Follow
🕊️സാലി 🕊️
@sahadsalimmj
4,337
Posts
18,927
Followers
🕊️സാലി 🕊️
988 views
7 hours ago
വിവാഹവാഗ്ദാനം നൽകി പീഡനം; ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മഗ്ര പൊലീസാണ് അഭിഷേകിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ് അഭിഷേക്. കഴിഞ്ഞ ജൂൺ 23 നാണ് അഭിഷേകിനെതിരെ കർണാടക സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി പരാതി നൽകിയത്. അഭിഷേകുമായി തനിക്ക് മൂന്നര വർഷത്തോളം പ്രണയബന്ധം ഉണ്ടായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നു. ബന്ധത്തിലായിരുന്ന സമയത്ത് ഇരുവരും ഒന്നിച്ചു വിദേശയാത്രകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഒന്നര വർഷം മുൻപ് ബന്ധത്തിൽ വിള്ളലുകൾ വീണു. പ്രശ്നങ്ങൾ പരിഹരിക്കാൻ അന്ന് പൊലീസ് തലത്തിൽ ചർച്ചകൾ നടന്നെങ്കിലും രേഖാമൂലം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് സ്ഥിതിഗതികൾ കൂടുതൽ വഷളായതോടെയാണ് യുവതി ഔദ്യോഗികമായി പരാതി നൽകിയത്. പരാതി നൽകി ഏറെ നാളായിട്ടും പൊലീസ് തക്കതായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാരി ഒടുവിൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി, അഭിഷേകിനെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിന് കർശന നിർദ്ദേശം നൽകുകയായിരുന്നു. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും മഗ്ര പൊലീസ് അഭിഷേക് പോറെലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ആരോപണങ്ങളുടെ സത്യവസ്ഥ തെളിയിക്കാൻ പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. #🚨 പ്രമുഖ താരം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, മർദിച്ചു; അറസ്റ്റിൽ! #📹 ക്രൈം ഫയൽ #📳 വൈറൽ സ്റ്റോറീസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ്
🕊️സാലി 🕊️
857 views
7 hours ago
#🚨 പ്രമുഖ താരം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, മർദിച്ചു; അറസ്റ്റിൽ! വിവാഹവാഗ്ദാനം നൽകി പീഡനം; ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മഗ്ര പൊലീസാണ് അഭിഷേകിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ് അഭിഷേക്. കഴിഞ്ഞ ജൂൺ 23 നാണ് അഭിഷേകിനെതിരെ കർണാടക സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി പരാതി നൽകിയത്. അഭിഷേകുമായി തനിക്ക് മൂന്നര വർഷത്തോളം പ്രണയബന്ധം ഉണ്ടായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നു. ബന്ധത്തിലായിരുന്ന സമയത്ത് ഇരുവരും ഒന്നിച്ചു വിദേശയാത്രകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഒന്നര വർഷം മുൻപ് ബന്ധത്തിൽ വിള്ളലുകൾ വീണു. പ്രശ്നങ്ങൾ പരിഹരിക്കാൻ അന്ന് പൊലീസ് തലത്തിൽ ചർച്ചകൾ നടന്നെങ്കിലും രേഖാമൂലം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് സ്ഥിതിഗതികൾ കൂടുതൽ വഷളായതോടെയാണ് യുവതി ഔദ്യോഗികമായി പരാതി നൽകിയത്. പരാതി നൽകി ഏറെ നാളായിട്ടും പൊലീസ് തക്കതായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാരി ഒടുവിൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി, അഭിഷേകിനെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിന് കർശന നിർദ്ദേശം നൽകുകയായിരുന്നു. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും മഗ്ര പൊലീസ് അഭിഷേക് പോറെലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ആരോപണങ്ങളുടെ സത്യവസ്ഥ തെളിയിക്കാൻ പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. #📹 ക്രൈം ഫയൽ #📰ബ്രേക്കിങ് ന്യൂസ് #📳 വൈറൽ സ്റ്റോറീസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🕊️സാലി 🕊️
526 views
7 hours ago
#🚨 പ്രമുഖ താരം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, മർദിച്ചു; അറസ്റ്റിൽ! വിവാഹവാഗ്ദാനം നൽകി പീഡനം; ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മഗ്ര പൊലീസാണ് അഭിഷേകിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ് അഭിഷേക്. കഴിഞ്ഞ ജൂൺ 23 നാണ് അഭിഷേകിനെതിരെ കർണാടക സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി പരാതി നൽകിയത്. അഭിഷേകുമായി തനിക്ക് മൂന്നര വർഷത്തോളം പ്രണയബന്ധം ഉണ്ടായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നു. ബന്ധത്തിലായിരുന്ന സമയത്ത് ഇരുവരും ഒന്നിച്ചു വിദേശയാത്രകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഒന്നര വർഷം മുൻപ് ബന്ധത്തിൽ വിള്ളലുകൾ വീണു. പ്രശ്നങ്ങൾ പരിഹരിക്കാൻ അന്ന് പൊലീസ് തലത്തിൽ ചർച്ചകൾ നടന്നെങ്കിലും രേഖാമൂലം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് സ്ഥിതിഗതികൾ കൂടുതൽ വഷളായതോടെയാണ് യുവതി ഔദ്യോഗികമായി പരാതി നൽകിയത്. പരാതി നൽകി ഏറെ നാളായിട്ടും പൊലീസ് തക്കതായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാരി ഒടുവിൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി, അഭിഷേകിനെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിന് കർശന നിർദ്ദേശം നൽകുകയായിരുന്നു. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും മഗ്ര പൊലീസ് അഭിഷേക് പോറെലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ആരോപണങ്ങളുടെ സത്യവസ്ഥ തെളിയിക്കാൻ പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. #📹 ക്രൈം ഫയൽ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #📳 വൈറൽ സ്റ്റോറീസ്
🕊️സാലി 🕊️
5.6K views
13 days ago
13000 ശമ്പളമുള്ള ടീച്ചര്‍മാരുടെ അക്കൗണ്ടില്‍ കോടികളുടെ ലഹരിപ്പണം! റിസോര്‍ട്ടുകളില്‍ ലഹരി പാര്‍ട്ടികള്‍, ഡെലിവറി ബോയിയുടെ അക്കൗണ്ടില്‍ 1 കോടി; വടകര എംഡിഎംഎ കേസില്‍ അദ്ധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ്! കാവ്യയുടെ വിദേശയാത്രയും ദുരൂഹം; ബെംഗളൂരുവിലേക്കും വയനാട്ടിലേക്കും അന്വേഷണം നീളുന്നു വടകര എംഡിഎംഎ കേസില്‍ അദ്ധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ്! വടകര: വടകരയില്‍ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താത്കാലിക അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുന്നു. ലഹരി വില്‍പ്പനയിലൂടെ ഇവര്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കില്‍ എന്‍ഡിപിഎസ് (NDPS) നിയമപ്രകാരം അവ പിടിച്ചെടുക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 28-ാം തീയതി പിടിയിലായ സഫുവാന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കേസില്‍ നിലവില്‍ പോലീസിന്റെ പിടിയിലായിട്ടുള്ളത്. ഏറ്റവും ഒടുവില്‍ അറസ്റ്റിലായ പേരാമ്പ്ര ബിആര്‍സിയിലെ താത്കാലിക അധ്യാപിക നീഷ്മ, ഇരിട്ടി സ്വദേശിയായ ഡെലിവറി ഏജന്റ് ജിജില്‍ കുര്യാക്കോസ് എന്നിവരടക്കം ചൊവ്വാഴ്ച മാത്രം രണ്ടുപേര്‍ വലയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി (കാവ്യ, കീര്‍ത്തന, നീഷ്മ). അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയത് കോടികള്‍ പന്ത്രണ്ടായിരവും പതിമൂവായിരവും രൂപ മാത്രം മാസശമ്പളമുള്ള അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ആറു മാസത്തിനിടെ പത്ത് ലക്ഷത്തിലേറെ രൂപ അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. കൂടാതെ, കേസിന്റെ പ്രധാന കണ്ണിയെന്ന് കരുതുന്ന ഡെലിവറി ബോയ് ജിജിലിന്റെ അക്കൗണ്ടിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു കോടി രൂപയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഡെലിവറി ജോലിയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയിരുന്ന ഇയാളുടെ അക്കൗണ്ടിലേക്ക് അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണം അയച്ചു നല്‍കിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. ആവശ്യക്കാരില്‍ നിന്ന് ഡിജിറ്റലായി ശേഖരിക്കുന്ന പണം 10,000 അല്ലെങ്കില്‍ 20,000 രൂപയാകുമ്പോള്‍ നീഷ്മ നേരിട്ട് ലഹരി മൊത്തവ്യാപാരികള്‍ക്ക് അയച്ചുകൊടുക്കുന്ന രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. പണം എടിഎമ്മുകള്‍ വഴി പിന്‍വലിക്കുകയോ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യുന്ന ശാസ്ത്രീയമായ രീതിയാണ് സംഘം ഉപയോഗിച്ചത്. #😱കാവ്യയുടെ വിദേശയാത്രയും ദുരൂഹം; അധ്യാപികമാരുടെ അക്കൗണ്ടിൽ കോടികൾ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📹 ക്രൈം ഫയൽ #📰ബ്രേക്കിങ് ന്യൂസ് #📳 വൈറൽ സ്റ്റോറീസ്
🕊️സാലി 🕊️
1.6K views
13 days ago
#😱കാവ്യയുടെ വിദേശയാത്രയും ദുരൂഹം; അധ്യാപികമാരുടെ അക്കൗണ്ടിൽ കോടികൾ 13000 ശമ്പളമുള്ള ടീച്ചര്‍മാരുടെ അക്കൗണ്ടില്‍ കോടികളുടെ ലഹരിപ്പണം! റിസോര്‍ട്ടുകളില്‍ ലഹരി പാര്‍ട്ടികള്‍, ഡെലിവറി ബോയിയുടെ അക്കൗണ്ടില്‍ 1 കോടി; വടകര എംഡിഎംഎ കേസില്‍ അദ്ധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ്! കാവ്യയുടെ വിദേശയാത്രയും ദുരൂഹം; ബെംഗളൂരുവിലേക്കും വയനാട്ടിലേക്കും അന്വേഷണം നീളുന്നു വടകര എംഡിഎംഎ കേസില്‍ അദ്ധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ്! വടകര: വടകരയില്‍ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താത്കാലിക അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുന്നു. ലഹരി വില്‍പ്പനയിലൂടെ ഇവര്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കില്‍ എന്‍ഡിപിഎസ് (NDPS) നിയമപ്രകാരം അവ പിടിച്ചെടുക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 28-ാം തീയതി പിടിയിലായ സഫുവാന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കേസില്‍ നിലവില്‍ പോലീസിന്റെ പിടിയിലായിട്ടുള്ളത്. ഏറ്റവും ഒടുവില്‍ അറസ്റ്റിലായ പേരാമ്പ്ര ബിആര്‍സിയിലെ താത്കാലിക അധ്യാപിക നീഷ്മ, ഇരിട്ടി സ്വദേശിയായ ഡെലിവറി ഏജന്റ് ജിജില്‍ കുര്യാക്കോസ് എന്നിവരടക്കം ചൊവ്വാഴ്ച മാത്രം രണ്ടുപേര്‍ വലയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി (കാവ്യ, കീര്‍ത്തന, നീഷ്മ). അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയത് കോടികള്‍ പന്ത്രണ്ടായിരവും പതിമൂവായിരവും രൂപ മാത്രം മാസശമ്പളമുള്ള അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ആറു മാസത്തിനിടെ പത്ത് ലക്ഷത്തിലേറെ രൂപ അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. കൂടാതെ, കേസിന്റെ പ്രധാന കണ്ണിയെന്ന് കരുതുന്ന ഡെലിവറി ബോയ് ജിജിലിന്റെ അക്കൗണ്ടിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു കോടി രൂപയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഡെലിവറി ജോലിയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയിരുന്ന ഇയാളുടെ അക്കൗണ്ടിലേക്ക് അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണം അയച്ചു നല്‍കിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. ആവശ്യക്കാരില്‍ നിന്ന് ഡിജിറ്റലായി ശേഖരിക്കുന്ന പണം 10,000 അല്ലെങ്കില്‍ 20,000 രൂപയാകുമ്പോള്‍ നീഷ്മ നേരിട്ട് ലഹരി മൊത്തവ്യാപാരികള്‍ക്ക് അയച്ചുകൊടുക്കുന്ന രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. പണം എടിഎമ്മുകള്‍ വഴി പിന്‍വലിക്കുകയോ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യുന്ന ശാസ്ത്രീയമായ രീതിയാണ് സംഘം ഉപയോഗിച്ചത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📹 ക്രൈം ഫയൽ #📰ബ്രേക്കിങ് ന്യൂസ് #📳 വൈറൽ സ്റ്റോറീസ്
🕊️സാലി 🕊️
1.8K views
13 days ago
#😱കാവ്യയുടെ വിദേശയാത്രയും ദുരൂഹം; അധ്യാപികമാരുടെ അക്കൗണ്ടിൽ കോടികൾ 13000 ശമ്പളമുള്ള ടീച്ചര്‍മാരുടെ അക്കൗണ്ടില്‍ കോടികളുടെ ലഹരിപ്പണം! റിസോര്‍ട്ടുകളില്‍ ലഹരി പാര്‍ട്ടികള്‍, ഡെലിവറി ബോയിയുടെ അക്കൗണ്ടില്‍ 1 കോടി; വടകര എംഡിഎംഎ കേസില്‍ അദ്ധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ്! കാവ്യയുടെ വിദേശയാത്രയും ദുരൂഹം; ബെംഗളൂരുവിലേക്കും വയനാട്ടിലേക്കും അന്വേഷണം നീളുന്നു വടകര എംഡിഎംഎ കേസില്‍ അദ്ധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ്! വടകര: വടകരയില്‍ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താത്കാലിക അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുന്നു. ലഹരി വില്‍പ്പനയിലൂടെ ഇവര്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കില്‍ എന്‍ഡിപിഎസ് (NDPS) നിയമപ്രകാരം അവ പിടിച്ചെടുക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 28-ാം തീയതി പിടിയിലായ സഫുവാന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കേസില്‍ നിലവില്‍ പോലീസിന്റെ പിടിയിലായിട്ടുള്ളത്. ഏറ്റവും ഒടുവില്‍ അറസ്റ്റിലായ പേരാമ്പ്ര ബിആര്‍സിയിലെ താത്കാലിക അധ്യാപിക നീഷ്മ, ഇരിട്ടി സ്വദേശിയായ ഡെലിവറി ഏജന്റ് ജിജില്‍ കുര്യാക്കോസ് എന്നിവരടക്കം ചൊവ്വാഴ്ച മാത്രം രണ്ടുപേര്‍ വലയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി (കാവ്യ, കീര്‍ത്തന, നീഷ്മ). അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയത് കോടികള്‍ പന്ത്രണ്ടായിരവും പതിമൂവായിരവും രൂപ മാത്രം മാസശമ്പളമുള്ള അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ആറു മാസത്തിനിടെ പത്ത് ലക്ഷത്തിലേറെ രൂപ അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. കൂടാതെ, കേസിന്റെ പ്രധാന കണ്ണിയെന്ന് കരുതുന്ന ഡെലിവറി ബോയ് ജിജിലിന്റെ അക്കൗണ്ടിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു കോടി രൂപയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഡെലിവറി ജോലിയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയിരുന്ന ഇയാളുടെ അക്കൗണ്ടിലേക്ക് അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണം അയച്ചു നല്‍കിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. ആവശ്യക്കാരില്‍ നിന്ന് ഡിജിറ്റലായി ശേഖരിക്കുന്ന പണം 10,000 അല്ലെങ്കില്‍ 20,000 രൂപയാകുമ്പോള്‍ നീഷ്മ നേരിട്ട് ലഹരി മൊത്തവ്യാപാരികള്‍ക്ക് അയച്ചുകൊടുക്കുന്ന രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. പണം എടിഎമ്മുകള്‍ വഴി പിന്‍വലിക്കുകയോ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യുന്ന ശാസ്ത്രീയമായ രീതിയാണ് സംഘം ഉപയോഗിച്ചത്. #📹 ക്രൈം ഫയൽ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #📳 വൈറൽ സ്റ്റോറീസ്
