Simon
ShareChat
click to see wallet page
@simonpd
simonpd
Simon
@simonpd
ഞാൻ ഞാൻ മാത്രം.
സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കാമെന്ന് ബ്രിട്ടന് തുടർച്ചയായി ആറു തവണ എഴുതി നൽകി ജയിൽ മോചനം നേടി അത് മരിക്കുന്നത് വരെ പാലിച്ചു അവരിൽ നിന്ന് പെൻഷൻ വരെ വാങ്ങിയ വീർ സവർക്കറുടെ അനുയായി രാജ്യത്തെ 150 കോടി ജനങ്ങളെ അമേരിക്കക്ക് മുൻപിൽ പണയം വച്ചു. #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - 08000 8020 8@/9 ஸுmிவி Oor36q4908 0019010) 00( 0613? 80 680 விுனைவி் @6133 @೧103o @]ಯo ೧191am@ ஜீஸஸேஹிகம் ஹஸஸ்ஸ் 08000 8020 8@/9 ஸுmிவி Oor36q4908 0019010) 00( 0613? 80 680 விுனைவி் @6133 @೧103o @]ಯo ೧191am@ ஜீஸஸேஹிகம் ஹஸஸ்ஸ் - ShareChat
ഇന്ത്യ ദിവസം ഉപയോഗിക്കുന്നത് 6 മില്യൺ ബാരൽ എണ്ണ എന്ന് വച്ചാൽ ലോകത്തിലെ മൊത്തം ഉപഭോഗത്തിന്റെ 5 ശതമാനം ഇതിന്റെ 30 ശതമാനം ആണ് റഷ്യൻ ഓയിൽ - അതായത് 2 മില്യൺ ബാരൽ - ദിവസം ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത് മൊത്തം നിർത്തി വെനിസുവേല ഓയിൽ വാങ്ങും എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. വെനിസുവേല ഒരു ദിവസം ഉല്പാദിപ്പിക്കുന്നത് 800,000 ബാരൽ - അത് മുഴുവൻ വാങ്ങിയാലും ഇന്ത്യ വേറെ ഒരു 1.2 മില്യൺ ബാരൽ കണ്ടുപിടിക്കണം - അതായത് സൗദി, ഇറാക്ക്, യു എ ഇ തുടങ്ങിയ നമ്മൾ പണ്ട് വാങ്ങിയിരുന്ന രാജ്യങ്ങളിൽ നിന്നും. ഇവർ അത്ര കൂടുതൽ ഉത്പാദിപ്പിക്കണം - നടക്കുവോ ? നടക്കാവുന്നത് ആണ്... പക്ഷെ ഓയിൽ വില കൂടും - ഓയിൽ ഉണ്ടാക്കുന്ന രാജ്യങ്ങൾക്ക് സന്തോഷം ആണ് - റഷ്യക്കും സന്തോഷം - കാരണം കുറച്ചു വിറ്റു കൂടുതൽ കാശ് കിട്ടുന്നത് ആണല്ലോ നല്ലത്. ഇന്ത്യക്ക് ഇത് വലിയ നഷ്ടം ആയിരിക്കും - 85 ശതമാനം ഓയിൽ ഇറക്കുമതി ചെയ്യുന്ന നമ്മൾ ഓയിൽ അമേരിക്കൻ ഡോളർ കൊടുത്ത് വാങ്ങണം - ഡോളർ വില കൂടും - ഓയിൽ വിലയും കൂടും -ഇന്ത്യ വെനിസുവേല ഓയിൽ വാങ്ങുന്നത് ഡിസ്‌കൗണ്ട്ഡ് വിലക്ക് ആണെങ്കിൽ കൂടി നമുക്ക് നഷ്ടം തന്നെ. നഷ്ട ലാഭ കണക്കൊക്കെ പോട്ടെ - ഒരു കച്ചോടം ആകുമ്പോൾ അങ്ങനെ ഒക്കെ സംഭവിക്കും. പിന്നെ ഇന്ത്യ വെനിസുവേല ഓയിൽ വാങ്ങും എന്ന് പ്രഖ്യാപിച്ചത് ഇന്ത്യൻ പ്രധാനമന്ത്രിയോ വെനിസുവേലൻ പ്രെസിഡന്റൊ അല്ല - പകരം അമേരിക്കൻ പ്രസിഡന്റ് 1947 ഓഗസ്റ്റ് 15നു ഇന്ത്യ സായിപ്പിന്റെ കൈയിൽ നിന്നും സ്വാതന്ത്രം ആയി എന്നാണല്ലോ നമ്മളെ സ്‌കൂളിൽ പഠിപ്പിച്ചത്. എന്നിട്ടും പിയുഷ് ഗോയൽ പറയുന്നത് ട്രംപും മോദിയും തമ്മിലുള്ള അൽമാർത്ഥമായ സൗഹ്രദം കാരണം ആണ് ഇന്ത്യക്ക് ഇങ്ങനെ ഒരു മെച്ചം - അതായത് വെനിസുവേല ഓയിൽ എന്ന സൗഭാഗ്യം ഡോളറിൽ വാങ്ങാൻ ഉള്ള സൗഭാഗ്യം കിട്ടിയത് എന്നാണു. ഒരൊന്നര സൗഹ്രദം തന്നെ #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - 04/02/2026 வரஸ் ஹஜ உவேகிகஸ் ஐவு ٧٥٥٥٥٥٥٥٨ இஜுபிஸ் வவிழ் Owwwdeepika com follow us 04/02/2026 வரஸ் ஹஜ உவேகிகஸ் ஐவு ٧٥٥٥٥٥٥٥٨ இஜுபிஸ் வவிழ் Owwwdeepika com follow us - ShareChat
🛑 ലോകത്തെ നടുക്കിയ 'നരകദ്വീപ്': ജെഫ്രി എപ്‌സ്റ്റീന്റെ ക്രൂരതകളുടെ കഥ! 🛑 സാമ്പത്തിക ലോകത്തെ അതികായൻ, ഉന്നത രാഷ്ട്രീയക്കാരുടെ ഉറ്റമിത്രൻ, ലോകം ആദരിക്കുന്ന സെലിബ്രിറ്റികളുടെ സുഹൃത്ത്—ഇതൊക്കെയായിരുന്നു പുറംലോകത്തിന് ജെഫ്രി എപ്‌സ്റ്റീൻ. എന്നാൽ ആ പകിട്ടാർന്ന മുഖംമൂടിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് ഒരു കൊടും രാക്ഷസനായിരുന്നു.