ShareChat
click to see wallet page
search
#😍ശനിയാഴ്ച സ്പെഷൽ സ്റ്റാറ്റസുകൾ💃 കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാനിയൻ നാവിക കപ്പലായ 'ഐറിസ് ലാവനി'ലെ (IRIS Lavan) 183 ജീവനക്കാരെയും തിരിച്ചയക്കാനൊരുങ്ങി ഇന്ത്യ. പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ, മാനുഷിക പരിഗണന നൽകിയാണ് കപ്പലിന് കൊച്ചിയിൽ അടുക്കാൻ ഇന്ത്യ അനുമതി നൽകിയത്. വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിലും 'മിലാൻ 2026' നാവികാഭ്യാസത്തിലും പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇറാനിയൻ നാവിക സംഘത്തിന്റെ ഭാഗമായിരുന്നു ഐറിസ് ലാവൻ കപ്പൽ. ഫെബ്രുവരി 28ന് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കപ്പലിന് കൊച്ചിയിൽ അടിയന്തരമായി അടുക്കാൻ അനുമതി തേടി ഇറാൻ ഇന്ത്യയെ സമീപിക്കുകയായിരുന്നു. മാർച്ച് 4നാണ് കപ്പൽ കൊച്ചിയിലെത്തിയത്. അന്നുമുതൽ കപ്പലിലെ ജീവനക്കാരെ കൊച്ചിയിലെ നാവികസേനാ കേന്ദ്രത്തിൽ സുരക്ഷിതമായി താമസിപ്പിച്ചിരിക്കുകയായിരുന്നു.
😍ശനിയാഴ്ച സ്പെഷൽ സ്റ്റാറ്റസുകൾ💃 - { கௌவிமிஸ் Gosoo sl@ 183 ஸிஸை 0990]@00 0ी@l9|@&3@@3@8603ी ஜு   { கௌவிமிஸ் Gosoo sl@ 183 ஸிஸை 0990]@00 0ी@l9|@&3@@3@8603ी ஜு - ShareChat