സിന്ദാരോ
ShareChat
click to see wallet page
@sindharo1
sindharo1
സിന്ദാരോ
@sindharo1
അരികിൽ ഒരു മരം നടണം ഹൃദയത്തിൽ വേരിറങ്ങി പൂക്കണം
#📔 കഥ ആദ്യരാത്രി-01 (ഒരുപാട് റൊമാന്റിക് സന്ദർഭങ്ങൾ ഉള്ള ഒരു ഭാര്യ, ഭർത്താവ് കഥ ആണ് സെക്സ് ആൻഡ് ഫോൾപ്ലെ, സങ്കടം, സന്തോഷം ഒക്കെ ഒരുപാട് ഉള്ള ഒരു സ്റ്റോറി അതുകൊണ്ട് അത് ഇഷ്ട്ടം ഇല്ലാത്തവർ വായിക്കരുത് ) സുമക്ക് എന്നെ ഇഷ്ടം ആയോ?... ഒരു ചെറിയ നെഞ്ചിടിപ്പോടെ ഞാൻ പറഞ്ഞു ആയി മഹേഷേട്ടാ... അപ്പൊ നമുക്ക് ഈ കല്യാണം ആയിട്ട് മുന്നോട്ട് പോവാല്ലോ?... ഞാൻ പറഞ്ഞു പോവാം... അപ്പോളേക്കും അമ്മാവനും അമ്മയും ഒക്കെ കയറി വന്നു മതി മതി ഇനി ഒക്കെ കല്യാണം ഉറപ്പിച്ചേ ശേഷം.. അല്ലെങ്കിലും ഇവരൊക്കെ പണ്ടേ സ്വർഗ്ഗത്തിലെ കട്ടുറുമ്പുകളാ ഞാൻ മനസ്സിൽ പറഞ്ഞു.... അമ്മാവൻ എന്നോട് ചോയിച്ചു സുമക്ക് ഇഷ്ടം ആയോ മഹേഷിനെ? ഞാൻ മെല്ലെ പറഞ്ഞു ആയി...മഹേഷിനോ... എനിക്കു ഒരു 100 വട്ടം ആയി... എല്ലാവരും ഒരു ചെറു ചിരിയോടെ ഞങ്ങളുടെ കല്യാണം അങ്ങ് ഉറപ്പിച്ചു... അടിവയറ്റിൽ മഞ്ഞു പെയ്യണേ ഒരു സുഖം പോലെ... മഹേഷേട്ടൻ എന്നെ വല്ലാതെ ഒരു നോട്ടം നോക്കി ഞാൻ ആണേൽ ആകെ നാണിച്ചു തല താത്തി... കല്യാണം ഒരുക്കങ്ങൾ ഒക്കെ തകൃതി ആയിട്ടു നടന്നു കൊണ്ടേ ഇരുന്നു.. അടുത്ത 10 ദിവസങ്ങൾ കഴിഞ്ഞാൽ ഞാൻ മഹേഷേട്ടന്റെ ഭാര്യ... പിറ്റേ ദിവസം രാവിലെ അമ്മായി എന്നോട് ചോയിച്ചു സുമേ നിനക്ക് വല്ലോം അറിയുവോടി കല്യാണം ഒക്കെ അല്ലെ എല്ലാം നോക്കി പഠിച്ചോണേ അമ്മായിടെ ആക്കിയ ചിരിയോടെ ഉള്ള നോട്ടം തന്നെ കണ്ടപ്പോൾ മനസ്സിലായി സംഭവം സെക്സ് ആണന്നു.. അപ്പൊ മുതൽ എനിക്കും ചില ആലോചനകൾ തുടങ്ങി... ഈ കാലത്താണ് ജീവിക്കണേ എങ്കിലും ഞാൻ ഈ സെക്സിനെ പറ്റി ഒന്നും നോക്കിട്ടു പോലും ഇല്ല കാരണം മറ്റൊന്നും അല്ല വീട്ടുകാരെ പേടിച്ചട്ടു തന്നെ... മനസ്സിൽ നല്ല ആഗ്രഹം ഉണ്ട് പക്ഷെ പേടി എന്നെ എല്ലായിടത്തന്നും ഉൾവലിച്ചു... ആദ്യ രാത്രി ഒക്കെ എന്താകുവോ എന്തോ ഇപ്പോളെ തന്നെ എനിക്ക് പേടി ആകുന്നു അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ആ ദിവസം എത്തി ഞങ്ങളുടെ കല്യാണ ദിവസം ഏട്ടനും ഞാനും അണിഞ്ഞു ഒരുങ്ങി പന്തലിലേക്ക്... മഹേഷേട്ടൻ എന്നെ നോക്കിട്ട് പതിവിലും സുന്ദരി ആയല്ലോ നീ... മനസ്സിന്റെ സന്ദോഷം അല്ലെ എല്ലാത്തിന്റേം സൗന്ദരം... കൃത്യം പത്തരക്ക് മഹേഷേട്ടൻ എന്നെ താലി കെട്ടി നെറ്റിയിൽ സിന്ദൂരം ചാർത്തി എന്റെ കണ്ണുകൾ നിറഞ്ഞു സന്തോഷം കൊണ്ട,ഒരു പെണ്ണിന്റെ ഏറ്റവും വലിയ സ്വപ്നം അല്ലെ ഇപ്പൊ ഈ കണ്മുന്നിൽ നടന്നെ... അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു എല്ലാരോടും ഒരു യാത്ര പറച്ചിൽ.... ഒറ്റമോൾ ആയതു കൊണ്ട് തന്നെ ഒന്നിനും ഒരു കുറവും ഇല്ലായിരുന്നു... കണ്ണിൽ ഒരു കടൽ ഇരമ്പുന്ന പോലെ... അച്ഛനേം അമ്മയേം കെട്ടി പിടിച്ചു ഒരുപാട് കരഞ്ഞു... ഇനി എനിക്കു എന്റെ സ്വന്തം വീട് ഇല്ലല്ലോ.. മഹേഷേട്ടൻ എന്നെ ചേർത്ത പിടിച്ചു കാറിൽ കയറ്റി... കയ്യിൽ ഉള്ളക് ടവൽ കൊണ്ട് മുഗം തൊടച്ചു എന്റെ നെറുകയിൽ ഒരു ഉമ്മ തന്നു പറഞ്ഞു ഇനി എന്നും ഞാൻ ഇല്ലേ കൂടെ നിന്റെ സ്വന്തം ആയിട്ട്... ഞാൻ കണ്ണീരു തുടച്ചു മഹേഷേട്ടന്റെ നെഞ്ചിൽ എന്റെ തല വെച്ച് കിടന്നു... ആദ്യം ആയിട്ടു ഏട്ടന്റെ വിയർപ്പിന്റെ മണം ഞാൻ അറിഞ്ഞു...എനിക്കു എന്നും ഇനി മണം കിട്ടുമല്ലോ എന്നോർത്തപ്പോ.... ഒരു സുഖം തോന്നി.... അങ്ങനെ എപ്പോളോ നിദ്രയിൽ ആഴ്ന്നു ഞാൻ... സുമേ കണ്ണ് തുറക്ക് വീടെത്തി ഒരു ഞെട്ടലോടെ ഞാൻ ചാടി എഴുന്നേറ്റു പെട്ടന്ന് തന്നെ മുടി ഒക്കെ നേരെ ആക്കി ഒരുമിച്ചു കാറിൽ നിന്ന് ഇറങ്ങി അമ്മ ഞങ്ങളെ വിളക്ക് വെച്ചു സ്വീകരിച്ചു ഞാൻ വലത് കാൽ വെച്ചു അകത്തേക്ക് കയറി എന്നെ ഏട്ടന്റെ റൂം കാണിച്ചു തന്നു ഞാൻ ചുറ്റും നോക്കി... എങ്കിൽ നീ ഡ്രസ്സ് ഒക്കെ മാറി വാ നമുക്ക് എല്ലാരേം ഒന്ന് പരിജയ പ്പെടാം ഏട്ടൻ പോണില്ലേ അപ്പൊ?.. എന്റെ അല്ലെ ഇനി നീ... ഡ്രസ്സ് മാറിക്കോ ഞാൻ ഇവിടെ നിന്നോളം ഛീ.. പോ ഒന്ന് എനിക്കു നാണം ആ അങ്ങനെ നാണിക്കല്ലേ പെണ്ണെ ... എന്റെ കയ്യിൽ പിടിച്ചു നെഞ്ചിലേക് ചേർത്തു ശോ വിടന്നെ എന്റെ കഴുത്തിലേക് ഏട്ടന്റെ ചുണ്ടുകൾ അമർന്നു ഞാൻ ഒന്നും പുളഞ്ഞു ആദ്യം ആയിട്ടു ഒരു പുരുഷന്റെ ചുണ്ടുകൾ എന്റെ കഴുത്തിൽ അമർന്നപ്പോ ഉള്ള അനുഭൂതി.. ഞാൻ വേഗം തള്ളി മാറ്റി സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു അത്... ഏട്ടൻ പുറത്തേക്ക് പോയി ഞാൻ ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങി ഏട്ടൻ എല്ലാരേം പരിചയപ്പെടുത്തി... സമയം വേഗം കടന്ന് പോയി എന്റെ ലൈഫിലെ ആദ്യത്തെ രാത്രി മനസ്സിൽഒരു ഭയം എന്താകും എന്തോ... കഴുത്തിൽ ചുണ്ട് അമർന്നപ്പോ തന്നെ സഹിക്കാൻ പറ്റണില്ല.... അങ്ങനെ എല്ലാവരും കൂടി ഒരുക്കി എന്നെ ഏട്ടന്റെ റൂമിലേക്കു ആനയിച്ചു... റൂം തുറന്നു എന്നെ കയറ്റി ഏട്ടൻ ഒരു കട്ടിലിൽ എന്നേം കാത്തിരിക്കുന്നുണ്ട്.. ഞാൻ റൂം ലോക്ക് ചെയ്തു ബെഡിലേക് നടന്നു.. തുടരും.. രചന -സിന്ദാരോ അടുത്ത ഭാഗം വേണെങ്കിൽ ലൈക്‌ ചെയ്തു കമെന്റ് ഇടുക ഇന്ന് തന്നെ ഇടാൻ ശ്രമിക്കാം
📔 കഥ - இ & @त குgி 00 @|@9@9 @ஜவ்@ஸge ககணி ७०e @e2m இ & @त குgி 00 @|@9@9 @ஜவ்@ஸge ககணி ७०e @e2m - ShareChat
#📔 കഥ പ്രിയപെട്ടവൾ ഭാഗം -1 ശ്രീധരേട്ടന് നാണമില്ലേ ഇങ്ങനെ സ്വന്തം മകൾക്ക് വരുന്ന വിവാഹാലോചനകൾ ഒക്കെ മുടക്കാൻ. ഭാര്യ നളിനിയുടെ വാക്കുകൾ കേട്ട് ശ്രീധരൻ നെറ്റി ചുളിച്ചു എടീ... മൂന്ന് ആൺമക്കൾക്ക് ശേഷം ജനിച്ച ഒരേയൊരു പെൺകുട്ടിയല്ലേ അവൾ. അവൾക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ബന്ധം ഈ ശ്രീധരൻ കണ്ടെത്തി കൊടുക്കും. ശ്രീധരേട്ടൻഎന്താ ഈ പറയുന്നത് പതിമൂന്നാമത്തെ പെണ്ണുകാണലാണ് ഇന്നലെ കഴിഞ്ഞത്. ആ ചെറുക്കന് എന്തായിരുന്നു ഒരു കുഴപ്പം? എല്ലാംകൊണ്ടും യോഗ്യനല്ലായിരുന്നോ? അവൻ യോഗ്യനൊക്കെ തന്നെ. പക്ഷേ അവന്റെ വീട് കാണാൻ പോയപ്പോൾ നീ ശ്രദ്ദിച്ചിരുന്നോ, അവരുടെ വീടിന്റെ കിഴക്കേ ചെരുവിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. നമ്മുടെ പെൺകൊച്ച് വല്ല തുണി അലക്കാനോ കുളിക്കാനോ അങ്ങോട്ട് ഇറങ്ങി, വല്ല ഒഴുക്കിലും പെട്ടാൽ എന്ത് ചെയ്യും? ശ്രീധരേട്ടന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ, അവൾ പുഴയും തോടും ഒന്നും കാണാത്ത ആളാണെന്ന്. എന്നും പുഴക്കരയിൽ ഉള്ള സ്ഥലത്തു നിന്നല്ലേ അവൾ എരുമയ്ക്ക് പുല്ലു വെട്ടുന്നത്. അവിടെ പോയി അലക്കികുളിച്ച് വരുന്നതല്ലേ അവൾ മാത്രമോ, അവൾ നല്ല ഒന്നാന്തരം നീന്തൽക്കാരിയാണ്.പിന്നെ എന്തിനാണ് പേടിക്കുന്നത്? ഇവിടെ നമ്മുടെ മോളെ ശ്രദ്ധിക്കാൻ നമ്മൾ ഉണ്ട്. എപ്പോഴും നമ്മുടെ ഒരു കണ്ണ് അവളുടെ മേൽ ഉണ്ടാകും. അതുപോലെയാണോ വിവാഹം കഴിഞ്ഞ് ചെല്ലുന്ന വീട്ടിൽ?? അതിനുമുമ്പ് വന്ന ആലോചനയും നല്ലതായിരുന്നല്ലോ, അതും നിങ്ങൾ മുടക്കിയില്ലേ?? നളിനി ചോദിച്ചു. എടി... ആ ചെറുക്കൻ നല്ലവൻ ആയിരുന്നു. പക്ഷേ അവന്റെ അമ്മയെ കണ്ടായിരുന്നോ? അതിന്റെ മുഖത്ത് എന്നാ ഒരു ദേഷ്യമാണ്, ആ പെണ്ണുമ്പിള്ള നമ്മുടെ മോളോട് വല്ല അമ്മായിയമ്മപോരും എടുക്കും. അതുകൊണ്ടാണ് അത് വേണ്ടെന്ന് ഞാൻ പറഞ്ഞത്. ശ്രീധരേട്ടനെ കൊണ്ട് ഞാൻ തോറ്റു. ലോകത്തെങ്ങും മകൾ ഇല്ലല്ലോ,ഇതീ ഭൂമിയിൽ ആദ്യം ഉണ്ടായ മകൾ ആണല്ലോഅല്ലേ..? ഭൂമിയിൽ ആദ്യം ഉണ്ടായതല്ലെങ്കിലും എനിക്ക് ആദ്യം ഉണ്ടായ മകളാണ്. മൂന്നാണുങ്ങൾ ഉണ്ടായതിന് ശേഷം ആറ്റുനോറ്റ് കിട്ടിയതാണ് എനിക്ക് അവളെ. അങ്ങനെ കണ്ടവന്റെ തലയിൽ കെട്ടിവച്ച് കൊടുക്കാനൊന്നും പറ്റില്ല. ഏറ്റവും യോഗ്യനായവന് മാത്രമേ ഞാൻ അവളെ കൊടുക്കൂ അവരുടെ സംസാരം കേട്ട് മുറിക്കപ്പുറം നിൽക്കുകയായിരുന്നു അവരുടെ മകൾ ചന്ദന. അവൾക്ക് ആകെ ദേഷ്യം തോന്നി . ഇതിപ്പോൾ പതിമൂന്നാണുങ്ങൾക്ക് മുമ്പിൽ കെട്ടിയൊരുങ്ങി പോയി നിന്നു. ഇപ്പോഴേ വിവാഹം വേണ്ടെന്ന് അച്ചായിയോടും, അമ്മയോടും പറഞ്ഞു പറഞ്ഞു മടുത്തു. നിനക്ക് ഇരുപത്തിയൊന്ന് വയസ്സായി. ഇനി കല്യാണം കഴിക്കാതിരുന്നാൽ കുടുംബത്തിന് നാണക്കേടാണ് എന്നൊക്കെയാണ് അവർ പറയുന്നത്. തനിക്ക് ഇപ്പോൾ വിവാഹം വേണ്ടെന്ന് എത്രവട്ടം താൻ പറഞ്ഞു. എത്രവട്ടം പറഞ്ഞിട്ടും ഒരു കാര്യവുമില്ല. ഈ പതിമൂന്ന് ആണുങ്ങൾക്ക് മുമ്പിൽപോയി പ്രദർശന വസ്തുവായി നിന്നപ്പോൾ ഉള്ള തന്റെ മനസ്സിന്റെ വേദന,അത് വേറെ ആർക്കും മനസ്സിലാകില്ല. എന്തോ സാധനം വാങ്ങാൻ എന്നപോലെ ലാഘവത്തോടെ ഓരോരുത്തർ വരുന്നു,കാണുന്നു, ഇത് എന്താണ്.. ഒരു പെണ്ണിന്റെ ആത്മാഭിമാനം നഷ്ടപ്പെട്ടു പോകുന്നത് ഇവരാരും അറിയുന്നില്ലേ?? ഇനിയും ആണുങ്ങളുടെയൊക്കെ മുമ്പിൽ പോയി നിൽക്കാൻ വല്ലാത്ത കുറച്ചിൽ തോന്നുന്നു. ഈ പെണ്ണുകാണൽ ചടങ്ങൊക്കെ നിർത്തലാക്കേണ്ട കാലം കഴിഞ്ഞു. ആണ് കാണൽ ആയിരുന്നെങ്കിൽ ഇവന്മാരൊക്കെ ഇങ്ങനെ പെണ്ണുങ്ങളുടെ മുന്നിൽ ഒരുങ്ങി ഇറങ്ങി വന്നു നിൽക്കുമായിരുന്നോ...??? ഇന്നിനി ഒരുത്തൻ വരുന്നുണ്ടത്രേ . ഇന്ന് പതിനാലാമത്തെ ചെറുക്കനാണ് വരുന്നത്. എന്തായാലും ഇക്കൊല്ലം തന്നെ വിവാഹം കഴിപ്പിക്കണം എന്ന വാശിയാണ് അച്ചായിക്ക്. വല്ല ആണുമായിട്ട് ജനിച്ചാൽ മതിയായിരുന്നു... അച്ചായിക്ക് തന്നോട് അതിയായ സ്നേഹമാണ്. ഉള്ളത് പറയാമല്ലോ മറ്റു മൂന്നാണുങ്ങളെക്കാൾ കൂടുതൽ അച്ചായി തന്നെയാണ് സ്നേഹിക്കുന്നത്. തന്നെ ആരെങ്കിലും ഒരു വാക്കു കൊണ്ടു പോലും വേദനിപ്പിക്കുന്നത് അച്ചായിക്ക് സഹിക്കില്ല. തന്റെ കണ്ണൊന്നു നിറഞ്ഞാൽ അച്ചായിയുടെ മനസ്സ് ഇടറും. ഈ അമിതമായ സ്നേഹം കാരണമാണ്, ഈ കഴിഞ്ഞ പതിമൂന്ന് ആലോചനയും അച്ചായി വേണ്ടെന്ന് വെച്ചത് വന്ന ആണുങ്ങൾക്കൊക്കെ തന്നെ ഇഷ്ടമായിരുന്നു. അല്ല... തന്നെ ഇഷ്ടപ്പെടാതിരിക്കാനും കാരണങ്ങൾ ഒന്നുമില്ല. കാണാൻ സുന്ദരിയായ പെൺകുട്ടി തന്നെയാണ് താൻ. അച്ചായിയും ബന്ധുക്കളും ചേർന്ന് ചെറുക്കന്റെ വീട് കാണാൻ ചെല്ലുമ്പോഴാണ് ഓരോരോ കുറ്റങ്ങൾ കണ്ടുപിടിക്കുന്നത്. ഒന്നുകിൽ അവരുടെ വീടു കൊള്ളില്ല,അല്ലെങ്കിൽ അമ്മായിയമ്മ പോരുണ്ടാകും അല്ലെങ്കിൽ അമ്മായിയപ്പൻ ശരിയല്ല. അതുമല്ലെങ്കിൽ വീടിനടുത്ത് പുഴയുണ്ട്, വീടിനടുത്തേക്ക് വഴിയില്ല. അങ്ങനെ നീളും കാരണങ്ങൾ... 🍀🍀🍀🍀🍀 അന്ന് ഏകദേശംപതിനൊന്നു മണിയോടുകൂടി ഒരുവൻ ചന്ദനയെ പെണ്ണുകാണാനായി എത്തി വീടിനടുത്ത് തന്നെയുള്ള ഒരു പാറക്കുഴിയിൽ നിന്നും ഹോസ് ഇട്ടാണ് വെള്ളം വീട്ടിലേക്ക് എടുക്കുന്നത്. വീടിന് മുറ്റത്ത് കിണറും വെള്ളവും ഒക്കെയുണ്ട്. എന്നാലും ഈ ഉറവ വെള്ളത്തിന് വല്ലാത്ത ഒരു സ്വാദാണ് അതുകൊണ്ടാണ്, ഇവിടെ നിന്നും ചന്ദന കുടിവെള്ളം ശേഖരിക്കുന്നത്. അപ്പോഴാണ് രണ്ടുമൂന്നുപേർ അതുവഴി വന്നത്. മോളെ... ഈ ശ്രീധരന്റെ വീട് ഏതാ? അതിൽ തലമുതിർന്ന കാരണവർ ചോദിച്ചു ദാ.. ആ കാണുന്നതാ. അവൾ വിരൽ ചൂണ്ടി. ആക്കൂട്ടത്തിൽ നല്ല ഉയരമുള്ള ഗൗരവക്കാരനായ, ഒരു കട്ടി മീശക്കാരൻ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു. അയാളുടെ ആ നോട്ടം കണ്ടതും അവൾ അവിടെ നിന്ന് മാറി പോയി. അവൾ വീട്ടിലെത്തിയപ്പോൾ അമ്മ തിടുക്കത്തോടെ പറഞ്ഞു. പെണ്ണേ, പെട്ടെന്ന് പോയി വസ്ത്രങ്ങൾ മാറ്റി ഒരുങ്ങി നിൽക്ക്. നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ എത്തിയിട്ടുണ്ട് എനിക്ക് വയ്യ... ഈ കോലത്തിൽ കാണുന്നവർ കണ്ടേച്ചാൽ മതി...അവൾ അമ്മയോട് പറഞ്ഞു. പോയി നല്ല വസ്ത്രം എടുത്തുടുക്ക് പെണ്ണേ... ഇല്ല... എനിക്ക് വയ്യ ഒരുങ്ങിക്കെട്ടി നിൽക്കാൻ നളിനി.... നീ മോളെ വിളിക്ക്. ശ്രീധരൻ ഹാളിൽ ഇരുന്ന് ഉറക്കെ പറഞ്ഞു ചെല്ല്...