
AARSHA VIDYA SAMAJAM
@1520115704
Educational Organisation for Sanathana Dharma
ഇന്ന് (ഡിസംബർ 15), ആധുനിക ഐക്യഭാരതത്തിൻ്റെ ശില്പിയായ, ശ്രീ സർദാർ വല്ലഭായ് പട്ടേലിൻ്റെ 75-ാം ചരമവാർഷികദിനമാണ്!
സ്വയംഭരണാവകാശമുള്ള 565-ൽ അധികം നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കോളനി പ്രവിശ്യകളെയും
സാമ-ദാന-ഭേദ-ദണ്ഡമെന്ന ചതുരുപായ നയതന്ത്രങ്ങളാൽ ഇന്ത്യൻ യൂണിയൻ എന്ന ഭാരതത്തിൽ ലയിപ്പിച്ചത് സ്വതന്ത്രഭാരതത്തിൻ്റെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശ്രീ വല്ലഭായ് പട്ടേൽജി എന്ന
ഉരുക്കുമനുഷ്യൻ ആയിരുന്നു
(31-10-1875 to 15-12-1950).
സ്വാതന്ത്ര്യസമരസേനാനിയും, യഥാർത്ഥ ആധുനികഭാരത ശില്പിയും മരണം വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ ട്രഷററും സർവാദരണീയനായ നേതാവുമായിരുന്നു ശ്രീ സർദാർ വല്ലഭായ് പട്ടേൽ ജി.
ആധുനിക ഭാരതത്തിൻ്റെ ഐക്യത്തിൻ്റെയും അഖണ്ഡതയുടെയും പിതാവായി അറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽജിയുടെ ജന്മദിനം ദേശീയ ഐക്യദിനം (രാഷ്ട്രീയ ഏകതാദിവസ്) ആയി 2014 മുതൽ രാഷ്ട്രം ആചരിച്ചുവരുന്നു. പട്ടേൽജിയുടെ ജന്മദിനത്തിന്റെ സാർദ്ധശതി (150-ാം വാർഷികം) രാഷ്ട്രം ആഘോഷിക്കുമ്പോഴെങ്കിലും ചില കാര്യങ്ങൾ ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. സ്വതന്ത്രഭാരതം, അർഹിക്കുന്ന വിധത്തിൽ പട്ടേൽജിയെ ആദരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്നും പ്രസക്തിയേറുന്നു.
യഥാർത്ഥത്തിൽ, സ്വതന്ത്രഭാരതത്തിന്റെ ആദ്യപ്രധാനമന്ത്രി ആകേണ്ടിയിരുന്നയാൾ സർദാർ വല്ലഭായ് പട്ടേൽജി ആയിരുന്നില്ലേ?!1946-ൽ ആകെയുണ്ടായിരുന്ന 15 പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റികളിൽ (PCC-കളിൽ) 12 PCC -കളുടെയും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണ സർദാർ പട്ടേലിനായിരുന്നു. ജവഹർലാൽ നെഹ്രുവിൻ്റെ പേര് ഒരു പി.സി.സി പോലും ഔദ്യോഗികമായി നിർദ്ദേശിച്ചിട്ടില്ലായിരുന്നു. 3 PCC - കൾ ആർക്കും നാമനിർദ്ദേശം നൽകാതെ നിഷ്പക്ഷമായി നിന്നു. പിന്നെങ്ങനെ നെഹ്രു പ്രധാനമന്ത്രിയായി?!
ഇതിനെ ആദ്യത്തെ 'വോട്ട് ചോരി' സംഭവമായി വിലയിരുത്തുന്നവരും ഏറെയുണ്ട്!
പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ അഭിപ്രായം ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്. "സംഘടനയുടെ (കോൺഗ്രസ് പ്രസ്ഥാനത്തിന്റെ) വ്യക്തമായ ചോയ്സ് പട്ടേൽ ആയിരുന്നു. എന്നാൽ നെഹ്രു ഗാന്ധിയുടെ ചോയ്സ് ആയിരുന്നു". ഗാന്ധിജിയുടെ നിർദ്ദേശം പാലിച്ച് പട്ടേൽജി പ്രധാനമന്ത്രി സ്ഥാനത്തിൽ നെഹ്രുവിന് തടസ്സമായി നിന്നില്ല. പിന്നീട് പ്രധാനമന്ത്രി ആയിത്തീർന്ന ജവഹർലാൽ നെഹ്രു, "വിശ്വപൗരൻ" ആകാനുള്ള വെമ്പലിൽ കാട്ടിക്കൂട്ടിയ നയവൈകല്യങ്ങൾ ദേശത്തിൻ്റെ ഉത്തമ താത്പര്യങ്ങൾക്ക് എത്രത്തോളം എതിരായിരുന്നു എന്നത് ചരിത്രസത്യമാണ്.
