CPIM Kerala
ShareChat
click to see wallet page
@cpimkerala
cpimkerala
CPIM Kerala
@cpimkerala
Official Account of the CPIM Kerala
വെനസ്വേലയിൽ അമേരിക്ക നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങളിലും, പ്രസിഡന്റ് മഡുറോയേയും ഭാര്യയേയും ബന്ദികളാക്കി തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ച് സിപിഐ എം വയനാട് ജില്ല കമ്മിറ്റി കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ( ( - ShareChat
വയനാട് ദുരന്തബാധിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 237 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായത് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു റെസിഡൻഷ്യൽ മാതൃകയാണ് വയനാട് ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്നത്. യാഥാർത്ഥ്യമാവുന്നതോടെ ലോകം തന്നെ ഉറ്റുനോക്കുന്ന ഇടമായി ഇത് മാറും. സ. പിണറായി വിജയൻ മുഖ്യമന്ത്രി #💚 എന്റെ കേരളം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
💚 എന്റെ കേരളം - ShareChat
01:23
സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലയ്‌ക്കുനേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണം. വെനിസ്വേലയുടെ പ്രസിഡന്റ്‌ നിക്കോളാസ് മഡൂറോയെയും ഭാര്യയേയും യുഎസ് സേന ബന്ദികളാക്കിയതായാണ്‌ റിപ്പോർട്ട്‌. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നുകയറുന്ന അമേരിക്കൻ നിലപാട്‌ ലോകത്തിന്‌ ഭീഷണിയാണ്‌. കാടത്തം നിറഞ്ഞ സമീപനമാണിത്‌. ഹ്യൂഗോ ഷാവേസ്‌ വെനസ്വേലയുടെ പ്രസിഡന്റായപ്പോൾ എണ്ണക്കമ്പനികളെ ദേശസാൽകരിച്ചതുമുതൽ ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക ആ രാജ്യത്തെ ആക്രമിക്കുന്നുണ്ട്‌. 2002ൽ ഷാവേസിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഷാവേസിന്റെ കാലശേഷം വെനസ്വേലയെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാമെന്നും എണ്ണ സമ്പത്ത്‌ കൈക്കലാക്കാമെന്നുമായിരുന്നു അമേരിക്കയുടെ മോഹം. അതിന്‌ തടയിട്ട പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയെയും അട്ടിമറിക്കാൻ ശ്രമമുണ്ടായി. 2014മുതൽ വെനസ്വേലയ്‌ക്കുനേരെ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. അട്ടമറി നീക്കങ്ങളും സാമ്പത്തിക ഉപരോധങ്ങളും നേരിട്ട്‌, അമേരിക്കൻ തിട്ടൂരങ്ങൾക്ക്‌ വഴങ്ങാതെ പിടിച്ചുനിന്ന വെനസ്വേലയുടെ നിശ്‌ചയദാർഢ്യം ലോകമെങ്ങുമുള്ള ജനാധിപത്യ പോരാളികൾക്ക്‌ ആവേശം പകരുന്നതാണ്‌. കുറച്ച് ആഴ്ചകളായി വെനിസ്വേലയ്ക്ക് ചുറ്റും അമേരിക്ക സൈനിക, നാവിക സേനകളെ അണിനിരത്തിയിരിക്കുകയായിരുന്നു. ബോംബാക്രമണം നടത്തിയും പ്രസിഡന്റിനെ തടവിലാക്കിയും വെനസ്വേല എന്ന രാജ്യത്തിന്റെ പരാമാധികാരത്തിൽ കടന്നുകയറുന്നത്‌ കോർപറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാനാണ്‌. ഇതിനെതിരായി നാട്ടിലുടനീളം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്ന്‌ എല്ലാ പാർടി ഘടകങ്ങളോടും ജനാധിപത്യ വിശ്വാസികളോടും അഭ്യർഥിക്കുന്നു. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #💚 എന്റെ കേരളം
