19 shares
More like this
- Mandodhari Ravanan#Latest News Updates and Trending611
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #😁അതുമിതുമൊക്കെ 👍 #കണ്ടതും കേട്ടതും 😇1412
- Mandodhari Ravanan#Latest News Updates and Trending814
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #കണ്ടതും കേട്ടതും 😇 #😁അതുമിതുമൊക്കെ 👍213
- ☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📻 വാർത്തകൾ #📰ബ്രേക്കിങ് ന്യൂസ് #ചൂടുള്ള വാർത്തകൾ 👌👌👌 #📳 വൈറൽ സ്റ്റോറീസ്919
- ☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📻 വാർത്തകൾ #📰ബ്രേക്കിങ് ന്യൂസ് #ചൂടുള്ള വാർത്തകൾ 👌👌👌 #📳 വൈറൽ സ്റ്റോറീസ്2110
- ചെകുത്താന്റെ കോട്ട#🕵️♂️ സാമൂഹിക വിഷയങ്ങൾ #📰ബ്രേക്കിങ് ന്യൂസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #👌 വൈറൽ വീഡിയോസ് #📳 വൈറൽ സ്റ്റോറീസ്1014
- CPIM Keralaജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ തോറ്റതിന്റെ പകവീട്ടാൻ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ തടങ്കലിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തിരിച്ചടി. ഡൽഹി പട്യാലഹൗസ് കോടതിയിൽ ഐഷി നൽകിയ അപേക്ഷയിൽ അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തു. കേസ് പരിഗണിക്കുന്ന വ്യാഴാഴ്ച വരെ ഐഷിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. 2021ൽ ബംഗ ഭവനിലേക്ക് നടത്തിയമാർച്ചിന്റെ ഭാഗമായുള്ള കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രിൽ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും ഇതുസംബന്ധിച്ച സമൻസോ അറിയിപ്പോ നൽകിയിരുന്നില്ല. ജന്തർമന്തറിലെ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായ ഐഷിയെ തടങ്കലിലാക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വ വൈകുന്നേരം സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് ഡൽഹി പൊലീസ് എത്തിയിരുന്നു. അഞ്ച് വർഷംമുൻപുള്ള കേസ് കുത്തിപ്പൊക്കി സിജെപിക്കൊപ്പം നീറ്റ് ചോദ്യചോർച്ച സമരത്തിന് നേതൃത്വംനൽകിയ ഐഷിയെ ജയിലിലടക്കാനായിരുന്നു ശ്രമം. എന്നാൽ സ്വകാര്യ വാഹനത്തിൽ നെയിംപ്ലേറ്റോ യൂണിഫോമോ ഇല്ലാതെ എത്തിയ ഡൽഹി പൊലീസ് സംഘത്തെ സിപിഐ എം നേതാക്കളും പ്രവർത്തകരും പ്രതിരോധിച്ച് തിരിച്ചയച്ചു. തുടർന്ന് അറസ്റ്റ് വാറന്റ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഷി കോടതിയെ സമീപിക്കുകയായിരുന്നു. നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ തുടക്കം മുതൽ സജീവമായിരുന്ന ഐഷി, സോനം വാങ്ചുക് അറസ്റ്റിലായതോടെ നിരാഹാരസമരവും നടത്തിയിരുന്നു. ഇതാണ് കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്2011
- CPIM Keralaസംഭരിച്ച നെല്ലിന്റെ വില വിതരണംചെയ്യുന്നതിൽ ഗുരുതര അനാസ്ഥ തുടർന്ന് യുഡിഎഫ് സർക്കാർ. കർഷകർക്ക് നൽകുന്ന പ്രോത്സാഹന ബോണസ് ബാങ്കുകളിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തി. ഇതോടെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച രണ്ടാം വിള നെല്ലിന്റെ വില മുടങ്ങി. തുക ലഭിക്കാത്തതിനാൽ ബാങ്കുകൾ പണം കൊടുക്കുന്നില്ല. നെല്ല് വില വിതരണം നിർത്തിയത് വാർത്തയായതോടെ ഒരാഴ്ചയ്ക്കുള്ളിൽ തുക വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ എസ്ബിഐ, കാനറ ബാങ്കുകളിൽ ഇതുവരെ തുക വന്നിട്ടില്ല. യുഡിഎഫ് സർക്കാരാണ് നെല്ല് വില വിതരണ ചുമതല സഹകരണ സംഘങ്ങളിൽനിന്ന് മാറ്റി എസ്ബിഐ, കാനറ ബാങ്കുകൾക്ക് നൽകിയത്. 250 കോടി രൂപ പ്രഖ്യാപിച്ച പ്രോത്സാഹന ബോണസിലെ ബാക്കി തുകയുടെ കാര്യത്തിലും വ്യക്തതയില്ല. കേന്ദ്ര കുടിശ്ശികയായ 1079 കോടി നേടിയെടുക്കുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കേന്ദ്ര മന്ത്രിയുമായി ഇൗ മാസം എട്ടിന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം 90 കോടി മാത്രമാണ് അനുവദിച്ചത്. ഒരാഴ്ചകൊണ്ട് ഇത് വിതരണം ചെയ്തിരുന്നു. 200 കോടി അടിയന്തരമായി നൽകുമെന്ന് അറിയിച്ചെങ്കിലും നടപടിയില്ല. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്915
- ചെകുത്താന്റെ കോട്ട#🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📰ബ്രേക്കിങ് ന്യൂസ് #👌 വൈറൽ വീഡിയോസ് #📳 വൈറൽ സ്റ്റോറീസ് #🕵️♂️ സാമൂഹിക വിഷയങ്ങൾ1118