അച്ചായി വിളിക്കുന്നുണ്ട്. നളിനി അവളോട് പറഞ്ഞു. വീർപ്പിച്ചുകെട്ടിയ മുഖവുമായി ചന്ദന, അവളെ കാണാനായി വന്നവരുടെ മുൻപിൽ പോയി നിന്നു. മുൻപ് തന്നോട് വഴി ചോദിച്ചവരാണ് തന്നെ കാണാനായി വന്നിരിക്കുന്നത്. ദാ..മോളെ ഇതാണ് ചെറുക്കൻ. തന്നെ നോക്കിയ ആ ഗൗരവക്കാരനായ മനുഷ്യനെ ചൂണ്ടി പ്രായമുള്ള ഒരാൾ പറഞ്ഞു. എന്താ പേര്? അയാൾ ചോദിച്ചു. ചന്ദന.അവൾ മറുപടി പറഞ്ഞു ഇനി മോൾ അകത്തേക്ക് പൊക്കോ. ശ്രീധരൻ പറഞ്ഞു അവൾ അകത്തേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞ് അവർ പോയതിനു ശേഷം ശ്രീധരൻ അകത്തേക്ക് വന്നു. ഈ കല്യാണം വേണ്ട നളിനി. നീയാ ചെറുക്കനെ ശ്രദ്ധിച്ചോ? എന്തൊരു ഗൗരവമാണ് അവന്റെ മുഖത്ത്, കണ്ടാൽ ദുഷ്ടൻ ആണെന്ന് തോന്നും. മീശയൊക്കെ പിരിച്ചു വച്ചിരിക്കുന്നത് കണ്ടില്ലേ.? നമ്മുടെ മോളെ അങ്ങനെയുള്ള ഒരുത്തന്റെ കൂടെ അയക്കേണ്ട. നളിനി മറുപടിയൊന്നും പറഞ്ഞില്ല. അച്ചായി...എനിക്ക് കല്യാണം വേണ്ട. മടുത്തു ഞാൻ, ഇങ്ങനെ ഓരോ ആണുങ്ങളുടെ മുന്നിൽ പോയി നിന്ന്. എനിക്ക് ജോലിക്ക് പോകുന്നതാണ് ഇഷ്ടം. ചന്ദന പറഞ്ഞു. ശ്രീധരന്റെ മകൾ ജോലിക്ക് പോയി ഒന്നും കൊണ്ടുവരേണ്ട ആവശ്യമില്ല, നിനക്കും നിന്റെ സഹോദരങ്ങൾക്കും വേണ്ടിയാണ് ഞാൻ ഈ സമ്പാദിച്ചതൊക്കെ.... അതുകൊണ്ട് ജോലിക്ക് പോകാനുള്ള മോഹം നീ അങ്ങ് ഉപേക്ഷിച്ചേക്ക്. നാളെ മറ്റൊരുത്തൻ നിന്നെ കാണാൻ വരുന്നുണ്ട്. ഇല്ല. ഇനി ഒരുത്തന്റെയും മുമ്പിൽ പോയി ഞാൻ നിൽക്കില്ല. കെട്ടുന്നെങ്കിൽ ദാ ഇപ്പോൾ വന്ന ആ മനുഷ്യനെ കെട്ടാം. അല്ലാതെ ഇനി ഒരിക്കൽ കൂടി ഒരുത്തന്റെയും മുന്നിൽ ഞാൻ പോയി നിൽക്കില്ല. ദേ പെണ്ണേ അച്ഛായിയെ ചുമ്മാ ദേഷ്യം പിടിപ്പിക്കരുത്, നിന്റെ നല്ലതിനുവേണ്ടിയല്ലേ അച്ചായി പറയുന്നത്, ഇപ്പോൾ വന്ന ആ ചെറുക്കനെ കണ്ടിട്ട് ക്രൂരൻ ആണെന്ന് തോന്നുന്നു. നളിനി പറഞ്ഞു. ഇല്ല. ഞാൻ കെട്ടുന്നെങ്കിൽ അയാളെ മാത്രമേ കെട്ടുന്നുള്ളൂ. ഇനി ആര് എന്ത് പറഞ്ഞാലും ശരി, ഞാൻ ഇനി വേറൊരുത്തന് മുൻപിൽ പോയി നിൽക്കില്ല. അതൊക്കെ നമുക്ക് ആലോചിക്കാം, നീ ഇപ്പോൾ പോയി എരുമയ്ക്ക് കുറച്ചു പുല്ലു ചെത്തി വയ്ക്ക്. വിഷയം മാറ്റാനായി ശ്രീധരൻ അവളോട് പറഞ്ഞു അവൾ പുല്ല് ചെത്താനായി പുഴയരികിലുള്ള സ്ഥലത്തേക്ക് പോയി. വലിയ വെള്ളച്ചാട്ടത്തിനു താഴെ കയമാണ് പുഴയോട് ചേർന്ന് കിടക്കുന്ന പതിനഞ്ചേക്കർ സ്ഥലം ശ്രീധരന്റേതാണ്. അവൾ പുല്ല് ചെത്തി കെട്ടിവച്ചു. പുല്ലു ചുമക്കാനും, എരുമകളെ നോക്കാനുമായി അച്ചായി ഒരു പണിക്കാരനെ നിർത്തിയിട്ടുണ്ട്, അയാൾ വന്നു പുല്ലുകെട്ട് എടുത്തുകൊണ്ട് പൊയ്ക്കോളും. അവൾ ആ കയത്തിലേക്ക് നോക്കി, മുകൾഭാഗത്ത് വെള്ളം കുത്തി ചാടുകയാണ്. ഭ്രാ ** ന്തിയായ ഒരു സ്ത്രീ മുടി അഴിച്ചിട്ടാടുന്നതുപോലെ അവൾക്ക് തോന്നി. അവിടെ വീണുപോയവരാരും തിരികെ ജീവനോടെ വന്നിട്ടില്ല. വില്പനച്ചരക്കെന്നവണ്ണം ഓരോ പുരുഷന്റെയും മുൻപിൽ പോയി നിൽക്കേണ്ടിവരുന്ന പെണ്ണിന്റെ വേദന മറ്റൊരാൾക്ക് മനസ്സിലാവില്ല. പെണ്ണിന്റെ ഇഷ്ടങ്ങൾക്ക്,ജീവിതത്തിന്, ഒക്കെ തീർപ്പ് കൽപ്പിക്കുന്നത് മറ്റാരൊക്കെയോയാണ് ഇനിയും നാളെ ഒരാൾ തന്നെ കാണാൻ വരുന്നുണ്ടെന്നാണ് അച്ചായി പറഞ്ഞത്. ഇനി ഒരുത്തന്റെ കൂടെ മുന്നിൽ പോയി നിൽക്കാൻ വയ്യ. ഈ ജീവിതം അങ്ങ് അവസാനിപ്പിക്കുന്നതാണ് നല്ലത്. ഇവിടെ വീണ് മ,** രിച്ച അവസാനത്തെ ആളാവട്ടെ താൻ അവൾ ആ നിലയില്ലാക്കയത്തിലേക്ക് എടുത്തുചാടി 🍀🍀🍀🍀🍀 തുടരും. രചന-സിന്ദാരോ (ബാക്കി വായിക്കാൻ ഒരു കമന്റ് ഇട്ട്, ഫോളോ ചെയ്താൽ മതി കേട്ടോ)
📔 കഥ - [s@orgou -01 @@ocoo [s@orgou -01 @@ocoo - ShareChat
#🕉 शिव भजन #🙏🏻आध्यात्मिकता😇 #🕉 ओम नमः शिवाय 🔱 #🔱हर हर महादेव #🔱बम बम भोले🙏
🕉 शिव भजन - ShareChat
00:43
#📔 കഥ അനുരാധ ഭാഗം-10 ഒരാശ്ലേഷണം കൊണ്ട് യാത്രാനുമതി വാങ്ങുമ്പോൾ അനുരാധയോട് നിർമ്മല ടീച്ചർ പറഞ്ഞു. "മടങ്ങിവരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം." അവൾ അതിന് മറുപടി നൽകിയില്ല. കല്യാണി ഈ സമയത്തു ഇവിടെയുണ്ടായിരുന്നെങ്കിലെന്ന് അവളാഗ്രഹിച്ചു. ശ്രീധറിന്റെ കാറിൽ ഗേറ്റ് കടന്നു പോകുമ്പോൾ അനുരാധ തിരിഞ്ഞു നോക്കി. സിറ്റൗട്ടിൽ ഒറ്റയ്ക്കായത് പോലെ നേര്യതിന്റെ തുമ്പുകൊണ്ട് കണ്ണ് തുടച്ചു നിൽക്കുന്ന നിർമ്മല ടീച്ചറിനെ കണ്ടു. പാവം. അവൾ മനസ്സിൽപറഞ്ഞു. ജെനിയും ശ്രീധറും വാതോരാതെ സംസാരിയ്ക്കുമ്പോഴും അനുരാധ നിശബ്ദയായിരുന്നു. സാർ എന്നെങ്കിലും ഞങ്ങളുടെ നാട്ടിലേക്കു വരണം. ടീച്ചറിനെയും മോളെയും കൂട്ടണം. . ജെനി പറഞ്ഞു യാത്രകൾ ഞങ്ങളങ്ങനെ അധികം പോകാറില്ല. മോളുടെയും ചേച്ചിയമ്മേടേം ആരോഗ്യസ്ഥിതി പരിഗണിച്ചാണ്. എന്നാലും നിങ്ങളുടെ നാട്ടിലേയ്ക്ക് വരണമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്. ഞങ്ങൾക്കവിടെ റിലേറ്റീവ്സ് ഒന്നുമില്ലെങ്കിലും നിങ്ങൾ രണ്ടാളും ഇപ്പോൾ ഞങ്ങളുടെ ഏറ്റവുമടുത്ത ബന്ധുക്കൾ പോലെയായി. അത് പറയുമ്പോൾ അയാൾ ഗ്ലാസ്സിലൂടെ അനുരാധയുടെ മുഖത്തേക്ക് നോക്കി. അനുരാധ എന്താ ഒന്നും മിണ്ടാത്തത്.? ഇന്നത്തോടെ ഇതൊക്ക മറന്നേക്കാമെന്നാണോ ചിന്തിക്കുന്നത്. ഇനി കണ്ടാൽ പോലും മുഖം കൊടുക്കണ്ടന്നാണോ..? ശ്രീധർ ചിരിച്ചു കൊണ്ട് ചോദിച്ചു. ഏയ്.. ഞാനെന്തിനാ.... സാർ അങ്ങനെ ചിന്തിക്കുന്നത്. ഞങ്ങളോട് കാട്ടിയ വിശ്വാസ്യത ഞങ്ങൾക്ക് തിരിച്ചും ഉണ്ട്. എന്ന് വന്നാലും ഒന്ന് വിളിച്ചിട്ട് വരണം പിന്നെ പറ്റുമെങ്കിൽ കല്യാണി മോളേ രണ്ടു ദിവസം എനിക്കൊപ്പം നിർത്തുകയും വേണം. അവൾ പറഞ്ഞു. അനുരാധ പൊതുവെ ഇങ്ങനെയാണോ? ഒരു മൗനഭാവം? അയാൾ ചോദിച്ചു. അത്രയ്ക്കങ്ങട് മൗനിയായിരുന്നില്ല. പിന്നെ സാഹചര്യമല്ലേ സാർ..? ജെനിയാണ് അത് പറഞ്ഞത്. സ്റ്റേഷൻ എത്തിയപ്പോൾ ജെനി ടിക്കറ്റ്കൗണ്ടറിലേയ്ക്ക് നടന്നു. നമുക്കങ്ങോട്ട് നിന്നാലോ. ടിക്കറ്റ് കൗണ്ടറിലെ ക്യു കണ്ടപ്പോൾ ശ്രീധർ ചോദിച്ചു. വരൂ... ശ്രീധറിനൊപ്പം നടക്കുമ്പോൾ അയാൾ ചോദിച്ചു. ചേച്ചിയമ്മ അനുരാധയോട് പറഞ്ഞ കാര്യങ്ങൾ ഓർത്ത് ഒട്ടും ടെൻഷനാവണ്ട കേട്ടോ. എന്നേം മോളേം അത്രയ്ക്ക് സ്നേഹിക്കുന്നത് കൊണ്ടാ... പാവം. അനുരാധ അയാൾ പറയുന്നത് കേട്ടുകൊണ്ട് ഒപ്പം നടന്നു. . തനിയ്ക്ക് താങ്ങാനാവാത്ത വിഷമങ്ങളാണ് ഉള്ളതെന്ന് എനിക്ക് നന്നായറിയാം അതിന്റെ കൂടെ ഞങ്ങളുടെ ദുഃഖം കൂടി ഏറ്റെടുക്കാനുള്ള കരുത്തില്ലെന്ന്. ഞാനും ഇന്നേവരെ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കാനോ എന്റെ സ്മിതയെ മറക്കാനോ ശ്രമിച്ചിട്ടില്ല. ചില നഷ്ടങ്ങൾ മറ്റൊന്നും കൊണ്ടും നമുക്ക് നികത്താനാകില്ല. പക്ഷേ ചിലതു നഷ്ടപ്പെടുത്താനും തോന്നില്ല. എന്റെ കല്യാണിമോൾക്ക് അനുരാധയോടുള്ള സ്നേഹം ഞാൻ കണ്ടറിഞ്ഞതാണ്. ചോദിക്കുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം. ചേച്ചിയമ്മ പറഞ്ഞ കാര്യം നന്നായി ആലോചിച്ചു ഒരു തീരുമാനം അറിയിക്കണം. ഒട്ടും ധൃതി വേണ്ട കേട്ടോ. ഞങ്ങളിൽ അനുരാധ തീർത്ത ഒരു പോസിറ്റീവ് വൈബ് ഉണ്ട്. അതെന്നും ഞങ്ങളുടെ സ്മരണയിലുണ്ടാവും. അനുരാധ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നാൽ അത് ഇരുട്ട് മുറിയിൽ ദീപം തെളിഞ്ഞപോലെയാണ്. അനുരാധയുടെ മിഴികളിൽ ഒരു സങ്കോചമുണ്ടായിരുന്നു. എന്താണ് ഇദ്ദേഹത്തോട് പറയുക. ഒരാളെ മനസ്സിലാക്കാൻ ഒരുപാടു നാളൊന്നും വേണ്ടല്ലോ. പാവമാണ്. വിശ്വസിയ്ക്കാൻ പറ്റുന്ന ആളാണ്‌. പക്ഷേ ഇവിടേയ്ക്കുള്ള തന്റെ വരവ് എന്തിനാണെന്ന് നന്നായി അറിയുന്നവർ, ഇത്ര നാളും തന്റെ ഏകാന്തജീവിതത്തിന്റെ കാരണമറിഞ്ഞവർ, തന്റെ ലക്ഷ്യമെന്താണെന്ന് മനസ്സിലാക്കിയവർ.. അതിനൊന്നും ഒരു പ്രാധാന്യവും നൽകാതെ അവരുടെ ജീവിതത്തിലേക്ക് തന്നെ ക്ഷണിയ്ക്കുകയാണ്. ഇതിനിടയിൽപ്പെട്ടു മൺ മറഞ്ഞു പോകാൻ പോകുന്നത് സോളമന്റെ ഓർമ്മകളാണ്. അനുരാധയ്ക്ക് വല്ലാതെ സ്‌ട്രെസ് അനുഭവപ്പെട്ടു. ജീവിതം വഴി മാറിപ്പോകുന്നത് പോലെ... ഒറ്റയ്ക്കായിപോയതിന്റെ വിഷമം നന്നായി അനുഭവിച്ചയാളാണ് ഞാൻ. അതുകൊണ്ട് തന്നെ അനുരാധയെമനസ്സിലാക്കാൻ എനിയ്ക്ക് നന്നായി കഴിയും. എന്തുണ്ടായാലും പറയാൻ മടിക്കേണ്ട. ആശ്വാസം പകരനായാലും സ്നേഹം പങ്കുവെയ്ക്കാനായാലും ദൂരം ഒരു പ്രതിസന്ധിയും സൃഷ്ടിക്കില്ല. വിളിക്കണം. സൗഹൃദമെങ്കിലും നമുക്കിടയിൽ വേണമെന്ന് ഞാൻ ആഗ്രഹിയ്ക്കുന്നുണ്ട്. അയാൾ പറഞ്ഞു മറുപടി ഒന്നും പറയാതെ ജെനിയോടൊപ്പം..അനുരാധ ട്രയിനിൽ കയറി. വണ്ടി എടുത്തപ്പോൾ ഒന്ന് നോക്കിയിട്ട് അവൾ മുഖം കുനിച്ചിരുന്നു. അകന്നകന്നു പോകുമ്പോൾ നെഞ്ചിലേയ്ക്ക് വല്ല്യ ഒരു ഭാരം എടുത്തു വെച്ചപോലെ അവൾ തളർന്നു. ജെനിയുടെ ചോദ്യങ്ങൾക്കൊന്നും തന്നെ അവൾ മറുപടി പറഞ്ഞില്ല. അകലേക്ക് ഓടി മറയുന്ന കാഴ്ചകളിൽ അവൾ തന്റെ മനസ്സ് ചേർത്തു വെച്ചു. 🌹🌹🌹🌹 ഒരുപാടു നാൾ ഒന്നിച്ചു ജീവിച്ചവർ പെട്ടന്ന് യാത്രപറഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന നികത്താനാവാത്ത ശൂന്യതയായിരുന്നു ശ്രീധറിന്റെ മനസ്സ് മുഴുവൻ. എന്തിനാണ് താനിങ്ങനെ അധികമായി ചിന്തിക്കുന്നത് എന്ത് കൊണ്ടാണ് ഇത്രയധികം ശൂന്യത മനസ്സിനെ ബാധിച്ചത് സ്മിത പോയപ്പോളുണ്ടായ നിരാശാബോധം അതേ ആഴത്തിലും അളവിലും വീണ്ടും തന്നെ പൊതിഞ്ഞിരിയ്ക്കുന്നു. ആർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരാത്മ വേദന താനിപ്പോൾ അനുഭവിയ്ക്കുന്നുണ്ടെന്നു അയാൾക്ക് തോന്നി. അനുരാധയുടെ ജീവിതത്തിൽ നടന്ന ആ ദുരൂഹത എന്താണെന്ന് കണ്ടെത്തണമെന്ന് ആയാൾ തീരുമാനിച്ചു. 🌹🌹🌹 വീട്ടിൽ തിരിച്ചെത്തിയപ്പോൾ ജെനി പറഞ്ഞു. ഇന്നെന്തായാലും നീ ഇവിടെ നിൽക്ക് .. നാളെപ്പോയാൽ മതി. സോറി ജെനീ.. ഞാൻ രണ്ടു ദിവസം കഴിഞ്ഞു നിന്നെക്കാണാൻ വരാം. ഇന്നെനിക്ക് അഗ്രഹാരത്തിലേയ്ക്ക് മടങ്ങണം. നാളെ തൊട്ട് സ്കൂളിൽ പോകണം ലീവ് ഒത്തിരിയൊന്നും എടുത്തിട്ടില്ല ഞാൻ. നിർബന്ധിച്ചാലും അവൾ നിൽക്കില്ലെന്ന് ജെനിയ്ക്കറിയാമായിരുന്നു. ഉം എങ്കിൽ ശരി. പിന്നെ സെലിൻ ചേച്ചി വിളിച്ചാൽ ഉറപ്പായും നീ പോകണം. അവർക്കൊപ്പം നിൽക്കുന്നതാ നിനക്ക് നല്ലതെന്നു തോന്നുന്നു അനുരാധ തലയാട്ടി. ചെന്നിട്ട് വിളിക്കണം കേട്ടോ..? ജെനി വീണ്ടും ഓർമിപ്പിച്ചു. ശരി. ഞാനിറങ്ങട്ടെ.. അനുരാധ യാത്ര പറഞ്ഞിറങ്ങി. 🌹🌹🌹🌹 പാട്ടിയമ്മയുടെ കൈയിൽ നിന്നും വീടിന്റെ താക്കോൽ വാങ്ങുമ്പോൾ അവർ ചോദിച്ചു. എവിടെയായിരുന്നു കുട്ടി നീ.? ഇപ്രാവശ്യവും അയാളെ അന്വേഷിച്ചു പോയതാണോ..? ഇതൊന്നും അത്ര നല്ലതല്ല. ഭർത്താവില്ലാതെ ജീവിക്കുമ്പോൾ അതിന്റെതായ ഒരു ചിട്ടവട്ടമൊക്കെ വേണം. ഇതൊന്നും പറഞ്ഞു തരാൻ ഇപ്പോ നിനക്ക് അച്ഛനുമമ്മയും ഇല്ലല്ലോ..? ഉണ്ടായിരുന്നപ്പോൾ നീ അവരെ അനുസരിച്ചിട്ടുമില്ല. പാട്ടിയമ്മയുടെ കുറ്റപ്പെടുത്തൽ അവൾക്ക് അസ്സഹനീയമായി തോന്നി. ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്ന ഒരു പെണ്ണ് എന്തെല്ലാം സാഹചര്യങ്ങൾ നേരിടണം. അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ എപ്പോഴുമവളെ വരിഞ്ഞു മുറുക്കും. ഞാൻ തെറ്റൊന്നും ചെയ്യില്ല പട്ടീമ്മേ.. അത് നിങ്ങൾക്കും അറിയാല്ലോ.? എനിയ്ക്കറിയാന്നു പറഞ്ഞിട്ട് എന്താ കാര്യം കുട്ടി... ആളുകളുടെ മനസ്സിൽ കേറിയിരുന്നു നമുക്ക് തിരുത്താൻ പറ്റുമോ.? നിനക്കൊരു വിവാഹലോചന നടത്തുന്നുണ്ട് ഇവിടെ അഗ്രഹരത്തിലെ പലരും. ഒറ്റക്കൊരു പെണ്ണിനെ ഇങ്ങനെ ഇറങ്ങിത്തിരിയ്ക്കാൻ അവർ സമ്മതിയ്ക്കില്ലാത്രേ.. നമ്മുടെ സമൂഹത്തിനു അതൊന്നും അങ്ങട് ദഹിയ്ക്കില്ല. നിനക്ക് വേണ്ടി ഞാനവരോട് കുറേ വാദിച്ചു. പക്ഷേ.. നീ വരുമ്പോൾ കാര്യമായിട്ട് സംസാരിയ്ക്കണമെന്നും പറഞ്ഞു ഒരു കമ്മിറ്റി കൂടീട്ടുണ്ട്. ഇനി എന്താച്ചാ.. നീ തന്നെ തീരുമാനിച്ചോ..? പാട്ടിയമ്മ പോകാൻ തുടങ്ങി. ചെന്നു വിളക്ക് കൊളുത്തി പ്രാർത്ഥിച്ചിട്ട് ഞാനിങ്ങു പോരാം. അവിടെയായാലും ഞാനുമൊറ്റയ്ക്കല്ലേ. ഇന്നിനി ഒന്നും വെയ്ക്കാനും വിളമ്പാനും നിൽക്കണ്ട. ഇത്തിരി കഞ്ഞീം മാങ്ങാപ്പുളീം ഞാൻ കൊണ്ടന്നു തരാം. പാട്ടീമ്മ പോയപ്പോൾ പുറത്തെ ഇരുളിലേയ്ക്ക് നോക്കി അനുരാധ തളർന്നിരുന്നു. തനിയ്ക്ക് ചുറ്റും അരുതുകളുടെ മതിൽ ഉയരുകയാണ്. ആരൊക്കെയോ തന്റെ സ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ പോവുകയാണ്. എവിടേയ്ക്കാണു താൻ പോകുക. ആരാണ് തന്നെ രക്ഷിയ്ക്കുക.. അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. ഒരു തണുത്ത കാറ്റ് പോലെ.. അപ്പോൾ ശ്രീധറിന്റെ വിളി വന്നു. അവൾ പെട്ടന്ന് ഫോണെടുത്തു കാതോടു ചേർത്തു. നിലയ്ക്കാത്ത എങ്ങലടി അവളിൽ നിന്നും ഉയർന്നുകൊണ്ടിരുന്നു. അനൂ.... ശ്രീധറിന്റെ പതിഞ്ഞ ശബ്ദം അവളുടെ കാതുകളിൽ എത്തി സ്നേഹത്തിന്റെ ഒരു തൂവൽ തന്നെ സ്പർശിച്ചപോലെ അനുരാധയ്ക്ക് അനുഭവപ്പെട്ടു. അവൾ വീണ്ടും ആ വിളിയ്ക്കായി കാതോർത്തു. (തുടരും ) രചന -സിന്ദാരോ