🕊️സാലി 🕊️
13.2K views
14 days ago
'100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോനിഷ മഞ്ഞുരുകും കാലം എന്ന സീരിയലിൽ ജാനിക്കുട്ടി എന്ന കഥാപാത്രമായി എത്തി ശ്രദ്ധപിടിച്ചു പറ്റിയ താരമാണ് മോനിഷ. പിന്നീട് തമിഴ് സീരിയലുകളിൽ സജീവമായ മോനിഷ വയനാട് ബത്തേരി സ്വദേശിയാണ്. നിലവിൽ തമിഴിലെ സെക്കന്റ് ലവ് എന്ന ഷോയിൽ മത്സരാർത്ഥിയാണ് മോനിഷ. ഇവിടെ വച്ച് തന്റെ മുൻ ഭർത്താവിനെ കുറിച്ച് മോനിഷ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. താൻ വസ്ത്രം മാറുന്നതിന്റെയും ഒരുമിച്ച് കിടക്ക പങ്കിടുന്നതിന്റെ ഫോട്ടോകൾ മുൻ ഭർത്താവ് ഫോട്ടോ എടുത്തിരുന്നുവെന്നും അത് അയാളുടെ സുഹൃത്തിന് അയച്ചു കൊടുത്തുവെന്നും മോനിഷ ഷോയിൽ വെളിപ്പെടുത്തി. സുഹൃത്ത് വിളിച്ച് ഇത്തരം ചിത്രങ്ങളെല്ലാം തങ്ങൾ കണ്ടുവെന്ന് പറഞ്ഞപ്പോഴാണ് ഈ ക്രൂരത അറിയുന്നതെന്നും മോനിഷ കണ്ണുകലങ്ങി പറയുന്നു. എട്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഡിവോഴ്സ് ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമെന്നും മോനിഷ പറയുന്നു. മോനിഷയുടെ വാക്കുകൾ ഇങ്ങനെ വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്‍ മരിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. എന്‍റെ പ്രശ്നങ്ങള്‍ അമ്മയോട് പറഞ്ഞ് അവരെ വിഷമിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി. ആ ജീവിതത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കാശ് മുടക്കി ഡിവോഴ്സ് വാങ്ങി. ഞാന്‍ അങ്ങോട്ട് അയാള്‍ക്ക് കാശ് കൊടുക്കുക ആയിരുന്നു. എനിക്ക് വിവാഹത്തിന് 100 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു. അത് കൊടുത്താലേ ഡിവോഴ്സ് നല്‍കൂ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതിനോട് യോജിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഞാൻ എങ്ങനെ അത് കൊടുത്തിട്ട് വരും?. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ ഡിവോഴ്സ് ആയ സമയമാണ്. ഡിവോഴ്സ് ആയ ദിവസം ജഡ്ജും മുന്‍ ഭര്‍ത്താവും ഞാനും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. വളരെ സന്തോഷത്തോടെ ഞാൻ സൈന്‍ ചെയ്യുന്നത് കണ്ട ജഡ്ജി എന്നോട് ചോദിച്ചത് എന്താണ് ഇത്ര സന്തോഷം എന്നാണ്. അത്രയും സ്ട്രെസ് ആയ ജീവിതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്. വഴക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അയാള്‍ എന്നും കാത്തിരിക്കുമായിരുന്നു. അതിന് വേണ്ടി വളരെ മോശമായൊരു കാര്യം അയാള്‍ ചെയ്തു. ഞാന്‍ വസ്ത്രം മാറ്റുന്നതും സ്വകാര്യ നിമിഷങ്ങളും ഫോട്ടോ എടുത്ത് വച്ചു. അത് സുഹൃത്തിന് അയച്ചു കൊടുത്തു. ആ സുഹൃത്ത് എന്നെ വിളിച്ച് ഇത് പറയുമ്പോള്‍ ഞാന്‍ ഷോക്കായി പോയി. അയാള്‍ അത്രയും നീചമായ കാര്യം ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, അതിന് ശേഷം അയാളുടെ മേലുള്ള എല്ലാ വിശ്വാസവും എനിക്ക് നഷ്ടമായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാൻ പറ്റാതായി. #😭 മലയാള നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കൾക്ക് അയച്ച് ഭർത്താവ്! #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്