😡😡 അധികാരത്തിന്റെ തണലിലെ പെൺവാണിഭ ശൃംഖല😳😳👇👇 തന്റെ സമ്പത്തും സ്വാധീനവും ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുകയും, ലോകത്തെ പ്രമുഖർക്കായി അവരെ കാഴ്ചവെക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര റാക്കറ്റാണ് എപ്‌സ്റ്റീൻ നയിച്ചിരുന്നത്. ലിറ്റിൽ സെന്റ് ജെയിംസ് എന്ന ഇയാളുടെ സ്വകാര്യ ദ്വീപ് 'പാപങ്ങളുടെ ദ്വീപ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പാതകങ്ങളിൽ എപ്‌സ്റ്റീന് എല്ലാ ഒത്താശകളും നൽകിയിരുന്നത് അയാളുടെ പങ്കാളിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ ആയിരുന്നു. പെൺകുട്ടികളെ കണ്ടെത്തുന്നതിലും അവരെ എപ്‌സ്റ്റീന്റെ പക്കലേക്ക് എത്തിക്കുന്നതിലും മാക്‌സ്‌വെൽ പ്രധാന പങ്ക് വഹിച്ചു. ലോകത്തെ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ, രാജകുടുംബാംഗങ്ങൾ, വ്യവസായികൾ എന്നിവരിലേക്ക് ഈ ശൃംഖല നീണ്ടുപോയി എന്നത് ഇന്നും ലോകത്തെ ഭീതിയിലാഴ്ത്തുന്ന സത്യമാണ്. ഒരു നിഗൂഢതയായി വർഷങ്ങളോളം നിയമത്തിന്റെ കണ്ണുവെട്ടിച്ച് നടന്ന എപ്‌സ്റ്റീൻ 2019-ൽ വീണ്ടും പിടിയിലായി. എന്നാൽ വിചാരണ നേരിടുന്നതിനിടെ ന്യൂയോർക്കിലെ ജയിലിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇത് ആത്മഹത്യയാണെന്ന് പറയപ്പെടുമ്പോഴും, ഇയാളുടെ കയ്യിലുള്ള രഹസ്യങ്ങൾ പുറത്തുവരാതിരിക്കാൻ ആരോ ഇയാളെ കൊലപ്പെടുത്തിയതാണെന്ന സംശയം ഇന്നും നിലനിൽക്കുന്നു. അനേകം പെൺകുട്ടികളുടെ ജീവിതം തകർത്ത ഈ ക്രൂരതയ്ക്ക് പൂർണ്ണമായ നീതി ഇന്നും ലഭിച്ചിട്ടില്ല. എപ്‌സ്റ്റീൻ മരിച്ചെങ്കിലും അയാളുടെ ലിസ്റ്റിലുണ്ടായിരുന്ന പല ഉന്നതരും ഇന്നും നിയമത്തിന് പുറത്താണ്. അധികാരവും പണവും ഉണ്ടെങ്കിൽ എന്ത് ക്രൂരതയും മറച്ചുപിടിക്കാം എന്ന് കരുതിയവർക്കുള്ള ഒരു മുന്നറിയിപ്പാണ് എപ്‌സ്റ്റീന്റെ തകർച്ച. ഇരകളുടെ കണ്ണുനീരിന് മുന്നിൽ ഈ സാമ്രാജ്യം ഒടുവിൽ തകർന്നു വീണു. 😡 അധികാരത്തിന്റെ മറവിൽ നടന്ന ആഗോള ക്രൂരത😳 ജെഫ്രി എപ്‌സ്റ്റീൻ എന്ന സയണിസ്റ്റ് ചാരൻ? 👇👇 ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ കേസ് വെറുമൊരു ലൈംഗിക അതിക്രമ കേസ് മാത്രമല്ല. അതിനു പിന്നിൽ ലോകക്രമത്തെ തന്നെ നിയന്ത്രിക്കാൻ ശ്രമിച്ച വൻ ശക്തികളുടെ ഗൂഢാലോചനയുണ്ട്. 😡ബ്ലാക്ക്‌മെയിൽ രാഷ്ട്രീയവും സയണിസ്റ്റ് അജണ്ടയും😡 👇👇👇 ജെഫ്രി എപ്‌സ്റ്റീൻ വെറുമൊരു ക്രിമിനൽ ആയിരുന്നില്ല. ആയിരക്കണക്കിന് പെൺകുട്ടികളെ ലോകത്തിലെ വിവിധ രാഷ്ട്രത്തലവന്മാർക്കും ഉന്നതർക്കും കാഴ്ചവെച്ചതിലൂടെ ഇയാൾ ലക്ഷ്യം വെച്ചത് ഭീഷണിയുടെ ഒരു വലിയ സാമ്രാജ്യമായിരുന്നു. ഇത്തരത്തിൽ പ്രമുഖരെ കുടുക്കി അവരുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു വെക്കുകയും, പിന്നീട് അത് ഉപയോഗിച്ച് ജൂത സയണിസ്റ്റ് താല്പര്യങ്ങൾ നടപ്പിലാക്കാൻ ലോക നേതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന ഗൗരവകരമായ ആരോപണമാണ് ഇയാൾക്കെതിരെ ഉയരുന്നത്. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദുമായി എപ്‌സ്റ്റീനുള്ള ബന്ധം പല അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ച ചെയ്തിട്ടുള്ളതാണ്. സദാചാരത്തെയും മൂല്യങ്ങളെയും പുച്ഛിക്കുന്ന ചില തീവ്ര നാസ്തികർക്കും യുക്തിവാദികൾക്കും എപ്‌സ്റ്റീന്റെ പ്രവർത്തികളിൽ വലിയ തെറ്റൊന്നും കാണാൻ കഴിയില്ല. കേവലം ശാരീരിക സുഖത്തിനായുള്ള ഇരപിടുത്തത്തെ 'വ്യക്തിസ്വാതന്ത്ര്യം' എന്ന് വ്യാഖ്യാനിക്കുന്നവർ ഇത്തരം കൊടും കുറ്റവാളികളെ പോലും തങ്ങളുടെ ആദർശപുരുഷന്മാരായി കണ്ടേക്കാം. ആരിഫ് ഹുസൈനെ പോലുള്ളവരുടെ നിലപാടുകൾ പരിശോധിക്കുമ്പോൾ, നൈതികതയില്ലാത്ത ഇത്തരം 'യുക്തികൾ' എത്രമാത്രം അപകടകരമാണെന്ന് ബോധ്യപ്പെടും. എപ്‌സ്റ്റീന്റെ മതപരമായ പശ്ചാത്തലവും ഇത്രയും വലിയൊരു ക്രിമിനൽ ശൃംഖലയെ സംരക്ഷിക്കാൻ ആ മതം സഹായിച്ചോ എന്നതും ഇന്ന് ചർച്ചാവിഷയമാണ്. ജൂത പാരമ്പര്യമുള്ള ഇയാൾക്ക് ലോകത്തെ സാമ്പത്തിക-മാധ്യമ മേഖലകളിൽ ലഭിച്ച അവിശ്വസനീയമായ പിന്തുണ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. കൊന്ന് കറിവെക്കുന്നതിന് തുല്യമായ ക്രൂരതകൾക്ക് ഇരയായ ആ പെൺകുഞ്ഞുങ്ങളുടെ നിലവിളികൾ പണത്തിന്റെയും സ്വാധീനത്തിന്റെയും ബഹളത്തിൽ അധികാരികൾ കേട്ടില്ലെന്ന് നടിച്ചു. അധികാരവും പണവും ഉണ്ടെങ്കിൽ എന്ത് ക്രൂരതയും ചെയ്യാം എന്ന് വിശ്വസിക്കുന്നവർക്കും, അതിന് കുടപിടിക്കുന്ന വരേണ്യവർഗത്തിനുമുള്ള വലിയൊരു തിരിച്ചറിവാണിത്. ഇരകളാക്കപ്പെട്ട ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ കണ്ണുനീരിന് മുന്നിൽ ഈ 'പവർ ഗെയിം' എന്നും ചോദ്യം ചെയ്യപ്പെടും. ജെഫ്രി എപ്‌സ്റ്റീനും ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും (Mossad) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ ഒന്നാണ്. ഇതിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ് 👇👇 ബ്ലാക്ക്‌മെയിൽ എന്ന ചാരതന്ത്രം (Honey Trapping) 👇👇👇😳😳 എപ്‌സ്റ്റീന്റെ പ്രധാന ജോലി ലോകത്തെ അതിശക്തരായ വ്യക്തികളെ (പ്രസിഡന്റുമാർ, രാജകുമാരന്മാർ, ശാസ്ത്രജ്ഞർ) തന്റെ ദ്വീപിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് അവർ ചെയ്യുന്ന കാര്യങ്ങൾ രഹസ്യമായി ക്യാമറയിൽ പകർത്തി വെക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പിന്നീട് മൊസാദിന് വേണ്ടി ഈ നേതാക്കളെ ഭീഷണിപ്പെടുത്താനും അവർ എടുക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളെ ഇസ്രായേൽ അനുകൂലമാക്കാനും എപ്‌സ്റ്റീൻ ശ്രമിച്ചിരുന്നു എന്ന് ആരോപിക്കപ്പെടുന്നു. റോബർട്ട് മാക്‌സ്‌വെൽ എന്ന കണ്ണി👇👇 എപ്‌സ്റ്റീന്റെ പങ്കാളിയായ ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിന്റെ പിതാവ് റോബർട്ട് മാക്‌സ്‌വെൽ ഒരു പ്രമുഖ മീഡിയ മോഗളും അറിയപ്പെടുന്ന മൊസാദ് ഏജന്റുമായിരുന്നു. 1991-ൽ ഇയാൾ മരിച്ചപ്പോൾ ഇസ്രായേലിൽ ഔദ്യോഗിക ബഹുമതികളോടെയാണ് അടക്കം ചെയ്തത്. പിതാവിന്റെ ഈ ചാരബന്ധം മകളിലൂടെ എപ്‌സ്റ്റീനിലേക്കും നീണ്ടു എന്നാണ് കരുതപ്പെടുന്നത്. മുൻ ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള ബന്ധം 👇👇 ഇസ്രായേൽ മുൻ പ്രധാനമന്ത്രിയായിരുന്ന എഹുദ് ബരാക് എപ്‌സ്റ്റീന്റെ അടുത്ത സുഹൃത്തായിരുന്നു. എപ്‌സ്റ്റീന്റെ ന്യൂയോർക്കിലെ വീട്ടിൽ ഇയാൾ മുഖം മറച്ചു കയറിപ്പോകുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എപ്‌സ്റ്റീൻ തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി വലിയ തുക ബരാക്കിന് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ആരി ബെൻ -മെനാഷെയുടെ വെളിപ്പെടുത്തൽ👇👇 മുൻ മൊസാദ് ഏജന്റായ ആരി ബെൻ-മെനാഷെ പരസ്യമായി പറഞ്ഞത് എപ്‌സ്റ്റീൻ ഒരു ഇസ്രായേൽ ചാരനായിരുന്നു എന്നാണ്. ലോകനേതാക്കളെ കെണിയിൽ പെടുത്തുക എന്നതായിരുന്നു ഇയാളുടെ പ്രധാന ദൗത്യമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. . ജൂത പാരമ്പര്യവും വരേണ്യവർഗ പിന്തുണയും 👇👇👇 ലോകത്തിലെ സാമ്പത്തിക-മാധ്യമ മേഖലകൾ നിയന്ത്രിക്കുന്ന സയണിസ്റ്റ് ലോബി എപ്‌സ്റ്റീനെ സംരക്ഷിക്കാൻ വർഷങ്ങളോളം ശ്രമിച്ചു. 2008-ൽ ആദ്യമായി പിടിയിലായപ്പോൾ ഇയാൾക്ക് ലഭിച്ച വളരെ ലഘുവായ ശിക്ഷയും ഉന്നത തലത്തിലുള്ള ഈ ഇടപെടലിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചുരുക്കത്തിൽ - ഒരു സാധാരണ കുറ്റവാളി എന്നതിലുപരി, സയണിസ്റ്റ് താല്പര്യങ്ങൾക്കായി ലോക നേതാക്കളെ നിയന്ത്രിക്കാൻ ഉപയോഗിച്ച ഒരു 'ചെസ്സ് കരു' ആയിരുന്നു ജെഫ്രി എപ്‌സ്റ്റീൻ എന്നാണ് പല വിശകലന വിദഗ്ധരും വിശ്വസിക്കുന്നത്. #🗳️ രാഷ്ട്രീയം #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - வலஇன =Sி ೊ೧00' @nosmuu moono 66090 வலஇன =Sி ೊ೧00' @nosmuu moono 66090 - ShareChat
ഇന്ത്യയുടെ ഒരു വർഷത്തെ ബഡ്ജറ്റ് എത്ര രൂപ ആണെന്ന് അറിയോ..?? 53.47 ലക്ഷം കോടി രൂപ..!! അമേരിക്കയിൽ നിന്ന് എത്ര രൂപയുടെ സാധനം ഇന്ത്യ വാങ്ങണം എന്നാണ് ട്രമ്പ് പറഞ്ഞത് എന്നറിയോ..?? 500 Billion Dollars ~ 45.5 ലക്ഷം കോടി രൂപ..!! ഇന്ത്യയുടെ ഒരു വർഷത്തെ ബജറ്റിന്റെ 85% വരും ഈ ഒരു തുക. എത്ര നാളുകൾക്ക് ഉള്ളിൽ ഇത് ഇന്ത്യ വാങ്ങണം എന്ന് വ്യക്തമല്ല. 5 വർഷത്തിനുള്ളിൽ ഇത്രയും സാധനം ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങും എന്ന് unofficial reports ഉണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ എന്താണ് പറ്റുന്നത്. ഇന്ത്യയുടെ forex reserves drain ആവും. Inflation കൂടും. അമേരിക്ക ഇന്ത്യയുടെ tarrif 18% ആയി കുറച്ചു. ഏഷ്യയിൽ തന്നെ ഏറ്റവും കുറവാണ് അത് എന്നാണ് BJP supporters