📔 കഥ - @@@@8@@@@ @005 =00 @@E@లి @@@@8@@@@ @005 =00 @@E@లి - ShareChat
#📔 കഥ കുളിര് പാർട്ട്‌-1 രാവിലെ കൊച്ചിനെയും കൊണ്ട് സ്കൂട്ടിയിൽ നഴ്സറിയിൽ ആക്കിയിട്ടു തിരികെ വരുന്ന വഴിക്ക് വൃന്ദ ഭർത്താവിന്റെ ചായക്കടയിൽ കയറി......... ഹ് നല്ല തിരക്കുണ്ട്.... ഭർത്താവ് പ്രസന്നൻ ഓടി നടന്നു കാര്യങ്ങൾ ചെയ്യുന്നു.... കൗണ്ടറിനു മുന്നിൽ രണ്ട് മൂന്ന് പേര് പൈസ കൊടുക്കാൻ നിൽക്കുന്നത് വാങ്ങാൻ പോലും പ്രസന്നന് സമയമില്ല...... ഡാ ഈ പൈസ വാങ്ങ് ഞാൻ പോട്ടെ... ഇതാ വരുന്നു മാമാ.... സാമ്പാർ വിളമ്പുന്നതിനിടയിൽ അയാൾ വിളിച്ചു പറഞ്ഞു.... അപ്പോഴാണ് വൃന്ദ കയറി ചെല്ലുന്നത്... ഡി ആ പൈസ വാങ്ങ്... പ്രസന്നൻ ഭാര്യയെ കണ്ട് ആശ്വാസത്തോടെ പറഞ്ഞു.... ഹും നല്ല തിരക്കുള്ള കടയാണ് പക്ഷേ ഒരു സ്റ്റാഫിനെ കൂടി വച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.... പക്ഷേ അറു പിശുക്കനാണ് പ്രസന്നൻ... അതല്ലേ വൃന്ദ പോലും ദിവസവും അവിടേക്ക് വരേണ്ടി വരുന്നത് അവൾ വരുന്നത് വൈകിട്ടത്തേക്ക് മാവ് അരക്കാൻ കാണും.... ഇവിടെ മിച്ചമുള്ള ചോറൊക്കെ എടുത്തു കൊണ്ട് പോവും അതോടൊപ്പം ഉഴുന്ന് കുതിർത്തതും അങ്ങനെ മില്ലിൽ കൊടുക്കേണ്ട അരപ്പൊക്കെ വീട്ടിൽ തന്നെ ചെയ്യണം...... അതിനു വണ്ടി കാശ് പോലും കളയാൻ പ്രസന്നൻ തയ്യാറല്ല... രാവിലെ എന്തായാലും കൊച്ചിനെ കൊണ്ടാക്കാൻ വൃന്ദ അത് വഴി വരും പോവുന്ന വഴിക്ക് അതെല്ലാം പ്രസന്നൻ ഒരു ബക്കറ്റിൽ ആക്കി വൃന്ദയുടെ സ്കൂട്ടിയുടെ മുന്നിൽ വച്ച് കൊടുക്കും വൈകിട്ട് കൊച്ചിനെ തിരികെ വിളിക്കാൻ വരുമ്പോൾ അരച്ച് കുഴമ്പാക്കി അതെല്ലാം തിരികെ അത് പോലെ കൊണ്ട് കൊടുക്കും... ഓട്ടോ കൂലിയും അരപ്പ് കാശും ലാഭം.... കടയിൽ പ്രസന്നൻ കൂടാതെ മൂന്ന് ജോലിക്കാർ ആണുള്ളത് പലതും ഉണ്ടാക്കുന്നത് പ്രസന്നൻ തന്നെ.... ഇടക്ക് ഒരു തമിഴൻ ചെക്കനെ കിട്ടി.... അവൻ നാട്ടിൽ എന്തോ കേസ് കാരണം ഓടി പോന്നതാണ്.... ആഹാരവും തുച്ഛമായ ശമ്പളവും കൊടുത്തു പ്രസന്നൻ അവനെ കൂടെ കൂട്ടി..... അതും ലാഭം.... വൃന്ദ പൈസ വാങ്ങി മേശയിൽ ഇട്ടു... ഏട്ടാ അരക്കേണ്ടത് എവിടെ? അയാൾ അവളെ നോക്കി... ടി നിക്ക്.... വൃന്ദ അക്ഷമയോടെ കൌണ്ടറിൽ ഇരുന്നു... അല്പം കഴിഞ്ഞ് പ്രസന്നൻ 2 ബക്കറ്റിൽ സാധനങ്ങൾ കൊണ്ട് വന്നു.... ഡീ ഒരു ബക്കറ്റിൽ കൂടി ഉണ്ട് കൊണ്ട് പോവാൻ പറ്റുമോ? അത് കണ്ട് വൃന്ദ അമ്പരന്നു... ഏട്ടാ.... എന്താ ഇത്.... ഒരു ബക്കറ്റിൽ കൊണ്ട് പോണ പാട് എനിക്കെ അറിയൂ.... മോളേ ഇന്ന് വൈകിട്ട് ഒരു കല്യാണ പാർട്ടിയുടെ ഓർഡർ ഉണ്ട് 300 വട... അതിനു?!!!ഇതൊക്കെ ആ മില്ലിൽ കൊട് ഏട്ടാ.... എനിക്കിതൊന്നും വച്ച് വണ്ടി ഓടിക്കാൻ പറ്റില്ല.... ഒടുവിൽ പ്രസന്നൻ ഒരു ഉപായം പറഞ്ഞു..... ഡി ആ മുത്തുവിനെ കൂടി കൊണ്ട് പോ അവൻ ബക്കറ്റും വച്ച് കൊണ്ട് ബാക്കിൽ ഇരിക്കും.... ഇതൊക്കെ അവിടെ വന്നിട്ട് അവൻ അരച്ചോളും നിനക്ക് പണിയും കുറയും.... ആറേഴ് കിലോമീറ്റർ ഓടിക്കണ്ടേ ഏട്ടാ.... ഡി ഓട്ടോക്ക് കൊടുത്തു വിട്ടാൽ അവന്മാര് പത്തു ഇരുന്നൂറ്‌ വാങ്ങും..... ഇതാവുമ്പോ അരച്ച് കഴിയുമ്പോൾ ഉച്ച കഴിയും അപ്പൊ നീ മോളേ വിളിക്കാൻ വരുമല്ലോ ആ സമയത്ത് മുത്തുവിനെ മാവുമായി തിരികെ കൊണ്ട് വാ ഒടുവിൽ വൃന്ദ അത് സമ്മതിച്ചു... കൈയിൽ രണ്ട് ബക്കറ്റുമായി മുത്തു വന്ന് വണ്ടിയിൽ കയറി.... അവർ വണ്ടി എടുത്തു ലാത്തി ലാത്തി പോണത് പോലും മൈൻഡ് ചെയ്യാതെ പ്രസന്നൻ കടയിലെ തിരക്കിലേക്ക് കയറി... ഹും ഇങ്ങനെയുമുണ്ടോ പിശുക്കൻ... വൃന്ദ ഉള്ളിൽ ചിന്തിച്ചു... എന്റെ അച്ഛനെ പറഞ്ഞാൽ മതി പ്രസന്നേട്ടന്റെ കടയും പണവുമൊക്കെ കണ്ട് കെട്ടിച്ചതാണ്... കൂടാതെ നല്ല നല്ല ആലോചനകൾ വേറെ വന്നപ്പോൾ ജാതകം യോനി പൊരുത്തം എന്നൊക്കെ പറഞ്ഞു എല്ലാം അലസിപ്പോയി... അങ്ങനെ വന്ന വിവാഹം ആയിരുന്നു... അല്പം തടിച്ചിട്ടാണെങ്കിലും വടിവൊത്ത പെൺ ശരീരമാണ് വൃന്ദക്ക്... മുപ്പത് വയസ്സാണ് പക്ഷേ പൊക്കവും മുന്നും പിന്നുമൊക്കെ നല്ല ഉരുണ്ടു കൊഴുത്തത് ആയതിനാൽ പക്വത തോന്നിക്കും.... നല്ല ലക്ഷണമൊത്ത നാടൻ വീട്ടമ്മയാണെന്നു ആർക്കും തോന്നും... പാരമ്പര്യമായി കിട്ടിയ പാൽ വെള്ള നിറം കാത്തു സൂക്ഷിക്കാൻ കല്യാണ ചെക്കനും വെളുപ്പ് തന്നെ ആയിരിക്കണമെന്ന് അച്ഛനാണ് വാശി പിടിച്ചത് പക്ഷേ അമ്മ അത് എതിർത്തു അല്പം നിറം കുറഞ്ഞാലും സാരമില്ലെന്ന നിലപാടിൽ ആയിരുന്നു അമ്മ.... പ്രസന്നൻ വെളുത്തിട്ട് തടിയുമുണ്ട്... യോനി പൊരുത്തം പത്തിൽ പത്തു ആണെങ്കിലും വൃന്ദ അത്ര സംതൃപ്ത അല്ല വലിയ വയറും ചെറു പഴം പോലത്തെ മാംസ ദണ്ടും വൃന്ദക്ക് അത്ര തൃപ്തി നൽകിയിരുന്നില്ല.... യോനി പൊരുത്തം പത്തിൽ പത്തു എല്ലാ പേരും കൊട്ടി ഘോഷിക്കുമ്പോൾ പ്രസന്നേട്ടൻ അഹങ്കാരത്തോടെ തല ഉയർത്തി നിൽക്കാറുണ്ട്... പക്ഷേ യാഥാർഥ്യം പ്രസന്നേട്ടന് പോലും അറിയില്ല... കിടപ്പറയിൽ വലിയ വയറും താങ്ങി പുറത്തു വച്ച് യോനിയുടെ തുമ്പത്തു ചെറു കോൽ വച്ച് രണ്ട് ഇളക്കു കഴിഞ്ഞാൽ എല്ലാം ആയെന്നു കരുതി കിടന്നുറങ്ങും.... ആ പത്തിൽ പത്തു പൊരുത്തം പറഞ്ഞ ആ ജ്യോൽസ്യനെ കൈയിൽ കിട്ടിയാൽ കൊല്ലാൻ തോന്നും അവൾക്ക്..... പക്ഷേ ഇപ്പൊ ഒരു തരം വിരസതയാണ് സെക്സിൽ... അങ്ങനെ പ്രതേകിച്ചു ഒന്നും തോന്നാറില്ല കൊച്ചിന്റെ കാര്യവും വീട്ടു ജോലികളും ആയി അങ്ങനെ പോവുന്നു... അവൾ ബാലൻസ് ഒരു വിധം ഒപ്പിച്ചു വണ്ടി ഓടിക്കുകയാണ്... തമിഴൻ ചെക്കൻ ഒരു വിധം ബാലൻസ് ചെയ്ത് ഇരിക്കുകയാണ്... പക്ഷേ മെയിൻ റോഡ് കഴിഞ്ഞു പൊട്ടി പൊളിഞ്ഞ റോഡിൽ കയറിയതും അകന്നിരുന്ന ചെക്കൻ തെന്നി തന്റെ ബാക്കിൽ എത്തിയത് വൃന്ദ അറിഞ്ഞു.... അവൾക്ക് ഒന്നും പറയാനും പറ്റില്ല കാരണം അവന്റെ കുഴപ്പം അല്ല... താൻ ഓടിക്കുന്ന രീതിയും അങ്ങനെയാണ്... അവൻ ബാക്കിലോട്ട് മാറി ഇരിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ അല്പം കഴിയും മുൻപ് തന്റെ ചന്തിയിൽ വന്ന് മുട്ടും... അവൻ ബാക്കിലോട്ട് വീണ്ടും നീങ്ങാൻ ശ്രമിക്കുമ്പോൾ വണ്ടി ഉലാത്തി ബാലൻസ് തെറ്റുമെന്ന് തോന്നിയപ്പോൾ വൃന്ദ അവനെ തടഞ്ഞു... ഡാ മിണ്ടാതിരിക്ക് വണ്ടി ലാത്തുന്നു.... അവൻ പിന്നെ ബാക്കിലോട്ട് പോയില്ല... പക്ഷേ വൃന്ദക്ക് തന്റെ പുറകിൽ തട്ടി ഉയർന്നു നിൽക്കുന്ന അവന്റെ കൊടിമരം വ്യക്തമായി അറിയാൻ കഴിഞ്ഞു... അവൾ ഒന്നും മിണ്ടിയില്ല... കൊച്ച് ചെക്കനാണ്... പത്തിരുപതു വയസ്സ് പ്രായമേ ഉണ്ടാവൂ... അവനെ കുറ്റം പറയാൻ പറ്റില്ല... എതിർ ലിംഗത്തിൽ പെട്ട തന്റെ മുഴുത്ത നിതംബം അവന്റെ കോലിൽ ഉരസിയാൽ പിന്നെ അവനു പൊങ്ങില്ലേ... പക്ഷെ അതിന്റെ കരുത്തും വലുപ്പവും അവൾ സ്പർശനം കൊണ്ട് മനസ്സിൽ കണക്ക് കൂട്ടി നോക്കി... അത് ഊഹിച്ച അവൾക്ക് എന്തോ പോലെ തോന്നി... ചെക്കൻ ഹാഫ് പാന്റ് ആണ് ഇട്ടിരിക്കുന്നത് പക്ഷേ സാധനം നീണ്ടു സ്റ്റെഡി ആയിട്ടുണ്ട് അതിനർത്ഥം ഷഡ്ഢി ഇട്ടിട്ടില്ല... സംശയം തീർക്കാൻ അവൾ അല്പം പൊങ്ങി.... എന്നിട്ട് പഴയത് പോലെ ഇരുന്നു... അവൾ പൊങ്ങി ഇരുന്നത് അവന്റെ മാംസ ദണ്ഡിനു മുകളിൽ ആയിരുന്നു... അവൾ അത്ഭുതത്തോടെ അത് തിരിച്ചറിഞ്ഞു... ഇപ്പോൾ സീറ്റിനും തന്റെ കൊഴുത്ത നിതംബത്തിനും ഇടയിൽ നല്ല മുഴുത്ത മനിഞ്ഞിൽ മീൻ പോലത്തെ അവന്റെ നീണ്ടു കൊഴുത്ത ലിംഗം ഉണ്ട്... താനതിൽ ഇരുന്നതും അവൻ വെപ്രാളപ്പെടുന്നത് വൃന്ദ മിററിലൂടെ കണ്ടു .. വൃന്ദ അത് അറിയാത്ത ഭാവത്തിൽ അല്പം നിതംബം ലൂസ് ആക്കി നടുവിലെ വിടവിൽ അവന്റെ സാധനം വരുന്ന രീതിക്ക് ഇരുന്നു.. ഇപ്പോൾ ബാക്കിലെ ചാലുകൾക്കിടയിൽ അവന്റെ കാരിരുമ്പിന്റ കരുത്തുള്ള ലിംഗം അമർന്നിരിക്കുകയാണ്.. വൃന്ദയുടെ തുടയിടുക്കിൽ ഗുഹ്യ ഭാഗം അവന്റെ ലിംഗതിനു പുറത്തു അമർന്നു ഇരിക്കുകയാണ്... രണ്ട് പേരുടെയും നേർത്ത വസ്ത്രങ്ങളുടെ തട ഇല്ലായിരുന്നെങ്കിൽ അത് തമ്മിൽ ഒട്ടി ചേരുമായിരുന്നു താനും... വൃന്ദ ഒന്നുമറിയാത്ത മട്ടിൽ വാഹനത്തിന്റെ കുലുക്കത്തിൽ നിതംബം അമർത്തുകയും ലൂസ് ആക്കുകയും ചെയ്തപ്പോൾ അവൻ വല്ലാത്ത ഭാവത്തിൽ കൈയിലിരുന്ന ബക്കറ്റിൽ അമർത്തി പിടിക്കുന്നത് വൃന്ദ കണ്ടു.... (തുടരും ) രചന -സിന്ദാരോ
📔 കഥ - Djelo | = II[35OS Djelo | = II[35OS - ShareChat
#📔 കഥ സൈനുവിന്റെ കല്യാണം ഭാഗം-3 അങ്ങിനെ കല്യാണ ദിവസത്തിൻ്റെ അവ സാന ചടങ്ങുകളിലേക്ക് കടക്കുകയായി പുതിയാപ്ല വന്നു. നിക്കാഹ് നേരത്തെ കഴിഞ്ഞത് കൊണ്ട് എല്ലാവരും ഫുഡ് എല്ലാം കഴിച്ചു പുതിയ പെണ്ണിനേയും കൂട്ടി അവർ പോകാനുള്ള തയ്യാറെടുപ്പി ലായിരുന്നു... പെണ്ണിനെ അനുഗമിച്ചു ഞങ്ങൾ കുറച്ചുപേർ ഇവിടെ നിന്നും വരൻ്റെ വീട്ടിലേക്കു പോകാൻ ഒരുങ്ങി.. ഞാനും ഉമ്മയും ഞങ്ങളുടെ കാറിൽ പോകുവാനായി ഒരുങ്ങി... അല്ല സൈനു നമ്മൾ രണ്ടാളും അല്ല യുള്ളു വണ്ടിയിൽ ആണെങ്കിൽ ഇഷ്ട‌ം പോലെ സ്ഥലമുണ്ടല്ലോ ആരെങ്കിലും വരുന്നുണ്ടോ ആവോ എന്നു പറഞ്ഞോണ്ട് ഉമ്മ വണ്ടിയിൽ നിന്നും ഇറങ്ങി.. ഇനി ആരെയാണാവോ ഉമ്മ വലിച്ചു കൊണ്ട് വരുന്നത് എന്നാലോചിച്ചു ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു... സലീന ഇത്ത യാണെങ്കിൽ നന്നായിരുന്നു എന്നു എൻ്റെ മനസ്സ് കൊതിച്ചു.. ഇല്ല കുറച്ചു കഴിഞ്ഞപ്പോയെക്കും കാറിൻ്റെ മുന്നിലെ ഡോർ തുറന്നു ഉമ്മ കയറി ബാക്കിലെ ഡോർ തുറക്കുന്ന ശബ്ദ‌ം കേട്ട് ആകാംഷയോടെ ഞാൻ പിറകിലോട്ട് നോക്കി.. ആദ്യം ഒരു വയസ്സായ ഉമ്മുമ്മ കയറി. ഇവർക്ക് വേറെ പണിയൊന്നുമില്ലേ ഈ വയസ്സൻ കാലത്ത് ഇതെന്തിൻ്റെ സൂക്കേടാ എന്നു മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ത്തിരിഞ്ഞിരുന്നു... കുറച്ചു കഴിഞ്ഞു അങ്കിലേ എന്നുള്ള വിളി ക്കാതിൽ മുയങ്ങി കേട്ടു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോ അതെ അവര് തന്നെ... എന്റെ കാമ സങ്കല്പത്തെ തൊട്ടുണർത്തി യ സലീന എന്ന സുന്ദരിയും മകളും പിന്നെ അവരുടെ ഉമ്മയും ( ഷിബിലിക്കാ ൻ്റെ ഉമ്മ ). എനിക്ക് എന്തോ പറഞ്ഞറിയിക്കാൻ ആരെങ്കിലും കാണും.. വേഗം കണ്ണ് തുടക്ക്.. എന്നു പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ എൻ്റെ സലീന ഇത്തയുടെ കൈകളിൽ മെല്ലെ പിടിച്ചു. എനികെന്തൊക്കെയോ ഒരു ഫീലിംഗ് അനുഭവപ്പെട്ടു.. ഇതുവരെ ഇല്ലാത്ത ഒരു സന്തോഷം എന്റെ മനസ്സിലേക്ക് ഇരച്ചു കയറി.. ആദ്യമായി ഞാനെൻ്റെ സുന്ദരിയെ എൻ്റെ സൗന്ദര്യത്തെ കൈകൊണ്ടു സ്പ‌ർശിച്ചു. എന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. വീണ്ടും ഞാൻ ഇത്തയോട് പറഞ്ഞു. ഇത്ത ആരെങ്കിലും കാണും ഇത്ത എന്നെ ഒന്ന് നോക്കികൊണ്ട് വേഗം കണ്ണ് തുടച്ചു. മോളെയും പിടിച്ചു എന്റരികിൽ നിന്നു അപ്പോഴും എൻ്റെ കൈകൾ ഇത്തയുടെ കൈകളുമായി കൂടിച്ചേർന്നു കിടക്കുകയായിരുന്നു എനിക്കാണെങ്കിൽ അടിയിൽ കനം വെച്ചു തുടങ്ങി.. എൻ്റെ കുട്ടൻ ഉയർന്നു തുടങ്ങി. ആരും ആഗ്രഹി ക്കുന്ന ഒരു പെണ്ണ് വന്നു നമ്മളോട് ഇങ്ങി നെയൊക്കെ പറയുമ്പോൾ പിന്നെ കുഴ ഞ് കിടക്കുന്നവൻ്റെ ലഗാനാണെങ്കിലും ഒന്ന് തല ഉയർത്തി നോക്കും.... ഞാൻ ഒരുപാട് പണിപ്പെട്ടു എൻ്റെ ലഗാനെയും മനസ്സിനെയും ഒന്ന് തണുപ്പിക്കാൻ.. ഇത്ത മോളിവിടെ ഇരുന്നോട്ടെ നിങ്ങൾ പോയി കഴിച്ചേച്ചും വരു എന്ന് പറഞ്ഞു ഞാൻ ഇത്തയെ കഴിക്കാനായി പറഞ്ഞയച്ചു... മനസ്സില്ല മനസ്സോടെ ആണെങ്കിലും ഞാൻ ഇത്തയെ പറഞ്ഞയച്ചു.. ഇത്തയെ അനുഭവിക്കാൻ ഇനിയും സമയമുണ്ട് ആർക്കും അത്ര പെട്ടെന്ന് കൊത്തിപറി ക്കാൻ കഴിയുന്ന മാമ്പഴം അല്ല ഇത്..