ഐക്യഭാരതം കെട്ടിപ്പടുത്ത ഉരുക്കുമനുഷ്യൻ പട്ടേൽജി, പ്രധാനമന്ത്രിസ്ഥാനം സ്വമേധയാ വിട്ടുകൊടുത്തിട്ടും നെഹ്രുവിൻ്റെയോ കുടുംബത്തിന്റെയോ നല്ല വാക്കോ നന്ദിയോ തിരിച്ച് അദ്ദേഹത്തിന് ലഭിച്ചില്ല. വലിയ ത്യാഗം ചെയ്ത ആളെയും അദ്ദേഹത്തിൻ്റെ രാഷ്ട്രരക്ഷാനടപടികളെയും തമസ്കരിക്കാനാണ് നെഹ്രുകുടുംബത്തിൻ്റെ കൂലിയെഴുത്ത് ചരിത്രകാരന്മാർ ശ്രമിച്ചത്. പട്ടേൽജിയുടെ ശവസംസ്കാര ചടങ്ങിൽ പോലും പ്രധാനമന്ത്രി നെഹ്റു പങ്കെടുത്തില്ല!
1954 മുതൽ രാഷ്ട്രം ഏർപ്പെടുത്തിയ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ "ഭാരതരത്നം" പട്ടേൽജിക്ക് നൽകാൻ പോലും നെഹ്രു കുടുംബം തയ്യാറായില്ല.
1991-ൽ ആണ് ഭാരതരത്നം പട്ടേലിന് ലഭിച്ചത്. 1954-ലെ ആദ്യ ഭാരതരത്ന വിതരണത്തിന് ശേഷം 37 വർഷം കഴിഞ്ഞ്, പട്ടേൽജിയുടെ 41-ാം ചരമ വർഷത്തിലാണ് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം സർദ്ദാർ പട്ടേൽജിക്ക് ലഭിക്കുന്നത്. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായ കാലഘട്ടത്തിൽ ആയിരുന്നു അത്. ഇതിനിടയിൽ നെഹ്രു കുടുംബാംഗങ്ങളുൾപ്പെടെയുള്ള (1955- ജവഹർലാൽ നെഹ്രു, 1971- ഇന്ദിരഗാന്ധി, 1991- രാജീവ് ഗാന്ധി തുടങ്ങിയ) ധാരാളം പേർക്ക് ഭാരതരത്നം കൊടുത്തിട്ടും പട്ടേൽജിയെ മന:പൂർവം അവഗണിക്കുകയാണുണ്ടായത്.
ഐക്യഭാരതത്തിന്റെ ശില്പിയും വിഭജനാനന്തരമുള്ള അഭയാർത്ഥി പ്രശ്നങ്ങളെ പരിഹരിക്കുകയും ആധുനിക അഖിലേന്ത്യ സിവിൽ സർവീസസ് സ്ഥാപിക്കുകയും ചെയ്ത സർദാർ പട്ടേൽജിയെ ഇപ്പോഴാണ് ഭാരതജനതയും ഭരണാധികാരികളും ആദരിച്ചുതുടങ്ങുന്നത്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള (182 മീറ്റർ അതായത് 597 അടി) സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പട്ടേലിന്റെ പ്രതിമയിലൂടെ
ആ മഹാത്മാവിനെ 2018 ഒക്ടോബർ 31-ന് രാഷ്ട്രം
ആദരിച്ചു.
പട്ടേൽജിയുടെ
ദൃഢനിശ്ചയം, ദേശസ്നേഹം, അതിപ്രഗത്ഭമായ നേതൃത്വശക്തി ഇന്നും ഓരോ ഭാരതീയന്റെയും ഹൃദയത്തിന് പ്രചോദനമാണ്.
സത്യസന്ധതയും അച്ചടക്കവും കൊണ്ട് ദേശനിർമ്മാണത്തിന് അടിസ്ഥാനം പാകിയ മഹാനായ ആ രാജ്യസ്നേഹിക്ക്, അദ്ദേഹത്തിൻ്റെ 75-ാം ചരമ വാർഷികദിനത്തിൽ ശ്രദ്ധാഞ്ജലിയോടെ പ്രണാമങ്ങൾ അർപ്പിക്കുന്നു!
🙏🌹🙏🌹🙏
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം
#Sardar Vallabhbhai Patel death anniversary #🌹 സർദാർ വല്ലഭായ് പട്ടേൽ ചരമവാർഷികം #ഭാരതം #aarshavidyasamajam
നമസ്കാരം! 🙏❤🕉️
"HRDS INDIA" ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം ("വീർ സവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ്-2025") ജമ്മുകശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ ശ്രീ. മനോജ് സിൻഹ ജിയിൽ നിന്നും ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ മനോജ് ജി 10/12/2025-ന്
ഏറ്റുവാങ്ങി!
പുരസ്കാരദാനസമ്മേളനത്തിൽ HRDS INDIA - പ്രസിഡൻ്റ് ശ്രീ.ആത്മ നമ്പിജി (ആത്മ ജി) സ്വാഗതവും ശ്രീമതി. സരിത ജി കൃതജ്ഞതയും പറഞ്ഞു. HRDS വൈസ് പ്രസിഡൻ്റ് ശ്രീ. കെ.ജി വേണുഗോപാൽ ജി, സെക്രട്ടറി ശ്രീ അജി കൃഷ്ണൻ ജി, ഡോ. എസ് കൃഷ്ണകുമാർ ജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ന്യൂ ഡൽഹി NDMC കൺവെൻഷൻ സെൻ്ററിൽ വൈകിട്ട് 3 മുതൽ 9 വരെയായിരുന്നു പുരസ്കാരദാനപരിപാടി സംഘടിപ്പിച്ചത്.
വിവിധ മേഖലകളിൽ അമൂല്യമായ സംഭാവനകൾ നൽകിയവരെയാണ് ഈ അന്തർദേശീയ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. സംഗീതസംവിധായകൻ ശ്രീ എം ജയചന്ദ്രൻ ജി, സ്വിറ്റ്സർലാൻഡ് സാമൂഹ്യ പ്രവർത്തക ശ്രീമതി ഡയാന സത്തർ UAE ഫിലാൻത്രോപ്പിസ്റ്റ് ഡോ. ബു അബ്ദുള്ള, മിറ്റ്സുകി നിഷിഹാര ജി (Director of MHI Co Ltd), ഫൗണ്ടേഷൻ ഫോർ ഫ്യൂച്ചറിസ്റ്റിക് സിറ്റീസ്- പ്രസിഡൻ്റ് ശ്രീമതി കരുണാഗോപാൽ, ശ്രീമതി കമലാവതി നേത്രം (Business proffesional USA), ശ്രീമതി പ്രിയങ്ക സിംഗ് (Community leader) എന്നിവരും ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.
ആർഷവിദ്യാസമാജം -കൾച്ചറൽ മിഷൻ "ഭരതം" അവതരിപ്പിച്ച ഡോക്യുമെൻ്ററി നൃത്ത നാടകം " സംഭവാമി യുഗേ യുഗേ " പ്രേക്ഷകരെ ഏറെ സ്വാധീനിച്ചു.
ഇന്ന് സമൂഹത്തെ ബാധിക്കുന്ന ആറ് തരം ഭീഷണികളെ തുറന്നുകാട്ടുകയും, ഈ മസ്തിഷ്കപ്രക്ഷാളനശക്തികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പരിഹാരപദ്ധതിയെ കൃത്യമായി ചിത്രീകരിക്കുകയും ചെയ്യുന്ന സവിശേഷ കലാരൂപമായിരുന്നു, "സകാരാത്മക് പരിവർത്തൻ നൃത്തനാട്യപ്രബോധനം" എന്ന ഈ ബോധവൽക്കരണപരിപാടി.
കൂടാതെ കുമാരി പി.ജെ വൈഷ്ണവി അവതരിപ്പിച്ച നൃത്താരാധനയും ഉണ്ടായിരുന്നു.
