-
ShareChat
click to see wallet page
@1511325748
1511325748
-
@1511325748
ഒരു ഭീകരൻ
The Banuquraiza incident https://youtu.be/5w64eEX6Epg?si=6v8-QtJu9Y7x5nYm #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #Deen #ദീനുൽ ഇസ്ലാം #ഇസ്ലാം #islam
youtube-preview
ഖുറാനും കമന്ററിയും സയൻസും എനിക്ക് ഖുർആൻ കമന്റ്രികൾ വായിച്ചു തുടങ്ങിയപ്പോൾ വന്ന സംശയമായിരുന്നു ഖുർആൻ ഒന്നും കമന്ററി എന്ത് കൊണ്ട് വേറെ പറയുന്നു എന്ന്. ഈ വിഷയം കൂടുതൽ ആയി വരുന്നത് കൂടുതൽ വരുന്നത് സൈൻസ് പറയുമ്പോഴാണ്. സൈൻസുകൾ (സയൻസ് ) ഉള്ള ഹദീസ് നബിയിൽ നിന്നു വരുമ്പോൾ അതിൽ ബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ കുറവാണ്... നമ്മുടെ കമന്ററികൾ അങ്ങനെ കാണാം. ഇതിനു കാരണം പ്രവാചകനിൽ നിന്ന് അല്ലാത്തതാ കമന്ററികൾ അവർ അന്ന് വിശ്വാസം യോഗ്യം എന്ന് അവർ കരുതി പോന്ന കാര്യങ്ങൾ അവർ ഉൾകൊള്ളിച്ചു. ഉദാഹരണം സൂറ തലാക്കിൽ അവസാനത്തെ ആയത്തിൽ ഏഴു ആകാശത്തെ പറ്റിയും ഭൂമിയെ പറ്റിയും പറയുനുണ്ട്, അതിനു ഇബ്ൻ അബ്ബാസ് പറയുന്നത് ഏഴു ആകാശങ്ങളിൽ ഏഴു ഭൂമിയിണ്ട് അതിൽ എലാം തന്നെ വേറെ ഇബ്രാഹിം നബിയും, ഇസ നബിയും, മൂസ ഒക്കെയുണ്ട് എന്നാണ്, ഇത് ഇബ്ൻ അബ്ബാസ് പ്രവാചകനിൽ നിന്ന് പഠിച്ചതല്ലേ, മറച്ചു traditions ഇൽ നിന്നും എടുത്തതാണ്, അത് നാട്ടിൽ ഉണ്ടായിരുന്ന. ഇതിനർത്ഥം ഖുർആൻ തെറ്റി എന്നാണോ അല്ല മറിച് ഖുർആൻ എല്ലാ കാലത്തേക്കും ഉള്ളതാണ്... ഖുർആൻ സൂര്യ ചന്ദ്ര നക്ഷത്രങ്ങൾക്ക് ചലനം ഉണ്ട് എന്ന് പറയുമ്പോൾ അത് ഒരു 21ആം നൂറ്റാണ്ടുക്കാരനും 6ആം നൂറ്റാണ്ടുക്കാരനും മനസ്സിലാകുന്നത് രണ്ടു തരത്തിലാവും, അവരുടെ അറിവിന്റെ നിലവാരത്തിൽ. അപ്പോൾ എല്ലാ കാലത്തേക്കും ആളുകൾക്ക് percieve ചെയുന്ന രൂപത്തിൽ ഖുർആൻ അവത്തരിക്കുന്നത ഇത് മോഡേൺ സൈന് സിലും സത്യമല്ലേ, അറിവിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്സൽ ഫാക്റ്റ് ആയി കരുതി പോന്ന കാര്യങ്ങൾ മാറും. ഖുരാനില്ലെ സൂര്യനും ,അല്ലാഹവിന്റെ സിംഹാസനവും Quran 21:33 (Surah Al-Anbya) states: "And He is the One Who created the day and the night, the sun and the moon—each traveling in an orbit". ഈ അയത്തിൽ നിങ്ങളെ അത്ഭുതപെടുത്തേണ്ടത് സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്നുണ്ട് എന്ന് പറയുന്നതിലാണ് . 1400 വര്ഷം മുൻപ് ,the scientific understanding that the sun is not stationary but orbits the center of the Milky Way galaxy was established in the early 20th century. While the concept of a heliocentric solar system (with planets revolving around the sun) was proposed by Copernicus in the 16th century and supported by Galileo in the 17th century, the realization that the sun itself is in motion around the galaxy is more recent. നമ്മുടെ വിഷയത്തിന് അനുബന്ധമായ ഖുറാനിക ആയത്ത്. സൂറ യാസീൻ 38-40സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ സൂക്ഷ്മമായ പദ്ധതിയനുസരിച്ചാണത്.ചന്ദ്രന്നും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു.ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്." ഈ ആയത്തിൽ യഥാർത്ഥത്തിൽ ഭൂമിയുടെ ആകാശത്തിൽ നാം സൂര്യനെയും ചന്ദ്രനെയും എങ്ങനെ വീക്ഷിക്കുന്നു എന്നാണ് വിഷയം, അത് വ്യക്തമല്ലേ, ഈ ആയത്തിനു അനുബന്ധമായ ഹദീസ് കാണാം ,Narrated Abu Dhar: The Prophet (ﷺ) asked me at sunset, "Do you know where the sun goes (at the time of sunset)?" I replied, "Allah and His Apostle know better." He said, "It goes (i.e. travels) till it prostrates Itself underneath the Throne and takes the permission to rise again, and it is permitted and then (a time will come when) it will be about to prostrate itself but its prostration will not be accepted, and it will ask permission to go on its course but it will not be permitted, but it will be ordered to return whence it has come and so it will rise in the west. And that is the interpretation of the Statement of Allah: "And the sun Runs its fixed course For a term (decreed)(ലോകാവസാനം ). that is The Decree of (Allah) The Exalted in Might, The All- Knowing."സൂറ 36:38, ഇവിടെ ഈ ആയത്തിന്റെ interpretation എന്ന നിലക്കല്ല , മറച്ചു ആ statement"And the sun Runs its fixed course For a term (decreed). that is The Decree of (Allah) The Exalted in Might, The All- Knowing." (36.38). ", ഇറ്റ് വിൽ റൈസ് ഫ്രം വെസ്റ്റ് സയൻസ് പറയുന്നത് സൂര്യൻ ഉദിക്കയുകയോ അസ്തമിക്കുകയോ ഇല്ല , atmospehere നമ്മുക്ക് അങ്ങനെ തോന്നിപ്പിക്കുകയാണ് , ഇവിടെ ഉദ്ദേശിക്കുന്നത് സൂര്യന്റെ നാം കണ്ണ് കൊണ്ട് കാണുന്ന സഞ്ചാരം ആണ് (Do you know where the sun goes (at the time of sunset)?" I replied, "Allah and His Apostle know better." He said, "It goes (i.e. travels) till it prostrates Itself underneath the Throne and takes the permission to rise again, and it is permitted and then (a time will come when) ) നാം നമ്മുടെ ആകാശത്തിൽ കാണുന്നത് അതിനു ഒരു പാത ഉള്ളതായിട്ടാണ് തോന്നുന്നു , ഒരു പാത , സയൻസിൽ ഇതിനു sun path എന്നോ sun daily arc എന്നോ വിശേഷിപ്പിക്കും The Sun's daily path across the sky, referred to as the sun path or day arc, forms an arc-like path from sunrise in the east to sunset in the west. This path changes throughout the year based on the Earth's tilt and its position in orbit around the sun, resulting in variations in the length and height of the arc. ,സൂര്യൻ നമ്മുക്ക് ചുറ്റുന്നു എന്ന് നമ്മുക്ക് തോന്നുകയാണ് ,അങ്ങനെ തോന്നുന്നത് ഭൂമി സൂര്യാന്നെ ചുറ്റുന്നത് കൊണ്ടാണ് . ഇനി എന്താണ് "Allahs throne",“The seven heavens in comparison to the Kursī is nothing but like a ring thrown in a desert, and the excellence of the ʽArsh (Throne of Allāh) over the Kursī is like the excellence of that desert over that ring.” Shaykh al-Albānī comments: “The hadīth comes forth as an explanation of (Allāh’s) statement, the Most High: ‘His Kursī extends over the heavens and the earth,’[1] and it is clear with regard to the existence of the Kursī being the greatest of creations after the Throne (of Allāh), an അതും സൂര്യനും ഭൂമിയും തമ്മിൽ ഉള്ള ബന്ധം ,ഹദീസുകൾ പ്രകാരം ആകാശഭൂമികളും അതിൽ അടങ്ങുന്നതാണ് അല്ലാഹുവിന്റെ സിംഹാസനം , ഏഴു ആകാശങ്ങളുടെ മേൽ , അപ്പോൾ അല്ലാഹുവിന്റെ സിംഹാസനത്തിനു ഒരു പ്രത്യേക ലൊക്കേഷൻ ഇല്ല ,ഖുർആൻ പ്രകാരം എല്ലാത്തിനും അതിന്റെതായ പ്രാർത്ഥന മുറകൾ ഉണ്ട് ,പിന്നെ ഹദീസ് പറയുന്നത് ,ഒരു സമയം വരും sun will rise from west ,ഇത് ലോകാവസാന നാളുകളിൽ ഭൂമിയിൽ സംഭവിക്കുന്ന കാര്യമാണ് പറയുന്നത് , സൂര്യന്റെ നോർമൽ കോഴ്സ് മാറും എന്ന് ,നമ്മൾ ഭൂമിയിൽ നിന്ന് കാണുന്നത് എന്നർത്ഥത്തിൽ .