എന്നെനിക്കറിയമായിരുന്നു... ആരെങ്കിലും കണ്ടാൽ തീർന്നു എന്ന ഒരു ഉൾവിളി എൻ്റെ മനസ്സിൽ ഉണ്ടായി.. അതുകൊണ്ട് തന്നെയാണ് എൻ്റെ അടുക്കൽ നിന്നും മാറി പോകുന്നത് ഇ ഷ്ടമല്ലാതിരുന്നിട്ടും ഞാൻ പോകാൻ പറഞ്ഞത്.. അവിടുത്തെ പ്രോഗ്രാമെല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു വണ്ടിയിൽ വന്നു കയറി. മോൾ എന്നോട് എന്തൊക്കെയാ പറഞ്ഞോണ്ടിരുന്നു. അതെല്ലാം ആസ്വാധിച്ചും രസിച്ചും എന്റെ ഉമ്മ അവളെ കൊഞ്ചിച്ചോണ്ടിരുന്നു.. ഞാനോ എന്ത് പറയണം എന്നറിയാതെ കുഴഞ് പോയി.. മിററിൽ ഇത്തയുടെ മുഖം തെളിയുന്നുണ്ട്. കരഞ്ഞു കലങ്ങിയ കണ്ണുകൾ എനിക്ക് ആ മിറരിലൂടെ കാണാൻ സാധിച്ചു... എനിക്കപ്പോൾ സലീന ഇത്തയോട് കാപട്യം നിറഞ്ഞ കാമം എന്ന വികാരത്തെക്കാളുപരി അവരോടു യഥാർത്ഥ സ്നേഹം ആയിരുന്നു അനുഭവപ്പെട്ടത്.... അവരെ എന്നെന്നേക്കുമായി സ്വന്തമാക്കാനുള്ള ആഗ്രഹം എന്നിലെ യഥാർത്യമായി തോന്നി.. കാമം എന്നത് മനുഷ്യൻ്റെ സുഖത്തിനു വേണ്ടി മാത്രമുള്ളതാണ് മനസ്സിൽ നിന്നും ഉയർന്നു വരുന്ന സ്നേഹം എന്നത് നമ്മുടെ എല്ലാം ജീവ വായു പോലെ പരിശുദ്ധമാണ് എന്നു തോന്നി തുടങ്ങിയ നിമിഷങ്ങൾ... ഞാൻ തെറ്റിലേക്കാണ് സഞ്ചരിക്കുന്നത് എന്നു എനിക്ക് നല്ലവണ്ണം അറിയാം എന്നിരുന്നാലും നമ്മുടെ ഒക്കെ ജീവിതത്തിനു അർത്ഥം ഉണ്ടാകുന്നത് എന്ത് കിട്ടിയാലാണോ അതെനിക്കും കിട്ടിയേ തീരു എന്ന ഒരു വാശി എന്നെ ഒരുപാട് മാറ്റി.. ഇത്രയും കാലം ഒന്നും അനുഭവിക്കാൻ പറ്റാത്തതിൻ്റെ വിഷമം ഇനി ഇത്തായെന്ന എന്റെ ഈ സൗന്ദര്യം തുളുമ്പുന്ന സലീനയുടെ തുടകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച ആ വെളുത്തു തുടുത്ത കുഞ്ഞു സലീനയുടെ ഉള്ളിൽ നിന്നും മാറ്റിയെടുക്കണം... അതിനു മാത്രമായി ഞാൻ എന്നെ ഒരുക്കിയെടുക്കേണ്ടതുണ്ട്... കാറിനുള്ളിലെ തണുപ്പുംകൊണ്ട് മരവിച്ചു ഇരിക്കുന്ന എനിക്ക് ഇത്തയുടെ ആ മു ഖം കാണുവാനുള്ള ത്രാണി ഉണ്ടായിരു ന്നില്ല.. ഓരോ പ്രാവിശ്യം ഞാൻ മിറരിലൂടെ നോക്കുമ്പോഴും എനിക്കെന്തോ എന്നെ തന്നെ നഷ്ടപ്പെട്ടുപോകുന്ന പോലെ എൻ്റെ ഉള്ളിൻ്റെയുള്ളിൽ അനുഭവപ്പെട്ടു തുടങ്ങി... മോളുടെ ഓരോ പ്രവർത്തിയുമായിരുന്നു എന്നെ അതിൽ നിന്നും മുക്തനാക്കി കൊണ്ടിരുന്നത്. അവളുടെ കൊഞ്ചി കുഴ ഞ്ഞുള്ള സംസാരവും ഓരോ പ്രവർത്തി യും എന്നെക്കാളുപരി എൻ്റെ ഉമ്മയെ ആയിരുന്നു രസിപ്പിച്ചിരുന്നത്... അതിൽ ലയിച്ചെന്നോണം പതുക്കെ ഇ ത്തയും മാറി.. ഇത്തയുടെ കാണാൻ അഴകുള്ള ചുണ്ടു കളിൽ വിരിയുന്ന ചിരിയും എല്ലാം പതു ക്കെ പതുക്കെ വന്നു തുടങ്ങി ഇത്ത പഴയ നിലയിലേക്ക് തിരിച്ചുവന്നു.. കുറെ ദൂരം സഞ്ചരിക്കാനുണ്ടായിരുന്നി ട്ടും വേഗം എത്തിച്ചേരുന്നപോലെ ഒരു ഫീ ലിംഗ്.. അനുഭവപ്പെട്ടുതുടങ്ങി. ഇത്തയുടെ ചിരിയും ചുണ്ടുകളിലെ കൊഞ്ചലും ഇനി അധിക ദൂരം കാണാൻ കഴിയില്ല എന്നാലോചിച്ചു കൊണ്ട് ഞാൻ ഡ്രൈവിംഗ് തുടർന്നു.... അങ്ങിനെ ഞങ്ങൾ എവിടെ നിന്നു തിരിച്ചുവോ അവിടെ എത്തിച്ചേർന്നിരിക്കുന്നു വണ്ടി നിറുത്തി ഞാൻ മോളെ കളിപ്പിക്കുന്നപോലെ തിരിഞ്ഞുകൊണ്ട് ഇത്തയുടെ കണ്ണുകളിലേക്ക് നോക്കി എന്തോ ഒരു നിരാശ ഇത്തയുടെ കണ്ണുക ളിൽ എനിക്ക് കാണാൻ കഴിഞ്ഞു... അതിനെക്കളേറെ നിരാശ ഭാവത്തോടെ ഞാൻ ഇത്തയെ നോക്കി നിന്നു... ഇനിയിങ്ങിനെ ഒന്നും കാണാൻ കഴിയില്ല ല്ലോ എന്നുള്ള നിരാശയായിരുന്നു എനി ക്ക്. അങ്കിലെ വീടെത്തി എന്നു പറഞ്ഞു മോ ൾ വിളിച്ചപ്പോഴാണ് ഞാനും ഇത്തയും കണ്ണുകൾ മാറ്റിയത്... നോക്കുമ്പോൾ ഞാനും മോളും ഇത്തയും മാത്രമേ വണ്ടിയിലൊള്ളൂ. ഉമ്മയും മറ്റുള്ള വരും ഇറങ്ങി കഴിഞ്ഞിരിക്കുന്നു.. നല്ലഭാഗ്യത്തിന്നു ഇറങ്ങിയടനെ ഉമ്മയെ ആരോ വിളിച്ചതിനാൽ രക്ഷപെട്ടു.. ഇത്തയുടെ വിരിഞ്ഞ കുണ്ടിയും കാണിച്ചുള്ള ഇറക്കം എനിക്കൊരു പുതിയ അ നുഭൂതിയാണ് നൽകിയത്... ഇറങ്ങിയതിന്നു ശേഷം ഞാനൊന്നുകൂടെ ബാക്കിലോട്ട് നോക്കി എന്തെങ്കിലും മറ ന്നു വെച്ചിട്ടുണ്ടോ എന്നറിയാൻ... ഞാൻ വിചാരിച്ചപോലെ തന്നെ മോളുടെ എന്തൊക്കെയോ വണ്ടിയിൽ കിടപ്പുണ്ട് പിന്നെ ഇത്തയുടെ മൊബൈൽ ഫോ ണും... എന്നെ നോക്കാനുള്ള വിഷമം കൊണ്ടാണോ എന്തോ ഇത്ത തിരിഞ്ഞു നോക്കാതെ നടന്നു തുടങ്ങിയിരുന്നു.. ഞാൻ കാർ ഒന്നോതുക്കി നിർത്തിയിട്ടു ഇറങ്ങി ബാക്കിലേക്ക് പോയി ഇത്തയുടെ ഫോൺ എടുത്തു കയ്യിൽ പിടിച്ചു കൊ ണ്ട് വണ്ടി ലോക്കാക്കി ഞാൻ ഇത്തയെ ലക്ഷ്യമാക്കി നടന്നു.... പന്തലിലേക്ക് കയറിയ ഇത്ത വേഗത്തിൽ വീടിൻ്റെ അകത്തോട്ടു കയറുന്നതു കണ്ടു ഞാൻ പിറകെ പോയെങ്കിലും ബന്ധുക്ക ളെ കൊണ്ട് നിറഞ്ഞ വീടിൻ്റെ ഉള്ളിൽ അവരുടെ കൂടെ ഇത്തയെ കിട്ടിയിട്ട് കാര്യ മില്ല എന്നു തോന്നിയത് കൊണ്ട് ഞാൻ ക്ഷമിച്ചു നിന്നു.. എന്റെ നല്ലഭാഗ്യത്തിന്നു ഇത്ത മുകളിലോ ട്ടു പോകുന്നത് കാണാൻ പറ്റി.. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നൊ ന്ന് വീക്ഷിച്ച ശേഷം ഞാനും പതുക്കെ മേലോട്ട് കയറിപ്പോയി.. ഇത്ത മേലെ ഒരു റൂമിലേക്ക് വേഗത്തിൽ കയറി.. ഇതെല്ലാം കണ്ടുകൊണ്ടു ഞാനും ആ റൂം ലക്ഷ്യമാക്കി നടന്നു.... ഡോർ ക്ലോസ് ചെയ്‌തത്‌ കൊണ്ട് തുറക്കുന്നത് വരെ വെയ്‌റ്റ് ചെയ്യാൻ തീരുമാനിച്ചു ഞാൻ പുറത്തു കാത്തു നിന്നു... അതിനും ഒരു രസമുണ്ടല്ലേ അല്ലേ... കുറച്ചു കഴിഞ്ഞു ഇത്ത ഡോർ തുറന്നു പുറത്തു വന്നു.. എന്നെക്കണ്ടതും അല്ല നീയെന്താ ഇവിടെ എന്നു ചോദിച്ചു.. ഒന്നുമില്ല വെറുതെ.. ഞാനൊന്ന് മൂത്രമൊഴിക്കാൻ വന്നതാടാ എന്നു പറഞ്ഞു ഇത്ത എന്തോ പറയാനാ യി വന്നതും.. മൂത്രമൊഴിക്കാൻ തന്നെ അല്ലെ വന്നത്. എന്നു ഞാൻ ചോദിച്ചു.. അല്ലാണ്ട് ബാത്റൂമിൽ പിന്നെ എന്തിനു വന്നതാന്ന മോന്റെ വിചാരം.. ഹോ നീ അങ്ങിനെ ചിന്തിച്ചോ എന്നു ഇത്ത എന്തോ ഓർത്തെടുത്തു പറയുന്ന പോലെ പറഞ്ഞു.. എങ്ങിനെ ചിന്തിച്ചോന്നു.. ഞാനൊന്നും ചിന്തിച്ചില്ല പിന്നെ എന്തിനാണാവോ ഇങ്ങോട്ടേക്കു വന്നത് ഈ മാന്യൻ. എനിക്കും മൂത്രമൊഴിക്കാൻ മുട്ടുന്നപോ ലെ ഒരു ശങ്ക... എന്നാൽ പോയി ഒഴിച്ചേച്ചും വാടാ. അല്ല ഇനി നിനക്ക് മൂത്രമൊഴിക്കാൻ ത ന്നെയാണോ ശങ്കു അതോ വേറെ വല്ല ഗൂഡ ലക്ഷ്യവും ഉണ്ടോടാ... ഏയ് നമുക്കൊക്കെ എന്തോന്നിനു ശങ്ക വരാനാ ഇത്ത.. അല്ല നിന്റെ കയ്യിലിരിപ്പ് അതാണല്ലോ.. അതുകൊണ്ട് പറഞ്ഞതാണേ... എന്റെ കയ്യിൽ ഇരുപ്പ് അവിടെ ഇരിക്കട്ടെ എൻ്റെ കയ്യിൽ വേറെയൊരു സാധനം കൊണ്ടാണ് ഞാൻ വന്നിട്ടുള്ളത്. എന്നു പറഞ്ഞു ഞാൻ മൊബൈലിന്റെ ഒരറ്റം ഇത്തയെ കാണിച്ചു കൊണ്ട് റൂമിലേക്ക് ഓടി കയറി.. എന്റെ മൊബൈലല്ലേ എന്നു പറഞ്ഞോണ്ട് ഇത്ത റൂമിലേക്ക് എൻ്റെ പിറകെ കയറി.. ഞാൻ ഓടി റൂമിൻ്റെ അങ്ങേ അറ്റത്തു പോയി നിന്നു കൊണ്ട് വീണ്ടും മൊബൈൽ പൊന്തിച്ചു കാണിച്ചു.. പാവം എന്റെ മനസ്സിലിലിരിപ്പ് മനസ്സിലാ കാതെ ഇത്ത എൻ്റെ പിറകെ റൂമിന്റെ അങ്ങേ അറ്റത്തേക്ക് ഓടി വന്നതും ഞാനോടി വാതിലിൻ്റെ അടുത്തേക്ക് നീങ്ങി... എടാ നീ ബാത്റൂമിലേക്ക് വന്നതല്ലേ പോയി ഒഴിക്കെടാ എന്നു പറഞ്ഞോണ്ട് ഇത്തയും നിന്നു.. ആരാ പറഞ്ഞെ ഞാൻ ബാത്റൂമിലേക്ക് വന്നതായിരുന്നു എന്നു... ഞാനെന്റെ ഇത്തയെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ വേണ്ടിയല്ലേ ഈ വരവ് വന്നത് എന്നു പറഞ്ഞോണ്ട് ഞാൻ ഡോർ അടച്ചു കുറ്റിയിട്ടു.. സൈനു എടാ സൈനു വാതിൽ തുറക്ക് എന്നു പറഞ്ഞോണ്ട് ഇത്ത വാതിലിന്റെ അടുത്തേക്ക് വന്നു.. അപ്പോഴും ഞാൻ വാതിലും ചാരി അങ്ങിനെ നില്‌കുകയായിരുന്നു.. ഞാൻ ഇത്തയെ കാണാൻ വന്നതാ. അതെന്തിനാണാവോ... ഒന്നുമില്ല വെറുതെ.. ഞാനൊന്ന് മൂത്രമൊഴിക്കാൻ വന്നതാടാ എന്നു പറഞ്ഞു ഇത്ത എന്തോ പറയാനാ യി വന്നതും.. മൂത്രമൊഴിക്കാൻ തന്നെ അല്ലെ വന്നത്. എന്നു ഞാൻ ചോദിച്ചു.. അല്ലാണ്ട് ബാത്റൂമിൽ പിന്നെ എന്തിനു വന്നതാന്ന മോന്റെ വിചാരം.. ഹോ നീ അങ്ങിനെ ചിന്തിച്ചോ എന്നു ഇത്ത എന്തോ ഓർത്തെടുത്തു പറയുന്ന പോലെ പറഞ്ഞു.. എങ്ങിനെ ചിന്തിച്ചോന്നു.. ഞാനൊന്നും ചിന്തിച്ചില്ല പിന്നെ എന്തിനാണാവോ ഇങ്ങോട്ടേക്കു വന്നത് ഈ മാന്യൻ. എനിക്കും മൂത്രമൊഴിക്കാൻ മുട്ടുന്നപോ ലെ ഒരു ശങ്ക... എന്നാൽ പോയി ഒഴിച്ചേച്ചും വാടാ. അല്ല ഇനി നിനക്ക് മൂത്രമൊഴിക്കാൻ ത ന്നെയാണോ ശങ്കു അതോ വേറെ വല്ല ഗൂഡ ലക്ഷ്യവും ഉണ്ടോടാ... ഏയ് നമുക്കൊക്കെ എന്തോന്നിനു ശങ്ക വരാനാ ഇത്ത.. അല്ല നിന്റെ കയ്യിലിരിപ്പ് അതാണല്ലോ.. അതുകൊണ്ട് പറഞ്ഞതാണേ... എന്റെ കയ്യിൽ ഇരുപ്പ് അവിടെ ഇരിക്കട്ടെ എൻ്റെ കയ്യിൽ വേറെയൊരു സാധനം കൊണ്ടാണ് ഞാൻ വന്നിട്ടുള്ളത്. എന്നു പറഞ്ഞു ഞാൻ മൊബൈലിന്റെ ഒരറ്റം ഇത്തയെ കാണിച്ചു കൊണ്ട് റൂമിലേക്ക് ഓടി കയറി.. എന്റെ മൊബൈലല്ലേ എന്നു പറഞ്ഞോണ്ട് ഇത്ത റൂമിലേക്ക് എൻ്റെ പിറകെ കയറി.. ഞാൻ ഓടി റൂമിൻ്റെ അങ്ങേ അറ്റത്തു പോയി നിന്നു കൊണ്ട് വീണ്ടും മൊബൈൽ പൊന്തിച്ചു കാണിച്ചു.. പാവം എന്റെ മനസ്സിലിലിരിപ്പ് മനസ്സിലാ കാതെ ഇത്ത എൻ്റെ പിറകെ റൂമിന്റെ അങ്ങേ അറ്റത്തേക്ക് ഓടി വന്നതും ഞാനോടി വാതിലിൻ്റെ അടുത്തേക്ക് നീങ്ങി... എടാ നീ ബാത്റൂമിലേക്ക് വന്നതല്ലേ പോയി ഒഴിക്കെടാ എന്നു പറഞ്ഞോണ്ട് ഇത്തയും നിന്നു.. ആരാ പറഞ്ഞെ ഞാൻ ബാത്റൂമിലേക്ക് വന്നതായിരുന്നു എന്നു... ഞാനെന്റെ ഇത്തയെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ വേണ്ടിയല്ലേ ഈ വരവ് വന്നത് എന്നു പറഞ്ഞോണ്ട് ഞാൻ ഡോർ അടച്ചു കുറ്റിയിട്ടു.. സൈനു എടാ സൈനു വാതിൽ തുറക്ക് എന്നു പറഞ്ഞോണ്ട് ഇത്ത വാതിലിന്റെ അടുത്തേക്ക് വന്നു.. അപ്പോഴും ഞാൻ വാതിലും ചാരി അങ്ങിനെ നില്‌കുകയായിരുന്നു.. എടാ ആരെങ്കിലും വരും സൈനു നിൻ്റെ കളി എന്നു പറഞ്ഞോണ്ട് ഇത്ത വാതിലിന്റെ ലോക്ക് പിടിക്കാനായി ശ്രമിച്ചു.. ഈ ഒരവസരം ഇനി ഇവിടുന്നു കിട്ടില്ല എന്നു എൻ്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞു തുടങ്ങി.. വേഗം എന്തേലും ചെയ്‌ത്‌ തുടങ്ങിക്കോ സൈനു എന്നു വീണ്ടും വീണ്ടും എന്റെ മനസ്സിനോടും ബുദ്ധിയോടും ആരോ ഉച്ചരിക്കുന്നപോലെ. ലോക്കിൽ കൈവെച്ചതും ഞാൻ ഇത്തയെ പിറകിൽ നിന്നും കെട്ടിപിടിച്ചു. ഇത്ത കുതറി മാറാൻ ശ്രമിച്ചു.. നേരം കിട്ടുമ്പോയെല്ലാം ഫുട്‌ബോളും ബാക്കിയുള്ള നേരം ജിമ്മിലും ഒക്കെ ആ യി നടക്കുന്ന എന്റെ കരവലയത്തിൽ നി ന്നും ഉണ്ടോ ഇത്താക്ക് ഒഴിയാൻ കഴിയു ന്നു... ഞാൻ ഇത്തയെ പിടിച്ചു തിരിച്ചു നിറുത്തി.. എടാ സൈനു പ്ലീസ് ആരെങ്കിലും വരും. ഒന്നു എന്നെ വിടെടാ എന്നു പതുക്കെയാണെങ്കിലും ഞാൻ കേള്കുമാർ ഉച്ചത്തിൽ ഇത്ത പറഞ്ഞോണ്ടിരുന്നു.... പേടിക്കേണ്ട ആരും ഇങ്ങോട്ടേക്കു വരില്ല എൻ്റെ ഇത്ത.. അവരെല്ലാവരും അവിടെ ഭയങ്കര ബിസിയാ. പോകാനുള്ള തയ്യാറെ ടുപ്പില എല്ലാവരും..... അപ്പൊ നീ അകറിഞ്ഞോണ്ട് വന്നത് ആണല്ലേ എന്നെ........ എന്നെ ബാക്കി പറ ഇത്ത.. നിനക്ക് ഇപ്പൊ എന്താ വേണ്ടത് സൈനു.. എനിക്കുവേണ്ടതെല്ലാം തരുമോ ഇത്ത.. നിനക്കെന്താണ് വേണ്ടതെന്നു പറഞ്ഞാലല്ലേ അറിയൂ.. എന്നാൽ എനിക്കി സലീനയെ മൊത്തമായിട്ടും വേണം എന്താ തരാൻ പറ്റുമോ.. അയ്യെടാ ചെക്കന്റെ പൂതി കണ്ടില്ലേ.. അതെ കൊതികൊണ്ടാണ് ഇത്ത നിങ്ങളോടുള്ള കൊതികൊണ്ട്.. എന്നോടുള്ള കൊതിയോ അതെന്തിനുള്ള കൊതിയാണെന്നു എനിക്കറിയാം അങ്ങി നിപ്പം മോൻ എന്നോടുള്ള കൊതി തീർ ക്കേണ്ട കേട്ടോ.. മോനെന്താ വിചാരിച്ചിരിക്കുന്നെ ഒന്ന് തൊട്ടാൽ ഞാൻ എല്ലാം അങ്ങ് തരും എന്നാണോ.. അതെനിക്കറിയാം ഇത്ത ഒരു പെണ്ണും അതങ്ങിനെ തരില്ല എന്നു.. ഇത്തയെ ഒന്ന് കൂട്ടിപിടിക്കാനുള്ള കൊതികൊണ്ട് വന്നതാ... ഇവിടെ എത്തിയപ്പോ ഇത്തയെ കണ്ടപ്പോൾ എനിക്കെന്നെ തന്നെ മനസ്സിലാകുന്നില്ല.. തുടരും.... രചന-സിന്ദാരോ