ഈ അന്താരാഷ്ട്ര പുരസ്കാരത്തിന് പുറമേ ആചാര്യശ്രീ കെ. ആർ മനോജ് ജിക്ക് ലഭിച്ച നിരവധി അംഗീകാരങ്ങളിൽ, മൂന്ന് ദേശീയ പുരസ്കാരങ്ങളും ഉൾപ്പെടുന്നു. ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ "ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ- 2025", 2024-ലെ “അക്ഷയ ഹിന്ദുപുരസ്കാരം”, എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ “മഹർഷി അരബിന്ദോ സമ്മാൻ” എന്നിവയും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
സനാതനധർമ്മസേവനത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച ആർഷവിദ്യാസമാജത്തിന്‍റെ നായകന് ഹൃദയം നിറഞ്ഞ ആശംസകൾ!!
സദ്ഗുരുനാഥന്‍റെ പാദാരവിന്ദങ്ങളിൽ കോടി കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു!
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം പ്രവർത്തകർ
#delhi #international #award #Aacharya Sri Manoj ji #aarshavidyasamajam
നമസ്കാരം!
🙏❤🕉️❤🙏
"HRDS INDIA" ഏർപ്പെടുത്തിയ "വീർ സവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ്-2025" എന്ന അന്താരാഷ്ട്ര പുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ മനോജ് ജി ജമ്മുകശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ ബഹു: ശ്രീ. മനോജ് സിൻഹജിയിൽ നിന്നും ഇന്നലെ (10/12/2025) ഏറ്റുവാങ്ങി.
#delhi #international #award #Aacharya Sri Manoj ji #aarshavidyasamajam
എല്ലാവർക്കും നമസ്കാരം!!🕉🕉🙏🏻❤❤
"HRDS INDIA " ഏർപ്പെടുത്തിയ "വീരസവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ് 2025 എന്ന അന്താരാഷ്ട്രപുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി ഇന്ന് (10/12/2025) ഏറ്റുവാങ്ങും!
"വികസിത ഭാരതത്തിനായി കഴിവുറ്റ സംഭാവനകൾ നൽകിയതിനാണ് ആചാര്യശ്രീ കെ.ആർ മനോജ് ജി ക്ക് ഈ ബഹുമതി നൽകുന്നത്" അവാർഡ് നിർണയകമിറ്റി പ്രഖ്യാപിച്ചു.
ബഹു: പ്രതിരോധമന്ത്രി ശ്രീ. രാജ്നാഥ് സിംഗ് ജി ഉദ്ഘാടനം & പുരസകാരവിതരണം ചെയ്യുന്ന ചടങ്ങിൽ ജമ്മുകശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ ബഹു: ശ്രീ മനോജ് സിൻഹ ജി മുഖ്യാതിഥിയായി എത്തുന്നു.
ന്യൂ ഡൽഹിയിലെ സൻസദ് മാർഗിലുള്ള NDMC കൺവെൻഷൻ സെൻ്ററിൽ വൈകിട്ട് 3 pm - 9 pm വരെയാണ് പുരസ്കാരദാനപരിപാടി സംഘടിപ്പിക്കുന്നത്.
ഈ അന്താരാഷ്ട്ര പുരസ്കാരത്തിന് പുറമേ ആചാര്യശ്രീ കെ. ആർ മനോജ് ജിക്ക് ലഭിച്ച നിരവധി പുരസ്കാരങ്ങളിൽ മൂന്ന് ദേശീയ പുരസ്കാരങ്ങളും ഉൾപ്പെടുന്നു. ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ "ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ- 2025", 2024-ലെ “അക്ഷയ ഹിന്ദുപുരസ്കാരം”, എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ “മഹർഷി അരബിന്ദോ സമ്മാൻ,” എന്നിവയും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
സനാതനധർമ്മസേവനത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച ആർഷവിദ്യാസമാജത്തിന്‍റെ നായകന് ഹൃദയം നിറഞ്ഞ ആശംസകൾ!!
സദ്ഗുരുനാഥന്‍റെ പാദാരവിന്ദങ്ങളിൽ സഹസ്രകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം
#award #delhi #Aacharya Sri Manoj ji #aarshavidyasamajam
എല്ലാവർക്കും നമസ്കാരം🙏
"ശാശ്വത് ഹിന്ദു ജാഗൃതി" ഏർപ്പെടുത്തിയ “സ്വാമി വിവേകാനന്ദ് രാഷ്ട്രീയ ധർമ്മബോധ് സമ്മാൻ-2025 ദേശീയപുരസ്കാരം" ആർഷവിദ്യാസമാജം വനിതാപ്രചാരിക ശാന്തികൃഷ്ണ ജി ക്ക്! പുരസ്കാരദാനപരിപാടി നാളെ (10/12/2025) നടക്കും!!
