• 244 shares
More like this
- Mandodhari Ravanan#Latest News Updates and Trending611
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #😁അതുമിതുമൊക്കെ 👍 #കണ്ടതും കേട്ടതും 😇1413
- CPIM Keralaജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ തോറ്റതിന്റെ പകവീട്ടാൻ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ തടങ്കലിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തിരിച്ചടി. ഡൽഹി പട്യാലഹൗസ് കോടതിയിൽ ഐഷി നൽകിയ അപേക്ഷയിൽ അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തു. കേസ് പരിഗണിക്കുന്ന വ്യാഴാഴ്ച വരെ ഐഷിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. 2021ൽ ബംഗ ഭവനിലേക്ക് നടത്തിയമാർച്ചിന്റെ ഭാഗമായുള്ള കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രിൽ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും ഇതുസംബന്ധിച്ച സമൻസോ അറിയിപ്പോ നൽകിയിരുന്നില്ല. ജന്തർമന്തറിലെ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായ ഐഷിയെ തടങ്കലിലാക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വ വൈകുന്നേരം സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് ഡൽഹി പൊലീസ് എത്തിയിരുന്നു. അഞ്ച് വർഷംമുൻപുള്ള കേസ് കുത്തിപ്പൊക്കി സിജെപിക്കൊപ്പം നീറ്റ് ചോദ്യചോർച്ച സമരത്തിന് നേതൃത്വംനൽകിയ ഐഷിയെ ജയിലിലടക്കാനായിരുന്നു ശ്രമം. എന്നാൽ സ്വകാര്യ വാഹനത്തിൽ നെയിംപ്ലേറ്റോ യൂണിഫോമോ ഇല്ലാതെ എത്തിയ ഡൽഹി പൊലീസ് സംഘത്തെ സിപിഐ എം നേതാക്കളും പ്രവർത്തകരും പ്രതിരോധിച്ച് തിരിച്ചയച്ചു. തുടർന്ന് അറസ്റ്റ് വാറന്റ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഷി കോടതിയെ സമീപിക്കുകയായിരുന്നു. നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ തുടക്കം മുതൽ സജീവമായിരുന്ന ഐഷി, സോനം വാങ്ചുക് അറസ്റ്റിലായതോടെ നിരാഹാരസമരവും നടത്തിയിരുന്നു. ഇതാണ് കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്2012
- ☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📻 വാർത്തകൾ #📰ബ്രേക്കിങ് ന്യൂസ് #ചൂടുള്ള വാർത്തകൾ 👌👌👌 #📳 വൈറൽ സ്റ്റോറീസ്919
- CPIM Keralaജന്തർ മന്തർ പ്രക്ഷോഭത്തിൽ പ്രതികാര നടപടിയായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം. എകെജി ഭവനിൽ ഡൽഹി പൊലീസെത്തി. വനിത പൊലീസ് ഉൾപ്പെടെ എകെജി ഭവനിലെത്തിയിട്ടുണ്ട്. എന്നാൽ അറസ്റ്റിലേക്ക് നയിക്കുന്നതിന്റെ പിന്നിലെ യഥാർഥ കാരണം എന്തെന്ന് വ്യക്തമാക്കാൻ പൊലീസ് തയ്യാറാകുന്നില്ല. സ്വകാര്യ വാഹനത്തിൽ യൂണിഫോം ധരിക്കാതെയാണ് പൊലീസ് എത്തിയത്. വർഷങ്ങൾക്ക് മുമ്പുള്ള കേസിൽ അറസ്റ്റ് ചെയ്യണെമെന്ന് അറിയിച്ചാണ് പൊലീസ് എത്തിയത്. എന്നാൽ ഔദ്യോഗിക രേഖകളില്ലാതെ ഐഷിയെ അറസ്റ്റ് ചെയ്യാൻ കഴിയില്ല എന്ന് സിപിഐ എം നേതാക്കൾ അറിയിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ജോൺ ബ്രിട്ടാസ് എം പി എന്നിവർ സ്ഥലത്തെത്തി. വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ കുറ്റക്കാരായി ചിത്രീകരിച്ച് ആർഎസ്എസ് മുഖപത്രമായ ഒർഗനൈസർ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസ് നീക്കം. പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ ഒരു തരത്തിലുള്ള പ്രതികാര നടപടികളും ഉണ്ടാവില്ല എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ മുമ്പ് പങ്കെടുത്ത സമരങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. ഒരു രാഷ്ട്രീയ പാർടിയുടെ ഓഫീസിലേക്കുള്ള ഈ ധിക്കാരപരമായ കടന്നുകയറ്റവും വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരായ തുടർച്ചയായ വേട്ടയാടലും ജനാധിപത്യ അവകാശങ്ങൾക്കുനേരെ മോദി സർക്കാർ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നതിനെയാണ് തുറന്നുകാട്ടുന്നത്. വിദ്യാർത്ഥികളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കുന്നതിനു പകരം, വിയോജിപ്പുകളെ ഭീഷണിപ്പെടുത്തിയും നിശബ്ദമാക്കിയും കുറ്റകൃത്യമായി ചിത്രീകരിച്ചും അടിച്ചമർത്താൻ പോലീസ് ശക്തിയെയാണ് ഭരണകൂടം ഉപയോഗിക്കുന്നത്. ഈ നിയമവിരുദ്ധ നടപടിയെ സിപിഐ എം ശക്തമായി അപലപിക്കുന്നു. നീതിക്കും വിദ്യാഭ്യാസത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന വിദ്യാർത്ഥികൾക്കൊപ്പം പാർടി ഉറച്ചുനിൽക്കുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്4939
- ☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅#💚 എന്റെ കേരളം #📢 സർക്കാർ പ്രഖ്യാപനങ്ങൾ #📻 വാർത്തകൾ #📳 വൈറൽ സ്റ്റോറീസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്1213
- ☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📻 വാർത്തകൾ #📰ബ്രേക്കിങ് ന്യൂസ് #ചൂടുള്ള വാർത്തകൾ 👌👌👌 #📳 വൈറൽ സ്റ്റോറീസ്2110
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #😁അതുമിതുമൊക്കെ 👍 #കണ്ടതും കേട്ടതും 😇69
- CPIM Keralaനീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജന്തര്‍ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടയിൽ പൊലീസ് അറസ്റ്റ് ചെയ്ത നേരത്തെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാര്‍ഥികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. നേരത്തെ തന്നെ കുറ്റ കൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്തവരെ സമരത്തിന്റെ പേരിൽ മാത്രം തടവിൽ വെക്കരുതെന്ന് കോടതി പറഞ്ഞു. അക്രമ സംഭവങ്ങളെക്കുറിച്ചും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ചും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കവേ സുപ്രധാന നിര്‍ദ്ദേശം നൽകിയത്. പ്രതിഷേധങ്ങൾക്കിടെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്ത 18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളെയും മുൻകാല കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരെയും മോചിപ്പിക്കാനാണ് ഉത്തരവ് നൽകിയത്. വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച് തീരുമാനം എടുക്കാൻ നിര്‍ദ്ദേശം നൽകുകയും ചെയ്തു. കേന്ദ്ര സർക്കാരിനും മഹാരാഷ്ട്ര, ബിഹാർ, അസം, വെസ്റ്റ് ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള ആരോപണങ്ങളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം അത്യന്താപേക്ഷിതമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്1612
- A̵F̵R̵I̵N̵#📰ബ്രേക്കിങ് ന്യൂസ് #📰 National Updates #📳 വൈറൽ സ്റ്റോറീസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്820