സയൻസ് പഠിച്ചവർക്ക് അറിയാം ചില ഗ്രഹങ്ങളിൽ ഈ പ്രതിഭാസം കാണാം ഗ്രഹം clockwise തിരയുന്നത് , The generally consistent counter-clockwise rotation of most planets is thought to be a result of the way the solar system formed from a swirling disk of gas and dust. On both Venus and Pluto, the sun rises in the west and sets in the east, which is the opposite of what is observed on Earth and most other planets in our solar system. This phenomenon is due to the direction of their axial rotationThe reasons for the retrograde rotations of Venus and Uranus are not fully understood, but theories include: Collisions:Giant impacts early in the solar system's history could have knocked these planets off their original rotation axes, causing them to spin in the opposite direction. Tidal Forces:The gravitational pull of the sun and other planets could have influenced the rotation of Venus and Uranus over time. they are believed to have originally rotated counterclockwise like the rest of the solar system's planets. The current clockwise rotation is thought to be the result of large collisions early in their formation. Here's a more detailed explanation: Original Rotation:The planets in our solar system, including Venus and Uranus, are believed to have formed from a rotating disk of gas and dust, which would have resulted in a counterclockwise rotation. Collisions:Venus and Uranus are thought to have experienced massive collisions with other large objects early in their formation. അവർക്കു ഉറപ്പില്ല എന്ത് കൊണ്ട് അവർ clockwise കറങ്ങുന്നു എന്നതിന്. #islam #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ദീനുൽ ഇസ്ലാം #Deen #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
മുൻ വേദക്കാർ ആരാണ് ? എന്താണ് മുൻ വേദം ? എന്താണ് മുൻവേദക്കാരോട് ചോദിച്ചു മനസിലാക്കാൻ പറയുന്നത് പണ്ഡിതന്മാർ പറയുന്നത് വിശ്വാസികളായ മുൻവേദക്കാരും ഉണ്ട് അവിശ്വാസികളും ഉണ്ട് , അവരെ രണ്ടു തരo ആയി ഖുർആൻ തിരിക്കുന്നുണ്ട് ,വിശ്വാസികളായ മുൻവേദക്കാർ , അവിശ്വാസികളായ വർ . പ്രധാനമായും പ്രവാചകന്റെ പ്രവാചകത്വത്തിൽ പിന്നെ അല്ലാഹുവിൽ നേരായ വഴിയിൽ വിശ്വസിക്കാത്തതിന്റെ പേരിൽ ആണ് അവരെ അവിശ്വാസികൾ എന്ന് വിളിക്കുന്നത് , കാരണം ഖുർആൻ അനുസരിച്ചു അവർക്കു അല്ലാഹുവിൽ വിശ്വാസം ഉണ്ട് , അല്ലാഹുവിൽ എങ്ങനെ വിശ്വസിക്കണം എന്നതിൽ ആണ് വ്യത്യാസം .ഇസ്ലാം പ്രകാരം അല്ലാഹുവിന്റെ ഏതെങ്കിലും ഒരു പ്രവാചകനിൽ വിശ്വാസിച്ചിട്ടിലെങ്കിലും അവിശ്വാസിയാണ് സൂറ 3:70 "വേദക്കാരേ, നിങ്ങളെന്താണ് ദൈവിക ദൃഷ്ടാന്തങ്ങളെ ‎തള്ളിപ്പറയുന്നത്? നിങ്ങളവയ്ക്ക് സാക്ഷ്യം ‎വഹിച്ചവരല്ലോ. ‎" ഈ ചോദ്യം പ്രവാചകനെ നിഷേധിച്ച അവിശ്വാസികളായ വേദക്കാരെ കുറിച്ചാണ്. അവിശ്വാസികളായ വേദഖക്കാരെ തന്നെ രണ്ടായി തരാം തിരിച്ചതായി കാണാം , ദൈവിക കോപത്തിന്ഇരയാവർ ,അതായതു ജൂതന്മാർ , പിന്നെ വഴി പിഴച്ചവർ ക്രിസ്തിയാനികൾ . വിശ്വാസികളായ വേദക്കാരെ കുറച്ചു ഖുർആൻ ഖുർആൻ പറയുന്നത് ഒന്ന് ശ്രെദ്ധിക്കു " അവരെല്ലാം ഒരുപോലെയല്ല. വേദക്കാരില്‍ ‎നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു വിഭാഗമുണ്ട്. ‎അവര്‍ രാത്രി വേളകളില്‍ സാഷ്ടാംഗം പ്രണമിച്ച് ‎അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു. ‎അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും ‎വിശ്വസിക്കുന്നു. നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. ‎നല്ല കാര്യങ്ങളില്‍ ഉത്സുകരാകുന്നു. അവര്‍ സജ്ജനങ്ങളില്‍ ‎പെട്ടവരാണ്. ‎"സൂറ ഇമ്രാൻ 113 "വേദക്കാരിലൊരു വിഭാഗമുണ്ട്. അല്ലാഹുവിലും ‎നിങ്ങള്‍ക്കവതീര്‍ണമായ വേദത്തിലും ‎അവര്‍ക്കവതീര്‍ണമായ വേദത്തിലും ‎വിശ്വസിക്കുന്നവരാണവര്‍. അല്ലാഹുവോട് ‎ഭയഭക്തിയുള്ളവരുമാണ്. നിസ്സാര വിലയ്ക്ക് അവര്‍ ‎അല്ലാഹുവിന്റെ വചനങ്ങള്‍ വില്‍ക്കുകയില്ല. അവര്‍ക്കു ‎തന്നെയാണ് അവരുടെ നാഥന്റെ അടുക്കല്‍ മഹത്തായ ‎പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം ‎കണക്കുനോക്കുന്നവനാണ്. ‎"സൂറ ഇമ്രാൻ 199 "ഇതിനുമുമ്പ് നാം വേദപുസ്തകം നല്‍കിയവര്‍ ഇതില്‍ വിശ്വസിക്കുന്നു.ഇത് അവരെ ഓതിക്കേള്‍പ്പിച്ചാല്‍ അവര്‍ പറയും: "ഞങ്ങളിതില്‍ വിശ്വസിച്ചിരിക്കുന്നു. സംശയമില്ല; ഇതു ഞങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം തന്നെ. തീര്‍ച്ചയായും ഇതിനു മുമ്പുതന്നെ ഞങ്ങള്‍ മുസ്ലിംകളായിരുന്നുവല്ലോ."അവര്‍ നന്നായി ക്ഷമിച്ചു. അതിനാല്‍ അവര്‍ക്ക് ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ തിന്മയെ നന്മകൊണ്ടു നേരിടുന്നവരാണ്. നാം അവര്‍ക്കു നല്‍കിയതില്‍നിന്ന് ചെലവഴിക്കുന്നവരും." സൂറ 28 verse 52-54 മുൻവേദം എന്നാൽ ഇന്ന് കാണുന്ന ബൈബിൾ ആണോ ?അല്ല ഇസ്ലാമിക വിശ്വാസ പ്രകാരം ഇന്ന് കാണുന്ന ബൈബിളിൽ മുൻ വേദവും ഉണ്ട് , അല്ലാഹുവിന്റെ വചനങ്ങൾ , അത് കൊണ്ടാണ് പ്രവാചകൻ തൗറാത് എടുത്ത് കൊണ്ട് അതിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞത് , അല്ലാതെ പഴേ നിയമത്തിൽ അല്ല അഥവാ ജൂതന്മാരുടെ കയ്യിൽ ഉണ്ടായിരുന്ന തോറ എന്ന് വിളിച്ച കിതാബിലും അല്ല ,അതിൽ ഉണ്ടായിരുന്ന തൗറാത്തിൽ . കാരണം നബിയുടെ കാലത്തുള്ള തൗറാത്തും ഇന്ജീലും വായിക്കുന്നത് പ്രവാചകൻ വിലക്കുന്നത് കാണാം , അത് ദൈവിക വചനം നബി അങ്ങനെ ചെയ്യില്ല ,കാരണം അതിൽ മറ്റു അനേകം കൈകടത്തലുകൾ ഉണ്ട് .......