Adithyan Shyam
ShareChat
click to see wallet page
@adhi199696
adhi199696
Adithyan Shyam
@adhi199696
I love ShareChat
. #🥺 യുവ മലയാള നടി ആശുപത്രിയിൽ; ആശങ്കയിൽ ആരാധകർ
🥺 യുവ മലയാള നടി ആശുപത്രിയിൽ; ആശങ്കയിൽ ആരാധകർ - ShareChat
00:22
ആശുപത്രിയിൽ നിന്നും തന്റെ ആരോഗ്യനില പങ്കുവച്ച് നടിയും അവതാരകയുമായ പേളി മാണി. വയറിൽ ഇൻഫെക്‌ഷനായതാണെന്നും മൂന്ന്, നാല് ദിവസം കൂടി കഴിഞ്ഞാൽ മാത്രമെ ആശുപത്രി വിടാൻ കഴിയൂവെന്നും പേളി പറയുന്നു. അസഹനീയമായ വേദന കാരണമാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നുവെന്നും നടി വ്യക്തമാക്കി. ‘‘എനിക്ക് ഒരുപാട് മെസേജുകൾ ഇൻബോക്സിൽ വന്നു. ഇത്രയധികം മെസേജുകൾ ലാസ്റ്റ് എനിക്ക് ലഭിച്ചത് കല്യാണത്തിന്റെ സമയത്താണ്. ഒരുപാട് പേർ ഞാൻ ഓക്കെയാണോ എന്താണ് സംഭവിച്ചത് എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിട്ടുണ്ട്. മെസേജുകൾ കണ്ടപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാണെന്ന സ്റ്റോറി ഇടേണ്ടിയിരുന്നില്ലെന്ന് തോന്നി. എന്നെ കുറിച്ച് ആശങ്കകൾ അറിയിച്ചുള്ള മെസേജുകൾ വന്നത്. അത് കണ്ട‌പ്പോൾ എനിക്ക് ഒരുപാട് സ്നേഹം തോന്നി. എനിക്ക് തീരെ സുഖമില്ല. വയറിൽ ഇൻഫക്ഷൻ വന്നതാണ്. ഞാൻ കഴിച്ച ഏതെങ്കിലും ഭക്ഷണം കാരണമാകാം ഇങ്ങനെ സംഭവിച്ചത്. എന്നിരുന്നാലും സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും. എന്റെ ആരോ​ഗ്യം മെച്ചപ്പെടുമ്പോൾ അവർ എന്നെ ഡ‍ിസ്ചാർജ് ചെയ്യുമായിരിക്കും. മൂന്ന്, നാല് ദിവസത്തിനുള്ളിൽ ആശുപത്രി വാസം അവസാനിക്കും. ശേഷം കുറച്ച് ദിവസം റെസ്റ്റ് എടുത്താൽ ഞാൻ ഓക്കെയാകും. പൂർവാധികം ശക്തിയോടെ കൂടുതൽ അലമ്പ് ജോക്ക്സോടെ തിരിച്ച് വരും. അതേ കുറിച്ചാണ് ഞാൻ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരോടും സ്നേഹവും നന്ദിയും. ഇതൊക്കെ എന്ത് നമ്മൾ സ്ട്രോങ്ങല്ലേ.’’–പേളിയുടെ വാക്കുകൾ. #🥺 യുവ മലയാള നടി ആശുപത്രിയിൽ; ആശങ്കയിൽ ആരാധകർ
തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിനു പിന്നിൽ ക്വട്ടേഷനെന്ന് സ്പാ ഉടമ ഡോ. സഞ്ജയ്. ക്വട്ടേഷൻ നൽകിയത് മറ്റൊരു സ്പാ ഉടമയാണ്. തന്റെ ബിസിനസ് തകർക്കുകയായിരുന്നു ലക്ഷ്യം. ഗുണ്ടാപിരിവ് പൊലീസിന്റെ കഥയാണ്. പൊലീസ് – ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടുണ്ട്. പൊലീസ് തന്റെ മൊഴിയെടുത്തിട്ടില്ല. പൊലീസിൽ പ്രത്യേക പരാതി നൽകുമെന്നും സഞ്ജയ് പറഞ്ഞു.അതേസമയം, ബലാത്സംഗ കേസിൽ പൊലീസിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നാണ് വിവരം. പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. പൊലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്.കേസിലെ പ്രതിയായ ‘മരണ സുബിൻ’ എന്ന സുബിൻ അലക്സാണ്ടർക്കെതിരെ വീണ്ടും കാപ്പ ചുമത്താൻ പൊലീസ് നീക്കം. കാപ്പാ നിയമ പ്രകാരം ആറുമാസത്തെ കരുതൽ തടങ്കലിനുശേഷം കഴിഞ്ഞ മാർച്ചിലാണ് ഇയാൾ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങൾ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്. ബലാൽസംഗം അന്വേഷിക്കാൻ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു.കാപ്പാ കേസ് പ്രതിയായ സുബിനും കൂട്ടാളികളും പലതവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഇന്നലെ പൊലീസ് പറഞ്ഞത്. 50,000 രൂപ നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25,000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്നായിരുന്നു ഭീഷണി. #😱 സ്പായിലെ കൂട്ട ബലാത്സംഗം; ഞെട്ടിക്കുന്ന വിവരങ്ങൾ, പീഡന ദൃശ്യവും പകർത്തി!