അവകാശപ്പെടുന്നത്. സിങ്കപ്പൂർ,ജപ്പാൻ,സൗത്ത് കൊറിയാ, തായ്‌വാൻ ഈ രാജ്യങ്ങൾക്ക് ഇന്ത്യയെക്കാൾ കുറവ് tarrif ആണ് ഉള്ളത്. അമേരിക്ക ഇന്ത്യയുടെ tarrif 18% ആക്കിയപ്പോൾ ഇന്ത്യ അമേരിക്കയുടെ tarrif 0% ആണ് ആക്കിയത്. അതായത് അമേരിക്കയിൽ നിന്ന് എന്ത് ഇറക്കുമതി ചെയ്താലും tax കൊടുക്കേണ്ട. ഒന്നാലോചിച്ചു നോക്ക് നമ്മൾ അമേരിക്കയിൽ നമ്മളുടെ സാധനം ഇറക്കുമ്പോൾ 18% tax അമേരിക്കക്ക് കൊടുക്കണം. പക്ഷേ അമേരിക്ക നമ്മുടെ നാട്ടിൽ അവരുടെ സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ഒരു രൂപ പോലും നമുക്ക് തരേണ്ട. ഇന്ത്യയുടെ അഭിമാനം ആണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രമ്പിന്റെ കാൽക്കൽ കൊണ്ട് വെച്ചത്. എന്നിട്ട് ഇവിടെയുള്ള കുറേ പേര് ഒരു നാണവും ഇല്ലാതെ ആ ഡീലിനെ പൊക്കി അടിക്കുന്നതാണ് കാണുന്നത്. മോഡി ആട്ടിൻ കാട്ടം കൊടുത്ത് കൂർക്ക ഉപ്പേരി ആണെന്ന് പറഞ്ഞാൽ സംഘി കൂട്ടങ്ങൾ വായിലിട്ട് ചവയ്ക്കും. #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP #🗳️ രാഷ്ട്രീയം #🔵 യുഡിഎഫ്
🔴 എൽഡിഎഫ് - D అం ఐoorcnaoaబబpo 03/02/2026 O?oஸ வoவDo 000 0 ஹ3ி ஸவிவு? விம3Doமம் வகவவ் முoவi ஸவேoி் mி?22 ೧ಣ೨ ೨೦೧ 1೧603ಯ0ದ63o అగojolo 00il@n வஸ் ஹஜ வஸை 03061دھ0@3o ml0o01 ஐு வஸவஸ் ೧೧ಹm ೧1D6033ಂ 29020230, muocoloallej; ದಿ ೧9, ದ@೦6೦] @356031 nllnilడ Goలlaalలbul 500 விவஸ் @ಊದದ ( உவைmம் mlm @00] 0|060320 DOOINews D అం ఐoorcnaoaబబpo 03/02/2026 O?oஸ வoவDo 000 0 ஹ3ி ஸவிவு? விம3Doமம் வகவவ் முoவi ஸவேoி் mி?22 ೧ಣ೨ ೨೦೧ 1೧603ಯ0ದ63o అగojolo 00il@n வஸ் ஹஜ வஸை 03061دھ0@3o ml0o01 ஐு வஸவஸ் ೧೧ಹm ೧1D6033ಂ 29020230, muocoloallej; ದಿ ೧9, ದ@೦6೦] @356031 nllnilడ Goలlaalలbul 500 விவஸ் @ಊದದ ( உவைmம் mlm @00] 0|060320 DOOINews - ShareChat
രൂപ കുത്തനെ ഇടിയുന്നു… പക്ഷേ പ്രശ്നമില്ല! കാരണം ടിവിയിൽ ഇന്ത്യ ഇപ്പോഴും വിശ്വഗുരു തന്നെയാണ് 😌 ഡോളറിന് മുന്നിൽ രൂപ മുട്ടുകുത്തുമ്പോൾ അത് “ആഗോള സാഹചര്യം”. പെട്രോൾ വില കയറുമ്പോൾ അത് “ദേശീയ അഭിമാനം”. ഇന്ധനം കയറും, അവശ്യസാധനങ്ങൾ പൊട്ടും, മരുന്നും ഭക്ഷണവും സാധാരണക്കാരന്റെ കൈവശത്തിൽ നിന്ന് പതുക്കെ നടന്ന് പോകും… പക്ഷേ ആശങ്ക വേണ്ട… വാട്സ്ആപ്പിൽ ഇന്ത്യ ഇപ്പോഴും ലോകത്തെ നയിക്കുന്നുണ്ട് 🚀 👉 “ശക്തമായ സമ്പദ്‌വ്യവസ്ഥ” 👉 “ലോകം അംഗീകരിച്ച ഇന്ത്യ” ഇത് കേട്ടുകൊണ്ടിരിക്കുമ്പോൾ സാധാരണക്കാരൻ കടയിൽ നിന്ന് സാധനം വാങ്ങാതെ വീട്ടിലേക്ക് മടങ്ങുകയാണ്… അതും പൂർണ്ണ ദേശസ്നേഹത്തോടെ 🇮🇳 ഇനി ഒരു ചോദ്യം… സർക്കാർ GST കുറച്ചു എന്ന് എത്ര തവണ നമ്മൾ കേട്ടു? പക്ഷേ… ഒരു സാധനത്തിന്റെ വില എങ്കിലും കുറഞ്ഞതായി നിങ്ങൾ കണ്ടോ? 🤔 ടിവിയിൽ GST കുറവ് — കടയിൽ വില വർധന. സർക്കാർ നികുതി കുറച്ചാൽ അതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടണം. പക്ഷേ ഇവിടെ സംഭവിക്കുന്നത്? 👉 കമ്പനികളുടെ ലാഭം കൂടി 👉 ഇടനിലക്കാരന്റെ പോക്കറ്റ് കൂടി 👉 സാധാരണക്കാരന്‍ — അതേ വില, അതേ ബുദ്ധിമുട്ട്. GST കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരു സംവിധാനവും പ്രായോഗികമായി ഇല്ല. അതിനാൽ പത്രക്കുറിപ്പിൽ മാത്രം നികുതി കുറവ്. കടയിൽ — വില പഴയ പോലെ തന്നെ! ചോദിക്കരുത് — എന്തുകൊണ്ട് രൂപ ഇടിഞ്ഞു? എവിടെയാണ് സർക്കാർ പദ്ധതി? വിലക്കയറ്റത്തിന് മരുന്നെവിടെ? ചോദിച്ചാൽ അത് രാജ്യദ്രോഹം 😎 സാമ്പദ്‌വ്യവസ്ഥ തളരുന്നു, നാണയം ദുർബലമാകുന്നു, ജനങ്ങളുടെ ജീവിതം പതുക്കെ പിഴുതെടുക്കപ്പെടുന്നു. എന്നാലും കുഴപ്പമില്ല… ആകെ ഒരു പരിഹാരമേ ഇനി ബാക്കി ഉള്ളൂ! കൊറോണയെ പാത്രം കൊട്ടി ജയിച്ച പോലെ 🥁 ഇപ്പോൾ രൂപയുടെ വീഴ്ചയ്ക്കും ജയശ്രീ മുഴക്കി പാത്രം കൊട്ടാം! ബജറ്റോ നയമോ വേണ്ട. കണക്കുകളോ ഉത്തരവാദിത്വമോ വേണ്ട. ഒരു പാത്രം മതി. ഒരൊച്ച മതി. ദേശഭക്തി Full Charge 🔋 പാത്രം കൊട്ടിയാൽ രൂപ ശക്തമാകും. ജയശ്രീ മുഴക്കിയാൽ വിലക്കയറ്റം ഭയന്ന് ഓടും. കാരണം ഇവിടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് നയങ്ങളാൽ അല്ല… നാദമുണ്ടാക്കി തന്നെയാണ്! 🥁🇮🇳 ദേശസ്നേഹം എന്നത് ചോദ്യം ചെയ്യാതിരിക്കലല്ല… ചോദ്യം ചെയ്യാൻ ധൈര്യം കാണി #e ക്കലാണ്. സർക്കാരിനെ പുകഴ്ത്തുന്നതിന് മുൻപ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുന്നുണ്ടോ എന്ന് ഒന്ന് നോക്കൂ… #🗳️ രാഷ്ട്രീയം #🔶 BJP #🙏 രാഹുൽ ഗാന്ധി #🔴 എൽഡിഎഫ്
