"സഞ്ജു സാംസൺ ഫർഹാനെക്കാൾ 150 റൺസ് കുറവാണ് നേടിയിരുന്നതെങ്കിലും ഈ ലോകകപ്പിലെ താരം സഞ്ജു തന്നെയാകുമായിരുന്നു. അദ്ദേഹം ഇന്ത്യയെ ഒറ്റയ്ക്ക് വിജയത്തിലെത്തിച്ചു. ലോകകപ്പ് ചരിത്രത്തിൽ തന്നെ തുടർച്ചയായ മൂന്ന് നോക്കൗട്ട് മത്സരങ്ങളിൽ ഇത്രയും മികച്ച പ്രകടനം നടത്തി ടീമിനെ ജയിപ്പിച്ച മറ്റൊരു കളിക്കാരൻ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സഞ്ജു ചെയ്തത് സമാനതകളില്ലാത്ത കാര്യമാണ്."
സെമി ഫൈനലിലും ഫൈനലിലും സഞ്ജു പുറത്തെടുത്ത പോരാട്ടവീര്യം ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച 'ക്ലച്ച്' പ്രകടനങ്ങളിൽ ഒന്നാണെന്നാണ് ആദിൽ റഷീദിന്റെ നിരീക്ഷണം.
#cricket #🗞️പോസിറ്റീവ് സ്റ്റോറീസ് #🆕 ഇന്നത്തെ അപ്ഡേറ്റ്സ് #sanju samson