. #😢 പ്രിയ നടി ജയ അന്തരിച്ചു; 47 വയസിൽ ജീവൻ കവർന്നെടുത്ത് ക്യാൻസർ രോഗം
😢 പ്രിയ നടി ജയ അന്തരിച്ചു; 47 വയസിൽ ജീവൻ കവർന്നെടുത്ത് ക്യാൻസർ രോഗം - Senior Serial Actor Jayavahini is no more after struggling with Cancer from last few years TFI BAGUNDS Senior Serial Actor Jayavahini is no more after struggling with Cancer from last few years TFI BAGUNDS - ShareChat
ഫെബ്രുവരി 12 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നേക്കും. അധ്യാപകരും, വിദ്യാർഥികളും ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുമെന്നാണ് സംയുക്ത സമര സമിതി പറയുന്നത്. സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളും തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.ദേശീയ പണിമുടക്കിൽ കേരളത്തിലെ എല്ലാ തൊഴിൽ മേഖലയും നിശ്ചലമാകുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. രാജ്യത്തെ 10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ ഫെഡറേഷനുകളും, ബാങ്ക്, ഇൻഷുറൻസ്, കേന്ദ്ര സംസ്ഥാന ജീവനക്കാരും, അധ്യാപകരും ജനുവരി 9നു ഡൽഹിയിൽ യോഗം ചേർന്നാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.കർഷക മോർച്ചയും, മഹിളാ - യുവജന - വിദ്യാർഥി സംഘടനകളും, പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ വിവിധ തൊഴിൽ മേഖലകളായ പരമ്പരാഗത കശുവണ്ടി, കയർ, കൈത്തറി, മത്സ്യബന്ധനവും വിപണനവും, സംസ്ഥാനത്തെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും, കട കമ്പോളങ്ങളിൽ പണിയെടുക്കുന്നവരും, തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങൾ,സ്വകാര്യ വ്യവസായങ്ങൾ, കയറ്റിറക്ക് തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, സ്‌കീം വർക്കർമാർ, ലോട്ടറി, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോർ വാഹനങ്ങൾ, ഓൺലൈൻ വ്യാപാരം, ഐടി മേഖല, തുടങ്ങി എല്ലാ രംഗങ്ങളിലും തൊഴിലാളികൾ 24 മണിക്കൂർ നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കും.പത്ര - മാധ്യമ രംഗത്തെ ജീവനക്കാർ പണിമുടക്കിൽ അണിനിരക്കും എന്നും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മേഖലാ പ്രചാരണ ജാഥകൾ ഫെബ്രുവരി 12 ലെ പണിമുടക്ക് ദിവസം മാറ്റി നിശ്ചയിച്ചിട്ടുണ്ട്. പണിമുടക്കിൻ്റെ ഭാഗമായി ജില്ലാ കൺവൻഷനുകൾ പൂർത്തീകരിച്ചിട്ടുണ്ട്. പ്രാദേശിക കൺവൻഷനുകൾ ഫെബ്രുവരി 5നകം പൂർത്തീകരിക്കും. ഏരിയ/മണ്ഡലം അടിസ്ഥാനത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12 നു മുൻപ് വാഹന പ്രചാരണ ജാഥകളും, വിളംബര ജാഥകളും സംഘടിപ്പിക്കും.