📔 കഥ - வழைவிஷி @ಶ್ಮೆ16120 03 ஈிர3GD OKINGN வழைவிஷி @ಶ್ಮೆ16120 03 ஈிர3GD OKINGN - ShareChat
#📔 കഥ സൈനുവിന്റെ കല്യാണം ഭാഗം-2 അല്ല ആരെ പറഞ്ഞിട്ടും കാര്യമില്ല. അത്രയ്ക്ക് മനോഹരമായിരുന്നു സലീന എന്ന ഇത്ത. ദൈവം അത്രയ്ക്ക് സൗ ന്ദര്യം നൽകിയാണ് അവരെ സൃഷ്‌ടിച്ചിട്ടുള്ളത് എന്നു പറയാതെ വയ്യ.. സുറുമായിട്ട് അലങ്കരിച്ച മാൻ പേട കണ്ണു കളും.. ചുവന്നു തുടുത്ത ചുണ്ടുകളും മുത്ത് മണിപോലെ വരി വരിയായി അടുക്കി വെച്ചിരിക്കുന്ന പല്ലുകളും ചുരിദാറിനുള്ളിൽ അടങ്ങാത്ത ആ പാൽകുടങ്ങളും.. ആരെയും കൊതിപ്പിക്കുന്ന ആ വിരിഞ്ഞു നിൽക്കുന്ന പിന്നഴകും എല്ലാം ഏതൊരു ത്തന്റെയും ഉറക്കം കെടുത്തുന്നവയായി രുന്നു.... അങ്ങിനെ ഓരോന്ന് പറഞ്ഞു നിൽകു മ്പോഴാണ് വാടാ വല്ലതും കഴിച്ചിട്ട് മതി ഇനി എന്റെ ചോരകൂടി എന്നു പറഞ്ഞോ ണ്ട് ഇത്ത ഒന്ന് ചിരിച്ചു.. ഞാൻ ഒന്നും തിരിച്ചു പറയാൻ കഴിയാതെ നിന്നുപോയി.. അപ്പൊയെല്ലാം അറിയുന്നുണ്ട് ഇത്ത എന്നത് എനിക്കെന്തോ നാണം വരുത്തി. അയ്യേ എന്താ ഇത്ത അങ്ങിനെ പറഞ്ഞെ.. എടാ സൈനു നീ എന്തൊക്കെ മനസ്സിൽ കണ്ടു എന്നു മനസ്സിലാകാതിരിക്കൻ ഞാ ൻ അത്രയ്ക്ക് വിവരമില്ലാത്തവളാണോ ടാ. ഒന്നുമില്ലേലും നിൻ്റെ ഈ പ്രായം കഴിഞ്ഞു പോയില്ലേടാ എനിക്ക്.. പിന്നെ ഈ പ്രായത്തിലുള്ള ആൺകുട്ടിക ൾ എന്തൊക്കെ കാണുമെന്നു എന്തൊക്കെ ശ്രദ്ധിക്കുമെന്നും എനിക്കറിയാമെടാ എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും ചിരിച്ചു... എനിക്കങ്ങനെ തോന്നിയില്ലെങ്കിലോ. എല്ലാവരും അങ്ങിനെ ആണെന്ന് പറയാൻ പറ്റുമോ. എല്ലാവരും ഷിബിലി ക്കാനേ പോലെ ആകുമോ ഇത്ത.. എടാ എന്റെ ഇക്കാനെ പറഞ്ഞാലുണ്ടല്ലോ എന്നു പറഞ്ഞോണ്ട് ഇത്ത എന്നെ വേദനിപ്പിക്കാതെ തല്ലി.. അല്ല ഇത്തയുടെ പറച്ചിലിന്നു മറുപടി അത്രയേ യുള്ളു.. ഹോ നിന്നോട് തർക്കിക്കാനില്ല ഞാൻ. അതാണ് ഇനിയെങ്കിലും മനസ്സിലാക്കിയല്ലോ.. ഉവ്വേ മനസ്സിലാകുന്നുണ്ട് അവൻ്റെ ചൂയുന്നു നോട്ടവും അസ്ഥാൻതുള്ള ചിരിയും.. അതിപ്പോ ആരായാലും അടുത്തു ഇത്രയും സുന്ദരിയായ ഒരു ചരക്കു പെൺകൊടി വന്നു നിന്നാൽ പിന്നെ നോക്കണ്ടിരിക്കുമോ... ഞാനുമൊരു ആൺകുട്ടിയല്ലേ ഇത്ത.. അത് കേട്ടപ്പോൾ ഇത്താക്ക്എന്തോ ഒന്ന്സുഖിച്ചപോലെ എനിക്ക് തോന്നി. ഹോ ആയിക്കോട്ടെ എന്നാൽ ഇനി ഇവിടെ നിന്നാൽ നീ എന്നെ പിടിച്ചു വല്ലതും ചെയ്ത് പോകും അതുകൊണ്ട് മോൻ പോയി ഭക്ഷണം കഴിച്ചേച്ചും വാ എൻ്റെ മോളെവിടെ പ്പോയോ എന്തോ...... പേടിക്കണ്ട ഇത്ത ഞാൻ അത്രയ്ക്ക് ഭീകരനൊന്നും അല്ല ഒരു പാവം ആണേ..പിന്നെ മോളെ ഉമ്മ അല്ല കൊണ്ടുപോയിരിക്കുന്നെ അതുകൊണ്ട് പേടിക്കേണ്ട അവളെ ഉമ്മ പൊന്നുപോലെ നോക്കിക്കൊള്ളും.. ഉമ്മാക്ക് പെൺകുട്ടികൾ എന്നു വെച്ചാൽ ജീവന.. അതെ എപ്പോഴാ ഭീകരൻ ആയി മാറുന്നെ എന്നറിയില്ലല്ലോ. അങ്ങിനെ മാറുകയാണെൽ ഒരിക്കലും വേറെയൊരുത്തിയുടെ സമാധാനം കളയുന്ന ഭീകരൻ ആയി പോകില്ല ഇത്ത. സമ്മതിച്ചാലല്ലാതെ സൈനു അങ്ങിനെ കയറി പിടിക്കൊത്തൊന്നുമില്ല കേട്ടോ. ആ പിടിക്കാനായിട്ട് ഇങ്ങു പോര് ഇപ്പൊ നിന്നു തരാം.. പിടിക്കേണ്ടി വന്നാൽ പിടിച്ചല്ലേ പറ്റു.. മോന് പിടിക്കാൻ വീട്ടിളൊരുത്തിയെ കൊണ്ട് വരാൻ നോക്ക്. അതാകുമ്പോ ഇഷ്ടനുസരണം രണ്ടുപേർക്കും പിടിച്ചു കളിക്കാം. എല്ലോ.. അതിനു ഒരു രസമുണ്ടാകില്ല എപ്പോഴും ആരോ വെള്ളമോയിച്ചു നട്ടുവളർത്തിയ ചെടി നനക്കുവാൻ ആണ് ഇഷ്ടം.. അതാകുമ്പോ റിസ്ക്‌കില്ലല്ലോ... ആ ആരാന്റെ ചെടികണ്ടു മോനിപ്പോ അങ്ങിനെ വെള്ളം കോരണ്ട്.. നട്ടുവളർത്തിയ ആ ഒരുത്തൻ തന്നെ അതിനെ ഇനിയുള്ള കാലം പരിപാലിച്ചോളും കേട്ടോ.. ആവിശ്യത്തിന് വെള്ളവും വെളിച്ചവും നൽകി പരിപാലിച്ചോളും.. ആ ഞാൻ പറഞ്ഞന്നേയുള്ളു ... ആയിക്കോട്ടെ മോനിപ്പോ പോയി ഭക്ഷണം കഴിച്ചേച് വരാൻ നോക്ക്. എന്നാലേ സ്വന്തമായുണ്ടാകുന്ന ചെടിക്കു ഒരു കുറവും ഇല്ലാണ്ട് എല്ലാം കൊടുക്കാൻ പറ്റു.... ഞാൻ എന്റെ മോളെ നോക്കട്ടെ.. ശരി ഞാൻ കഴിച്ചേച്ചും വരാം എന്നു പറഞ്ഞു ഞങ്ങൾ പിരിഞ്ഞു പോയി.. മനസ്സില്ല മനസ്സോടെ ഇത്തയുടെ അടുത്തു നിന്നു..... ഇത്ത അങ്ങിനെയെല്ലാം സംസാരിക്കമെന്നു ഞാൻ കരുതിയതേ ഇല്ല ആദ്യമായിട്ട് കണ്ടുമുട്ടിയത് പോലെ അല്ലായിരുന്നു ഇത്തയുടെ സംസാരം.. ഒരുപാട് കാലം മുന്നേ തമ്മിലറിയാവുന്നപോലെ ആയിരുന്നു. ഇത്തയുടെ തിരിഞ്ഞു നടത്താതിലും ഒരു സൗന്ദര്യമുണ്ടായിരുന്നു ജൂരിദാറിനുള്ളിൽ അടങ്ങി നില്കാതെ ചാടാൻ ആയി വെമ്പിനിൽക്കുന്ന ആ പിൻ ഭാഗം എന്റെ കണ്ണുകൾക്ക് കുളിര്‌ മയേകി. ഒരിക്കലെങ്കിലും ആ സൗന്ദര്യം ഒന്നറിഞ്ഞു ആസ്വദിക്കണമെന്ന മോഹം എന്നിൽ വന്നുകൂടി.. ഇതായെന്ന സുന്ദരി യെ അനുഭവിക്കണം അത് എന്ത് വില കൊടുത്തായാലും എന്ന വികാരം എൻ്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു...... ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴും ഞാനെതോ ലോകത്തായിരുന്നു ഇത്ത യെന്ന സലീനയുടെ ആ സംസാരവും പിന്നെ ആരെയും കൊതിപ്പിക്കുന്ന ആ ശരീരവുംമാത്രമായിരുന്നു എൻ്റെ ഉള്ളിൽ. സൈനു എന്താ ആലോചിക്കുന്നെ ഭക്ഷ ണം പിടിച്ചില്ലേ എന്നുള്ള എന്നെ അറിയാ വുന്ന ആരോ വന്നു പറഞ്ഞപ്പോഴാണ് ഞാൻ ഇരിക്കുന്ന സ്ഥലവും എന്തിനുവേ ണ്ടിയാണ് ഇരിക്കുന്നത് എന്നും എനിക്ക് ഓർമവന്നത്... അങ്ങിനെ ഭക്ഷണമെല്ലാം കഴിച്ചു ഞാൻ കൈകഴുകി വീണ്ടും പന്തലിൽ വന്നിരു ന്നു . അപ്പോയെല്ലാം എൻ്റെ മനസ്സിൽ സലീന എന്ന ഇത്തയെ കുറിച്ചുള്ള ചിന്ത കൾ മാത്രമായിരുന്നു... ഇത്രയും കാലത്തിനിടക്ക് കൂട്ടുകാർ പറയുന്ന പല കഥകളും കേട്ടിട്ടുണ്ട് എന്നല്ലാതെ ഒരു പെണ്ണിനെ കുറിച്ചുള്ള ചിന്ത എൻ്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല. കൂട്ടുകാർ അവരവർ ചെയ്യുന്ന ഓരോ കാര്യങ്ങളും പറയുമെങ്കിലും അതൊന്നും ഞാനത്ര കാര്യമാകാറുണ്ടായിരുന്നില്ല. അതെല്ലാം അവർ വെറുതെ പറയുന്നതായിരിക്കും എന്നു മാത്രമേ ഞാൻ വിചാരിച്ചിരുന്നുള്ളു.. കാമവും സൗന്ദര്യവും എല്ലാം അടങ്ങിയ പെണ്ണിനെ കുറിച്ച് അവന്മാരുടെ ഇടയിൽ നിന്നും കേൾക്കാറുണ്ട് അതെല്ലാം അവരുടെ സങ്കല്പികം മാത്രമാണ് എന്നു തന്നെ ആയിരുന്നു ഞാനിതു വരെ കരുതിയിരുന്നേ.. എന്നാൽ സലീനയെ പരിചയപെട്ടു കഴിഞ്ഞപ്പോൾ എനിക്ക് അവന്മാര് പറഞ്ഞതിലും കാര്യമുണ്ട്.. സുന്ദരിയായ ഒരു പെണ്ണ് വന്നു കുറച്ചു നേരം അടുത്തു നിന്നാലേനമ്മുടെയെല്ലാം അവസ്ഥ എങ്ങിനെ ആയിരിക്കും എന്നു അവന്മാർ പറഞ്ഞത് എല്ലാം ശരിയാണ്. അങ്ങിനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയം സലീന ഇത്തയുടെ ആ കുഞ്ഞുമോൾ എൻ്റെ അടുക്കലേക്കു ഓടിവന്നു. എന്നെ നോക്കി ചിരിച്ചോണ്ട് എന്റെ കാലുകൾ കിടയിലേക്ക് ചേർന്നു നിന്നു.. കൊണ്ട് അവൾ എന്നെയും നോക്കി നില്‌കുന്നു. ആ മോളു വാ എന്നു പറഞ്ഞു ഞാനും അവളുടെ കൈയിൽ പിടിച്ചു നിന്നു.. അങ്കിൾ മാമുണ്ടോ എന്നു ചോദിച്ചോണ്ട് എന്റെ കാലുകൾ കിടയിൽ നിന്നു.. ആ അങ്കിൾ കഴിച്ചു മോളു കഴിച്ചോ എന്നു ചോദിച്ചു ഞാൻ അവളുടെ തലയിൽ തലോടി.. ആ ഞാൻ കഴിച്ചു. ആരാ മോൾക്ക് മാമു തന്നെ ഉമ്മച്ചിയാണോ. അല്ല അങ്കിളിന്റെ ഉമ്മച്ചി. ആ ഉമ്മച്ചി എനിക്ക് തന്നില്ലല്ലോ മോൾക്കാണോ തന്നെ. അതിനു അങ്കിൾ അങ്ങോട്ട് വന്നാലല്ലേ തരു.അവിടെയെല്ലേ മാമു കൊടുക്കുന്നത് എന്നുപറഞ്ഞു കൊണ്ട് അവൾ ചിരിച്ചു. കുഞ്ഞുങ്ങളുടെ സംസാരം കണ്ടും കേട്ടും ആസ്വദിക്കാൻ ഭയങ്കര രസമാണ്. അതും നമ്മൾ ഇഷ്‌ടപെടുന്നവരുടെ കുഞ്ഞാണെൽ പിന്നെ പറയുകയും വേണ്ട... എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലായത് കൊണ്ട് അധികമാരും ഞങ്ങൾക്കടുത്തു ഉണ്ടായിരുന്നില്ല.. അവളുമായി സംസാരിച്ചു നിൽക്കുന്ന സമയത്താണ് ഇത്ത അങ്ങോട്ടേക്ക് വന്നത്.. ആ നീ ഇവിടെ നില്‌കുകയാണോ എന്നു ചോദിച്ചോണ്ട്.. അങ്കിളിനെ കഴിക്കാൻ വിട്ടില്ലേ നീ. അങ്കിൾ പോയി കഴിച്ചു വന്നോട്ടെ മോളെ... അങ്കിൾ കഴിച്ചിട്ടാണല്ലോ വന്നത്.. അങ്കിൾ പറഞ്ഞല്ലോ.. ആ നിനക്കിപ്പോ എന്നെ വേണ്ടാതായോ അങ്കിളിനെയും ഉമ്മയെയും മതിയല്ലോ.. അങ്കിൾ പാവമല്ലേ ഉമ്മച്ചി. ഹ്മ്‌മ് അങ്കിൾ പാവമൊക്കെയാ എന്നു പറഞ്ഞോണ്ട് ചെറു ചിരിയോടെ ഇത്ത എന്നെ നോക്കി.. അതെ ഞാനേരെയും ഇതുവരെ ഒന്നും ചെയ്‌തിട്ടില്ല പിന്നെന്തിനാണാവോ എന്നെ ഇങ്ങിനെ... അല്ല പാവമാണെന്നു തന്നെ അല്ല ഞാനും പറഞ്ഞോള്ളൂ അല്ലാതെ ഞാൻ തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ മോനെ.. അല്ല ആ പറച്ചിലിലും ഒരു ആക്കലിൻ്റെ സ്വരം ഇല്ലേ എന്നൊരു തോന്നൽ. അതിപ്പോ കണ്ടവൻ്റെ പെണ്ണുങ്ങളെയെ ല്ലാം നോക്കി വെള്ളമിറക്കുന്നവർക്ക് അ ങ്ങിനെ പലതും തോന്നാം എന്നു പതു ക്കെ പിറുപിറുത്തു കൊണ്ട് നിന്നു ഇത്ത.. അതിന്നു ഞാൻ ആരെയും നോക്കി വെള്ളമിറക്കിയില്ലല്ലോ.. പിന്നെ ഓരോരുത്തരുടെ പലതും കാണുമ്പോൾ അറിയാതെ യാണെങ്കിലും നോക്കി വെള്ളമിറക്കി പോകും അതിനിപ്പോ ഈ പാവത്തിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. വേണ്ടതിടത്തു നോക്കി നിൽക്കാൻ ഞാൻ പറഞ്ഞോടാ നിന്നോട് അല്ലേൽ ഞാൻ വിളിച്ചു കാണിച്ചു തന്നോടാ നിനക്ക് എന്നു പറഞ്ഞു. ദേഷ്യ മുഖത്തോടെ ഇത്ത എന്നെ നോക്കി.. ഇത്ത ദേഷ്യം അഭിനയിക്കുകയാണ് എന്നു ഇത്തയുടെ മുഖം കണ്ടാൽ അറിയാം.. അതിപ്പോ ഇത്രയും സൗന്ദര്യമുള്ള ഒരാൾ തുറന്നു കാണിച്ചില്ലേലും അതിനുള്ളിലെ ഓരോ തരിയും സ്കാൻ ചെയ്തെടുക്കാ ൻ ഞങ്ങൾ ആണുങ്ങൾക്ക് നിങ്ങളുടെ അനുവാധമൊന്നും വേണ്ടതില്ല..... അപ്പൊ അതാണല്ലേ പണി ഇവിടെ കാണുന്ന പെണ്ണുങ്ങളെ എല്ലാം സ്കാൻ ചെയ്തിണ്ടിരിക്കുകയാണല്ലേ.. മോൻ വെറുതെയല്ല ഒരു കള്ള ലക്ഷണം മുഖത്തു.. അതിന്നു ഞാൻ എല്ലാവരെയും ഒന്നും സ്‌കാൻ ചെയ്യുന്നില്ല.. ഒരേ ഒരാളെ മാത്രമേ സ്‌കാൻ ചെയ്യുന്നുള്ളൂ.. അവളാണെങ്കിൽ എൻ്റെ മനസ്സിൽ നിന്നും പോകുന്നുമില്ല... അവളൊന്നൊഴിഞ്ഞു പോയാലല്ലേ വേറെ ഒരാളെ നോക്കാൻ പറ്റു... അതാരാടാ അത്രയ്ക്ക് സുന്ദരി.. വേറെ ആര് അത് ഇവളുടെ ഉമ്മച്ചി തന്നെ എന്നു പറഞ്ഞോണ്ട് ഞാൻ ആ കുഞ്ഞു മോളെ ഒരു മുത്തം കൊടുത്തു.. അത് കണ്ടപ്പോൾ ഇത്താക്ക് പിന്നെ ഒന്നും പറയാൻ പറ്റാതെ ഇത്ത എൻ്റെ മുന്നിൽ നിന്നു പരുങ്ങി.. എന്തെ നാവിറങ്ങിപ്പോയോ.. അയ്യോ നിന്നോട് തർക്കിച്ചു ജയിക്കാൻ എന്നെക്കൊണ്ടാകില്ല സൈനു എന്നു പറഞ്ഞു എന്റെ മുഖത്തോട്ടു നോക്കി ഒരു ചെറു പുഞ്ചിരിയും നൽകി ഇത്ത അവി ടെ നിന്നും പോയി... വീണ്ടും ഞാനും മോളും ഒരുമിച്ചായി.. അവളുടെ സന്തോഷം കാണാൻ എന്തോ എനിക്കൊരുപാട് ഇഷ്ടമായി.. കുറെ നേരം ഞാൻ എന്നെയും മറന്നു ആ കുഞ്ഞു മനസ്സിൻ്റെ സന്തോഷത്തിനു വേണ്ടി എന്നെ തന്നെ നൽകി.... അങ്ങിനെ ഭക്ഷണം കഴിച്ചു ആളുകൾ എല്ലാം തിരിച്ചെത്തി തുടങ്ങി.. ഞാൻ മോളെയും കൂട്ടി പുറത്തിറങ്ങി. അടുത്തു വല്ല കടയുണ്ടോ എന്നു അന്വേഷിച്ചു നടന്നു. അധിക ദൂരം പോകേണ്ടി വന്നില്ല ഒരു കട കണ്ടെത്തി ഞങ്ങൾ അവിടെ നിന്നും. മോൾക്ക് വേണ്ട മിട്ടായിയും അവൾക്കി ഷ്‌ടപെട്ട ചോക്ലേറ്റ് എല്ലാം വാങ്ങി കുട്ട ത്തിൽ ഒരു ഗോൾഡ് ഫ്ലാക്കു സിഗരറ്റും വാങ്ങി കുറച്ചകലെ മാറിനിന്നു ആരും കാണില്ല എന്നുറപ്പു വരുത്തി.. ഞാൻ എ ൻ്റെ കയ്യിൽ ഉണ്ടായിരുന്ന ലൈറ്റെർ ഉപ യോഗിച്ച് സിഗരറ്റിനു തീ കൊടുത്തു..... അവളെ ഒരു പൂച്ചെടികൾക്ക് അടുത്തു നിറുത്തി കൊണ്ട് ഞാൻ സിഗരറ്റ് ആസ്വ ദിച്ചു വലിച്ചു... അതും കഴിഞ്ഞു ഞങ്ങൾ വീണ്ടും കല്യാണ പന്തലിലേക്ക് നടന്നു നീങ്ങി... ആർക്കും മുഖം കൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറി. സിഗരറ്റിൻ്റെ സ്മെല് കിട്ടാതിരിക്കാൻ വേണ്ടിയായിരുന്നു അത്. പന്തലിലേക്ക് വന്നു കയറിയ ഉടനെ ഉമ്മ വന്നു എടാ നീ എവിടെ പോയതായിരു ന്നു.. നിന്നെ എവിടെയെല്ലാ തിരക്കി. ഞാനിവിടെ പുറത്തുണ്ടായിരുന്നു. ഉമ്മ മോളു നിന്റെ കൂടെയുണ്ടോ എന്നറിയി ല്ലല്ലോ അവളെ കാണാതായപ്പോ എന്തോ ഒരു പേടി അവൾക്ക് മിട്ടായിവേണമെന്ന് പറഞ്ഞ പ്പോ കൊണ്ട് പോയതാ ഉമ്മ എന്നു തിരി ഞ്ഞു നിന്നു ഞാൻ അറഞ്ഞൊപ്പിച്ചു.. സലീന അവളെ തിരക്കി വന്നിരുന്നു.. ഞാൻ പറഞ്ഞു അവൻ്റെ കൂടെ പോയതാകും എന്നു.. ഇവളെ ഒന്ന് സലീനാൻ്റെ അടുത്തു കാണിച്ചേച്ചും പോരെ എന്നാലേ അവൾക്ക് സമാധാനം ആകു.. ഇതയെക്കാളും ഉമ്മക്കായിരുന്നു പേടി.. ഉമ്മാക്ക് പെൺകുട്ടികളെന്നു വെച്ചാൽ ജീവന .. പെൺകുട്ടികളില്ലാത്തതിന്റെ കാരണം ആകാം അത്. ഞാൻ ഒറ്റമോനായി പറന്നില്ലേ എനിക്ക് മുന്നേ ഉണ്ടായത് ഒരു പെൺകുട്ടിയായിരുന്നു ഉമ്മാക്ക് അവൾ ജനിച്ചു 6മാസം ആകുന്നതിനു മുന്നേ ഈ ലോകത്തോട് വിടപറഞ്ഞു പോയി... അതെന്റെ വിധിയാണോ അതോ ഉമ്മയുടെ വിധിയാണോ എന്നറിയില്ല. സഹോദരങ്ങളില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക് അതിൻ്റെ ഫീലിംഗ്‌സ് മനസ്സിലാകും.. എന്തായാലും ഉമ്മാക്ക് പെൺകുട്ടികളെ കണ്ടാൽ പിന്നെ വേറെ ഒന്നും വേണ്ട.. ഞാൻ മോളുമായി സലീന ഇത്തയുടെ അടുത്തേക്ക് പോയി.. മോളെ കണ്ടതും ഇത്ത സന്തോഷത്തോ ടെ അവളെ വാങ്ങി ഉമ്മ വെച്ചു.. അതിൽ നിന്നും എനിക്ക് മനസ്സിലായി ഇത്ത എത്രത്തോളം അവളെ സ്നേഹി ക്കുന്നുണ്ട് എന്നു... അതെല്ലാം കഴിഞ്ഞു ഇത്ത എന്തോ മണം പിടിക്കുന്ന പോലെ ഒരു വരവ്.. ആ നിനക്കപ്പോ ഇതൊക്കെ ശീലമുണ്ടല്ലേ... എന്ത്... അല്ല നീ ഇപ്പൊ എന്താ ചെയ്ത‌് വന്നിരിക്കുന്നെ. എന്താണ് ഇത്ത എന്നു ഞാൻ അറിയാത്ത പോലെ ചോദിച്ചു.. ഇത്താക്ക് പിടികൊടുക്കാതെ ഒഴിഞ്ഞു മാറാനുള്ള ശ്രമത്തിലായിരുന്നു ഞാൻ.. അല്ല എന്നു തുടങ്ങി ഈ ശീലമൊക്കെ എന്താണെന്നു തെളിച്ചു പറ എന്നു പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞു പോകാനായി ശ്രമിച്ചു. നീ ഒഴിഞ്ഞു മാറി പോകണ്ട നിന്നെ നല്ലോണം സിഗരറ്റു മനക്കുന്നുണ്ടല്ലോ.. അതെപ്പോ തുടങ്ങി എന്ന്.. ആരു ഞാനോ അതീത്താക്ക് തോന്നുന്നത.. എടാ സിഗരറ്റിന്റെ്റെ മണം അറിയാത്തവൾ ഒന്നുമല്ല ഞാൻ.... നീ പറയുന്നോ അതോ ഞാൻ ഉമ്മയെ വിളിക്കണോ.. എന്റിത അത് ചോറ് കഴിച്ചപ്പോ ഒന്ന് തോന്നി അതാ.. ഞാൻ വിചാരിച്ചതു നീ നല്ല കിട്ടുമായിരിക്കും എന്നാണല്ലോ.. അതിനിപ്പോ ഞാൻ തെറ്റൊന്നും ചെയ്‌തില്ലല്ലോ ഒരു സിഗരറ്റ് വലിച്ചത് ഇത്ര വലിയ കുറ്റമാണോ.... ഇന്ന് സിഗരറ്റു വലിച്ചു നാളെ അത് പോരാ എന്നു തോന്നി വേറെ വല്ലതും വലിച്ചു തുടങ്ങിയാലോ.. എല്ലാം കമ്പനി കൂടി നടക്കുന്നതിൻ്റെ സ്വഭാവമാ.. അല്ല സിഗരറ്റ് വലി മാത്രമേ ഉള്ളുവോ അതോ വല്ല കുടിയും മറ്റതും ഉണ്ടോടാ. ഒന്ന് പോയെ ഇത്ത ഇത് തന്നെ എപ്പോയെങ്കിലും ഒരിക്കൽ ഇതുപോലെ വല്ലപ്പോഴും വലിച്ചാൽ ആയി. ആ ഞാൻ കുടിക്കും എന്നു പറയാൻ തോന്നിയല്ലോ.. ഇങ്ങിനെ തന്നെയാ എല്ലാവരും പറയുന്നേ ആരും ഒന്നും സമ്മതിക്കാറില്ല അവസാനം എല്ലാം കൈവിട്ടു പോയ ശേഷം ആലോചിക്കുകയുള്ളു.. ഇത്ത ഇനി മുതൽ ഞാൻ വലിക്കില്ല സിഗരറ്റിനെ കൈകൊണ്ടു തൊടില്ല ഇതെന്റെ ഇതയാണ് സത്യം.. സോറി എന്റെ ഉമ്മയാണ് സത്യം.. ആ അങ്ങിനെ ആയാൽ നിനക്ക് നല്ലത് പറഞ്ഞില്ലാന്നു വേണ്ട.. ഇതെല്ലാം ചീത്ത സ്വഭാവമാണ് എന്നൊക്കെ പറഞ്ഞു ഇത്ത കുറച്ചൂടെ ക്ലാസ്സ് എടുത്തു.. ഇത്തയെ കണ്ടതിനു ശേഷം ആദ്യമായിട്ട് ഇത്തയുടെ അടുക്കൽ നിന്നും എങ്ങോ ട്ടെങ്കിലും ഓടിപ്പോയാൽ മതി എന്നു തോ ന്നിയ നിമിഷങ്ങൾ.... എല്ലാം കേട്ടു കഴിഞ്ഞു ഞാൻ പതുക്കെ അവിടെ നിന്നും ഊരി പോന്നു.. രചന-സിന്ദാരോ
📔 കഥ - வழைவிஷி @ಶ್ಮೆ16120 02 ஈிர3GD OKINGN வழைவிஷி @ಶ್ಮೆ16120 02 ஈிர3GD OKINGN - ShareChat
#📔 കഥ അനുരാധ ഭാഗം-9 സെലിനെ കണ്ടപ്പോൾ അനുരാധയും ജെനിയുംഅവരുടെ അടുത്തേയ്ക്ക് ചെന്നു. സോളമന്റെ അതേ മുഖഛായ തന്നെയാണ് സെലിനുമെന്ന് അനുരാധയ്ക്ക് തോന്നി. അത് ശരിയാണെന്ന് ജെനിയും പറഞ്ഞു. ഒരു പ്രൗഢയായ സ്ത്രീയായിരുന്നു അവർ. അല്പം തന്റെടവും പരുക്കൻ സ്വഭാവവും ആണെന്ന് തോന്നും. അവർ രണ്ടുപേരെയും മാറി മാറി നോക്കി. അനുരാധ..? ഞാനാണ്. അനു പെട്ടന്ന് അവരുടെ മുന്നിലേയ്ക്ക് നീങ്ങി നിന്നു. കുറച്ച് നിമിഷം അവർ അവളെത്തന്നെ നോക്കി. എന്തൊക്കെയോഅവരുടെയുള്ളിൽ പുകഞ്ഞു കത്തുന്നുണ്ടെന്ന് ജെനിയ്ക്ക് തോന്നി.ഓർമ്മകളുടെ അലയടി ആ മുഖത്ത് നിന്നും നന്നായി മനസ്സിലാക്കാം. മെല്ലെ മെല്ലെ മനസ്സൊന്നു ശാന്തമായപ്പോൾ അവർ ഇരുകൈകളും അവൾക്കു നേരെ നീട്ടി. ഹൃദയം ആർദ്രമായിപ്പോയതുപോലെ അനുരാധ അവർക്കരികിലേയ്ക്ക് ഓടിച്ചെന്നു. അവരുടെ കൈകൾ ചേർത്തുപിടിച്ചു കൊണ്ട് അവൾ വിളിച്ചു സെലിൻ ചേച്ചീ.... അവർ അവളെ നെഞ്ചോട്‌ ചേർത്തുപിടിച്ചു. അവരുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു. നിന്നെ മുൻപ് ഞാൻ കണ്ടിട്ടില്ല. പക്ഷെ സോളമൻ വിളിയ്ക്കുമ്പോഴൊക്കെ നിന്നെക്കുറിച്ചു പറയുമായിരുന്നു. അവളുടെ ചുമലിൽ മെല്ലെ തലോടിക്കൊണ്ട് സെലിൻ പറഞ്ഞു. അനുരാധയുടെ ശ്വാസഗതി കരച്ചിലായി മാറി. അവൾക്കവരോട് ഒരുപാട് സങ്കടം പങ്കുവെയ്ക്കാനുണ്ടായിരുന്നു.പലതും ചോദിയ്ക്കാനുണ്ടായിരുന്നു. തെറ്റും ശെരിയും ന്യായീകരിക്കാനുണ്ടായിരുന്നു. പക്ഷേ വാക്കുകൾ കിട്ടാതെ ഗദ്ഗദം തൊണ്ടയിൽ കുരുങ്ങി. അവളുടെ കരച്ചിൽ ഒന്നടങ്ങട്ടെ എന്നു കരുതി സെലിൻ മൗനം പാലിച്ചു. പെട്ടന്ന് കണ്ണ് തുടച്ചുകൊണ്ട് അവൾ സാരിത്തലപ്പ് ഷോൾഡറിലൂടെ പുതച്ചു. ശ്രീധർ പുറത്തേക്കു വന്നു. സെലിനു നേരെ കൈകൂപ്പി നമസ്കാരം പറഞ്ഞു.. ശ്രീധർ അല്ലേ? വർക്കിച്ചേട്ടൻ പറയാറുണ്ട്. അതേ. കുറച്ച് ദിവസമായല്ലോ വർക്കിച്ചേട്ടൻ ഈ വഴിയ്ക്കു വന്നിട്ട്. ഇപ്രാവശ്യം ഞാൻ നാട്ടിൽ വന്നിട്ട് മതിവീട് വൃത്തിയാക്കലെന്നു പറഞ്ഞിരുന്നു. കുറച്ച് അഴിച്ചുപണി നടത്തേണ്ടതുണ്ട്. ഓ.. അത് ശരി. മാഡം വരൂ അകത്തേയ്ക്കിരിയ്ക്കാം ശ്രീധർ അവരെ അകത്തേക്ക് ക്ഷണിച്ചു. അവർ അനുരാധയുടെ കൈയ്യിൽ നിന്നും പിടിവിടാതെ അവളോടൊപ്പമാണ് അകത്തേയ്ക്ക് കയറിയത്. ജെനി അവർക്കു കുടിയ്ക്കുവാൻ തണുത്ത ജ്യുസ് കൊണ്ട് കൊടുത്തു. കല്യാണി സ്കൂളിലേക്ക് പോയിരുന്നു.ടീച്ചർ ഇന്ന് അവധിയെടുത്തു. സോളമൻ പോയിട്ട് ഇത്രയും വർഷമായി. എന്നിട്ടും നീയിങ്ങനെ ഒറ്റയ്ക്ക് ജീവിയ്ക്കുകാന്നു വെച്ചാൽ അനുരാധയെ നോക്കി സെലിൻ ചോദിച്ചു. എനിയ്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇക്കാലത്തും ഇങ്ങനെയുള്ള പെണ്ണുങ്ങൾ കുറവാണ്. സെലിൻ പറയുന്നത് കേട്ടപ്പോൾ അനുരാധ മറുപടി പറയാതെ നിന്നു ശരിയാണ് സെലിൻ പറഞ്ഞത്. ഇന്നലെ കണ്ടപ്പോൾ മുതൽ എനിയ്ക്കീ.. കുട്ടിയോട് വല്ലാത്തൊരിഷ്ടം തോന്നിയിട്ടുണ്ട്. ഇത് വരെ നമ്മൾ കണ്ടിട്ടില്ലാത്ത ഒരു വ്യക്തിത്വമാണ് അനുരാധയ്ക്ക്. ടീച്ചറിന്റെ വാക്കുകൾ കേട്ട് അനുരാധ പുഞ്ചിരിയ്ക്കാൻ ശ്രമിച്ചു. ശ്രീധറും അത് സമ്മതിയ്ക്കുന്ന മട്ടിൽ അവളെ നോക്കി. ഇവൾ പണ്ടേ ഇങ്ങനാ... ഒരു പഞ്ചപാവം. പക്ഷേ എങ്ങനെയിവൾ സോളമന്റെ കൂടെ ഇറങ്ങിപ്പോയെന്ന് ഞങ്ങൾക്കൊക്കെ ഇപ്പോഴും അത്ഭുതമാ... ജെനി അനുരാധയെ കളിയാക്കി. സോളമനെ പറ്റിയുള്ള അന്വേഷണത്തിന്റെ പടികളിലാണ് ഞങ്ങൾ. ഇവിടെ നിന്നും ഇനി എങ്ങോട്ട് അന്വേഷണംകൊണ്ട് പോകണമെന്ന് ഒരു വഴിയുമില്ല ജെനി പറഞ്ഞു സോളമനെ നിങ്ങളിനി അന്വേഷിയ്ക്കണ്ട.അല്ലെങ്കിലും ഇനി അതിന്റെ ആവശ്യമെന്താ...? അനുരാധ അമ്പരപ്പോടെ സെലിനെ നോക്കി. നിങ്ങൾ നിങ്ങളുടേതായ ജീവിതം നോക്കണം. അവനെക്കുറിച്ച് ഇനി ഞാൻ അന്വേഷിച്ചോളാം. അവനെന്തു പറ്റി, അവനെവിടെയാണ് എന്നൊക്കെ നിയമപരമായി അന്വേഷിക്കേണ്ട കാര്യങ്ങളാണ്.? അതാ പറഞ്ഞത് ഇനി അതൊക്കെ ഞാൻ നോക്കിക്കോളാന്ന്‌. ഇതിനിടയിൽ പെട്ട് ബാക്കിയുള്ള നിങ്ങളുടെ ജീവിതം കളഞ്ഞ് കുളിക്കണ്ട. സെലിന്റെ വാക്കുകൾ ഒരാജ്ഞാശബ്ദമായിരുന്നു. ഞങ്ങളുടെ കുടുംബവീട്ടിൽ കുറച്ച് അറ്റകുറ്റപണികൾ നടത്തി അവിടെ ഒരു സ്ഥാപനം തുടങ്ങണമെന്ന് കരുതുകയാണ്. ഒരു ഡിസൈനിങ് സ്റ്റഡി സെന്റർ ... ഞാനും ഇവിടെ വെറുതെ നിൽക്കണ്ടല്ലോ. ഇതിന്റെ എല്ലാ മെറ്റീരിൽസും ഇവിടെ എത്തും. വേണ്ടത്ര പരസ്യം മാധ്യമങ്ങളിലൂടെയും മറ്റും കൊടുക്കണം. വിദേശത്തും ഞാനിതു നടത്തിയിട്ടുണ്ട്. സ്റ്റഡി സെന്ററാകുമ്പോ.. ദൂരെയുള്ളവർക്കും ഇവിടെ താമസിച്ചു പഠിയ്ക്കാനുള്ള സൗകര്യം ഉണ്ടാക്കണം. ഹോസ്റ്റൽ ഉണ്ടാവണം . ഞാനിത് എന്റെ കുടുംബത്തിലെ എല്ലാവരോടും ചോദിച്ചു സമ്മതം വാങ്ങിയിട്ടുണ്ട്. രജിസ്ട്രഷനും കഴിഞ്ഞു. ഇനി പെട്ടന്ന് തന്നെ ബിൽഡിംഗ്‌ വർക്കുകൾ തുടങ്ങും.. അനുരാധ വിളിച്ചില്ലെങ്കിലും ഞാനിന്നു ഇവിടേയ്ക്ക് വരാൻ ഇരിക്കുകയായിരുന്നു. സെലിൻ പറയുന്നത് കേട്ട്കൊണ്ടിരുന്ന അനുരാധ പെട്ടന്ന് ചോദിച്ചു. അപ്പോ. ഇനി ഞങ്ങൾ സോളമനെ അന്വേഷിയ്ക്കണ്ടന്നാണോ...? ഇനി ഒന്നിലും ഇടപെടണ്ടാന്നാണോ? സോളമനെ പെട്ടന്ന് തന്നിൽ നിന്നും അകറ്റിമാറ്റിയതു പോലെയാണ് അവൾക്ക് തോന്നിയത്? അങ്ങനെയല്ല. തീർച്ചയായും നീയും അന്വേഷണത്തിന്റെ ഭാഗം തന്നെയാണ്. ഒരു തുമ്പില്ലാതെ നമ്മൾ അലഞ്ഞിട്ട് കാര്യമില്ല. ഇത്തരം സിറ്റുവേഷൻസിലാണ് പോലീസിന്റെ സഹായം തേടേണ്ടത്. അത് കുറച്ച് നേരുത്തെയായിരുന്നെങ്കിൽ...? സെലിൻ പകുതിയ്ക്ക് നിർത്തി. അവർ അനുരാധയുടെ കൈകളിൽ സ്നേഹത്തോടെ സ്പർശിച്ചു. നീ ഇപ്പോഴും ചെറുപ്പമാണ്. ഒരു ജീവിതം ഇനിയും ബാക്കിയുണ്ട്.. കുറച്ച് കൂടി ബോൾഡാകണം.നഷ്ടപ്പെട്ടതിനേക്കാൾ നേടാനാണുള്ളത്. ഒറ്റയ്ക്കുള്ള ജീവിതം നീ മതിയാക്ക്. നിനക്ക് എന്നോടൊപ്പം വരാം. അല്ലെങ്കിൽ ഇവിടുത്തെ വർക്കുകൾ പൂർത്തിയായി സ്ഥാപനം തുടങ്ങിക്കഴിഞ്ഞാൽ ഏതെങ്കിലും ഒരു സെക്ഷനിൽ നിനക്ക് ജോലി ചെയ്യാം. ഇവിടെത്തന്നെ താമസിയ്ക്കാം. സെലിൻ പറഞ്ഞു. സെലിന്റെ മനസ്സിൽ വ്യക്തമായ ഒരു തീരുമാനം ഉണ്ടെന്നും, അതിൽ അനുരാധയെ ഉൾപ്പെടുത്തുക എന്നത് മുന്നേയുള്ള ഒരജണ്ടയാണെന്നും ജെനിയ്ക്ക് തോന്നി. സോളമന്റെ കാര്യത്തിൽ നിന്നും അനുരാധയെ പിന്തിരിപ്പിയ്ക്കാനാണ് അവർ ശ്രമിയ്ക്കുന്നത്. അതിന്റെഅർത്ഥമെന്താണ്..? സോളമൻ.. ഇനി... കർത്താവേ... ജെനി ആശങ്കയോടെ നെഞ്ചിൽ കൈവെച്ചു. അങ്ങനെ വല്ലതുമാണെങ്കിൽ അനു ഇവരുടെ കൂടെ നിൽക്കുന്നതാവും ഉചിതം അല്ലെങ്കിൽ അവൾക്ക് ഭ്രാന്ത് പിടിയ്ക്കും. സെലിൻ ചേച്ചി പറഞ്ഞത് വളരെ നല്ല കാര്യമാണ്. അനുരാധ ഡ്രോയിങ് ടീച്ചറാണ്. ഡിസൈനിങ് സ്റ്റഡി സെന്ററാകുമ്പോ ഒരു ഡ്രോയിങ് മാസ്റ്റർ ആവശ്യമാണല്ലോ? മനസ്സൊന്നു അയഞ്ഞപ്പോൾ ജെനി പറഞ്ഞു ഇല്ല ജെനീ... എനിക്ക് തിരിച്ചു് പോകണം. ഞാനവിടെ വർക്ക്‌ ചെയ്തോണ്ടിരുന്നതല്ലേ? അനുരാധ മുടക്കം പോലെ പറഞ്ഞു. പതുക്കെ മതീ.. ഇവിടെ എന്തായാലും ഒരു മാസം കഴിയും. അപ്പോഴേക്കും നാട്ടിൽ പോയി വന്നാൽ മതി. ഞങ്ങളിന്ന് തന്നെ തിരിച്ചുപോകുകയാണ് ചേച്ചീ.. ജെനി എനിക്കൊപ്പം വന്നതല്ലേ. അവളെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ പറ്റില്ല. ശരി. എങ്കിൽ ഞാനിറങ്ങുന്നു. ഇവിടെ ഒന്ന് രണ്ടു പേരെ കൂടി കാണാനുണ്ട്. നീ എപ്പോഴും സന്തോഷമായിട്ടിരിയ്ക്കണം. ഞാൻ വിളിക്കാം. സെലിൻ യാത്ര പറഞ്ഞിറങ്ങി. നമുക്കും റെഡിയാകാം. ജെനി അകത്തേക്ക് പോയി. ടീച്ചർ അനുരാധയുടെ അടുത്തു വന്നിരുന്നു. ഇതൊരു നിയോഗമാണ് കുട്ടീ.. പോയാലും ഈ മണ്ണിലേക്ക് തന്നെ നീ തിരിച്ചുവരണം. നിന്റെ കർമ്മവീഥികൾ ഇവിടെയാണുള്ളത്. അതിലൂടെയല്ലാതെ വഴിമാറി നടക്കാൻ നിനക്ക് കഴിയില്ല. അവർ അവളുടെ ചുമലിൽ സ്പർശിച്ചു. അവളുടെ മുഖം മെല്ലെ തനിയ്ക്ക് നേരെ തിരിച്ചു നിന്നെ ഇവിടെ കൊണ്ട് വന്നത് ഈശ്വരനാണ്. ഞാൻ നിന്നോട് പറഞ്ഞകാര്യം എപ്പോഴും മനസ്സിലുണ്ടാവണം. ഇപ്പോ വന്നുവന്ന് എനിയ്ക്ക് വല്ലാത്ത ഭീതിയാണ്. പ്രായമായി വരികയല്ലേ. കല്യാണിമോൾക്ക് ഒരമ്മയാകാൻ നിനക്ക് കഴിയുമെങ്കിൽ അത് നിന്റെ ജീവിതത്തിൽ നീ ചെയ്യുന്ന ഒരു വല്ല്യ പുണ്യകർമ്മം ആയിരിക്കും. ആലോചിച്ചിട്ട് മതി. ഇവിടുന്ന് പോയാലും.. എപ്പോ വേണമെങ്കിലും തിരിച്ചുവരാം. അവർ കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റുപോയി. അനുരാധ ഇരു കൈപ്പത്തികളിലും മുഖമമർത്തി തലകുനിച്ചിരുന്നു. പുറത്തെ വാതിൽപ്പടിയിൽ ടീച്ചറിന്റെ വാക്കുകൾ കേട്ടു നിന്ന ശ്രീധർ അനുരാധയെ അഭിമുഖീകരിയ്ക്കാനാവാതെ വല്ലായ്മയോടെ മുറ്റത്തേക്കിറങ്ങി. (തുടരും ) രചന -സിന്ദാരോ