പ്രൊട്ടസ്റ്റന്റ്സ് , കത്തോലിക്ക ബൈബിൾ , അങ്ങനെ പലതും ..........യേശുവിനു കൊടുത്ത സുവിശേഷം ആണ് ഇഞ്ജീൽ ................ഇന്നുള്ള പുതിയ നിയമത്തിൽ ആകപ്പാടെ 4 പുസ്തത്തിൽ മാത്രമേ യേശുവിന്റെ സുവിശേഷം ഉള്ളു , ബാക്കി എലാം പോൾ ആണ് ,അതും ഈ നാൾ സുവിശേഷകരും യേശുവിനെ കണ്ടിട്ട് പോലുമില്ല , അവരുടെ ഭാഷ ഗ്രീക്ക് , ജോൺ ചിലർ യേശുവിന്റെ ശിഷ്യൻ ആണ് എന്ന് , എന്നാൽ അതുമല്ല ..........അപ്പോൾ യേശുവിന്റെ സുവിശേഷം എവിടെ ?? എന്താണ് മുൻവേദക്കാരോട് ചോദിക്കാൻ പറയുന്നത് ...........സുര 10 :94നിനക്കു നാം അവതരിപ്പിച്ചുതന്നതിനെ സംബന്ധിച്ച് നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിനക്കുമുമ്പെ വേദപാരായണം നടത്തിവരുന്നവരോട് ചോദിച്ചു നോക്കൂ. തീര്‍ച്ചയായും നിന്റെ നാഥനില്‍ നിന്ന് സത്യമാണ് നിനക്ക് വന്നെത്തിയിരിക്കുന്നത്. അതിനാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്. ഇവിടെ ക്രിസ്ത്യൻ മിഷനറികൾ സാധിക്കാൻ ശ്രമിക്കുന്നത് വേദകരോട് ചോദിച്ചു മനസിലാക്കാൻ പറഞ്ഞു എന്നാണ് , പക്ഷെ ഈ അയത്തിൽ പറയുന്നത് നോക്ക് എന്താണ് എന്ന് "തീര്‍ച്ചയായും നിന്റെ നാഥനില്‍ നിന്ന് സത്യമാണ് നിനക്ക് വന്നെത്തിയിരിക്കുന്നത്. അതിനാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്." അതായത് അള്ളാഹു തന്നെ ആണ് രണ്ടു ഇറക്കിയത് , അത് കൊണ്ട് ivide പറഞ്ഞത് തന്നെ അന്ന് അന്നും എന്നാൽ നിലക്കാണ് .....................അല്ലാതെ മുൻവേദക്കാർ എന്തോ സംഭവമാണ് എന്ന നിലക്കല്ല ....................ഖുർആൻ എല്ലാ വേദങ്ങളുടെയും കൺട്രോളർ എന്ന് ഖുർആൻ പറയുന്നുണ്ട് , അതിലുള്ള ശെരി ശെരി വയ്ക്കുന്നതും , തെറ്റുകൾ ചൂണ്ടി കാണിക്കുന്നതും #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #Deen #ദീനുൽ ഇസ്ലാം #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #islam
ഖുറാൻ ബൈബിളിനെ സത്യപെടുത്തുന്നുണ്ടോ? യഥാർത്ഥലിൽ ഇല്ല, തോറയും ഇഞ്ജീലും സത്യമാണ് എന്ന് ഖുർആൻ പറയുമ്പോൾ അള്ളാഹു മൂസക്കും ഈസ നബിക്കു നേരിട്ട് നോക്കിയതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.ഇങ്ങനെ 18 പ്രാവശ്യം ഖുർആൻ പറയുന്നുണ്ട് പക്ഷെ അപ്പോൾ ചോദ്യം ഉയരും ഖുർആൻ പറയുന്നിലെ അവർ വേദഗ്രന്തതത്തിൽ കൈകടത്തലുകൾ നടത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ അത് പറയുന്ന ആയത്തിൽ പ്രവാചകന്മാർക്ക് നൽകിയത് എന്നോ അള്ളാഹു നൽകുയതോ എന്നോ പറയുന്നില്ല , അവിടെ പറയുന്നത് അവർ കൈകൊണ്ടു എഴുതി എന്നാണ്, താഴെ ആയത്ത്,ഖുർആൻ പറയുന്നത് ശ്രദ്ധിക്കു ഖുർആൻ പറയുന്നു സൂറ 2:79 "അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് ‎അല്ലാഹുവില്‍നിന്നുള്ളതാണെന്ന് ‎അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ ‎കാര്യലാഭങ്ങള്‍ക്കുവേണ്ടിയാണ് അവരതു ചെയ്യുന്നത്. ‎തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ ‎അവര്‍ക്കു നാശം! അവര്‍ സമ്പാദിച്ചതു കാരണവും ‎അവര്‍ക്കു നാശം! ‎" അതായതു ഇന്നത്തെ ബൈബിളിൽ പോളിന്റെ ലേഖനങ്ങൾ ഉണ്ട് etc, നമ്മുടെ വിശ്വാസം ബൈബിളിൽ തൊറയും ഇഞ്ജീലും ഉണ്ട് അതിൽ മറ്റു അനേക കാര്യങ്ങളും ഉണ്ട്. പ്രവാചകൻ തോരയിൽ വിശ്വസിച്ചു അല്ലെങ്കിൽ കൊണ്ടുവരാൻ പറയുമ്പോൾ ഉള്ള ഉദ്ദേശം അതിൽ ബൈബിളിൽ ഉള്ള ദൈവ തോറ, ഇഞ്ജീലും ആണ്, അതായതു അതിൽ ഉള്ള ദൈവീക കല്പനകൾ തോറ injeel ഖുറാനിൽ അള്ളാഹു നൽകിയത് അല്ലെങ്കിൽ പ്രവാചകന്മാർക്ക് നൽകിയത് എന്ന് പറയുന്ന ആയത്തുകൾ താഴെ (3:3) وَأَنْزَلَ التَّوْرَاةَ وَالْإِنْجِيلَ He has sent down upon you, [O Muhammad], the Book in truth, confirming what was before it. And He revealed the Torah and the Gospel. (3:48) وَيُعَلِّمُهُ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ And He will teach him writing and wisdom and the Torah and the Gospel (3:50) وَمُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلِأُحِلَّ لَكُمْ بَعْضَ الَّذِي حُرِّمَ عَلَيْكُمْ And [I have come] confirming what was before me of the Torah and to make lawful for you some of what was forbidden to you. And I have come to you with a sign from your Lord, so fear Allah and obey me. (3:65) يَا أَهْلَ الْكِتَابِ لِمَ تُحَاجُّونَ فِي إِبْرَاهِيمَ وَمَا أُنْزِلَتِ التَّوْرَاةُ وَالْإِنْجِيلُ إِلَّا مِنْ بَعْدِهِ O People of the Scripture, why do you argue about Abraham while the Torah and the Gospel were not revealed until after him? Then will you not reason? (3:93) كُلُّ الطَّعَامِ كَانَ حِلًّا لِبَنِي إِسْرَائِيلَ إِلَّا مَا حَرَّمَ إِسْرَائِيلُ عَلَىٰ نَفْسِهِ مِنْ قَبْلِ أَنْ تُنَزَّلَ التَّوْرَاةُ ۗ قُلْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِنْ كُنْتُمْ صَادِقِينَ All food was lawful to the Children of Israel except what Israel had made unlawful to himself before the Torah was revealed. Say, [O Muhammad], “So bring the Torah and recite it, if you should be truthful. (5:43) وَكَيْفَ يُحَكِّمُونَكَ وَعِنْدَهُمُ التَّوْرَاةُ فِيهَا حُكْمُ اللَّهِ But how is it that they come to you for judgement while they have the Torah, in which is the judgement of Allah? Then they turn away, [even] after that; but those are not [in fact] believers. (5:44) إِنَّا أَنْزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ Indeed, We sent down the Torah, in which was guidance and light. The prophets who submitted [to Allah] judged by it for the Jews, as did the rabbis and scholars by that with which they were entrusted of the Scripture of Allah, and they were witnesses thereto. So do not fear the people but fear Me, and do not exchange My verses for a small price. And whoever does not judge by what Allah has revealed – then it is those who are the disbelievers. (5:46) وَقَفَّيْنَا عَلَىٰ آثَارِهِمْ بِعِيسَى