സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം മുടങ്ങാതിരിക്കാനുള്ള കരുതൽ ഉറപ്പാക്കിയാണ് എൽഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞത്. സർക്കാർ രൂപീകരിച്ച പെൻഷൻ കമ്പനിയിൽ രണ്ടു മാസത്തേക്കുള്ള തുക നീക്കിവച്ചിട്ടുണ്ട്. വിഷുവിനുമുമ്പ് രണ്ടുമാസത്തെ പെൻഷൻ കൊടുത്തശേഷം 1800 കോടി രൂപ കമ്പനിയിൽ ബാക്കിയുണ്ട്. ഇതിൽനിന്നാണ് യുഡിഎഫ് സർക്കാർ 1070 കോടി അനുവദിച്ചത്.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്