e - வி@ு@ு0ு ஜா ২ $ 806 %6 GST ದ೧d ! PROFIT) PRICE HIKE % 50 OFF ೧l@go 66S52 ! 8மமகி FULL (HARGEI வி@ு@ு0ு ஜா ২ $ 806 %6 GST ದ೧d ! PROFIT) PRICE HIKE % 50 OFF ೧l@go 66S52 ! 8மமகி FULL (HARGEI - ShareChat
🔥Archimedes🔥 പുരാതന ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിരാക്ഷസന്മാരിൽ ഒരാളായ ആർക്കിമിഡീസിന്റെ ജീവിതം ഒരു സിനിമാക്കഥയെക്കാൾ വിസ്മയിപ്പിക്കുന്നതാണ്. ഇന്നത്തെ ശാസ്ത്രലോകത്തിന് അടിത്തറ പാകിയ പല സിദ്ധാന്തങ്ങളും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ തന്റെ അസാമാന്യ ബുദ്ധിശക്തിയിലൂടെ അദ്ദേഹം കണ്ടെത്തിയിരുന്നു. ഗ്രീസിലെ സിറാക്കൂസ് എന്ന നഗരത്തിൽ ജനിച്ച അദ്ദേഹം കേവലം ഒരു ഗണിതശാസ്ത്രജ്ഞൻ മാത്രമായിരുന്നില്ല, മറിച്ച് ശത്രുസൈന്യത്തെ വിറപ്പിച്ച ഒരു മഹാതന്ത്രജ്ഞൻ കൂടിയായിരുന്നു. വിജ്ഞാനത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ദാഹം മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നായി ഇന്നും നിലകൊള്ളുന്നു. 🏛️📜 ​ആർക്കിമിഡീസിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് 'യുറീക്ക' വിളികളുമായി തെരുവിലൂടെ ഓടിയ ആ പഴയ കഥയാണ്. ഹീറോ രാജാവിന്റെ കിരീടത്തിലെ സ്വർണ്ണത്തിന്റെ അളവ് കണ്ടെത്താൻ വെള്ളം നിറഞ്ഞ തൊട്ടിയിൽ ഇറങ്ങിയപ്പോൾ പുറത്തേക്ക് ഒഴുകിയ വെള്ളം കണ്ടാണ് അദ്ദേഹം 'ആർക്കിമിഡീസ് തത്വം' കണ്ടെത്തിയത്. തന്റെ കണ്ടെത്തലിൽ ആവേശം പൂണ്ട് വസ്ത്രം ധരിക്കാൻ പോലും മറന്ന് അദ്ദേഹം തെരുവിലൂടെ ഓടിയത് ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തെയാണ് കാണിക്കുന്നത്. ലോകം ഇന്നും ഉപയോഗിക്കുന്ന ജലസേചനത്തിനായുള്ള ആർക്കിമിഡീസ് സ്ക്രൂ മുതൽ സങ്കീർണ്ണമായ ജ്യാമിതീയ രൂപങ്ങൾ വരെ അദ്ദേഹത്തിന്റെ ബുദ്ധിയിൽ വിരിഞ്ഞതാണ്. 👑💧 ​ചരിത്രത്തിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങൾ അരങ്ങേറിയത് രണ്ടാം പ്യൂണിക് യുദ്ധകാലത്തായിരുന്നു (Second Punic War). റോമൻ റിപ്പബ്ലിക് സിറാക്കൂസ് നഗരം കീഴടക്കാൻ ശ്രമിച്ചപ്പോൾ ആ നഗരത്തെ കാത്തുരക്ഷിക്കാൻ മുന്നിൽ നിന്നത് ആർക്കിമിഡീസ് എന്ന വയോധികനായ ശാസ്ത്രജ്ഞനായിരുന്നു. കേവലം ആയുധബലം കൊണ്ട് മാത്രം ജയിക്കാമെന്ന് കരുതിയ റോമൻ സൈന്യത്തെ തന്റെ അത്ഭുതകരമായ കണ്ടുപിടുത്തങ്ങൾ കൊണ്ട് അദ്ദേഹം വിറപ്പിച്ചു. ചരിത്രരേഖകൾ പ്രകാരം, ഭീമാകാരമായ റോമൻ കപ്പലുകളെ നിഷ്പ്രഭമാക്കാൻ അദ്ദേഹം നിർമ്മിച്ച 'വാർ മെഷീനുകൾ' ശത്രുക്കളിൽ ദൈവഭയം ഉണ്ടാക്കിയിരുന്നു. ⚔️🛡️ ​കപ്പലുകളെ തകർക്കാൻ അദ്ദേഹം രൂപകൽപ്പന ചെയ്ത Archimedes Claw എന്ന ഭീമൻ യന്ത്രം ശത്രുക്കളെ അമ്പരപ്പിച്ചു. കോട്ടയ്ക്കരികിലെത്തുന്ന റോമൻ കപ്പലുകളെ ഈ യന്ത്രത്തിന്റെ നീളമുള്ള കൈകൾ ഉപയോഗിച്ച് വെള്ളത്തിൽ നിന്ന് പൊക്കിയെടുക്കുകയും വായുവിൽ വെച്ച് കുലുക്കിയ ശേഷം താഴേക്ക് എറിഞ്ഞു തകർക്കുകയും ചെയ്യുമായിരുന്നു. കടലിൽ നിന്ന് പെട്ടെന്ന് ഉയർന്നു വരുന്ന ഒരു ഇരുമ്പു കൈ കപ്പലിനെ വായുവിൽ ഉയർത്തുന്നത് കണ്ട റോമൻ ഭടന്മാർ തങ്ങളെ ആക്രമിക്കുന്നത് സാക്ഷാൽ ദൈവങ്ങളാണെന്ന് പോലും കരുതി ഭയന്നു വിറച്ചു. ശാസ്ത്രവും സാങ്കേതികവിദ്യയും എങ്ങനെ ഒരു യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന് അദ്ദേഹം അവിടെ തെളിയിച്ചു. 🏗️⛴️ ​ഇതിനെക്കാളെല്ലാം വിസ്മയിപ്പിക്കുന്ന മറ്റൊരു കണ്ടുപിടുത്തമായിരുന്നു ആർക്കിമിഡീസിന്റെ 'ഹീറ്റ് റേ' അഥവാ 'മരണ കിരണങ്ങൾ'. നിരവധി വലിയ വെങ്കല കണ്ണാടികൾ ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിച്ച് ശത്രു കപ്പലുകൾക്ക് തീയിടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കടലിൽ കിലോമീറ്ററുകൾ അകലെ നിൽക്കുന്ന കപ്പലുകൾ പെട്ടെന്ന് കത്തിയെരിയുന്നത് കണ്ട റോമൻ ജനറൽ മാർസെല്ലസ് പോലും അക്ഷരാർത്ഥത്തിൽ സ്തബ്ധനായിപ്പോയി. ഭൗതികശാസ്ത്രത്തിലെ പ്രതിഫലന നിയമങ്ങൾ ഉപയോഗിച്ച് അദ്ദേഹം തീർത്ത ഈ അഗ്നിജ്വാലകൾ ഇന്നും ചരിത്രകാരന്മാർക്കിടയിൽ ഒരു വലിയ ചർച്ചാവിഷയമാണ്. 