ابْنِ مَرْيَمَ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ ۖ وَآتَيْنَاهُ الْإِنْجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِلْمُتَّقِينَ And We sent, following in their footsteps, Jesus, the son of Mary, confirming that which came before him in the Torah; and We gave him the Gospel, in which was guidance and light and confirming that which preceded it of the Torah as guidance and instruction for the righteous. (5:66) وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنْجِيلَ وَمَا أُنْزِلَ إِلَيْهِمْ مِنْ رَبِّهِمْ لَأَكَلُوا مِنْ فَوْقِهِمْ وَمِنْ تَحْتِ أَرْجُلِهِمْ And if only they upheld [the law of] the Torah, the Gospel, and what has been revealed to them from their Lord, they would have consumed [provision] from above them and from beneath their feet. Among them are a moderate community, but many of them – evil is that which they do. (5:68) قُلْ يَا أَهْلَ الْكِتَابِ لَسْتُمْ عَلَىٰ شَيْءٍ حَتَّىٰ تُقِيمُوا التَّوْرَاةَ وَالْإِنْجِيلَ Say, “O People of the Scripture, you are [standing] on nothing until you uphold [the law of] the Torah, the Gospel, and what has been revealed to you from your Lord.” And that which has been revealed to you from your Lord will surely increase many of them in transgression and disbelief. So do not grieve over the disbelieving people. (5:110) وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ [The Day] when Allah will say, “O Jesus, Son of Mary, remember My favor upon you and upon your mother when I supported you with the Pure Spirit and you spoke to the people in the cradle and in maturity; and [remember] when I taught you writing and wisdom and the Torah and the Gospel; and when you designed from clay [what was] like the form of a bird with My permission, then you breathed into it, and it became a bird with My permission; and you healed the blind and the leper with My permission; and when you brought forth the dead with My permission; and when I restrained the Children of Israel from [killing] you when you came to them with clear proofs and those who disbelieved among them said, “This is not but obvious magic (7:157) الَّذِي يَجِدُونَهُ مَكْتُوبًا عِنْدَهُمْ فِي التَّوْرَاةِ وَالْإِنْجِيلِ Those who follow the Messenger, the unlettered prophet, whom they find written in what they have of the Torah and the Gospel, who enjoins upon them what is right and forbids them what is wrong and makes lawful for them the good things and prohibits for them the evil and relieves them of their burden and the shackles which were upon them. So they who have believed in him, honored him, supported him and followed the light which was sent down with him – it is those who will be the successful. (9:111) وَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنْجِيلِ وَالْقُرْآنِ Indeed, Allah has purchased from the believers their lives and their properties [in exchange] for that they will have Paradise. They fight in the cause of Allah , so they kill and are killed. [It is] a true promise [binding] upon Him in the Torah and the Gospel and the Qur’an. And who is truer to his covenant than Allah ? So rejoice in your transaction which you have contracted. And it is that which is the great attainment. (48:29) ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ Muhammad is the Messenger of Allah ; and those with him are forceful against the disbelievers, merciful among themselves. You see them bowing and prostrating [in prayer], seeking bounty from Allah and [His] pleasure. Their mark is on their faces from the trace of prostration. That is their description in the Torah. And their description in the Gospel is as a plant which produces its offshoots and strengthens them so they grow firm and stand upon their stalks, delighting the sowers – so that Allah may enrage by them the disbelievers. Allah has promised those who believe and do righteous deeds among them forgiveness and a great reward. (61:6) إِنِّي رَسُولُ اللَّهِ إِلَيْكُمْ مُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ And [mention] when Jesus, the son of Mary, said, “O children of Israel, indeed I am the messenger of Allah to you confirming what came before me of the Torah and bringing good tidings of a messenger to come after me, whose name is Ahmad.” But when he came to them with clear evidences, they said, “This is obvious magic. (62:5) مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا The example of those who were entrusted with the Torah and then did not take it on is like that of a donkey who carries volumes [of books]. Wretched is the example of the people who deny the signs of Allah. And Allah does not guide the wrongdoing people. #ദീനുൽ ഇസ്ലാം #Deen #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #islam
