ബൊളീവിയൻ സൈന്യത്തിലെ ക്യാപ്റ്റൻ ഗാരി പ്രാഡോയും സി.ഐ.എ ഏജന്റുമാരും അടുത്ത നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു.
വാഷിംഗ്ടണിൽ നിന്നും ലാ പാസിലെ സൈനിക ആസ്ഥാനത്ത് നിന്നും ഉത്തരവ് എത്തിക്കഴിഞ്ഞു. ചെഗുവേരയെ ജീവനോടെ വിടരുത്. വിചാരണ നടത്തിയാൽ അത് ലോകശ്രദ്ധയാകർഷിക്കുമെന്നും ചെ ഒരു രക്തസാക്ഷിയായി മാറുമെന്നും അവർ ഭയന്നു.
അതിനാൽ, ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന് വരുത്തിത്തീർക്കാനായിരുന്നു അവരുടെ പദ്ധതി.
#🗳️ രാഷ്ട്രീയം #💓 ജീവിത പാഠങ്ങള്‍ #🔴 എൽഡിഎഫ് #💪🏻 സിപിഐഎം #🗣️ ഡയലോഗ് സ്റ്റാറ്റസ്