🔥☀️ ​എത്ര വലിയ പ്രതിരോധം തീർത്തിട്ടും ഒടുവിൽ വഞ്ചനയിലൂടെ റോമൻ സൈന്യം സിറാക്കൂസ് കീഴടക്കി. ആർക്കിമിഡീസിന്റെ ബുദ്ധിശക്തിയിൽ ആകൃഷ്ടനായ റോമൻ ജനറൽ മാർസെല്ലസ് അദ്ദേഹത്തെ ജീവനോടെ പിടികൂടാൻ സൈനികർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ലോകത്തെ ഞെട്ടിച്ച ആ മഹാപ്രതിഭയുടെ അന്ത്യം വളരെ ദാരുണമായിരുന്നു. യുദ്ധം മുറുകുന്ന സമയത്തും തന്റെ വീടിന് പുറത്ത് മണലിൽ ഗണിത രൂപങ്ങൾ വരച്ച് പുതിയൊരു സമവാക്യം രൂപപ്പെടുത്താനുള്ള തിരക്കിലായിരുന്നു അദ്ദേഹം. ചുറ്റും നടക്കുന്ന മരണങ്ങളും നിലവിളികളും ഒന്നും ആ ശ്രദ്ധ മാറ്റാൻ പോന്നതായിരുന്നില്ല. 📐🏜️ ​മണലിൽ വരച്ചു കൊണ്ടിരിക്കുന്ന ആർക്കിമിഡീസിന്റെ അടുത്തെത്തിയ റോമൻ സൈനികൻ അദ്ദേഹത്തോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ കണക്കുകൂട്ടലുകളിൽ മുഴുകിയിരുന്ന അദ്ദേഹം "Do not disturb my circles" എന്നാണ് മറുപടി നൽകിയത്. ഈ മറുപടിയിൽ പ്രകോപിതനായ റോമൻ ഭടൻ തന്റെ വാൾ ഊരി ആ വയോധികനായ ശാസ്ത്രജ്ഞനെ അപ്പോൾ തന്നെ കൊലപ്പെടുത്തി. മാർസെല്ലസ് എന്ന ജനറൽ ആർക്കിമിഡീസിനെ ആദരിക്കാൻ ആഗ്രഹിച്ചുവെങ്കിലും ഒരു സാധാരണ ഭടന്റെ വിവരക്കേട് കൊണ്ട് ലോകത്തിന് ആ മഹാനായ ശാസ്ത്രജ്ഞനെ എന്നെന്നേക്കുമായി നഷ്ടമായി. 🗡️🩸 ​ആർക്കിമിഡീസിന്റെ മരണം അറിഞ്ഞ മാർസെല്ലസ് അതീവ ദുഃഖിതനായി എന്നും ആ സൈനികനെ ശിക്ഷിച്ചു എന്നും പറയപ്പെടുന്നു. തന്റെ ശവകുടീരത്തിൽ ഒരു സിലിണ്ടറിനുള്ളിൽ നിൽക്കുന്ന ഗോളത്തിന്റെ രൂപം കൊത്തിവെക്കണമെന്ന് അദ്ദേഹം മുൻപേ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ജ്യാമിതീയ കണ്ടെത്തലുകളിൽ ഒന്നായിരുന്നു അത്. വർഷങ്ങൾക്ക് ശേഷം പ്രശസ്ത റോമൻ ചിന്തകനായ സിസറോ ഈ ശവകുടീരം കണ്ടെത്തുകയും പുനരുദ്ധരിക്കുകയും ചെയ്തതോടെയാണ് ലോകം ആർക്കിമിഡീസിനെ വീണ്ടും സ്മരിക്കാൻ തുടങ്ങിയത്. 🏛️🌑 ​ജീവിതത്തിന്റെ അവസാന നിമിഷം വരെ അറിവിനെ പ്രണയിച്ച ഒരാൾക്ക് മാത്രമേ ഇത്തരമൊരു അന്ത്യം സാധ്യമാകൂ. ആയുധങ്ങളെക്കാൾ മൂർച്ചയുള്ളത് ബുദ്ധിക്കാണെന്ന് അദ്ദേഹം തന്റെ യന്ത്രങ്ങളിലൂടെ തെളിയിച്ചു. ഒരു വലിയ സാമ്രാജ്യത്തിന്റെ സൈനിക ശക്തിയെ മാസങ്ങളോളം തന്റെ ഒറ്റയാൻ ബുദ്ധിയിലൂടെ തടുത്തു നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് ഏതൊരു യുദ്ധവീരനെയും അമ്പരപ്പിക്കുന്ന വസ്തുതയാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച ഗണിതശാസ്ത്രജ്ഞരിൽ ഒരാളായി അദ്ദേഹം ഇന്നും ഗണിക്കപ്പെടുന്നത് വെറുതെയല്ല. 🧠🌟 ​ആർക്കിമിഡീസ് വിട്ടുപോയെങ്കിലും അദ്ദേഹം കണ്ടെത്തിയ തത്വങ്ങൾ ഇന്നും നമ്മുടെ ലോകത്തെ മുന്നോട്ട് നയിക്കുന്നു. ഓരോ കപ്പൽ സഞ്ചരിക്കുമ്പോഴും, ഓരോ യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോഴും സിറാക്കൂസിലെ ആ പഴയ ശാസ്ത്രജ്ഞന്റെ സാന്നിധ്യം അവിടെയുണ്ട്. തന്റെ വൃത്തങ്ങളെ സ്നേഹിച്ച, ശാസ്ത്രത്തിന് വേണ്ടി മരണം വരിച്ച ആ മഹാമനീഷി ഓരോ വിജ്ഞാന കുതുകികൾക്കും എന്നും ഒരു വലിയ പ്രചോദനമാണ്. ശാസ്ത്രം ഉള്ളിടത്തോളം കാലം ആർക്കിമിഡീസ് എന്ന പേരും അദ്ദേഹത്തിന്റെ 'യുറീക്ക' വിളികളും ലോകത്തിന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. 🌍💫 #💓 ജീവിത പാഠങ്ങള്‍ #✍️പൊതുവിജ്ഞാനം
💓 ജീവിത പാഠങ്ങള്‍ - ShareChat