നബി തന്തയില്ലാത്തവൻ ആണ് എന്ന് പറയുന്നവർക്കുള്ള മറുപടി =ഷഫീന വിനീത് പിന്നെ ക്രിസങ്കികൾ അറിയുവാൻ ++++++++++++++++++++++++++++++++++++++++++++++++++++ ഷഫീന വിനീതും ക്രിസന്ഘികളും പ്രവാചകന് തന്തയില്ലാത്തവൻ ആണ് എന്ന് ആക്ഷേപിക്കുവാൻ വേണ്ടി എടുക്കുന്ന ചരിത്ര പുസ്തകത്തിൽ നിന്ന് തന്നെ അവരുടെ പൊള്ളത്തരങ്ങള് നമ്മുക്ക് തുറന്നു കാണിക്കാം ഇവർ ഉപയോഗിക്കുന്നത് ഇബ്ൻ സാദിന്റെ താഖബാത് എന്ന ഗ്രന്തമാണ്. ഈ ഗ്രന്തത്തിൽ പറയുന്നത് നബിയുടെ മാതാപിതാക്കളും ,ഹംസയുടെ മാതാപിതാക്കളും വിവാഹം ചെയ്തത് ഒരേ ദിനം ആണ് , ചരിത്ര രേഖകൾ പ്രകാരം ഹംസയും പ്രവാചകനും നാല് വയസ്സിന്റെ വ്യത്യാസം ഉണ്ട് , നബിയുടെ പിതാവന്നെങ്കിൽ ആമിനയുടെ കൂടെ മൂന്നോ കുറച്ചു മാസങ്ങളെ ഒപ്പം ജീവിച്ചുള്ളു ,അദ്ദേഹം മരണപെട്ടു .......അപ്പോൾ ചരിത്ര രേഖകളിൽ കാണുന്ന വയസു പ്രകാരം ആണെങ്കിൽ ഹംസ ജനിച്ചു നാല് കൊല്ലം കഴിഞ്ഞേ പ്രവാചകന് ജനിക്കാൻ പാടുള്ളു ,പക്ഷെ അബ്ദുല്ല(നബിയുടെ പിതാവ് ) ആദ്യത്തെ വിവാഹശേഷം മൂന്നുമാസം മാത്രമേ ജീവിച്ചുള്ളു ........ ഇവിടെ വിമർശകർ ആധാരമാക്കുന്നത് ഹംസയുടെ വയസു മാത്രമാണ്,ചരിത്ര രേഖകളിൽ കാണുന്ന മറ്റു വസ്ത്തുതകൾ മറച്ച വെച്ച് കൊണ്ട് .......മറ്റു രേഖകൾ കാണിക്കുന്നത് ഇത് ഒരു allegation അthva ആരോപണം മാത്രം ആണ് എന്നാണ് ....എല്ലാ പ്രമുഖ ചരിത്രക്കന്മാരും പറയുന്നത് അബ്ദുള്ള മരിച്ചതിനു ശേഷം ആറു മാസം കൊണ്ട് നബി ജനിച്ചു. എങ്കിലും ആരോപണം നമ്മുക്ക് ഒന്ന് പരിശോധിക്കണം .......നമ്മുക്ക് ഇബ്ൻ സാദിന്റെ ചരിത്ര പുസ്തകം ഒന്ന് തുറക്കാം 1 :നബിയുടെയും,ഹംസയുടെ മാതാപിതാക്കളുടെ (നബിയുടെ പിതാമഹന്റെ )വിവാഹം ഒരേ നാൾ നടക്കുന്നു ആ രംഗം ഇബ്ൻ സാദിന്റെ ഗ്രന്തത്തിൽ നിന്ന് //He (Ibn Sa`d) said: Muhammad Ibn `Umar Ibn Wàqid al-Aslami related to us; he said: `Abd Allah Ibn Ja`far al-Zuhri related to me on the authority of his paternal aunt, Umm Bakr Bint al-Miswar Ibn Makhramah, she on the authority of her father; (second chain) he (Ibn Sa`d) said: `Umar Ibn Muhammad Ibn `Umar Ibn `Ali Ibn Abi Tàlib related to me on the authority of Yahya Ibn Shibl, he on the authority of Abu Ja'far Muhammad Ibn `Ali Ibn al-Husayn; they said: 'Aminah Bint Wahb Ibn 'Abd Manaf Ibn Zuhrah Ibn Kiláb was under the guardianship of her paternal uncle Wuhayb Ibn `Abd Manaf Ibn Zuhrah. `Abd al-Muttalib Ibn Hashim Ibn `Abd Manàf Ibn Qusayyi approached him along with his son `Abd Allah Ibn `Abd al-Muttalib the Prophet's father and proposed for 'Aminah Bint Wahb. He (Wuhayb) married her with `Abd Allah Ibn `Abd al-Muttalib. In this very meeting `Abd al-Muttalib Ibn Hashim made a proposal for his own daughter, Hálah Bint Wuhayb, for himself, and consequently he (Wuhayb) മാരീഡ് her to him (`Abd al-Muttalib). So 'Abd al-Muttalib Ibn Hashim and 'Abd Allah Ibn `Abd al-Muttalib were married in the same sitting. Hálah Bint Wuhayb bore to `Abd al-Muttalib Hamzah Ibn 'Abd al-Muttalib who was the Prophet's paternal uncle in relation and also a foster brother.// ഈ വിവരണം പ്രകാരം അബ്ദുല്ലാഹ് ആമിനയെയും അബ്ദുൽ മുത്തലിബ് ഹലായും ഒരേ നാൾ വിവാഹം ചെയുന്നു 2 )അബ്ദുല്ലയെ ഒരു സ്ത്രീ വശീകരിക്കാൻ ശ്രമിക്കുകയും അപ്പോൾ തന്നെ അബ്ദുല്ലാഹ് ആമിനയുമായി സെക്സിൽ ഏർപ്പെടുന്ന രംഗം ഇബ്ൻ സാദിന്റെ ഗ്രൻഥം വിവരിക്കുന്നു ,ആമിന ഗർഭണിയാവുന്നതും //He (Ibn Sa`d) said: Muhammad Ibn `Umar Ibn Waqid al-Aslami informed us; he said: Muhammad Ibn `Abd Allah, the nephew of alZuhri related to me on the authority of al-Zuhri, he on the authority of `Urwah; (second chain) he (Ibn Sa`d) said: `Ubayd Allah Ibn Muhammad Ihn Safwan related to us on the authority of his father; (third chain) he (lbn Sa`d) said: Ishaq Ibn `Ubayd Allah related to us on the authority of Sa'id Ibn Muhammad Ibn Jubayr; they all said: She was Qutaylah Bint Nawfal, sister of Waraqah Ibn Nawfal; she was well versed in divination. `Abd Allah Ibn `Abd al-Muttalib happened to pass by her, so she invited him to have sexual intercourse with her and seized his sheet from one side, but he declined and said: [P. 59] (Wait) till I return. Then he went hastily and had intercourse with 'Aminah ,who became pregnant with the PropheT // ഈ വിവരണം പ്രകാരംആമിന ഗർഭണിയായി 3 ) ഇബ്ൻ സാദിന്റെ ഗ്രന്തത്തിൽ പ്രവാചകന് ആമിനയുടെ വയറ്റിൽ ഉണ്ടായിരുന്നു എന്നും മറ്റൊരു നരറേറ്റീവ് പ്രകാരം പ്രവാചകൻ ഏഴുമാസമായി എന്നും പറയുന്നതായി കാണാം //He (Ibn Sa`d) said: Hisham [P. 62] Ibn Muhammad Ibn al-Sa'ib al-Kalbi informed us on the authority of his father and 'Awánah Ibn al-Hakam; they said: `Abd Allah Ibn 'Abd al-Muttalib expired when the Prophet was of twenty-eight months; and it is also said, of seven months. Muhammad Ibn Sa`d said: The first version namely that he died when the Prophet was stil in the womb of his mother is established.// ഈ കിതാബിൽ അബ്ദുള്ളയും ആമിനയും സെക്സിൽ ഏർപ്പെടുന്ന ഒരു രംഗം ഉണ്ട്, ആ പാടത്തിന്റെ തലകെട്ട് ACCOUNT OF THE WOMAN WHO OFFERED HERSELF TO `ABD ALLAH IBN 'ABD AL-MUTTALIB, അതായതു ഒരു സ്ത്രീ അബ്ദുല്ലയുമായി ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുകയും, അബ്ദുല്ലാഹ് തന്റെ ഭാര്യയെ പ്രാപിക്കുന്നതും കാണാം She was Qutaylah Bint Nawfal, sister of Waraqah Ibn Nawfal; she was well versed in divination. `Abd Allah Ibn `Abd al-Muttalib happened to pass by her, so she invited him to have sexual intercourse with her and seized his sheet from one side, but he declined and said: [P. 59] (Wait) till I return. Then he went hastily and had intercourse with 'Aminah Bint Wahb who became pregnant with the Prophet. ഇവിടെ പറയുന്ന became pregnant with the Prophet. 