സനാതനധർമ്മസേവനരംഗത്ത് നൽകിയ ശ്രദ്ധേയമായ സംഭാവനകളും, നിസ്വാർത്ഥമായ ധർമ്മജാഗരണപ്രവർത്തനങ്ങളുമാണ് പുരസ്കാരം നൽകാൻ കാരണമെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി.
ശ്രീ ദിലീപ് ഭായ് സംഗാണി ജി (ചെയർമാൻ, ഇഫ്കോ) അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂജനീയ സൂര്യസാഗർ ജി മഹാരാജ് ജി മുഖ്യാതിഥിയായി എത്തുന്നു.
ഗുജറാത്തിലെ ഡബോയ് റോഡിലുള്ള (Near കെയ്‌ലൻപൂർ) ദാദാ ഭഗവാൻ മന്ദിറിൽ രാവിലെ 9 am-ന് ആണ് പുരസ്കാരദാനപരിപാടി സംഘടിപ്പിക്കുന്നത്.
ആർഷവിദ്യാസമാജത്തിൻ്റെ പ്രവാസിമിഷൻ, സ്പെഷ്യൽ പബ്ലിക് റിലേഷൻ പ്രവർത്തനങ്ങൾ സ്തുത്യർഹമായ രീതിയിൽ നിർവഹിക്കുന്ന ശാന്തികൃഷ്ണ ജി രചിച്ച "പുനർജനി" എന്ന ഗ്രന്ഥം ഇംഗ്ലീഷ്, കന്നട ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്.
BSc nursing ബിരുദധാരിയാണ്.
ആർഷവിദ്യാസമാജത്തിൻ്റെ സനാതനധർമ്മസേവനപ്രവർത്തനങ്ങൾക്ക് ലഭിച്ച നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളിലൊന്നാണിത്. ആചാര്യ ശ്രീ കെ ആർ മനോജ് ജി ക്ക് ലഭിച്ച "HRDS INDIA" ഏർപ്പെടുത്തിയ “വീരസവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ് 2025”, ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ "ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ- 2025", 2024-ലെ “അക്ഷയ ഹിന്ദുപുരസ്കാരം”, എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ “മഹർഷി അരബിന്ദോ സമ്മാൻ,”. ആർഷവിദ്യാസമാജം ആദ്യ വനിതാധർമ്മപ്രചാരിക ഒ. ശ്രുതി ജി ക്ക് ലഭിച്ച “എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ” ഏർപ്പെടുത്തിയ 2025-ലെ “മഹർഷി അരബിന്ദോ സമ്മാൻ,” ആർഷവിദ്യാസമാജം ധർമ്മപ്രചാരിക വിശാലി ജി ക്ക് ലഭിച്ച "സനാതനധർമ്മ ഉത്കൃഷ്ടത പുരസ്കാർ ഓർഗനൈസിങ്ങ് കമ്മിറ്റി"യുടെ 2024-ലെ "സനാതനധർമ്മ ഉത്കൃഷ്ടത പുരസ്കാരം" ഇവയാണ് മറ്റുള്ളവ.
ആർഷവിദ്യാസമാജം പൂർണസമയപ്രവർത്തകനായ രതീഷ് ജി ആണ് ശാന്തികൃഷ്ണ ജിയുടെ ഭർത്താവ്. മകൻ നിരഞ്ജൻ ശങ്കർ. തൊടുപുഴ സ്വദേശികളായ രാധാകൃഷ്ണൻ നായർ, നിർമല കുമാരി എന്നിവരാണ് മാതാപിതാക്കൾ.
സനാതനധർമ്മസേവനത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച ധീരവനിതയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ!!
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം
#international #award #delhi #Aacharya Sri Manoj ji #aarshavidyasamajam
എല്ലാവർക്കും നമസ്കാരം!!🕉🕉🙏🏻❤❤
"HRDS INDIA " ഏർപ്പെടുത്തിയ "വീരസവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ് 2025 എന്ന അന്താരാഷ്ട്രപുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി നാളെ (10/12/2025) ഏറ്റുവാങ്ങും!
"വികസിത ഭാരതത്തിനായി കഴിവുറ്റ സംഭാവനകൾ നൽകിയതിനാണ് ആചാര്യശ്രീ കെ.ആർ മനോജ് ജി ക്ക് ഈ ബഹുമതി നൽകുന്നത്" അവാർഡ് നിർണയകമിറ്റി പ്രഖ്യാപിച്ചു.
