യക്ഷിക്കാവ് വളവിലെ യക്ഷി (120)
ശരത് വരാൻ വൈകുന്നത് കണ്ട മററു നാലുപേരും ബുളളററുകൾ നിർത്തി കാത്തു നിന്നു...
കുറേ സമയം കഴിഞ്ഞപ്പോൾ ആ പെൺ
രൂപം മാത്രം നടന്നു വരുന്നു...
ആ രൂപം ചന്ദ്രൻ്റെ അടുത്തെത്തി പറഞ്ഞു:
"ആ ചേട്ടൻ പറഞ്ഞു ഇനി വേറൊരു ബുളളിൽ കയറിക്കോളാൻ..."
ചന്ദ്രൻ:
"ശരി...കയറിക്കോളൂ..."
ചന്ദ്രൻ ബുള്ളറ്റ് സ്റ്റാർട്ടാക്കി...സ്ററാർട്ടാകുന്നില്ല...അപ്പോഴേയ്ക്കും മററു മൂന്നു പേരും പോയിക്കഴിഞ്ഞിരുന്നു...
പല ശ്രമങ്ങൾക്കൊടുവിൽ ബുളളററ് സ്റ്റാർട്ടായി...
ബുളളററ് അമിത വേഗതയിൽ പാഞ്ഞു..!
ചന്ദ്രൻ്റെ കാതിൽ ആ ശബ്ദം മുഴങ്ങി:
"നിഴലായ്... ഒഴുകി വരും ഞാൻ...യാമങ്ങൾ തോറും...കൊതി തീരുവോളം...ഈ നീല രാവിൽ...ഈ നീല രാവിൽ..."
(തുടരും) #🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #🍲 ഇന്നത്തെ രുചി #🕵️♀️ കുറ്റാന്വേഷണ കഥകൾ