💚 എന്റെ കേരളം - ஸg@ு0ை வலமி0ை0ை @aeja9@) odededieo | 8000@322 00800|80@308 Osipoloaomoolob (dmuu lImliuto g@dolddonoiszqu@oilo  moslegsmleo Goo@6n@ விவேயம் mose Slol.oosmonm  n0go ~odsl nలSocor3Gg0s?o eodlm nillcojmlaశaైso @lrouloogm?g ஸ no வி Gunilmm @mo mulnong) ngo momunam 6mutosn] CPIM KERALAT ஸg@ு0ை வலமி0ை0ை @aeja9@) odededieo | 8000@322 00800|80@308 Osipoloaomoolob (dmuu lImliuto g@dolddonoiszqu@oilo  moslegsmleo Goo@6n@ விவேயம் mose Slol.oosmonm  n0go ~odsl nలSocor3Gg0s?o eodlm nillcojmlaశaైso @lrouloogm?g ஸ no வி Gunilmm @mo mulnong) ngo momunam 6mutosn] CPIM KERALAT - ShareChat
വെനസ്വേലയിൽ അമേരിക്ക നടത്തുന്നഏകപക്ഷീയ ആക്രമണങ്ങളിലും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും അദ്ദേഹത്തിന്റെ ഭാര്യയേയും ബന്ദിയാക്കിയതിലും പ്രതിഷേധിച്ച് സിപിഐ എം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം അമേരിക്ക അവസാനിപ്പിക്കണം. വെനസ്വേലയുടെ വിവിധ ഭാ​ഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നു. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിച്ച് കരീബിയൻ കടലിൽ നിന്ന് അവരുടെ എല്ലാ സൈന്യങ്ങളെയും പിൻവലിക്കണം. ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുത്. യുഎസ് ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കണം. വെനിസ്വേലയ്‌ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 03 2 வேஸஸவறி் (racwda6 oscrozo nGonldgila @Ilo6meonelezo [೧Imಯ೧ಥ ೧೧ೂG೧೨G@@?ಂ Gogoo?o வஸிைகவிிவ?o விவேயிவு் ஸிவிலெ @o 00000000 வவகஸி o@lolosleco (Uonejsla j1aozo CPIMKERALA 03 2 வேஸஸவறி் (racwda6 oscrozo nGonldgila @Ilo6meonelezo [೧Imಯ೧ಥ ೧೧ೂG೧೨G@@?ಂ Gogoo?o வஸிைகவிிவ?o விவேயிவு் ஸிவிலெ @o 00000000 வவகஸி o@lolosleco (Uonejsla j1aozo CPIMKERALA - ShareChat
വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം അമേരിക്ക അവസാനിപ്പിക്കണം. വെനസ്വേലയുടെ വിവിധ ഭാ​ഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നു. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിച്ച് കരീബിയൻ കടലിൽ നിന്ന് അവരുടെ എല്ലാ സൈന്യങ്ങളെയും പിൻവലിക്കണം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭരണമാറ്റം നടപ്പിലാക്കുന്നതിനായി അട്ടിമറിലക്ഷ്യമിട്ട് വെനിസ്വേലയ്ക്ക് ചുറ്റും അമേരിക്ക സൈനിക, നാവിക സേനകളെ അണിനിരത്തിയിരിക്കുകയാണ്. ഇതാണ് ഡിസംബറിൽ പ്രഖ്യാപിച്ച യുഎസ് ദേശീയ സുരക്ഷാ തന്ത്രത്തിന്റെ (2025) യഥാർഥ മുഖം. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ യുഎസ് സേനയെ കേന്ദ്രീകരിക്കുന്നതിലൂടെ പ്രദേശം മുഴുവൻ തങ്ങളുടെ പൂർണ നിയന്ത്രണത്തിലാക്കുക എന്നതാണ് അമേരിക്കയുടെ പരസ്യമായ ലക്ഷ്യം. ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുത്. യുഎസ് ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കണം. വെനിസ്വേലയ്‌ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണം. സിപിഐ എം പോളിറ്റ് ബ്യുറോ #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