📔 കഥ - @@@@8@@@@ @005 =09 @@E@లి @@@@8@@@@ @005 =09 @@E@లి - ShareChat
#📔 കഥ ഹൃദയത്തിന്റെ അവകാശി ഭാഗം-7 തിരികെയുള്ള യാത്രയിൽ എല്ലാവരുടെയും മനസ്സ് അസ്വസ്തമായിരുന്നു . മുരളിയൊന്നു നെടുവീർപ്പിട്ടു. "അഭി... 25 നു നീ പോയി മോളെ ഇങ്ങോട്ടു കൂട്ടിക്കോ.. ഒറ്റയ്ക്ക് ആക്കണ്ട.." "ഞാനും അതാലോചിച്ചു അച്ഛാ.. ഒന്നാമത് നല്ലകാലമല്ല.. അവൾക്കാണെങ്കിൽ കുട്ടിക്കളിമാറിയിട്ടില്ല.. ഞാൻ പൊയ്ക്കൊള്ളാം." "ഇവരുടെ നിശ്ചയം കഴിയുമ്പോൾ രുദ്രനു നല്ല ആലോചകൾ നോക്കണം. " കൃഷ്ണൻ എല്ലാവരോടുമായി പറഞ്ഞു. "എനിക്ക് ഇപ്പോൾ വേണ്ട മുത്തശ്ശ..." "അതെന്താ നിനക്ക് വേണ്ടാത്തത്... നീയും അഭിയും ഒരു പ്രായമല്ലേ.." "കല്യാണം ഉടനെ നടത്തേണ്ട.. അതൊക്കെ സമയം നോക്കിയല്ലെ നടത്തുള്ളൂ.. നിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ . ഉണ്ടെങ്കിൽ പറഞ്ഞോളൂ.."മുരളി രുദ്രനോടായി പറഞ്ഞു. "എന്റെ മനസ്സിൽ അങ്ങനെ ആരുമില്ല... നോക്കാം ഞാൻ പറയാം." രുദ്രൻ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. "ഇവൻ കെട്ടി കൊണ്ട് വരുന്ന പെണ്ണിന്റെ കാര്യം ആലോചിച്ചേ എന്റെ ഗൗരികുട്ട്യേ.. ഓർക്കുമ്പോൾ തന്നെ പേടിയാകുവാ.." "എന്റെ എട്ടൻ അത്ര ഭീകരനൊന്നുമല്ല.. എല്ലാവരോടും സ്നേഹമാണ്. ഇത്തിരി ദേഷ്യമുണ്ടെന്നേയുള്ളൂ.." "ഓഹോ... ഏട്ടനെ പറഞ്ഞപ്പോൾ പെണ്ണിന് പിടിച്ചില്ല "അഭി അവളെ നോക്കി പുച്ഛിച്ചു.. 🌺🌺 മറിയാമ്മയുടെ വീട്ടിൽ ഇന്നാണ് പോകുന്നത്. അതിനുള്ള ഒരുക്കത്തിലാണ് രണ്ടും. " റോഹുനെ കൂടെ വിളിക്കാമായിരുന്നു നിനക്ക്. " "അവന്റെ വീട്ടിലും ഉണ്ട് ആഘോഷം. അതറിയില്ലേ.. പള്ളിയിൽ വച്ചു കാണാം നിനക്ക് അവനെ." "ഓഹോ... നിങ്ങൾ ഒരേ ഇടവക ആണോ മാറിയാമ്മേ.." "ഇടയ്ക്ക് കാണും അല്ലാതെ അമ്മച്ചി ഉണ്ടെങ്കിൽ ഒന്നും മിണ്ടാനൊന്നും പറ്റില്ല." "നിന്റെ അമ്മച്ചി അത്ര ഭീകരിയാണോ.." "ഓരോ ജീവിത സാഹചര്യങ്ങൾ അല്ലേ ശ്രീക്കുട്ടി.. അമ്മച്ചിയുടെ ജീവിത സാഹചര്യങ്ങൾ അമ്മച്ചിയെ ഇങ്ങനെയാക്കി." "നീ പഠിച്ചു ഡോക്ടർ ആകുമ്പോൾ സാഹചര്യം എല്ലാം മാറും. ഒപ്പം അമ്മച്ചിയും മാറും." രണ്ടുപേരും കൂടി നേരെ കോട്ടയം പാലാ ബസിൽ കയറി .. "ഇനിയൊന്നു ഉറങ്ങട്ടെ.. നിന്റെ സ്ഥലം എത്തുമ്പോൾ നീ വിളിച്ചാൽ മതി." ശ്രീ പറഞ്ഞു കൊണ്ടു മറിയാമ്മയെ ചുറ്റിപിടിച്ചു ഇരുന്നു. അവളുടെ പാട്ടും സ്വപ്നവും കൂട്ടായിട്ടു എത്തിയപ്പോൾ അവൾ ഉറക്കത്തിലേക്കു വീണു. ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പോൾ മറിയാമ്മ ശ്രീയെ വിളിച്ചുണർത്തി. രണ്ടുപേരും കൂടി ഒരു ഓട്ടോ വിളിച്ചു അതിൽ കയറി മറിയാമ്മയുടെ വീട്ടിലേക്കു പോയി.. "എന്ത് ഭംഗിയാടി ഇവിടെയൊക്കെ കാണാൻ.. " "നിനക്ക് ഇഷ്ടമായോ.." "രമണിയുള്ള സ്ഥലമൊക്കെ എനിക്ക് ഇഷ്ടമല്ലേ.." "അവളുടെ ഒരു രമണി.... "മറിയാമ്മ ശ്രീയുടെ കൈയിലൊരു തട്ട് കൊടുത്തു. വീടെത്തിയപ്പോൾ അവർ ഓട്ടോകൂലിയും കൊടുത്തു ഇറങ്ങി. "അമ്മച്ചി ഇല്ലയോടി മാറിയാമ്മേ.." "റബ്ബർ ഷീറ്റ് അടിക്കാൻ പോയിട്ടുണ്ടാവും. താക്കോൽ ഇവിടെ എങ്ങാനും ഉണ്ടോന്നു നോക്കട്ടെ.. ഇല്ലെങ്കിൽ നമുക്ക് അമ്മച്ചിയെ അങ്ങോട്ടു പോയി നോക്കാം." മറിയാമ്മ താക്കോൽ തിരക്കുന്നതും നോക്കി ശ്രീ അവിടെ നിന്നു. ഒരു ചെടി ചട്ടി പൊക്കി നോക്കിയപ്പോൾ താക്കോൽ കണ്ടു. അതെടുത്തു അവൾ കതകുതുറന്നു. "നിന്റെ അമ്മച്ചിക്ക് നല്ല ബുദ്ധിയുണ്ട്." "ഹ.. ഹ.. അമ്മച്ചി ഇനി നാളെ അവിടെ താക്കോൽ വെക്കില്ല." "എടിയേ.... മറിയാമ്മേ... മക്കളെ...." അപ്പോഴേക്കും ട്രീസമ്മച്ചി അങ്ങോട്ടേക്ക് കയറി വന്നു. "ഒത്തിരിനേരമായോ മക്കളെ വന്നിട്ട്.." "ഇല്ലമ്മച്ചി.. ഇപ്പം വന്നു കയറിയതേയുള്ളൂ.. പിന്നമ്മച്ചി ഇതാണ് ഞാൻ പറയാറുള്ള ശ്രീദേവി... " "മോൾക്ക് സുഖമാണോ..." "അതെ അമ്മച്ചി.." ശ്രീ ട്രീസയെ കെട്ടിപിടിച്ചു കൊണ്ടു മറുപടി കൊടുത്തു. "നിങ്ങള് പോയി തുണിയൊക്കെ മാറിയിട്ട് വായോ ഞാൻ കഴിക്കാനെടുക്കാം.. അപ്പവും ബീഫ് സ്റ്റുവും ഉണ്ടാക്കി വച്ചിട്ടുണ്ട്. ശ്രീകുട്ടിക്ക് ചായ വേണോ കാപ്പി വേണോ കുടിക്കാൻ." "എന്തായാലും കുഴപ്പമില്ല അമ്മച്ചി." അവരൊന്നു വേഷം മാറി വന്നപ്പോഴേക്കും ട്രീസ കഴിക്കാനുള്ളത് എടുത്തു വച്ചു. "അമ്മച്ചി ഉണ്ടാക്കി കൊടുത്തുവിടുന്ന ഫുഡ്‌ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്ന ടേസ്റ്റ് ആണെന്ന് അറിയോ.." അത് കേട്ടപ്പോൾ ട്രീസ ചിരിച്ചു.. അമ്മച്ചി 30 നു എന്റെ ഏട്ടന്റെ വിവാഹ നിശ്ചയം ആണ്. അമ്മച്ചി മറിയാമ്മയുമായി വരണം.. "അമ്മച്ചിക്ക് വരാൻ പറ്റുമോ എന്ന് അറിയില്ല നോക്കട്ടെ.. ഇവളെ വിടാം. പക്ഷെ ഒറ്റയ്ക്ക് എങ്ങനാ.." "അതമ്മച്ചി പേടിക്കണ്ട.. ഞാൻ എന്തേലും വഴി കാണാം.. ഇവിടെ എന്റെയൊരു ഫ്രണ്ട് ഉണ്ട് കേട്ടോ.. അമ്മച്ചി ഇത്തിരി കഴിഞ്ഞു ഞാൻ അങ്ങോട്ട്‌ ഒന്ന് പോയിട്ടു വേഗം വരാം." "ആന്നോ... വഴി അറിയുമോ മോൾക്ക്." "ഇല്ല അമ്മച്ചി..അവൻ വരും ഇങ്ങോട്ട് .." കുറച്ചു നേരം മറിയാമ്മയുടെ കൂടെ അവൾ അവിടെയെല്ലാം ചുറ്റി കണ്ടു. അപ്പോഴേക്കും രോഹിത് അവളെ കൊണ്ട് പോകാൻ വന്നു. "അമ്മച്ചി... ഇതാണ് ഞാൻ പറഞ്ഞ എന്റെ കൂട്ടുകാരൻ. ഞാൻ അവന്റെ വീട്ടിൽ കൂടി പോയിട്ടു വരാം." "മക്കളുടെ വീട് എവിടെയാ..." രോഹിതിനെ കണ്ടപ്പോൾ ട്രീസ ചോദിച്ചു. "കുരിശ്ശങ്കൽ തറവാട് അറിയുമോ അമ്മച്ചിക്ക്.. ഞാൻ അവിടുത്തെ എബ്രഹാമിന്റെ മകനാണ്." "അയ്യോ അവിടെത്തെ കൊച്ചനാണോ.. എനിക്ക് അറിയാം പള്ളിയിൽ വച്ചു എല്ലാവരെയും കണ്ടിട്ടുണ്ട്." "എന്നാ ഞാൻ പോയിട്ടു വരട്ടെ അമ്മച്ചി." ശ്രീ ട്രീസയോടും മറിയാമ്മയോടും യാത്ര പറഞ്ഞു കൊണ്ടു രോഹിത്തിന്റെ കൂടെ പോയി. "എടിയേ.. അവരൊക്കെ വല്ല്യ വീട്ടിലെ ചെക്കന്മാരാണ്. ആ പെങ്കൊച്ചിനോട് ഒന്ന് സൂക്ഷിക്കാൻ പറയണം. നാളെ എന്തേലും അബദ്ധം പറ്റിയാൽ കരഞ്ഞിട്ട് കാര്യമില്ല ആരും കാണില്ല. ചക്കയോ മാങ്ങയൊ വല്ലതും ആണോ തുറന്നു നോക്കാൻ. മനുഷ്യനെ അറിയാൻ തന്നെ പാടാണ്. എത്ര മുന്നിൽ ചിരിച്ചു നിന്നാലും അവന്റെയൊക്കെ ഉള്ളിൽ ചതിക്കാനൊരു മനസ്സ് ഉണ്ടാകും ". "അമ്മച്ചി.. പഴയതൊക്കെ ഓർത്തുപോയൊ... "മറിയാമ്മ ചെന്നു അവരെ ചേർത്ത് പിടിച്ചു. "മറന്നിട്ടു വേണ്ടേ ഓർക്കാൻ.. അത് ഇങ്ങനെ മറക്കാതെ കൊണ്ട് നടക്കുന്നത് കൊണ്ട മറിയാമ്മ ഇങ്ങനെ തലയുയർത്തി പിടിച്ചു ജീവിക്കുന്നത്." "അതോക്കേ വിട്ടേ.. വീട്ടിൽ രണ്ടു അതിഥി വന്നിട്ട് ഇങ്ങനെ സെന്റി പറഞ്ഞു ഇരിക്കുന്നോ.. വന്നേ എന്തേലുമൊക്കെ വയ്ക്കാ.. അല്ലെങ്കിൽ ശ്രീക്കുട്ടി എന്ത് വിചാരിക്കും." 🌺🌺 "എടാ ... ഇവിടെയൊക്കെ നല്ല ഭംഗിയുണ്ട് കേട്ടോ.. ഞാൻ ഇങ്ങോട്ട് താമസം മാറ്റിയാലോ എന്ന് ആലോചിക്കുവാ.." "അത്രേയ്ക്ക് ഇഷ്ടമായോ ഞങ്ങളുടെ നാട്." "ആയെന്നെ... " "എന്നാൽ നീ ഇവിടെ കൂടിക്കോ..." "എന്റെ ഏട്ടനെ ഒന്ന് കെട്ടിച്ചിട്ടു വേണം എനിക്കൊന്നു വിശ്രമിക്കാൻ.." അത് കേട്ടപ്പോൾ രോഹിത് ചിരിച്ചു.. അവളെയും കൊണ്ടുവൻ കുരിശ്ശിങ്കൽ തറവാട്ടിലേക്കു കയറി.. എബ്രഹാം അവിടെ ഉണ്ടായിരുന്നു. "ഇതാണോട കൊച്ചനെ നിന്റെ ഫ്രണ്ട്.." "അതെ ഡാഡി.. ഇതാണ് ഞാൻ പറയാറുള്ള ശ്രീദേവി. " "ഇവൻ എങ്ങനെയുണ്ട് മോളെ കോളേജിൽ ". "അത് ഡാഡി.. ഞാൻ ഉള്ളത് കൊണ്ടു ഇവൻ മര്യാദക്ക് നടക്കുന്നുണ്ട്. പേടിക്കണ്ട ". "ആന്നോ.. മക്കൾ അപ്പോൾ അവനെ നോക്കുമല്ലോ.. കയറി വാ.. അന്നമ്മേ... ഇതാരാ വന്നേക്കുന്നതെന്നു നോക്കിക്കേ.." "ആഹാ.. ഇതാരാ വന്നത് നല്ല സുന്ദരികുട്ടിയാണല്ലോ.. മോളു വന്നേ മമ്മി ചോദിക്കട്ടെ വിശേഷമൊക്കെ.." അന്നമ്മ ശ്രീയെയും കൂട്ടി അകത്തേക്ക് പോയി. അത് കണ്ടു ഒരു ചിരിയോടെ രോഹിത് മതിലും ചാരി നിന്നു... എബ്രഹാം അവനെയൊന്നു മൊത്തത്തിൽ നോക്കി. ശ്രീദേവി പോയ വഴിയേയാണ് അവന്റെ നോട്ടം.. "അതെ കള്ള കാമുക..." എബ്രഹാം അവനെയൊന്നു തട്ടി വിളിച്ചു. "നേരത്തെ ഒന്ന് പറഞ്ഞിരുന്നേൽ നിന്റെ മമ്മി കുരിശുവരച്ചു കയറ്റിയാനെയല്ലോ.." "ഡാഡി... കുളമാക്കല്ലേ... ഞാൻ ഒന്ന് ജീവിച്ചു പോയിക്കോട്ടെ.." "അതെന്താണ് മോനെ... റൂട്ട് ക്ലിയർ ആയില്ലേ.." "ഞാൻ ഇതുവരെ അവളോട്‌ പറഞ്ഞില്ല ഡാഡി. അവളുടെ പഠിത്തമൊക്കെ കഴിയട്ടെ.. ഇപ്പോൾ എല്ലാം അവൾക്കൊരു തമാശപോലെയാണ്. ഞാൻ ഇപ്പോൾ അവളോട്‌ എന്ത് പറഞ്ഞാലും അവൾ അത് തമാശയായിട്ടെ കാണു." "മ്മ്മ്മ്... വിഷമിക്കാനുള്ള വകുപ്പ് നീയായിട്ടു ഉണ്ടാക്കി വയ്ക്കരുത്." "ഇല്ല ഡാഡി..." ഉച്ചയ്ക്ക് ശ്രീക്കുട്ടി അവിടുന്നാണ് ഫുഡ്‌ കഴിച്ചത്. അതവൾ മറിയാമ്മയോടു വിളിച്ചു പറഞ്ഞിരുന്നു. "അതെ ഡാഡിയും മമ്മിയും 30 നു വീട്ടിൽ വരണം എന്റെ ഏട്ടന്റെ വിവാഹ നിശ്ചയമാണ്. ഇവൻ എന്തായാലും വരും. തലേന്ന് തന്നെ വരണം ഒരു പാട് ജോലി കാണും." അവൾ രോഹിതിനെ നോക്കി പറഞ്ഞു. "അതിനെന്താ അവൻ തലേന്ന് വന്നോട്ടെ.. ഞങ്ങൾ നിശ്ചയത്തിന് വരാം. " "അങ്ങനെയെങ്കിൽ മറിയാമ്മയെ കൂടി ഡാഡിയും മമ്മിയും വരുമ്പോൾ കൊണ്ടു വരുമോ.." "അതേത മറിയാമ്മ.." അന്നമ്മ ചോദിച്ചു "എന്റെ കൂടെ പഠിക്കുന്നതാണ്. അവളുടെ അമ്മച്ചിക്കു അവളെ ഒറ്റയ്ക്ക് വിടാനൊരു മടി." "മോള് വിഷമിക്കണ്ട ഞങ്ങൾ വരുമ്പോൾ കൊണ്ടു വരാം ". 'എടാ നീയെനിക്ക് ഗിഫ്റ്റ് ഒന്നും വാങ്ങിയില്ലേ.." "വാങ്ങിയല്ലോ .. നീ ആദ്യം ഇത് കഴിക്കു.. എന്നിട്ട് വാ ഞാൻ തരാം." അന്നമ്മയും എബ്രഹാമും അതുകേട്ടപ്പോൾ പരസ്പരം നോക്കി ചിരിച്ചു. "ഇതാണ് എന്റെ ലോകം രോഹിത് അവന്റെ മുറി കാണിച്ചു കൊണ്ടു പറഞ്ഞു." "നിനക്ക് വൃത്തിയൊക്കെ ഉണ്ടല്ലേ ... കൊള്ളാം നിന്റെ ലോകം. "അവൾ ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു.. " ഇവിടെ നിന്നാൽ കാപ്പിത്തോട്ടം ആണല്ലോ വ്യൂ.." "അതെ .. അതുപോലെ തന്നെ ഒരു പ്രത്യേക മണവും ആണ്." "എന്തായാലും കൊള്ളാം.. എനിക്കിഷ്ടായി ". "നിനക്ക് ഗിഫ്റ്റ് വേണ്ടേ.." അവൻ ചോദ്യത്തോടൊപ്പം അകത്തേക്ക് പോയി അലമാര തുറന്നു അതിൽ നിന്നും ഒരു കവർ എടുത്തു. എന്നിട്ട് അതവൾക്കു നീട്ടി. "ഇതെന്താ.. "അവൾ അത് വാങ്ങി തുറന്നു നോക്കി. ഒരു പിങ്ക് കളർ അനാർക്കലി സെറ്റായായിരുന്നു അത്. "കൊള്ളാലോ നല്ലഭംഗിയുണ്ട്. എനിക്ക് ഇഷ്ടമായി. നീ മറിയാമ്മയ്ക്ക് ഒന്നും വാങ്ങിയില്ലേ.". "ഇല്ല... നിനക്ക് മാത്രമേ വാങ്ങിയുള്ളു." "അത് മോശമല്ലേ... റോഹു...." അതിനവൻ ഒന്ന് ചിരിച്ചു. "ശ്രീക്കുട്ടി.. ഇന്ന് ഇത് ഇട്ടു കൊണ്ടു പള്ളിയിൽ വരാമോ.." "ആ എന്റെ റോഹു പറഞ്ഞതല്ലേ... ഞാൻ ഇട്ടോണ്ട് വരാം.. എടാ ഇവിടെ വൈൻ ഒന്നുമില്ലേ..." അത് കേട്ടപ്പോൾ രോഹിത് ഒന്ന് ചിരിച്ചു. "ഞാൻ ആലോചിച്ചതേയുള്ളു നീയെന്താ ചോദിക്കാഞ്ഞതെന്നു.." "ഇന്ന് വേണ്ട.. നീ വീട്ടിൽ വരുമ്പോൾ കൊണ്ട് വന്നാൽ മതി.. 