🕊️സാലി 🕊️
2.4K views
14 days ago
#😭 മലയാള നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കൾക്ക് അയച്ച് ഭർത്താവ്! '100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോനിഷ മഞ്ഞുരുകും കാലം എന്ന സീരിയലിൽ ജാനിക്കുട്ടി എന്ന കഥാപാത്രമായി എത്തി ശ്രദ്ധപിടിച്ചു പറ്റിയ താരമാണ് മോനിഷ. പിന്നീട് തമിഴ് സീരിയലുകളിൽ സജീവമായ മോനിഷ വയനാട് ബത്തേരി സ്വദേശിയാണ്. നിലവിൽ തമിഴിലെ സെക്കന്റ് ലവ് എന്ന ഷോയിൽ മത്സരാർത്ഥിയാണ് മോനിഷ. ഇവിടെ വച്ച് തന്റെ മുൻ ഭർത്താവിനെ കുറിച്ച് മോനിഷ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. താൻ വസ്ത്രം മാറുന്നതിന്റെയും ഒരുമിച്ച് കിടക്ക പങ്കിടുന്നതിന്റെ ഫോട്ടോകൾ മുൻ ഭർത്താവ് ഫോട്ടോ എടുത്തിരുന്നുവെന്നും അത് അയാളുടെ സുഹൃത്തിന് അയച്ചു കൊടുത്തുവെന്നും മോനിഷ ഷോയിൽ വെളിപ്പെടുത്തി. സുഹൃത്ത് വിളിച്ച് ഇത്തരം ചിത്രങ്ങളെല്ലാം തങ്ങൾ കണ്ടുവെന്ന് പറഞ്ഞപ്പോഴാണ് ഈ ക്രൂരത അറിയുന്നതെന്നും മോനിഷ കണ്ണുകലങ്ങി പറയുന്നു. എട്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഡിവോഴ്സ് ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമെന്നും മോനിഷ പറയുന്നു. മോനിഷയുടെ വാക്കുകൾ ഇങ്ങനെ വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്‍ മരിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. എന്‍റെ പ്രശ്നങ്ങള്‍ അമ്മയോട് പറഞ്ഞ് അവരെ വിഷമിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി. ആ ജീവിതത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കാശ് മുടക്കി ഡിവോഴ്സ് വാങ്ങി. ഞാന്‍ അങ്ങോട്ട് അയാള്‍ക്ക് കാശ് കൊടുക്കുക ആയിരുന്നു. എനിക്ക് വിവാഹത്തിന് 100 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു. അത് കൊടുത്താലേ ഡിവോഴ്സ് നല്‍കൂ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതിനോട് യോജിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഞാൻ എങ്ങനെ അത് കൊടുത്തിട്ട് വരും?. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ ഡിവോഴ്സ് ആയ സമയമാണ്. ഡിവോഴ്സ് ആയ ദിവസം ജഡ്ജും മുന്‍ ഭര്‍ത്താവും ഞാനും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. വളരെ സന്തോഷത്തോടെ ഞാൻ സൈന്‍ ചെയ്യുന്നത് കണ്ട ജഡ്ജി എന്നോട് ചോദിച്ചത് എന്താണ് ഇത്ര സന്തോഷം എന്നാണ്. അത്രയും സ്ട്രെസ് ആയ ജീവിതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്. വഴക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അയാള്‍ എന്നും കാത്തിരിക്കുമായിരുന്നു. അതിന് വേണ്ടി വളരെ മോശമായൊരു കാര്യം അയാള്‍ ചെയ്തു. ഞാന്‍ വസ്ത്രം മാറ്റുന്നതും സ്വകാര്യ നിമിഷങ്ങളും ഫോട്ടോ എടുത്ത് വച്ചു. അത് സുഹൃത്തിന് അയച്ചു കൊടുത്തു. ആ സുഹൃത്ത് എന്നെ വിളിച്ച് ഇത് പറയുമ്പോള്‍ ഞാന്‍ ഷോക്കായി പോയി. അയാള്‍ അത്രയും നീചമായ കാര്യം ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, അതിന് ശേഷം അയാളുടെ മേലുള്ള എല്ലാ വിശ്വാസവും എനിക്ക് നഷ്ടമായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാൻ പറ്റാതായി. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്
🕊️സാലി 🕊️
6.5K views
14 days ago
#😭 മലയാള നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കൾക്ക് അയച്ച് ഭർത്താവ്! '100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോനിഷ മഞ്ഞുരുകും കാലം എന്ന സീരിയലിൽ ജാനിക്കുട്ടി എന്ന കഥാപാത്രമായി എത്തി ശ്രദ്ധപിടിച്ചു പറ്റിയ താരമാണ് മോനിഷ. പിന്നീട് തമിഴ് സീരിയലുകളിൽ സജീവമായ മോനിഷ വയനാട് ബത്തേരി സ്വദേശിയാണ്. നിലവിൽ തമിഴിലെ സെക്കന്റ് ലവ് എന്ന ഷോയിൽ മത്സരാർത്ഥിയാണ് മോനിഷ. ഇവിടെ വച്ച് തന്റെ മുൻ ഭർത്താവിനെ കുറിച്ച് മോനിഷ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. താൻ വസ്ത്രം മാറുന്നതിന്റെയും ഒരുമിച്ച് കിടക്ക പങ്കിടുന്നതിന്റെ ഫോട്ടോകൾ മുൻ ഭർത്താവ് ഫോട്ടോ എടുത്തിരുന്നുവെന്നും അത് അയാളുടെ സുഹൃത്തിന് അയച്ചു കൊടുത്തുവെന്നും മോനിഷ ഷോയിൽ വെളിപ്പെടുത്തി. സുഹൃത്ത് വിളിച്ച് ഇത്തരം ചിത്രങ്ങളെല്ലാം തങ്ങൾ കണ്ടുവെന്ന് പറഞ്ഞപ്പോഴാണ് ഈ ക്രൂരത അറിയുന്നതെന്നും മോനിഷ കണ്ണുകലങ്ങി പറയുന്നു. എട്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഡിവോഴ്സ് ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമെന്നും മോനിഷ പറയുന്നു. മോനിഷയുടെ വാക്കുകൾ ഇങ്ങനെ വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്‍ മരിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. എന്‍റെ പ്രശ്നങ്ങള്‍ അമ്മയോട് പറഞ്ഞ് അവരെ വിഷമിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി. ആ ജീവിതത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കാശ് മുടക്കി ഡിവോഴ്സ് വാങ്ങി. ഞാന്‍ അങ്ങോട്ട് അയാള്‍ക്ക് കാശ് കൊടുക്കുക ആയിരുന്നു. എനിക്ക് വിവാഹത്തിന് 100 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു. അത് കൊടുത്താലേ ഡിവോഴ്സ് നല്‍കൂ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതിനോട് യോജിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഞാൻ എങ്ങനെ അത് കൊടുത്തിട്ട് വരും?. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ ഡിവോഴ്സ് ആയ സമയമാണ്. ഡിവോഴ്സ് ആയ ദിവസം ജഡ്ജും മുന്‍ ഭര്‍ത്താവും ഞാനും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. വളരെ സന്തോഷത്തോടെ ഞാൻ സൈന്‍ ചെയ്യുന്നത് കണ്ട ജഡ്ജി എന്നോട് ചോദിച്ചത് എന്താണ് ഇത്ര സന്തോഷം എന്നാണ്. അത്രയും സ്ട്രെസ് ആയ ജീവിതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്. വഴക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അയാള്‍ എന്നും കാത്തിരിക്കുമായിരുന്നു. അതിന് വേണ്ടി വളരെ മോശമായൊരു കാര്യം അയാള്‍ ചെയ്തു. ഞാന്‍ വസ്ത്രം മാറ്റുന്നതും സ്വകാര്യ നിമിഷങ്ങളും ഫോട്ടോ എടുത്ത് വച്ചു. അത് സുഹൃത്തിന് അയച്ചു കൊടുത്തു. ആ സുഹൃത്ത് എന്നെ വിളിച്ച് ഇത് പറയുമ്പോള്‍ ഞാന്‍ ഷോക്കായി പോയി. അയാള്‍ അത്രയും നീചമായ കാര്യം ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, അതിന് ശേഷം അയാളുടെ മേലുള്ള എല്ലാ വിശ്വാസവും എനിക്ക് നഷ്ടമായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാൻ പറ്റാതായി. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📰ബ്രേക്കിങ് ന്യൂസ്
🕊️സാലി 🕊️
718 views
15 days ago
https://youtube.com/shorts/62k_eZgF_yU?si=s48QV4QXjJW1LIr9 ഇത് മ്മടെ ഒരു കുഞ്ഞു youtube channel ആണ് 😜😜😁. പറ്റുന്നവർ വെറുതെ ഒന്ന് കണ്ടിട്ട് സപ്പോർട്ട് ചെയ്യുക. ai videos only🏃🏻‍♂️🏃🏻‍♂️ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💃 Reels വീഡിയോസ് #👌 വൈറൽ വീഡിയോസ് #🌃Good Night Status #🌃ശുഭരാത്രി സ്റ്റാറ്റസ്