📰ബ്രേക്കിങ് ന്യൂസ് - [ು வmஸுவஜ் 80o@0882 O్ngm ಹs೧೨(ಹಇ6ro ஸவஸுஸிவிகளo ACPIM KERALA mllln0) n0jo Gnnglగ 6nకcn 03 22 [ು வmஸுவஜ் 80o@0882 O్ngm ಹs೧೨(ಹಇ6ro ஸவஸுஸிவிகளo ACPIM KERALA mllln0) n0jo Gnnglగ 6nకcn 03 22 - ShareChat
വനിതാ സംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉറപ്പുവരുത്തുന്നതിനായി സംഘടിപ്പിക്കുന്ന പതിമൂന്നാമത് സരസ് മേളയുടെ പാലക്കാട് തൃത്താലയിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീയാണ് ഈ ദേശീയ മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങുന്നതിനും പരിചയപ്പെടുന്നതിനും ഈ മേളയിൽ അവസരമുണ്ടാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സ്വയംസഹായ സംഘങ്ങൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ സാംസ്‌കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഈ മേളയിലൂടെ ഇന്ത്യ ഒന്നാകെ ഇവിടേക്ക് എത്തിച്ചേരുകയാണ്. ഇതോടൊപ്പം കുടുംബശ്രീയുടെ പ്രധാന സംരംഭക മേഖലയായ കഫേ കാറ്ററിംഗ് രംഗത്ത് പ്രാവീണ്യം നേടിയ 120-ലേറെ വനിതാ ഷെഫുമാർ മാറ്റുരയ്ക്കുന്ന ഇന്ത്യാ ഫുഡ്കോർട്ട് ഈ മേളയുടെ പ്രധാന ആകർഷണമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമീണ തനത് രുചിവൈവിധ്യങ്ങളാണ് ഈ മേളയിൽ 30 സ്റ്റാളുകളിലായി അണിനിരക്കുന്നത്. കൂടാതെ കേരളീയ രുചിവൈവിധ്യങ്ങളും അട്ടപ്പാടി ഊരുകളിലെ വിഭവങ്ങളും കുടുംബശ്രീയുടെ ട്രാൻസ്‌ജെൻഡർ ഗ്രൂപ്പ് ഒരുക്കുന്ന വിഭവങ്ങളും സരസ് മേളയിൽ രുചിവൈവിധ്യങ്ങളുടെ ഭാഗമാകും. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത സംബന്ധിച്ചുള്ള ആശയങ്ങൾ പങ്കുവെക്കുന്നതു കൊണ്ടുതന്നെ കേവലം ഒരു വിപണന മേള എന്നതിനപ്പുറം സാമൂഹിക മുന്നേറ്റത്തിനുള്ള ഒരിടപെടലായി കൂടി ഈ മേള മാറുന്നുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും സാമ്പത്തിക സ്വയംപര്യാപ്തതയില്ലായ്മ ഒരു പരിധിവരെ കാരണമാകുന്നുണ്ട്. 'സ്ത്രീപക്ഷ നവകേരളം' എന്ന ആശയം ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളിൽ ഈ പ്രതിബന്ധത്തെയും തരണം ചെയ്യേണ്ടതുണ്ട്. നിയമപരവും സാമൂഹികവുമായ സുരക്ഷ ഒരുക്കുന്നതോടൊപ്പംതന്നെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കു സ്ത്രീകളെ നയിക്കുക കൂടി ചെയ്താൽ മാത്രമേ നാം വിഭാവനം ചെയ്ത തരത്തിലുള്ള സ്ത്രീ-പുരുഷ സമത്വം നാട്ടിൽ യാഥാർത്ഥ്യമാവുകയുള്ളൂ. അത് ഉറപ്പുവരുത്തുന്നതിനാണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിനും വരുമാന മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി കൂടുതൽ അവസരങ്ങൾ ഒരുക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ദാരിദ്ര്യാവസ്ഥയിലുള്ള സ്ത്രീകളുടെ വിവരശേഖരണം നടത്തിയപ്പോൾ അവരിൽ പലരും തൊഴിലെടുക്കാൻ തയ്യാറാണ് എന്നു വ്യക്തമായിരുന്നു. പക്ഷെ, അവസരങ്ങളുണ്ടായിരുന്നില്ല. ഉത്പാദന പ്രവർത്തനങ്ങളിലടക്കം പങ്കാളികളാകാൻ തയ്യാറായിരുന്നു നമ്മുടെ സ്ത്രീകൾ. എന്നാൽ, മതിയായ വിഭവങ്ങളുണ്ടായിരുന്നില്ല. ഈ പ്രതിസന്ധിയെ മുറിച്ചുകടക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് നമ്മൾ തുടക്കം കുറിച്ചത്. അന്ന് പല കോണുകളിൽ നിന്നും വലിയ തോതിലുള്ള സംശയങ്ങളുയർന്നു. സ്ത്രീകളോ? സംരംഭക മേഖലയിലോ? ഉത്പാദന മേഖലയിൽ സ്ത്രീകൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അവർക്ക് അതിനൊക്കെയുള്ള കഴിവുണ്ടോ? സ്ത്രീകൾ വീട്ടുകാര്യങ്ങൾ മാത്രം നോക്കിയാൽ പോരേ? എന്നിങ്ങനെ പോയി സംശയങ്ങൾ. എന്നാൽ, ഇടതുപക്ഷ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുരോഗമന സർക്കാരിനെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ഉന്നമനം എന്നത് സമൂഹത്തിന്റെയാകെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ടുതന്നെ കുടുംബശ്രീയുടെ പ്രവർത്തനങ്ങളുമായി അന്നത്തെ എൽ ഡി എഫ് സർക്കാർ മുന്നോട്ടുപോയി. ആശങ്കകളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് കാലക്രമേണ തെളിഞ്ഞു. കുടുംബശ്രീയുടെ തുടക്കകാലത്തെന്ന പോലെ ഇന്നും പുതിയതായി എന്തെങ്കിലും പദ്ധതി ആവിഷ്‌ക്കരിച്ചാൽ അടിസ്ഥാനരഹിതമായ തടസ്സവാദങ്ങളുമായി ചിലർ വരുന്ന ഒരു രീതി നമ്മുടെ നാട്ടിലുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും ഒക്കെ മെച്ചപ്പെടുത്തുന്ന കാര്യത്തിലായാലും ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്ന കാര്യത്തിലായാലും എല്ലാം അനാവശ്യമായ തടസ്സവാദങ്ങൾ ഉന്നയിക്കുകയാണ്. അതിന്റെയൊക്കെ ആൾക്കാർ കുടുംബശ്രീയുടെ ചരിത്രവും വർത്തമാനവും ഓർക്കുന്നത് നന്നാവും. കേരളത്തിലെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കും നയിക്കുന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിലൂന്നിയുള്ള സംരംഭക പദ്ധതികളിലൂടെ കുടുംബശ്രീ മുഖേന മാത്രം ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ യാഥാർഥ്യമായി. കാർഷിക മേഖലയിൽ 75,000 ത്തിലേറെ ഗ്രൂപ്പുകളും മൃഗസംരക്ഷണ മേഖലയിൽ 14,000 ത്തിൽപ്പരം ഗ്രൂപ്പുകളും പ്രവർത്തനമാരംഭിച്ചു. കുടുംബശ്രീയുടെ കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിൻ വഴി മൂന്നു ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് സാധിച്ചിട്ടുണ്ട്. വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 75,000 ത്തോളം വേതനാധിഷ്ഠിത തൊഴിലുകൾ ലഭ്യമാക്കി. അടുത്ത ഘട്ടത്തിൽ രണ്ടു ലക്ഷം പേർക്കു കൂടി തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്. വൻകിട - ചെറുകിട വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ഒരുപോലെ മുന്നേറിയാൽ മാത്രമേ നാം വിഭാവനം ചെയ്ത തരത്തിലുള്ള ഒരു നവകേരളം കെട്ടിപ്പടുക്കാനാവൂ. ഇത്തരം പ്രവർത്തനങ്ങൾക്ക് സരസ് മേളകൾ പോലുള്ള കൂട്ടായ്മകൾ സഹായകരമാകും എന്നുറപ്പാണ്. സ. പിണറായി വിജയൻ മുഖ്യമന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - BRUdlQJ Rnning BRUdlQJ Rnning - ShareChat
