
🔏തൊരപ്പൻ കൊച്ചുണ്ണി🔏
@12bskyline
എനിക്ക് സ്നേഹിക്കാൻ അല്ലെ സാറേ അറിയൂ... 🙈🙈🙈
#😱 ഹൻസിക കൃഷ്ണയുടെ സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്കായി; കടുത്ത വിമർശനം നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ഹൻസിക കൃഷ്ണയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്കു വഴിവച്ചിരിക്കുന്നത്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൊന്നും പോസ്റ്റ് ചെയ്യാത്തൊരു വിഡിയോയാണ് എക്സ് ഹാൻഡിലുകളിൽ അടക്കം വൈറലാകുന്നത്. ബോൾഡ് ലുക്കിലാണ് വിഡിയോയിൽ ഹൻസിക പ്രത്യക്ഷപ്പെടുന്നതും. ഇൻസ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിനു വേണ്ടി പങ്കുവച്ച വിഡിയോയാണിതെന്നും അതെങ്ങനെയോ ലീക്ക് ആയതാണെന്നും ചർച്ചകൾ വരുന്നുണ്ട്.
വിഡിയോ വൈറലായതോടെ വ്യാപകമായ വിമർശനമാണ് ഹൻസികയും കുടുംബവും നേരിടുന്നത്. സബ്സ്ക്രിപ്ഷൻ കൂട്ടാൻ വേണ്ടി ഇവർ തന്നെ മനഃപൂർവം വിഡിയോ പുറത്തുവിട്ടതാണെന്നാണ് പ്രധാന ആരോപണം. നേരത്തെ 299 രൂപയായിരുന്ന സബ്സ്ക്രിപ്ഷൻ ഫീസ് ഇപ്പോൾ 390 രൂപയായി ഹൻസിക വർധിപ്പിച്ചെന്നും വിഡിയോ വന്നതോടെ ഫോളോവേഴ്സ് ഇരട്ടിയായെന്നും വിമർശനമുണ്ട്.
ഇൻസ്റ്റാഗ്രാമിൽ സബ്സ്ക്രിപ്ഷനുള്ള ഹൻസിക ഒരു മാസത്തേക്ക് ഇടാക്കുന്നത് 390 രൂപയാണ്. ഇതിനകം 1800 സബ്സ്ക്രൈബേഴ്സ് ആണ് ഹൻസികയ്ക്ക് ലഭിച്ചത്. വീഡിയോ ലീക്ക് ആയി ഒറ്റ ദിവസം കൊണ്ട് ആയിരത്തിലധികം സബ്സ്ക്രൈബേഴ്സ് വർധിച്ചുവെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.
എന്നാൽ ലീക്ക് ആയ വിഡിയോ എഐ, ഡീപ്പ് ഫേക്ക് ആണെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. എന്തായാലും ഈ വിഷയത്തിൽ പ്രതികരണവുമായി ഹൻസിക ഇതുവരെ എത്തിയിട്ടില്ല.ഇൻസ്റ്റഗ്രാമിൽ 16 ലക്ഷം ഫോളോവേഴ്സുള്ള ഹൻസികയുടെ റീൽ വിഡിയോസിന് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഗ്ലാമറസ്സായുള്ള ഡാൻസ് വിഡിയോസ് ആണ് അധികവും ഹൻസിക ചെയ്യാറുള്ളത്. അതേസമയം ‘ബാച്ച്ലർ പാര്‍ട്ടി 2’ എന്ന സിനിമയിലൂടെ നസ്‍ലിന്റെ നായികയായി സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം.
#😱 ഹൻസിക കൃഷ്ണയുടെ സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്കായി; കടുത്ത വിമർശനം നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ഹൻസിക കൃഷ്ണയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്കു വഴിവച്ചിരിക്കുന്നത്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൊന്നും പോസ്റ്റ് ചെയ്യാത്തൊരു വിഡിയോയാണ് എക്സ് ഹാൻഡിലുകളിൽ അടക്കം വൈറലാകുന്നത്. ബോൾഡ് ലുക്കിലാണ് വിഡിയോയിൽ ഹൻസിക പ്രത്യക്ഷപ്പെടുന്നതും. ഇൻസ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിനു വേണ്ടി പങ്കുവച്ച വിഡിയോയാണിതെന്നും അതെങ്ങനെയോ ലീക്ക് ആയതാണെന്നും ചർച്ചകൾ വരുന്നുണ്ട്.