😁😁😁" "മ്മ്മ്.. കൊണ്ടു വരാം.." "എന്നാൽ ഇറങ്ങിയാലോ ... എനിക്കൊന്നു കടയിൽ പോകണം. " "എന്നാൽ വന്നോ പോയേക്കാം.." "അപ്പോൾ എല്ലാം പറഞ്ഞപോലെ.." ശ്രീ രോഹിത്തിന്റെ ഡാഡിയോടും മമ്മിയോടും യാത്ര പറഞ്ഞു പോയി. "ആ പോയ കുട്ടി നിന്റെ പുത്രന്റെ പ്രേമഭാജനം ആണ്." "എനിക്ക് ഇഷ്ടമായി.. നല്ല കുട്ടി അവൻ ആരെ കൊണ്ടു വന്നാലും ഞാൻ കുരിശ് വരച്ചു കയറ്റും ". "എന്തായാലും മരുമകളുടെ വീട്ടുകാരെ കൂടി പരിചയ പെട്ടു വച്ചേക്കാം." എബ്രഹാം പറഞ്ഞു. "നിനക്ക് ഏതു കടയിലാണ് പോകേണ്ടത്.." "ഡ്രസ്സ് എടുക്കണം. നല്ല കടയിൽ തന്നെ പോകട്ടെ.." മറിയാമ്മയ്ക്കും അമ്മച്ചിക്കും മൂന്നു ജോഡി ഡ്രെസ് എടുത്തു. പിന്നെ രോഹിതിനും അവന്റെ പപ്പയ്ക്കും മമ്മിയ്ക്കും എടുത്തു... എല്ലാം കഴിഞ്ഞപ്പോൾ അവളെ തിരിച്ചു അവൻ മറിയാമ്മയുടെ വീട്ടിൽ എത്തിച്ചു. "ഇത് നിനക്കാണ്. ഇതൊക്കെ പപ്പയ്ക്കും മമ്മിക്കും." "ഇതിനാണോ നിയിപ്പോൾ കടയിൽ കയറിയത്.."രോഹിത് അവളെ നോക്കി പേടിപ്പിച്ചു. "എന്നെ പേടിപ്പിക്കുന്നോ നീ... പോടാ കൊച്ചുപിള്ളേരെ പോയി പേടിപ്പിക്കു..." അവന്റെ മുതുകത്തു ഒരു തല്ലു കൊടുത്തു കൊണ്ടവൾ പറഞ്ഞു. ഇതൊക്കെ ട്രീസമ്മച്ചി കാണുന്നുണ്ടായിരുന്നു... അവരുടെ മുഖമൊന്നു ചുളിച്ചു.. തുടരും...... രചന -സിന്ദാരോ
📔 കഥ - ஹபணஷி @೧lcುa೦-07 ஸmூco ஹபணஷி @೧lcುa೦-07 ஸmூco - ShareChat
#📔 കഥ അനുരാധ ഭാഗം-8 ശ്രീധറിന്റെ പുസ്തകം അനുരാധയ്ക്ക് പുതിയൊരു വായനാനുഭവം നൽകി. അത്രയേറെ ഹൃദയവിശാലതയും പുരോഗമന ചിന്തയും ഉള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെയുള്ള കഥാപാത്രങ്ങളെ സൃഷ്ടിയ്ക്കാൻ കഴിയൂ... മങ്ങിയ ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ അവൾ മുഴുവൻ വായിച്ചു തീർത്തു. മനസ്സിലേക്ക് പെട്ടന്ന് സോളമന്റെ ഓർമ്മകൾ ഓടിയെത്തി. കോളേജിൽ ക്ലാസ്സ്‌ ടൈമിൽ പോലും ഓടിക്കയറിവന്നു തീപ്പൊരി പ്രസംഗം നടത്താൻ സോളമന് മാത്രമേ ധൈര്യമുണ്ടായിരുന്നുള്ളൂ. അധ്യാപകർ അവന് അതിനുള്ള മൗനസമ്മതം നൽകിയിരുന്നു. ഒറ്റയാൾ പട്ടാളം പോലെ. വിദ്യാർത്ഥി രാഷ്ട്രീയമായാലും,കോളേജിനെയോ അധ്യാപകരെയോ സംബന്ധിയ്ക്കുന്നതായാലും, എതിർപ്പാർട്ടിയുടെ ആളുകൾക്ക് വരുന്ന ബുദ്ധിമുട്ടുകളായാലും പരിഹരിയ്ക്കാനും അത് സ്റുഡന്റ്സിനെ ബോധ്യപ്പെടുത്തി കൊടുക്കാനും അവൻ മുന്നിലുണ്ടാവും എല്ലാത്തിനും അവന് ധൈര്യമുണ്ടായിരുന്നു. പഠിയ്ക്കാനും പ്രസംഗിയ്ക്കാനും പ്രചരണത്തിനിറങ്ങാനും, സംഘടനരൂപീകരിയ്ക്കാനും പിന്നെ... പ്രേമിയ്ക്കാനും സോളമൻ ഒരു വിശ്വാസിയായിരുന്നു. പക്ഷേ സ്വന്തം .ജീവിതത്തെ ആചാരങ്ങൾക്ക് അടിമവെയ്ക്കാൻ അവൻ തയ്യാറായിരുന്നില്ല. ആദ്യമായി എപ്പോഴാണ് അവൻ തന്നെ ഇഷ്ടമാണെന്നു പറഞ്ഞത്. അല്ലെങ്കിലും അവനല്ലല്ലോ... അവന്റെ ചിത്രം വരച്ചു നൽകി ആ ഇഷ്ടം താൻ ചോദിച്ചു വാങ്ങുകയായിരുന്നല്ലോ. കലാലയത്തിലെ ഓരോ മണൽത്തരിയ്ക്കു പോലുമറിയാമായിരുന്നു സോളമനും അനുരാധയും പ്രണയത്തിലാണെന്ന്. പിന്നെയങ്ങോട്ട് ആ സ്നേഹം തനിയ്ക്ക് മാത്രമായി തന്ന് തന്നിലേയ്ക്ക് മാത്രം ഒതുങ്ങിപ്പോയ ഒരാളായി എത്ര പെട്ടന്നാണ് സോളമൻ മാറിയത്. തന്റെ കണ്ണൊന്നു നിറഞ്ഞാൽ, ഒറ്റയ്ക്കിരുന്നാൽ വല്ലാതെ ടെൻഷനടിയ്ക്കുന്ന ഒരു പാവമാകുമവൻ നീ ഒരിയ്ക്കലും. എന്നെ വിട്ടുപോകരുതെന്ന് നൂറാവർത്തി തന്നോട് പറഞ്ഞു ഉറപ്പുവാങ്ങിയയാൾ എന്നിട്ടും എന്തിനാണവൻ പോയത്. ശ്രീധറിന്റെ കഥയിലെ രേവന്തിനെ പോലെ അവനുവേണ്ടിയും എവിടെയെങ്കിലും ഒരു സ്മാരകം ഉയർന്നിട്ടുണ്ടാവുമോ..? അറിയാതെ രണ്ടു തുള്ളി കണ്ണ് നിർ പുസ്തകത്താളിൽ വീണലിഞ്ഞു. നിലാവിന്റെ സ്പർശനമേറ്റ് രാത്രിമുല്ലകൾ വിടരുന്നതും നിദ്ര പതിയെ തലോടുന്നതും അവൾ അറിയുന്നുണ്ടായിരുന്നു. 🌹🌹🌹🌹 ചിരിച്ച മുഖത്തോടെ രാവിലെ ശ്രീധറിനെ കാണുമ്പോൾ താനേതോ ക്ഷേത്രത്തിലാണെന്ന് അനുരാധയ്ക്ക് തോന്നി. പൂജാമുറിയിൽ നിന്നും ചന്ദനത്തിരിയുടെ ഗന്ധം. ഭക്തിഗാനത്തിന്റെ അലകൾ പോസിറ്റീവായുള്ള ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുന്നത് പോലെ. സിറ്റൗട്ടിലേയ്ക്ക് വരുമ്പോൾ പുലരിയ്ക്ക് ഒരായിരം പൂക്കളുടെ ഭംഗിയുണ്ടെന്നു തോന്നി. ഗേറ്റ് കടന്നു വന്ന കാറിൽ നിന്നും കസവു പുതച്ചുകൊണ്ട് നെറ്റിയിൽ കുറി തൊട്ട് പടി കയറിവരുന്ന ശ്രീധർ. അനുരാധയെ കണ്ടപ്പോൽ അയാൾ സൗമ്യമായി പുഞ്ചിരിച്ചു. കൂട്ടുകാരി ഉണർന്നില്ലേ.? അയാൾ ചോദിച്ചു. ഉവ്വ്. ടീച്ചർക്കൊപ്പം കിച്ചണിലുണ്ട്. ഇവിടെ അടുത്തു ക്ഷേത്രമുണ്ടോ? അവൾ ചോദിച്ചു. ഉണ്ടോന്നോ? നാല് ചുറ്റിനും ഉണ്ട്. രാവിലെ പോയി തൊഴുതു വരുന്നത് ഒരു ശീലമായി. അനുരാധ കുളികഴിഞ്ഞിട്ടുണ്ടെങ്കിൽ ദാ. ഈ പ്രസാദം തൊട്ടോളൂ... അയാൾ നീട്ടിയ ഇലച്ചീന്തിൽ നിന്നും അല്പം കളഭമെടുത്ത് നെറ്റിയിലണിഞ്ഞു. ശരി. അനുരാധ ഇരിയ്ക്ക് ഞാൻ ഡ്രസ്സ്‌ മാറി വരാം. ശ്രീധർ പറഞ്ഞപ്പോൾ അവൾ തലയാട്ടി. പത്രത്താളുകൾ മറിച്ചു നോക്കി അവിടെ ഇരിയ്ക്കുമ്പോഴാണ് ജെനി രണ്ടു കപ്പിൽ കോഫിയുമായി വന്നത്. നീ ഇവിടുത്തെ അടുക്കളഭരണം ഏറ്റെടുത്തോ? പിന്നല്ലാതെ. വീണിടം വിഷ്ണുലോകമെന്ന മട്ട് എനിയ്ക്ക് പണ്ടേ ഉള്ളതാ.. പിന്നെ നിർമ്മല ടീച്ചർ ഒരു പാവം. പ്രായമായില്ലേ. നമുക്ക് വേണ്ടി കൂടി ടീച്ചർ കഷ്ടപ്പെടണ്ടാന്ന് കരുതി. ടീച്ചർ ഈ വർഷം റിട്ടേഡാകുമെന്നാ പറഞ്ഞത്. ജെനീ .. സെലിൻ ചേച്ചി വന്നാലുടൻ നമുക്കിറങ്ങാട്ടോ. അനുരാധ പറഞ്ഞു അതിനെന്താ.. ഞാനിപ്പോഴേ റെഡിയാ.. അവർ എത്രമണിയ്ക്ക് എത്തുമെന്നാ പറഞ്ഞത്.? ജെനി ചോദിച്ചു. ഞാൻ ഒന്നുകൂടി വിളിച്ചു നോക്കാം. സെലിനുമായി സംസാരിച്ചു ഫോൺ വെക്കുമ്പോൾ അനുരാധ പറഞ്ഞു. പത്തരയോടെ എത്തുമെന്ന്. ജെനി തലയാട്ടി. 🌹🌹 കല്യാണിയുടെ ബെഡിൽ അവളെ കാണാഞ്ഞപ്പോൾ അനുരാധ ഉറക്കെ വിളിച്ചു. മോളൂ.... നീ എവിടെയാ..? അവൾ ബാത്‌റൂമിലുണ്ട്. അകത്തേക്ക് വന്ന ടീച്ചർ പറഞ്ഞു. അയ്യോ. ഒറ്റയ്ക്കാ.. കുട്ടി. അവൾക്കറിയാം. ശീലമായതു കൊണ്ട് തനിയെ എല്ലാം ചെയ്തോളും. ഈ വീട്ടിലെ ഓരോ വസ്തുവും എവിടെയൊക്കെയാണെന്ന് അവൾ ചിട്ടപ്പെടുത്തിയതാ.. അതുകൊണ്ട് അവളുടെ സൗകര്യത്തിന് വേണ്ടി ഒന്നിന്റെയും സ്ഥാനം മാറ്റി വെയ്ക്കാറില്ല ഇവിടെയാരും. എന്നാലും ടീച്ചർ കാഴ്ചയില്ലാതെ.. അനുരാധയ്ക്ക് സംശയം മാറാതെ നിന്നു. പേടിയ്ക്കണ്ടന്നേ. അവൾ ഒറ്റയ്ക്ക് മാനേജ് ചെയ്തോളും. എന്നാലും ഇടയ്ക്ക് എന്റെ കണ്ണും ഓടിയെത്താറുണ്ട്. ടീച്ചർ പറഞ്ഞു. മോളേ സ്കൂളിലേയ്ക്ക് അയയ്ക്കാറില്ല? ശ്രീധർ ദിവസവും കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യും. ടീച്ചേഴ്സും വളരെ സപ്പോർട്ടാണ്. ഓരോ ക്ലാസും റെക്കോർഡ് ചെയ്തു വീണ്ടും വീണ്ടും കേട്ട് പഠിയ്ക്കും സ്കൂൾ ഫസ്റ്റാ... അനുരാധയ്ക്ക് അവളോട്‌ മതിപ്പു തോന്നി. അമ്മയില്ലാത്ത കുട്ടിയല്ലേ. കണ്ടിട്ട് എനിക്ക് വല്ലാത്ത പാവം തോന്നി. അവൾ പറഞ്ഞു. ശ്രീധറിനോട് ഒരു വിവാഹം ചെയ്യാൻ പറഞ്ഞാൽ അവൻ കേൾക്കില്ല. നിങ്ങളുടെയൊക്കെ പ്രായമേ അവനും ഉണ്ടാവൂ.. അല്ലെങ്കിൽ ഒന്നോ രണ്ടോ വയസ്സുകൂടി കൂടുതൽ. ഇന്നലെ കുട്ടിയെ കണ്ടപ്പോൾ മുതൽ എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ..? കുട്ടിയുടെ ജീവിതത്തേക്കുറിച്ച് നന്നായി മനസ്സിലാക്കിയത് കൊണ്ട് കൂടിയാണെന്ന് വെച്ചോ.. എന്താ.. ടീച്ചർ? എന്റെ കല്ല്യാണിയ്ക്ക് സ്നേഹമുള്ള ഒരമ്മയെ വേണം. നിങ്ങളുടെ രണ്ടാളുടെയും അടുപ്പം കണ്ടപ്പോൾ മനസ്സിൽ അങ്ങനെയൊരു മോഹം. അവൾ അങ്ങനെയാരോടും പെട്ടന്നടുക്കുന്നതല്ല. അനുരാധ മിഴി ഉയർത്തി അവരെ നോക്കി. ടീച്ചർ വന്നവളുടെ കൈ പിടിച്ചു. ചോദിച്ചത് തെറ്റായിപ്പോയെങ്കിൽ ക്ഷമിയ്ക്കൂ... മറ്റാരും ഇതറിയണ്ട. അവർ പുറത്തേക്കു പോയി. അനുരാധ തളർന്നു ബെഡിലേയ്ക്കിരുന്നു. ഇന്നലെ മാത്രം പരിചയപ്പെട്ട തന്നെ അവർ എന്ത് വിശ്വസിച്ചാണ് വിവാഹം ആലോചിക്കുന്നത്. അല്ലെങ്കിൽ തന്നെ അതെങ്ങനെ സാധ്യമാവും. അനുകൂല സാഹചര്യങ്ങളിൽ മറന്നു കളയാൻ മാത്രമുള്ള ഓർമ്മകളും സ്നേഹവുമാണോ തനിയ്ക്ക് സോളമനോടുള്ളത്. അവനെ ചതിയ്ക്കാനോ. അതിന് തന്നെക്കൊണ്ട് പറ്റുമോ.. ജീവനോടെയുണ്ടോന്ന് പോലും അറിയാതെ.... ആന്റീ... കല്യാണിയുടെ വിരലുകൾ ചുമലിൽ സ്പർശിച്ചപ്പോൾ അവൾ പെട്ടന്ന് മുഖത്ത് ചിരി വരുത്തി. ഗുഡ്മോർണിംഗ് ആന്റി. കല്യാണി പറഞ്ഞു. അനുരാധ കല്യാണിയുടെ വിരലുകളിൽ മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു. നിനക്കാരുടെയും സഹായം വേണ്ടേ മോളേ.?ഒറ്റയ്ക്ക് നിനക്ക് എന്തൊക്കെ ചെയ്യാൻ പറ്റും. കല്യാണി ചിരിച്ചു. ദാ.. ഇപ്പോ കണ്ടില്ലേ? ഞാൻ രാവിലെ ഉണർന്നു. ബ്രഷ് ചെയ്തു. കുളിച്ചു. ഇനി ഭക്ഷണം കഴിക്കണം സ്കൂളിൽ പോകണം. ഈൗ വീട്ടിൽ ഞാനെല്ലാം ഒറ്റയ്ക്കു ചെയ്യും പക്ഷേ ഈ വീടിനു പുറത്തേക്കു എനിയ്ക്കൊരാളുടെ സഹായം വേണം. പതിയെ നടന്ന് അലമാര തുറന്നു ഡ്രെസ്സെടുക്കുകയും അതിൽ കൈകൾ കൊണ്ട് പരതി നോക്കി ഇന്നിതു വേണ്ട വേറെ കളർ മതിയെന്ന് പറഞ്ഞു മറ്റൊരു ഡ്രസ്സ്‌ എടുക്കുകയും ചെയ്യുന്ന കണ്ടപ്പോൾ അനുരാധയ്ക്ക് അത്ഭുതം തോന്നി. കണ്ണും കാതും എല്ലാമുള്ള മനുഷ്യർക്ക്‌ മുന്നിൽക്കാണുന്നത് പോലും തിരിച്ചറിയാനുള്ള ശേഷിയില്ലാത്തവരാണ് അവർക്ക് മാതൃകയാക്കാനാണ് ഈശ്വരൻ കല്യാണിയെപ്പോലെയുള്ളവരെ മുന്നിൽ കാണിച്ചു തരുന്നത്. ഇന്ന് ഞാൻ ഒരുക്കാം നിന്നെ. അനുരാധ സ്നേഹത്തോടെ അവളുടെ മുടി കെട്ടികൊടുക്കുകയും, പൊട്ടുകുത്തി സുന്ദരിയാക്കുകയും ചെയ്തു. ഞാൻ സ്കൂളിൽ നിന്നും വരുമ്പോൾ ആന്റിയിവിടെ കാണില്ല അല്ലേ? കല്യാണിയുടെ ശബ്ദത്തിൽ അവൾക്ക് നല്ല വിഷമമുണ്ടെന്നു അനുരാധയ്ക്ക് മനസ്സിലായി. ഇന്ന് പോയാലും മോളേക്കാണാൻ ഞാനിടയ്ക്ക് വരാട്ടോ. ഉം. വന്നത് തന്നെ. എനിക്കറിയാം. പോയാൽ പിന്നെ ഇങ്ങോട്ട് വരാൻ നമ്മൾ തമ്മിൽ ബന്ധമൊന്നുമില്ലല്ലോ. ഈ ആന്റിയെ അത്രയ്ക്ക് ഇഷ്ട്ടായോ മോൾക്ക്‌. അകത്തേയ്ക്ക് വന്ന ജെനി കല്യാണിയോടായി ചോദിച്ചു. അതെയെന്നു അവൾ മൂളി. 🌹🌹🌹 പത്തരയെന്ന് പറഞ്ഞെങ്കിലും പതിനൊന്നു മണിയോടെയാണ് സെലിൻ എത്തിയത്. കാറിൽ സെലിൻ വന്നിറങ്ങുമ്പോൾ മുകളിലത്തെ നിലയുടെ ബാൽക്കണിയിൽ നിന്നുകൊണ്ടാണ് അനുരാധ കണ്ടത്. അവൾക്ക് തന്റെ ഹൃദയം വല്ലാതെ സ്നേഹം കൊണ്ട് നിറയുന്ന പോലെ തോന്നി. ഒരു ദൂരയാത്ര കഴിഞ്ഞു സോളമൻ തിരികെ വന്നത് പോലെ. സ്റ്റെപ്പുകൾ ഓടിയിറങ്ങുമ്പോൾ അനുരാധ കാൽ വഴുതി താഴേക്ക് വീഴാൻ പോയി. ശ്രീധറിന്റെ കൈകൾ പെട്ടന്ന് അവളെ വീഴാതെ താങ്ങി നിർത്തി. ഒരു നിമിഷം അവൾ അയാളുടെ മിഴികളിലേയ്ക്ക് നോക്കി. തെറ്റ് സംഭവിച്ചത് പോലെ അവൾ സോറി. അവൾ പറഞ്ഞു. സാരമില്ലടോ..ഞാൻ വന്നത് എന്തായാലും നന്നായി. അവൾ മുഖം കുനിച്ചു. പെട്ടന്ന് ഓർമ്മ വന്നതുപോലെ ഗെയ്റ്റിങ്കലേയ്ക്ക് ഓടി. ശ്രീധറിന്റെ ചുണ്ടുകളിൽ ഒരു മന്ദഹാസം വിടർന്നു. (തുടരു രചന- സിന്ദാരോ
📔 കഥ - @@@@8@@@@ @@@8 =08 @@E@లి @@@@8@@@@ @@@8 =08 @@E@లి - ShareChat