2) പിനീട് ee ഗ്രന്തത്തിൽ തന്നെ ACCOUNT OF THE DEATH OF 'ABD ALLAH IBN 'ABD AL-MUTTALIB enna ശീർഷകത്തിൽ പറയുന്ന കാര്യമാണ് Abd Allah Ibn 'Abd al-Muttalib expired when the Prophet was of twenty-eight months; and it is also said, of seven months. Muhammad Ibn Sa`d said: The first version namely that he died when the Prophet was stil in the womb of his mother is established. അതായത് ഈ ഗ്രന്തത്തിൽ അബ്ദുല്ലയുടെ മരണ സമയത്ത് നബിക 7 മാസം ആയി എന്നും മറ്റൊരു വേർഷൻ പ്രകാരം നബി ആമിനയുടെ വയറ്റിൽ ഉണ്ടായിരുന്ന എന്നും, വയറ്റിൽ ഉണ്ടായിരുന്നു എന്നതിനാണ് കൂടുതൽ സാധ്യത അപ്പോൾ കോളാമ്പിയും shafeena vineethum ഛർദിച്ചതു ഹംസയുടെ വയസു നോക്കി മാത്രമാണ്, ee കിതാബിലും paryunna മറ്റു വസ്തുതകൾ ഒന്നും നോക്കാതെ ആണ്, മറ്റു ചരിത്രകാന്മാർ പറയുന്നു ഇബ്ൻ ഹിഷാം പോലെ abdullayude മരണ ശേഷം ആര് മാസം കൊണ്ട് അവർ പ്രസവിച്ചു എന്നതാണ് pinne ee ഗ്രന്തത്തിന്റെ preface ആൻഡ് introduction ഇൽ paryunna കാര്യം 1) No doubt, many of the narrations included in the Tabaqát are fabricated and untrustworthy and cannot be accepted as authority, but the book is a vast mine of information, and the modern reader will find considerable material which is useful for the early history of Islam 2)Ibn Sa`d is generally considered to be a trustworthy and reliable transmitter of Hadith. Eminent writers, like Ibn Hajar, (Tandhib al-Tandhib, Vol. IX, pp. 182-3) Dhahabi, (Tadhkirat al-Huffaz, Vol. II, p. 13) Khatib Baghdadi, (Tarikh Baghdad. Vol. V, p. 321.2) and Ibn Khallikan (See Wdfayat al-A'yan, No. 619) have declared him to be trustworthy. The orientalists also have accepted his authority, but it is an admitted fact that three of his preceptors al-Waqidi, Hisham Ibn Muhammad Ibn al-Sa'ib al-Kalbi and Abu Ma`shar were not trustworthy. Al-Waqidi is said to have fabricated about twenty thousand narrations. In spite of this, certain critics find no harm in accepting his narrations relating to Sirah and Maghàzi. A modern writer, however, cannot agree with this principle. അപ്പോൾ ഈ നരറേറ്റീവ് പ്രകാരം സത്യം എന്തെന്നാൽ അബ്ദുല്ല മരണപെടുമ്പോൾ ആമിന ഗർഭണിയായിരുന്നു , അപ്പോൾ നാല് കൊല്ലം കഴിഞ്ഞു എന്ന അബ്യുഹത്തിന്റെ മുന്ന ഇടിഞ്ഞു.................ചരിത്ര രേഖകളിൽ ഉള്ള ഒരു കാര്യം മാത്രം എടുത്ത് കൊണ്ടാണ് വിമർശകർ നാല് കൊല്ലം തിയറി സ്ഥാപിക്കുന്നത് ,പക്ഷെ മറ്റു രേഖകൾ കാണിക്കുന്നത് മുഹമ്മദ് അബ്ദുല്ലയുടെ മകൻ ആണ് എന്നാണ് ibn saadhinte ee narattive വെറും ഒരു ആരോപണം ആണ് എന്നാണ് !!! #islam #ഇസ്ലാം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #Deen #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
മൂസയും , മനോഹരമായ സന്ദേശവും ഒരു സാധാരണക്കാരന് എന്ന നിലയിൽ എന്നെ ഏറെ അത്ഭുതപെടുത്തുന്ന ഒന്നാണ് ഖുർആൻ വായന , ഓരോ തവണ വായിക്കുമ്പോഴും സംശയങ്ങൾ കൂടുകയും , നാം മുന്നേ വായിച്ചിട്ടുള്ളതാണെങ്കിൽ കൂടി അത്ഭുതം തോന്നുന്ന സൂറത്തുകളും ഖുറാനിൽ ഉണ്ട് , അങ്ങനെ ഒന്ന് എനിക്ക് ഈ അടുത്ത് അനുഭവവപെട്ടതാണ് സുര താഹ , ഈ സൂറ മൂസ് നബിയുടെ കഥ ചർച്ച ചെയുന്നു ഉണ്ടെങ്കിലും , അതിനുള്ളിലെ സംഭാഷണങ്ങളിലെ മാഹാത്മ്യം ആണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത് നമ്മുക്ക് സൂറത്തുൽ thaha യിലൂടെ ഒന്ന് സഞ്ചരിക്കാം , കഥ അവിടെ നിൽക്കട്ടെ ,അതിലൂടെ അള്ളാഹു ലോകർക്ക് വേണ്ടി പറയുന്ന സന്ദേശം നമ്മുക്ക് ഒന്ന് നോക്കാം ആദ്യത്തെ എട്ടു വരികൾ ഖുർആനിനെ കുറിച്ചും ദൈവത്തെ കുറിച്ചും സംസാരിക്കുന്നു ആദ്യത്തെ എട്ടു വരികൾ ======================== "ത്വാഹാ നിനക്ക്‌ നാം ഖുര്‍ആന്‍ അവതരിപ്പിച്ച്‌ തന്നത്‌ നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല. ഭയപ്പെടുന്നവര്‍ക്ക്‌ ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണത്‌. ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെ പക്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌. പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു. അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം. നീ വാക്ക്‌ ഉച്ചത്തിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും ( എന്ന്‌ നീ മനസ്സിലാക്കുക ) അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍" ========================================================================================= .ഇതിനു ശേഷം മൂസയും അല്ലാഹുവും മുഖാമുഖം ഉള്ള സംഭാഷണം ആണ് , അതിൽ അള്ളാഹു മൂസയെ അള്ളാഹു ഉൽബോധനം ചെയ്‌നുണ്ട് അതിലൂടെ വായനകരനെയും , അള്ളാഹു ആരാ എന്നും , ജീവിത ലക്ഷ്യത്തെ കുറിച്ചും പതിനാല് മുതൽ പതിനേഴ് വചനങ്ങളിൽ പറയുന്നു "തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത്‌ ഗോപ്യമാക്കി വെച്ചേക്കാം.ആകയാല്‍ അതില്‍ ( അന്ത്യസമയത്തില്‍ ) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ ( വിശ്വസിക്കുന്നതില്‍ ) നിന്ന്‌ നിന്നെ തടയാതിരിക്കട്ടെ. അങ്ങനെസംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌." സൂറ താഹ 14 -16 അള്ളാഹു മൂസ നബിയെ അവരുടെ ദൗത്യം എന്താന്ന് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കുന്നുണ്ട് ,അതിൽ അള്ളാഹു വിശ്വാസികൾ ഏപ്പോഴും ഇടക്കേണ്ട നിലപാടിനെ കുറിച്ച് വ്യക്തമാക്കുന്നു , എപ്പോഴും അള്ളാഹു കൂടെ ഉണ്ടെന്ന സത്യം സൂറ താഹ 43 -46 "നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു.എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം.അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ ( ഫിര്‍ഔന്‍ ) ഞങ്ങളുടെ നേര്‍ക്ക്‌ എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു.അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്"സൂറ താഹ 43 -46 ഇവിടെ തന്റെ ശത്രുവിനോട് പോലും സൗമ്യമായി സംസാരിക്കാൻ കല്പിക്കുന്നു . മൂസയും ഫിർഔനും നേർക്ക് നേർ, അതിലെ സന്ദേശങ്ങൾ (സൂറ താഹ 49 -55 ) ======================================================= "അവന്‍ ( ഫിര്‍ഔന്‍ ) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ്‌ നിങ്ങളുടെ രണ്ട്‌ പേരുടെയും രക്ഷിതാവ്‌?അദ്ദേഹം ( മൂസാ ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട്‌ ( അതിന്‌ ) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌.അവന്‍ പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ്‌ ?അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ്‌ എന്‍റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്‌. എന്‍റെ രക്ഷിതാവ്‌ പിഴച്ച്‌ പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല.നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക്‌ അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത്‌ ( വെള്ളം ) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം ( അല്ലാഹു ) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.നിങ്ങള്‍ തിന്നുകയും, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്‍മാര്‍ക്ക്‌ അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.". സൂറ താഹ 49 -55 ഈ ആയത്തുകളിൽ എടുത്തു പറയുന്ന ഒരു കാര്യം മുൻ തലമുറകളെ കുറിച്ചുള്ള ചോദ്യവും , അല്ലാഹുവെ കുറിച്ചും,പിന്നെ നിഷേദികൾക്കാണ് ശിക്ഷ എന്ന് വ്യക്തമാക്കുന്നു . ഫിർഔനും കൂട്ടരും മൂസ ഒരു മായാജാലക്കാരൻ ആണ് എന്ന് വരുത്തി തീർക്കുകയും ,അവസാനം അവർ പരാജയ പെടുകയും , മാന്ത്രികന്മാർ അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് , ഫിർഔനിന്റെ മുൻപിൽ അവന്റെ ഭയപ്പെടത്തലിൽ പേടിക്കാതെ സംസാരിക്കുന്നുണ്ട് , അപ്പോൾ അള്ളാഹു ലോകർക്കായി ആർക്കാണ് ഉന്നത പദവി എന്ന് വ്യക്തമാക്കുന്ന സന്ദേശം പറയുന്നുണ്ട് സൂറ താഹ 74 -76 "തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട്‌ തന്‍റെ രക്ഷിതാവിന്‍റെ അടുത്ത്‌ ചെല്ലുന്ന പക്ഷം അവന്നുള്ളത്‌ നരകമത്രെ. അതിലവന്‍ മരിക്കുകയില്ല.ജീവിക്കുകയുമില്ല.സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ്‌ വല്ലവനും അവന്‍റെയടുത്ത്‌ ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍.അതായത്‌ താഴ്ഭാഗത്ത്‌ കൂടി നദികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ്‌ പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലം." സൂറ താഹ 74 -76 പിനീട് അല്ലാഹുവിന്റെ കാരുണ്യം ആർക്കാണ് എന്ന് അള്ളാഹു വിശദീകരിക്കുന്നു , സൂറ താഹ 82 "പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക്‌ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ." സൂറ താഹ 82 ഈ സൂറത്തിൽ മൂസയുടെ കഥ അവസാനിക്കുന്നത് മൂസയുടെ ജനത ,മൂസ അല്ലാഹുമായി സംഭാഷണത്തിന് പോയ നേരം അവർ പശു കുട്ടിയെ ഉണ്ടാക്കി ആരാധിക്കുകയും , സാമിരിയെ അതിനു ശിക്ഷിക്കുകയും ചെയുന്നത് വരെ ആണ് പശു കുട്ടിയെ ആരാധിച്ചവരോടായി ഖുർആൻ ചോദിക്കുന്നുണ്ട് "എന്നാല്‍ അത്‌ ഒരു വാക്ക്‌ പോലും അവരോട്‌ മറുപടി പറയുന്നില്ലെന്നും, അവര്‍ക്ക്‌ യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന്‌ കഴിയില്ലെന്നും അവര്‍ കാണുന്നില്ലേ?" ഈ സൂറ ഇവിടെ അവസാനിക്കുന്നില്ല , പിന്നെ മുഹമ്മദ് നബിയോടായി സ്വർഗ്ഗത്തെയും ,അന്ത്യനാൾ എന്നി വിഷയങ്ങളെ കുറിച്ച് അറിയിക്കുന്നുണ്ട് ,അതിലൂടെ വായനക്കാരന് ഉൽബോധോനവും . ആ ഉല്ബോധനത്തിൽ അള്ളാഹു പറയുന്നുണ്ട് " നിന്‍റെ കുടുംബത്തോട്‌ നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍( നമസ്കാരത്തില്‍ ) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട്‌ നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക്‌ ഉപജീവനം നല്‍കുകയാണ്‌ ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം." സൂറ താഹ ൧൩൨ ഇന്നി സൂറ നമലിൽ ചില പ്രധാന ഭാഗങ്ങൾ സൂറ നമ്മൽ 10-11 ഒന്ന് ശ്രെദ്ധിക്കു "നിന്റെ വടി താഴെയിടൂ.” അങ്ങനെ അതൊരു പാമ്പിനെപ്പോലെ പുളയാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ മൂസ പിന്തിരിഞ്ഞോടി. തിരിഞ്ഞുനോക്കിയതുപോലുമില്ല. അല്ലാഹു പറഞ്ഞു: "മൂസാ, പേടിക്കേണ്ട. എന്റെ അടുത്ത് ദൈവദൂതന്മാര്‍ ഭയപ്പെടാറില്ല;"അതിക്രമം പ്രവര്‍ത്തിച്ചവരൊഴികെ. പിന്നെ തിന്മക്കു പിറകെ പകരം നന്മ കൊണ്ടുവരികയാണെങ്കില്‍; ഞാന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവും തന്നെ." എത്ര മഹത്തരമായ വചനങ്ങൾ ,എത്രെ മനോഹരം . ഇനി നമ്മുക്ക് സൂറ qasas ഒന്ന് നോക്കാം ,എല്ലാ ഫാസിസിസ്റ് ഭരണാധികളും എങ്ങനെ ആവും എന്ന് ഖുർആൻ വരച്ചു കാട്ടുന്നു .ഫറവോയുടെ രീതികളും സൂറ കസസ് 4"ഫറവോന്‍ നാട്ടില്‍ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബലമാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു; തീര്‍ച്ച." മൂസയുടെ കഥയിൽ നമ്മുക്ക് പല മാതൃകകൾ ഉണ്ട് ,അദ്ദേഹം അറിയാതെ ഒരാളെ കോണത്തിനു ശേഷം ഉള്ള പ്രാർത്ഥന സുര kasas 15-16"നഗരവാസികള്‍ അശ്രദ്ധരായിരിക്കെ മൂസ അവിടെ കടന്നുചെന്നു. അപ്പോള്‍ രണ്ടുപേര്‍ തമ്മില്‍ തല്ലുകൂടുന്നത് അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവനാണ്. അപരന്‍ ശത്രുവിഭാഗത്തിലുള്ളവനും. തന്റെ കക്ഷിയില്‍ പെട്ടവന്‍ ശത്രുവിഭാഗത്തിലുള്ളവനെതിരെ മൂസായോട് സഹായം തേടി. അപ്പോള്‍ മൂസ അയാളെ ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസ പറഞ്ഞു: "ഇതു പിശാചിന്റെ ചെയ്തികളില്‍പെട്ടതാണ്. സംശയമില്ല; അവന്‍ പ്രത്യക്ഷ ശത്രുവാണ്. വഴിപിഴപ്പിക്കുന്നവനും. അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ, തീര്‍ച്ചയായും ഞാനെന്നോടു തന്നെ അതിക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ നീയെനിക്കു പൊറുത്തുതരേണമേ." അപ്പോള്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും. മൂസ നബിയും മദ്യനില്ലെ പെൺകുട്ടികൾക്ക് വെള്ളം കോരി കൊടുത്തതിനു ശേഷം ഉള്ള രംഗം "മദ്യനിലെ ജലാശയത്തിനടുത്തെത്തിയപ്പോള്‍ അവിടെ ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കുന്നതുകണ്ടു. അവരില്‍ നിന്ന് വിട്ടുമാറി രണ്ടു സ്ത്രീകള്‍ ആടുകളെ തടഞ്ഞുനിര്‍ത്തുന്നതായും. അതിനാല്‍ അദ്ദേഹം ചോദിച്ചു: "നിങ്ങളുടെ പ്രശ്നമെന്താണ്?" അവരിരുവരും പറഞ്ഞു: "ആ ഇടയന്മാര്‍ അവരുടെ ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ അവശനായ ഒരു വൃദ്ധനാണ് , അപ്പോള്‍ അദ്ദേഹം അവര്‍ക്കുവേണ്ടി ആടുകളെ വെള്ളം കുടിപ്പിച്ചു. പിന്നീട് ഒരു തണലില്‍ ചെന്നിരുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: "എന്റെ നാഥാ, നീയെനിക്കിറക്കിത്തന്ന ഏതൊരുനന്മയ്ക്കും ഏറെ ആവശ്യമുള്ളവനാണ് ഞാന്‍."" ഇതിനു ശേഷം അദ്ദേഹം ചിന്തിയ്ക്കാത്ത രീതിയിൽ അള്ളാഹു അവർക്കു വരുമാനവും ഒരു കുടുംബവും കൊടുക്കുന്ന സൂറ ഗാഫിരിൽ ഫാറവയുടെ ഒരാൾ മുസ്ലിമാവുന്നു ,അവൾ വാചാലാവുന്നതായി ഖുർആൻ ""എന്റെ ജനമേ, ഇന്ന് നിങ്ങള്‍ക്കിവിടെ ആധിപത്യമുണ്ട്. നാട്ടില്‍ ജയിച്ചുനില്‍ക്കുന്നവരും നിങ്ങള്‍ തന്നെ. എന്നാല്‍ ദൈവശിക്ഷ വന്നെത്തിയാല്‍ നമ്മെ സഹായിക്കാന്‍ ആരാണുണ്ടാവുക?" ഫറവോന്‍ പറഞ്ഞു: "എനിക്കു ശരിയായി തോന്നുന്ന കാര്യമാണ് ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത്. നേര്‍വഴിയില്‍ തന്നെയാണ് ഞാന്‍ നിങ്ങളെ നയിക്കുന്നത്.,ആ സത്യവിശ്വാസി പറഞ്ഞു: "എന്റെ ജനമേ, ആ കക്ഷികള്‍ക്കുണ്ടായ ദുര്‍ദിനം പോലൊന്ന് നിങ്ങള്‍ക്കുമുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.