കണക്കുകൾ നുണ പറയില്ല; 2025-ൽ മാത്രം പി.എസ്.സി വഴി നിയമന ശുപാർശ ലഭിച്ചത് 36,813 ഉദ്യോഗാർഥികൾക്കാണ്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിയമന നിരക്കുകളിലൊന്നാണിത്. തൊഴിലവസരങ്ങൾ മരവിപ്പിക്കുന്നു, നിയമനങ്ങൾ നടക്കുന്നില്ല എന്നൊക്കെയുള്ള വ്യാജപ്രചാരണങ്ങൾക്കുള്ള ഏറ്റവും ശക്തമായ മറുപടിയാണ് ഈ കണക്കുകൾ. കൃത്യസമയത്ത് പരീക്ഷകൾ നടത്തിയും, റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചും, വേഗത്തിൽ അഡ്വൈസ് മെമ്മോ അയച്ചും പി.എസ്.സി അതിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #💚 എന്റെ കേരളം
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - Gூ, @eJথ]] Uo@l0JcolmrooJo  ஐவெூ mlonmnanaಯ] வலலய் வழி விஸ்ஸி ஸம்8ல0 ng@b nlngnగ mloom Uanarl' 36,813 2025-000 mகியன் @ecjoundllaUbc6)| Gூ, @eJথ]] Uo@l0JcolmrooJo  ஐவெூ mlonmnanaಯ] வலலய் வழி விஸ்ஸி ஸம்8ல0 ng@b nlngnగ mloom Uanarl' 36,813 2025-000 mகியன் @ecjoundllaUbc6)| - ShareChat
കൊച്ചിയിലും പ്രത്യാശയുടെ പുതുവെളിച്ചം തെളിയുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ (CCRC) ജനുവരിയിൽ നാടിന് സമർപ്പിക്കുകയാണ്. 100 കിടക്കകളോടെയാണ് സെന്ററിന്റെ ഒന്നാം ഘട്ട പ്രവർത്തനം ആരംഭിക്കുന്നത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് തിരുവനന്തപുരം ആർ.സി.സിയെ (RCC) മാത്രം ആശ്രയിച്ചിരുന്ന മധ്യകേരളത്തിലെ സാധാരണക്കാരായ രോഗികൾക്ക് ഇതൊരു വലിയ ആശ്വാസമാണ്. ചികിത്സ തേടിയുള്ള ദീർഘദൂര യാത്രകൾക്കും കാത്തിരിപ്പിനും ഇതോടെ അറുതിയാകും. മികച്ച ചികിത്സയും ആധുനിക സൗകര്യങ്ങളും സാധാരണക്കാരന്റെ കൈഎത്തും ദൂരത്ത് ലഭ്യമാക്കുക എന്ന സർക്കാർ നയത്തിന്റെ മറ്റൊരു വിജയമാണിത്.
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 6ldచgjlmlgio @M ஸஸகஸ்மள் லSவே2 கௌவிஸ் கூஸ்ஸம் ஸஸம்ஜவமிிஸ் mnliq]]ವ5]o.100 bmltuಸoಖanamabi bmumಣmlbmi npigo[lnltuurmmnJorsldaచtt GnlJdmti 630J0] UIINIDNIn 6ldచgjlmlgio @M ஸஸகஸ்மள் லSவே2 கௌவிஸ் கூஸ்ஸம் ஸஸம்ஜவமிிஸ் mnliq]]ವ5]o.100 bmltuಸoಖanamabi bmumಣmlbmi npigo[lnltuurmmnJorsldaచtt GnlJdmti 630J0] UIINIDNIn - ShareChat
നമ്മുടെ സ്വന്തം ആനവണ്ടിയിൽ ഇനി വിശപ്പും ദാഹവും പടിക്കുപുറത്ത്! ദീർഘദൂര യാത്രക്കാർക്കും സാധാരണക്കാർക്കും ഒരുപോലെ ആശ്വാസമേകുന്ന പുതിയ പരിഷ്കാരവുമായി കെഎസ്ആർടിസി എത്തുന്നു. ബസുകളിൽ ഇനി മുതൽ യാത്രക്കാർക്കായി ശുദ്ധമായ കുപ്പിവെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കാൻ KSRTC തീരുമാനിച്ചിരിക്കുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - கடலவ) @499 9 KSRTC sிஸி வஸாகலிி @90. ஹஸ் 00. 020.801086' 83allo0e80lgo 6896m0l3o  28|2306300 016323(0 கடலவ) @499 9 KSRTC sிஸி வஸாகலிி @90. ஹஸ் 00. 020.801086' 83allo0e80lgo 6896m0l3o  28|2306300 016323(0 - ShareChat
"വളരെ സ്വതന്ത്രവും നിഷ്പക്ഷവുമായാണ് ശബരിമല വിഷയത്തിൽ അന്വേഷണം നടക്കുന്നത്. അത് തന്നെ അറിയിക്കുന്നില്ല എന്ന പ്രതിപക്ഷനേതാവിൻ്റെ ആരോപണം അസ്ഥാനത്താണ്" #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
01:08