സോഷ്യൽ മീഡിയ, പ്രിൻ്റ് മീഡിയ പ്രചാരണം വ്യാപകമാക്കും. ഫെബ്രുവരി 12നു പണിമുടക്കിന് ശേഷം തൊഴിലാളികൾ എല്ലാ ജില്ലകളിലും ഏരിയ കേന്ദ്രങ്ങളിൽ തെരുവിലിറങ്ങി പ്രതിഷേധിക്കും. നിലവിലുള്ള തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് പുതിയ തൊഴിൽ നിയമങ്ങൾ കൊണ്ടുവന്നതോടുകൂടി തൊഴിലാളികൾക്ക് നിരവധി അവകാശങ്ങൾ നഷ്ടപ്പെടുന്നെന്നാണ് സമരക്കാർ പറയുന്നത്.അന്താരാഷ്ട്ര തൊഴിലാളി സംഘടന തന്നെ അംഗീകരിക്കുന്നതാണ് സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളിയുടെ അവകാശം. പുതിയ തൊഴിൽ നിയമം വരുന്നതോടുകൂടി സമരം ചെയ്യാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുകയാണെന്ന് സിഐടിയു പറയുന്നു. സാമൂഹിക, സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്ന തൊഴിലാളികളെ ഏത് നിമിഷം വേണമെങ്കിലും പിരിച്ചുവിടാൻ കഴിയും. തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ബോണസ് നൽകണമെന്നാണ് പുതിയ തൊഴിൽ നിയമത്തിൽ പറയുന്നത്.തൊഴിലാളികളുടെ എണ്ണം ഒരു സാമ്പത്തിക വർഷത്തിൽ 20ൽ താഴെയാണെങ്കിൽ ബോണസ് നൽകേണ്ടതില്ല. തൊഴിലാളി വിരുദ്ധ തൊഴിൽ നിയമങ്ങൾക്കെതിരായിട്ടുള്ള പോരാട്ടത്തിൻ്റെ ഭാഗമായി ഫെബ്രുവരി 12 നു സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്നും സമരസമിതി പറഞ്ഞു. #🔒 പണിമുടക്ക് പ്രഖ്യാപിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല!
🔒 പണിമുടക്ക് പ്രഖ്യാപിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല! - ShareChat
ഫെബ്രുവരി 12 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നേക്കും. അധ്യാപകരും, വിദ്യാർഥികളും ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുമെന്നാണ് സംയുക്ത സമര സമിതി പറയുന്നത്. സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളും തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.ദേശീയ പണിമുടക്കിൽ കേരളത്തിലെ എല്ലാ തൊഴിൽ മേഖലയും നിശ്ചലമാകുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. രാജ്യത്തെ 10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ ഫെഡറേഷനുകളും, ബാങ്ക്, ഇൻഷുറൻസ്, കേന്ദ്ര സംസ്ഥാന ജീവനക്കാരും, അധ്യാപകരും ജനുവരി 9നു ഡൽഹിയിൽ യോഗം ചേർന്നാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.കർഷക മോർച്ചയും, മഹിളാ - യുവജന - വിദ്യാർഥി സംഘടനകളും, പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ വിവിധ തൊഴിൽ മേഖലകളായ പരമ്പരാഗത കശുവണ്ടി, കയർ, കൈത്തറി, മത്സ്യബന്ധനവും വിപണനവും, സംസ്ഥാനത്തെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും, കട കമ്പോളങ്ങളിൽ പണിയെടുക്കുന്നവരും, തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങൾ,സ്വകാര്യ വ്യവസായങ്ങൾ, കയറ്റിറക്ക് തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, സ്‌കീം വർക്കർമാർ, ലോട്ടറി, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോർ വാഹനങ്ങൾ, ഓൺലൈൻ വ്യാപാരം, ഐടി മേഖല, തുടങ്ങി എല്ലാ രംഗങ്ങളിലും തൊഴിലാളികൾ 24 മണിക്കൂർ നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കും.