പൂട പറിച്ച കോഴിക്ക് ധാന്യങ്ങൾ കൊടുക്കുന്ന ദിവസം ഒരിക്കൽ ഹിറ്റ്‌ലർ തന്റെ ക്യാബിനറ്റ് മീറ്റിംഗിലേക്ക് ഒരു കോഴിയുമായി വന്നു. അദ്ദേഹം ആ കോഴിയുടെ തല തന്റെ കക്ഷത്തിനിടയിൽ അമർത്തിപ്പിടിച്ചിരുന്നു. നടന്നുനീങ്ങുന്നതിനിടയിൽ അദ്ദേഹം കോഴിയുടെ തൂവലുകൾ ഓരോന്നായി പറിക്കാൻ തുടങ്ങി. വേദനകൊണ്ട് പുളഞ്ഞ കോഴി ഹിറ്റ്‌ലറുടെ പിടിയിൽ നിന്ന് രക്ഷപെടാൻ ആവുന്നത്ര ശ്രമിച്ചു. എന്നാൽ അദ്ദേഹം അത് വിട്ടുകൊടുത്തില്ലെന്നു മാത്രമല്ല, അതിന്റെ നിലവിളി ശ്രദ്ധിക്കാതെ തൂവലുകൾ പറിച്ചുകൊണ്ടേയിരുന്നു. ​ഇതുകണ്ട ക്യാബിനറ്റ് അംഗങ്ങൾ പറഞ്ഞു: "ആ പാവം ജീവിയെ ഇങ്ങനെ ഉപദ്രവിക്കരുത്. അതിനെ വിട്ടയക്കൂ." ​എന്നാൽ ഹിറ്റ്‌ലർ ആരുടെയും വാക്ക് കേട്ടില്ല. ​അവസാനം, അതിന്റെ ശരീരത്തിലെ എല്ലാ തൂവലുകളും പറിച്ചെടുത്ത ശേഷം അദ്ദേഹം അതിനെ തറയിലേക്കെറിഞ്ഞു. എന്നിട്ട് തന്റെ പോക്കറ്റിൽ നിന്ന് കുറച്ച് ധാന്യമെടുത്ത് അതിന് നൽകാൻ തുടങ്ങി. വിശപ്പും വേദനയും കൊണ്ട് തളർന്ന ആ കോഴി, ആഹാരത്തിനായി വീണ്ടും ഹിറ്റ്‌ലറുടെ കൈകളിലേക്ക് തന്നെ നോക്കി. ​ഹിറ്റ്‌ലർ ധാന്യങ്ങൾ കാണിച്ച് അതിനെ അടുത്തേക്ക് വിളിച്ചു. അല്പസമയത്തിന് ശേഷം ആ കോഴി അദ്ദേഹത്തിന്റെ അരികിൽ വന്നിരുന്ന് ആ ധാന്യങ്ങൾ കൊത്തിത്തിന്നാൻ തുടങ്ങി. അതുവരെ ഹിറ്റ്‌ലറുടെ പിടിയിൽ നിന്ന് രക്ഷപെടാൻ വെമ്പിയ അതേ കോഴി, വെറും ഒരു പിടി ധാന്യത്തിനായി വീണ്ടും അദ്ദേഹത്തിന്റെ അരികിൽ തന്നെ വന്നിരുന്നു. ​അത്ഭുതപ്പെട്ട ക്യാബിനറ്റ് അംഗങ്ങൾ ചോദിച്ചു: "എന്താണിത്?" ​ഹിറ്റ്‌ലർ മറുപടി പറഞ്ഞു: "വോട്ടർമാരും ഇതുപോലെയാണ്. നാലര വർഷത്തോളം നമ്മൾ അവരുടെ തൂവലുകൾ പറിച്ചെടുക്കുന്നു. എന്നിട്ട് അവസാനത്തെ ആറുമാസം അവർക്ക് കുറച്ച് ധാന്യങ്ങൾ എറിഞ്ഞുകൊടുക്കുന്നു. ആ കുറഞ്ഞ ധാന്യങ്ങൾക്കായി വോട്ടർമാർ കഴിഞ്ഞ നാലര വർഷം നമ്മൾ ചെയ്ത എല്ലാ അനീതികളും മറക്കുന്നു—എന്നിട്ട് നമുക്ക് വീണ്ടും വോട്ട് ചെയ്യുന്നു." #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🔶 BJP
🗳️ രാഷ്ട്രീയം - 000300603@30 @0یمد00مر0130 000300603@30 @0یمد00مر0130 - ShareChat
പാലക്കാട് നടുറോഡിലെ നിസ്കാരം: പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് പിന്നിലെ യഥാർത്ഥ വസ്തുതകൾ പാലക്കാട് നഗരമധ്യത്തിൽ റോഡിലിരുന്ന് ഒരു സ്ത്രീ നിസ്കരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തെറ്റായ രീതിയിൽ പ്രചരിക്കുകയാണ്. എന്നാൽ ഇതിന്റെ പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്. കൊല്ലങ്കോട് സ്വദേശിനിയായ അനീസുമ്മ എന്ന സ്ത്രീയുടെ പ്രതിഷേധമായിരുന്നു അത്. തന്റെ പരേതനായ ഭർത്താവിന്റെ എട്ട് സെന്റ് ഭൂമി ബന്ധുക്കൾ തട്ടിയെടുത്തു എന്ന പരാതിയിൽ വർഷങ്ങളായി ഇവർ നീതിക്കായി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. പഞ്ചായത്തിലും വില്ലേജ് ഓഫീസിലും രാഷ്ട്രീയ നേതാക്കൾക്കും പരാതി നൽകിയിട്ടും ഫലം കാണാത്തതിനെ തുടർന്നുള്ള നിരാശയിലാണ് അവർ നടുറോഡിൽ ഇത്തരമൊരു പ്രതിഷേധം നടത്തിയത്. ഗതാഗത തടസ്സമുണ്ടായതിനെ തുടർന്ന് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഇതൊരു കുടുംബപരമായ സ്വത്ത് തർക്കത്തിൽ നിന്നുണ്ടായ പ്രതിഷേധമാണെന്നിരിക്കെ, ഇതിനെ വർഗീയമായി ചിത്രീകരിക്കുന്നത് ഖേദകരമാണ്. വസ്തുതകൾ മനസ്സിലാക്കാതെ ഇത്തരം വിദ്വേഷ പ്രചാരണങ്ങളിൽ പങ്കാളികളാകാതിരിക്കുക. #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🔶 BJP
🗳️ രാഷ്ട്രീയം - ITIOWPNKI ITIOWPNKI - ShareChat
ചുഴി എന്നത് ദ്രാവകങ്ങളുടെ ചലനത്തിൽ നിന്നുണ്ടാകുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ്. വെള്ളം ഒരേ ദിശയിൽ സമതുലിതമായി ഒഴുകാതെ, വേഗത്തിലും ദിശയിലും വ്യത്യാസം ഉണ്ടാകുമ്പോൾ അത് ചുറ്റി തിരിയാൻ തുടങ്ങുന്നു. ഈ ചുറ്റുന്ന ചലനമാണ് ക്രമേണ ചുഴിയായി രൂപപ്പെടുന്നത്. നദികളിലും കടലിലും മാത്രമല്ല, വീടുകളിലെ വാഷ്‌ബേസിനുകളിലും ബക്കറ്റുകളിലും പോലും ചുഴികൾ കാണാൻ സാധിക്കും. വെള്ളം താഴേക്ക് പോകുമ്പോൾ ചുഴി രൂപപ്പെടുന്നത് സാധാരണയായി കാണുന്ന ഒരു സംഭവമാണ്. വെള്ളം പൂർണമായും നേരെ താഴേക്ക് പോകാതെ, ചെറിയൊരു വശചലനത്തോടെ ആരംഭിക്കുന്നു. ഈ ചെറിയ തിരിയൽ താഴേക്ക് അടുക്കുന്തോറും ശക്തമാകുന്നു. കാരണം, ഭ്രമണചലനം സംരക്ഷിക്കപ്പെടുന്ന ഒരു ഗുണമാണ്. മുകളിലിരുന്ന് വലിയ വൃത്തത്തിൽ പതുക്കെ കറങ്ങുന്ന വെള്ളം താഴേക്ക് എത്തുമ്പോൾ ചുറ്റുന്ന വൃത്തത്തിന്റെ വലിപ്പം കുറയുന്നു. വലിപ്പം കുറയുമ്പോൾ വേഗം കൂടേണ്ടി വരുന്നു. ഇതാണ് ചുഴിയുടെ താഴത്തെ ഭാഗത്ത് വേഗത കൂടുതലായി കാണപ്പെടാൻ കാരണം. ചുഴി രൂപപ്പെടുമ്പോൾ അതിന്റെ നടുവിൽ മർദ്ദം കുറയുന്ന ഒരു ഭാഗം ഉണ്ടാകുന്നു. ചുറ്റി തിരിയുന്ന വെള്ളം പുറത്തേക്ക് തള്ളപ്പെടുന്നതിനാൽ നടുവിൽ ഒരു ശൂന്യത പോലെയുള്ള അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഈ കുറഞ്ഞ മർദ്ദമുള്ള ഭാഗത്തേക്ക് ചുറ്റുമുള്ള വെള്ളം വലിക്കപ്പെടുന്നു. അതിനാൽ വെള്ളത്തിന്റെ ഉപരിതലം നടുവിൽ താഴേക്ക് കുഴിയുന്നതുപോലെ കാണപ്പെടുന്നു. ശക്തമായ ചുഴികളിൽ ഈ നടുവിലൂടെ വായു പോലും താഴേക്ക് ഇറങ്ങുന്നത് കാണാം. ചുഴിയുടെ താഴ്ച കൂടുന്തോറും ചുറ്റുന്ന വേഗത കൂടുന്നതും ശ്രദ്ധേയമാണ്. മുകളിലെ ഭാഗത്ത് വെള്ളം പതുക്കെ കറങ്ങുമ്പോൾ, അടിയിലെ ഭാഗത്ത് അതിവേഗം കറങ്ങുന്നു. എന്നാൽ ഒരു പരിധിക്ക് ശേഷം ഘർഷണവും കലക്കവും കാരണം ഈ വേഗത കൂടി പോകാതെ സ്ഥിരമാകുന്നു. അതിനാൽ എല്ലാ ചുഴികളും അപകടകരമാണെന്ന് പറയാൻ കഴിയില്ല; എന്നാൽ വലിയ നദികളിലോ കടലിലോ രൂപപ്പെടുന്ന ശക്തമായ ചുഴികൾ മനുഷ്യർക്കും കപ്പലുകൾക്കും അപകടം സൃഷ്ടിക്കാം. ഇങ്ങനെ, വെള്ളത്തിന്റെ ചലനത്തിലെ ചെറിയ അസമത്വങ്ങളിൽ നിന്നാണ് ചുഴികൾ ഉണ്ടാകുന്നത്. ഗുരുത്വാകർഷണം, മർദ്ദ വ്യത്യാസം, ഭ്രമണചലനത്തിന്റെ സംരക്ഷണം എന്നിവ ചേർന്നാണ് ഈ മനോഹരവും ചിലപ്പോൾ അപകടകരവുമായ പ്രകൃതിപ്രതിഭാസം രൂപപ്പെടുന്നത്. #✍️വിദ്യാഭ്യാസം #✍️പൊതുവിജ്ഞാനം
✍️വിദ്യാഭ്യാസം - Deepening Speed Vortex Increases Slow Low Speed Faster Higher Speed Fastest High Speed Very Deepening Speed Vortex Increases Slow Low Speed Faster Higher Speed Fastest High Speed Very - ShareChat
പണ്ടുകാലത്ത് കേരളസമൂഹത്തിൽ ജാതിയുടെ പേരിൽ വലിയ വിവേചനം നിലനിന്നിരുന്നു. ചില വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് അമ്പലങ്ങളുടെ ചുറ്റുമുള്ള പൊതുവഴികളിലൂടെ പോലും നടക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഇതിനെതിരെയാണ് വൈക്കം സത്യാഗ്രഹം നടന്നത്. 1924-25 കാലഘട്ടത്തിലാണ് വൈക്കം സത്യാഗ്രഹം നടന്നത്. ഇത് ഒരു സമാധാനപരമായ ജനകീയ സമരമായിരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പൊതുവഴികൾ എല്ലാ മനുഷ്യർക്കും തുറന്നുകൊടുക്കണം എന്നതായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യം. അമ്പലത്തിനുള്ളിൽ പ്രവേശിക്കണം എന്ന ആവശ്യം ഈ സമരത്തിന്റെ ഭാഗമായിരുന്നില്ല. കേരളത്തിലെ നിരവധി സാമൂഹ്യപ്രവർത്തകരും നേതാക്കളും ഈ സമരത്തിൽ പങ്കെടുത്തു. മഹാത്മാ ഗാന്ധിജിയും സമരത്തിന് പിന്തുണ നൽകി. ജാതിവിവേചനം തെറ്റാണെന്ന ബോധം സമൂഹത്തിൽ ശക്തമായി പടരാൻ ഈ സമരം കാരണമായി. വൈക്കം സത്യാഗ്രഹത്തിന്റെ ഫലമായി അമ്പലത്തിന്റെ ചുറ്റുമുള്ള ചില വഴികൾ എല്ലാവർക്കും തുറക്കപ്പെട്ടു. ഇത് കേരളത്തിലെ സാമൂഹ്യപരിവർത്തന ചരിത്രത്തിലെ ഒരു വലിയ ചുവടുവയ്പ്പായിരുന്നു. പിന്നീട് നടന്ന സമരങ്ങളുടെയും മാറ്റങ്ങളുടെയും ഫലമായാണ് 1936-ൽ ക്ഷേത്രപ്രവേശന പ്രഖ്യാപനം ഉണ്ടായത്. ഇങ്ങനെ, വൈക്കം സത്യാഗ്രഹം സമത്വത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നടന്ന ഒരു പ്രധാനപ്പെട്ട സമരമായി ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു. #🗳️ രാഷ്ട്രീയം #🔶 BJP #🙏 രാഹുൽ ഗാന്ധി #🔴 എൽഡിഎഫ് #🔵 യുഡിഎഫ്
🗳️ രാഷ്ട്രീയം - maelnamo @I@ 23 ~isla வஸைவிளவிவி0ூ? 1 ஸுமுவிஷி் வசலை @ర(్య C్[(కలగినియ్యిం ಕ ஊுைவிoு ஹள ? @omeolmesl' cದpomo ngma@lomಖ; @omerolon మశgomllellong வழிவியgவ sைஸ் !0003 ஜஸிவிகிஸ்வறிௌி @onnumgaamడ~b6ల Ggll@mo @onl.auoo m@d.omo ngma@lomು್ maelnamo @I@ 23 ~isla வஸைவிளவிவி0ூ? 1 ஸுமுவிஷி் வசலை @ర(్య C్[(కలగినియ్యిం ಕ ஊுைவிoு ஹள ? @omeolmesl' cದpomo ngma@lomಖ; @omerolon మశgomllellong வழிவியgவ sைஸ் !0003 ஜஸிவிகிஸ்வறிௌி @onnumgaamడ~b6ల Ggll@mo @onl.auoo m@d.omo ngma@lomು್ - ShareChat