നൂഹിന്റെ ജനതക്കും ആദിനും സമൂദിനും അവര്‍ക്കു ശേഷമുള്ളവര്‍ക്കും ഉണ്ടായതുപോലുള്ള അനുഭവം. അല്ലാഹു തന്റെ ദാസന്മാരോട് അതിക്രമം കാണിക്കാനുദ്ദേശിക്കുന്നില്ല." മൂസയുടെ കഥ ഖുറാനിൽ പലയിടത്തായി പറയുന്നുണ്ട് ,അതിൽ എലാം മനുഷ്യന്റെ നന്മക്കായിയുള്ള പ്രാർത്ഥനകൾ ,സന്ദേശങ്ങൾ എലാം ഉണ്ട്......................കടൽ പിളരുന്നതിനു മുൻപ് മൂസയുടെ കൂട്ടർ തങ്ങൾ നശിച്ചു എന്നും ഫിർഔനും കൂട്ടരും തങ്ങളെ പിടികൂടും എന്നും കരുതുന്നു , അപ്പോൾ മൂസ പറയുന്നുണ്ട് "അള്ളാഹു നമ്മോടു ഒപ്പം ഉണ്ട് ".......പിനീട് കടൽ പിളരുന്നതും ഫിർഔനും കൂട്ടരും മുങ്ങി ചാവുന്നതും ....................ആ നിലപാട് ,അതായതു അള്ളാഹു വിശ്വാസികളുടെ കൂടെ ഉണ്ടാവും എന്ന് കൂടി പഠിപ്പിക്കാൻ വേണ്ടിയാണു ഖുർആൻ ആ രംഗം വിവരിക്കുന്നത് #islam #ഇസ്ലാം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #Deen #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
Waqf കേസിൽ എന്തായിരുന്നു ജുഡീഷ്യൽ panelinte കണ്ടുപിടിത്തം,ഒരു 9 month back #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #Deen #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #ഇസ്ലാം #islam https://youtu.be/myR-f0RcfG4?si=O8PW2Q4kHQ9swZM_
youtube-preview
ഖുറാനിന്റ versions ജെയ്‌സ്മിത്തിന്റ ഉടായിപ്പു Jay smith അദേഹത്തിന്റെ ഖുറാനിന്റ വ്യത്യാസങ്ങൾ കാണിക്കാൻ വേണ്ടി ചെയുന്ന ഉടായിപ്പു കാണിച്ചു തരാം, sura 2:125, അദ്ദേഹം പറയുന്നു ഒന്ന് presentum ഒന്ന് pastum ആണ് എന്ന്, യഥാർത്ഥത്തിൽ രണ്ടും ഹിസ്റ്ററി ആണ്, ഖുറാനിൽ remember എന്നും mention ennum ഒരേ അർത്ഥത്തിൽ ട്രാൻസ്ലേറ്റർസ് ഉപയോഗിക്കുന്നതാണ്, ഈ രണ്ടു വേർഷനിലും യഥാർത്ഥ വ്യത്യാസം ഒന്നിൽ ഒന്നിൽ "you make take എന്നും മറ്റൊന്നിൽ they took എന്നും ആണ്, ഫുൾ verse vayichal അതിൽ പ്രശ്നങ്ങൾ ഇല്ല എന്ന് മനസ്സിലാകും, യഥാർത്ഥ ഉടായിപ്പു എന്തെന്നാൽ ഇത് മുഴുവൻ വാചകം അല്ല. Hafs And ˹remember˺ when We made the Sacred House1 a centre and a sanctuary for the people ˹saying˺, “˹You may˺ take the standing-place of Abraham2 as a site of prayer.” Warsh And [mention] when We made the House a place of return for the people and [a place of] security. And they have taken [or take] from the standing place of Abraham a place of prayer.ഖുർണിൽ രണ്ടും ഒരേ കാര്യമാണ് പറയുന്നത്, ഒരു കാര്യം പറഞ്ഞപ്പോൾ അത് മാത്രം റിപ്പോർട്ടിങ് ആയി. മുഴുവൻ വചനം വായിച്ചാൽ മനസ്സിലാവും രണ്ടും യഥാർത്ഥത്തിൽ past ആണ്, ഒന്നിൽ റിപ്പോർട്ടിങ് style ആണ് എന്ന് മാത്രം, താഴെ മുഴുവൻ വചനം Hafs And ˹remember˺ when We made the Sacred House1 a centre and a sanctuary for the people ˹saying˺, “˹You may˺ take the standing-place of Abraham2 as a site of prayer.” And We entrusted Abraham and Ishmael to purify My House for those who circle it, who meditate in it, and who bow and prostrate themselves ˹in prayer˺. "And [mention] when We made the House a place of return for the people and [a place of] security. And they have taken [or take] from the standing place of Abraham a place of prayer. And We charged Abraham and Ishmael, [saying], 'Purify My House for those who perform Tawaf and those who are staying [there] for worship and those who bow and prostrate [in prayer]' #islam #ഇസ്ലാം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #Deen #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
പല മിഷണരീസും ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് പല ഖുറാനിക വേർഷനുകളിൽ അല്ലെങ്കിൽ codexil ധാരാളമായി മാറ്റങ്ങൾ ഉണ്ട് എന്നാണ്, ഇവർ പറയുന്ന പ്രധാന വേർഷനുകൾ ആണ് ഹഫ്‌സും വർഷും, ഇതിൽ വരുന്ന ഒരു മാറ്റം സൂറ ഫാത്തിഹായിൽ ഒരു ഖുറാനിൽ വിധിനിർണയ ദിവസത്തിന്റെ രാജാവ് എന്നും മറ്റു ഖുറാനിൽ ഉടമസ്ഥൻ എന്നും മറ്റൊരു വേർഷനിൽ possesor എന്നും, ദിവസത്തിന്റെ രാജാവ് എന്നാലും ഉടമസ്ഥൻ എന്നാലും possesor എന്നാലും അവർക്കു ആ ദിവസത്തിന്മേൽ ഉടമസ്ഥ അവകാശവും authoritiy യും ഉണ്ട്, വ്യത്യാസം choice of words ഇന്നാണ്, ഒരു ഖുറാനിൽ പാവങ്ങളെ സഹായിക്കു എന്നാണെങ്കിൽ മറ്റൊരു ഖുറാനിൽ ഇതേ ആയത്തിൽ പാവപെട്ടവനെ സഹായിക്കു എന്നാണ്, ഇംഗ്ലീഷ് ട്രാൻസ്ലേഷൻ a poor എന്നാണ് അതായതു ഒരു പാവം അല്ലെങ്കിൽ a എന്നാൽ അത് ഒന്നും ആവാം അല്ലെങ്കിൽ many എന്നാ അർത്ഥവും ആവാം, നമ്മൾ പാവപെട്ടവനെ സഹായിക്കു എന്ന് പറയുന്നത് പോലെ, പിന്നെ ഉള്ളു വ്യത്യാസങ്ങൾ ഒരേ കാര്യം വേറെ രീതിയിൽ പറയുന്നുണ്ട് എന്നുള്ളതി ലാണ്. ഇബ്ൻ മസൂദ് codex മറ്റു codexukalum പല രാമായണങ്ങൾ അല്ലെങ്കിൽ ഗോസ്പിൽ of ഭാര്ണബാസ് പോലെ അല്ല ഇബ്ൻ മസൂദ് സൂറ ഫാത്തിഹ അംഗീകരിക്കുന്നുണ്ട്, അദേഹത്തിന്റെ ഖുറാനിൽ എഴുതിവെക്കപ്പെട്ടിട്ടു ഇല്ല, സൂറ ഇഖ്ലാസും സൂറ ഫലഖ് അദ്ദേഹം ഖുറാനിന്റെ ഭാഗമാണ് എന്ന് കരുതിയില്ല, അദ്ദേഹം അത് പ്രാർത്ഥനകൾ ആയി കണ്ടു, ഇബ്ൻ ഉബ്ബയ് കോഡ്സ് അദേഹത്തിന്റെ ഖുറാനിൽ രണ്ടു സൂറത്തുകൾ അധികം ഉണ്ട്, പക്ഷെ അത് രണ്ടും ഇന്ന്‌ മുസ്ലിങ്ങളുടെ ഖുറാനിൽ ഇല്ലെങ്കിലും അവ രണ്ടും മുസ്ലിങ്ങൾ പ്രാർത്ഥനകൾ ആയി കണ്ടു പോരുന്നു, ചരിത്രം പ്രകാരം ഉബ്ബയ് ഉസ്മാനി ഖുറാനിന്റെ കമ്മിറ്റിയിൽ ഉള്ള ആളാണ്, ഇന്ന്‌ നമ്മൾ ഹഫ്‌സ് ഖുറാനിന്റെ ചെയിൻ of നാറേറ്റർസ് നോക്കിയാൽ അതിൽ പ്രധാനി ആണ ഇബ്ൻ മസൂദ്, അതായതു ചരിത്രം പ്രകാരം അദ്ദേഹം പിനീട് ഉസ്മാനി ഖുർആൻ അംഗീകരിച്ചിരുന്നു... പലതും മുൻപേ പറഞ്ഞതാണ് #ദീനുൽ ഇസ്ലാം #Deen #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #ഇസ്ലാം #islam