പത്ര - മാധ്യമ രംഗത്തെ ജീവനക്കാർ പണിമുടക്കിൽ അണിനിരക്കും എന്നും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മേഖലാ പ്രചാരണ ജാഥകൾ ഫെബ്രുവരി 12 ലെ പണിമുടക്ക് ദിവസം മാറ്റി നിശ്ചയിച്ചിട്ടുണ്ട്. പണിമുടക്കിൻ്റെ ഭാഗമായി ജില്ലാ കൺവൻഷനുകൾ പൂർത്തീകരിച്ചിട്ടുണ്ട്. പ്രാദേശിക കൺവൻഷനുകൾ ഫെബ്രുവരി 5നകം പൂർത്തീകരിക്കും. ഏരിയ/മണ്ഡലം അടിസ്ഥാനത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12 നു മുൻപ് വാഹന പ്രചാരണ ജാഥകളും, വിളംബര ജാഥകളും സംഘടിപ്പിക്കും.സോഷ്യൽ മീഡിയ, പ്രിൻ്റ് മീഡിയ പ്രചാരണം വ്യാപകമാക്കും. ഫെബ്രുവരി 12നു പണിമുടക്കിന് ശേഷം തൊഴിലാളികൾ എല്ലാ ജില്ലകളിലും ഏരിയ കേന്ദ്രങ്ങളിൽ തെരുവിലിറങ്ങി പ്രതിഷേധിക്കും. നിലവിലുള്ള തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് പുതിയ തൊഴിൽ നിയമങ്ങൾ കൊണ്ടുവന്നതോടുകൂടി തൊഴിലാളികൾക്ക് നിരവധി അവകാശങ്ങൾ നഷ്ടപ്പെടുന്നെന്നാണ് സമരക്കാർ പറയുന്നത്.അന്താരാഷ്ട്ര തൊഴിലാളി സംഘടന തന്നെ അംഗീകരിക്കുന്നതാണ് സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളിയുടെ അവകാശം. പുതിയ തൊഴിൽ നിയമം വരുന്നതോടുകൂടി സമരം ചെയ്യാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുകയാണെന്ന് സിഐടിയു പറയുന്നു. സാമൂഹിക, സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്ന തൊഴിലാളികളെ ഏത് നിമിഷം വേണമെങ്കിലും പിരിച്ചുവിടാൻ കഴിയും. തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ബോണസ് നൽകണമെന്നാണ് പുതിയ തൊഴിൽ നിയമത്തിൽ പറയുന്നത്.തൊഴിലാളികളുടെ എണ്ണം ഒരു സാമ്പത്തിക വർഷത്തിൽ 20ൽ താഴെയാണെങ്കിൽ ബോണസ് നൽകേണ്ടതില്ല. തൊഴിലാളി വിരുദ്ധ തൊഴിൽ നിയമങ്ങൾക്കെതിരായിട്ടുള്ള പോരാട്ടത്തിൻ്റെ ഭാഗമായി ഫെബ്രുവരി 12 നു സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്നും സമരസമിതി പറഞ്ഞു. #🔒 പണിമുടക്ക് പ്രഖ്യാപിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല!
. #💔 മലയാള സംഗീത സംവിധായകൻ എസ്.പി.വെങ്കടേഷ് അന്തരിച്ചു
💔 മലയാള സംഗീത സംവിധായകൻ എസ്.പി.വെങ്കടേഷ് അന്തരിച്ചു - ShareChat
. #💔 മലയാള സംഗീത സംവിധായകൻ എസ്.പി.വെങ്കടേഷ് അന്തരിച്ചു
💔 മലയാള സംഗീത സംവിധായകൻ എസ്.പി.വെങ്കടേഷ് അന്തരിച്ചു - BIGBREAKING Way nikah ஷஸவிவகிலவ விs3ி MEDIA dne uMediaoneT omudoonuuun ===1= f WLLoaolumom BIGBREAKING Way nikah ஷஸவிவகிலவ விs3ி MEDIA dne uMediaoneT omudoonuuun ===1= f WLLoaolumom - ShareChat
. #💔 മലയാള സംഗീത സംവിധായകൻ എസ്.പി.വെങ്കടേഷ് അന്തരിച്ചു
💔 മലയാള സംഗീത സംവിധായകൻ എസ്.പി.വെങ്കടേഷ് അന്തരിച്ചു - 01i 01 odalesogi @ododg 4 01i 01 odalesogi @ododg 4 - ShareChat