വിഡിയോ വൈറലായതോടെ വ്യാപകമായ വിമർശനമാണ് ഹൻസികയും കുടുംബവും നേരിടുന്നത്. സബ്സ്ക്രിപ്ഷൻ കൂട്ടാൻ വേണ്ടി ഇവർ തന്നെ മനഃപൂർവം വിഡിയോ പുറത്തുവിട്ടതാണെന്നാണ് പ്രധാന ആരോപണം. നേരത്തെ 299 രൂപയായിരുന്ന സബ്സ്ക്രിപ്ഷൻ ഫീസ് ഇപ്പോൾ 390 രൂപയായി ഹൻസിക വർധിപ്പിച്ചെന്നും വിഡിയോ വന്നതോടെ ഫോളോവേഴ്സ് ഇരട്ടിയായെന്നും വിമർശനമുണ്ട്.
ഇൻസ്റ്റാഗ്രാമിൽ സബ്സ്ക്രിപ്ഷനുള്ള ഹൻസിക ഒരു മാസത്തേക്ക് ഇടാക്കുന്നത് 390 രൂപയാണ്. ഇതിനകം 1800 സബ്സ്ക്രൈബേഴ്സ് ആണ് ഹൻസികയ്ക്ക് ലഭിച്ചത്. വീഡിയോ ലീക്ക് ആയി ഒറ്റ ദിവസം കൊണ്ട് ആയിരത്തിലധികം സബ്സ്ക്രൈബേഴ്സ് വർധിച്ചുവെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.
എന്നാൽ ലീക്ക് ആയ വിഡിയോ എഐ, ഡീപ്പ് ഫേക്ക് ആണെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. എന്തായാലും ഈ വിഷയത്തിൽ പ്രതികരണവുമായി ഹൻസിക ഇതുവരെ എത്തിയിട്ടില്ല.ഇൻസ്റ്റഗ്രാമിൽ 16 ലക്ഷം ഫോളോവേഴ്സുള്ള ഹൻസികയുടെ റീൽ വിഡിയോസിന് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഗ്ലാമറസ്സായുള്ള ഡാൻസ് വിഡിയോസ് ആണ് അധികവും ഹൻസിക ചെയ്യാറുള്ളത്. അതേസമയം ‘ബാച്ച്ലർ പാര്‍ട്ടി 2’ എന്ന സിനിമയിലൂടെ നസ്‍ലിന്റെ നായികയായി സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം.
#RIP 🥀 നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു അപകടം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലോറി ഡ്രൈവർക്കും പരുക്കുണ്ട്.
#😱 മലയാള നടനെതിരായ പീഡന പരാതി; നടന്റെ ശബ്ദസന്ദേശങ്ങൾ പുറത്ത്!
#😲 ബിരിയാണിയും തണ്ണിമത്തനും കഴിച്ച കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം
#😲 ബിരിയാണിയും തണ്ണിമത്തനും കഴിച്ച കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം
#😱 മലയാള നടനെതിരെ ഗുരുതര പരാതി; നഗ്നദൃശ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണി, പണവും തട്ടി!
#🔴 നാളെ ഹർത്താൽ പ്രഖ്യാപിച്ചു! വാഹനം തടയും, അറിയേണ്ടതെല്ലാം!👆🏻
#😱 ഭർത്താവ് AC വാങ്ങിനൽകിയില്ല; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു! ഭർത്താവ് എസി വാങ്ങിനൽകാത്തതിന് യുവതി ആത്മഹത്യ ചെയ്തു. തിരുവള്ളൂർ പൂണ്ടിയിലെ പുല്ലാരമ്പക്കം സ്വദേശി മോണിക്കയാണ് (25) മരിച്ചത്. കടുത്ത ചൂടിനെ തുടർന്ന് എസി വാങ്ങി നൽകണമെന്ന് മോണിക്ക ഭർത്താവ് ആകാശിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം ആകാശ് നിരസിച്ചു. ഇതുമായി ബന്ധപ്പെട്ട് ദമ്പതികൾ വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുണിക്കടയിലെ ജീവനക്കാരനാണ് ആകാശ്. സ്കൂൾകാലം മുതലുള്ള പ്രണയത്തിനുശേഷമാണ് രണ്ടുവർഷം മുൻപ് ആകാശും മോണിക്കയും വിവാഹിതരായത്. വെള്ളിയാഴ്ച രാത്രി കടുത്ത ചൂടിനെ തുടർന്ന് ആകാശും മാതാപിതാക്കളും അനിയനും വീടിന്റെ ടെറസിലാണ് കിടന്നുറങ്ങിയത്. പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ കിടപ്പുമുറിയിൽ ചലനമറ്റ നിലയിൽ മോണിക്കയെ കാണുകയായിരുന്നു എന്ന് ആകാശ് പറഞ്ഞു. തുടർന്ന് പൊലീസിൽ അറിയിച്ചു.
പ്രണയവിവാഹമായതിനാൽ മോണിക്കയുടെ കുടുംബം ഇവരുമായി സഹകരിച്ചിരുന്നില്ല എന്നാണ് വിവരം. സ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ല. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.