ബഹു: പ്രതിരോധമന്ത്രി ശ്രീ. രാജ്നാഥ് സിംഗ് ജി ഉദ്ഘാടനം & പുരസകാരവിതരണം ചെയ്യുന്ന ചടങ്ങിൽ ജമ്മുകശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ ബഹു: ശ്രീ മനോജ് സിൻഹ ജി മുഖ്യാതിഥിയായി എത്തുന്നു.
ന്യൂ ഡൽഹിയിലെ സൻസദ് മാർഗിലുള്ള NDMC കൺവെൻഷൻ സെൻ്ററിൽ വൈകിട്ട് 3 pm - 9 pm വരെയാണ് പുരസ്കാരദാനപരിപാടി സംഘടിപ്പിക്കുന്നത്.
ഈ അന്താരാഷ്ട്ര പുരസ്കാരത്തിന് പുറമേ ആചാര്യശ്രീ കെ. ആർ മനോജ് ജിക്ക് ലഭിച്ച നിരവധി പുരസ്കാരങ്ങളിൽ മൂന്ന് ദേശീയ പുരസ്കാരങ്ങളും ഉൾപ്പെടുന്നു. ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ "ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ- 2025", എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ “മഹർഷി അരബിന്ദോ സമ്മാൻ,” 2024-ലെ “അക്ഷയ ഹിന്ദുപുരസ്കാരം” എന്നിവയും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
സനാതനധർമ്മസേവനത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച ആർഷവിദ്യാസമാജത്തിന്‍റെ നായകന് ഹൃദയം നിറഞ്ഞ ആശംസകൾ!!
സദ്ഗുരുനാഥന്‍റെ പാദാരവിന്ദങ്ങളിൽ സഹസ്രകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം
#international #award #delhi #Aacharya Sri Manoj ji #aarshavidyasamajam
"ശാശ്വത് ഹിന്ദു ജാഗൃതി" ഏർപ്പെടുത്തിയ “സ്വാമി വിവേകാനന്ദ് രാഷ്ട്രീയ ധർമ്മബോധ് സമ്മാൻ-2025 ദേശീയപുരസ്കാരം" ആർഷവിദ്യാസമാജം വനിതാപ്രചാരിക ശാന്തികൃഷ്ണ ജി ക്ക്!!
Janam news link: https://youtu.be/eOj8EVQQlH4?si=3aiEg0j-Tx-zdqn-
#award #🔱 സനാതന ധർമ്മം 🕉️ #aarshavidyasamajam
Janam news link: https://youtu.be/vBzrxCn_nEk?si=F4xO3jb1oJrm5zr4
"HRDS INDIA " ഏർപ്പെടുത്തിയ "വീരസവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ് 2025 എന്ന അന്താരാഷ്ട്രപുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി ക്ക്!
#international #award #Aacharya Sri Manoj ji #aarshavidyasamajam #janam tv
ആർഷവിദ്യാസമാജത്തിന് മറ്റൊരു പൊൻതൂവൽ കൂടി!!
"ശാശ്വത് ഹിന്ദു ജാഗൃതി" ഏർപ്പെടുത്തിയ “സ്വാമി വിവേകാനന്ദ് രാഷ്ട്രീയ ധർമ്മബോധ് സമ്മാൻ-2025 ദേശീയപുരസ്കാരം" ആർഷവിദ്യാസമാജം വനിതാപ്രചാരിക ശാന്തികൃഷ്ണ ജി ക്ക്!!
സനാതനധർമ്മസേവനരംഗത്ത് നൽകിയ ശ്രദ്ധേയമായ സംഭാവനകളും, നിസ്വാർത്ഥമായ ധർമ്മജാഗരണപ്രവർത്തനങ്ങളുമാണ് പുരസ്കാരം നൽകാൻ കാരണമെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി.
ശ്രീ ദിലീപ് ഭായ് സംഗാണി ജി (ചെയർമാൻ, ഇഫ്കോ) അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂജനീയ സൂര്യസാഗർ ജി മഹാരാജ് ജി മുഖ്യാതിഥിയായി എത്തുന്നു.
ഗുജറാത്തിലെ ഡബോയ് റോഡിലുള്ള (Near കെയ്‌ലൻപൂർ) ദാദാ ഭഗവാൻ മന്ദിറിൽ 10/12/2025-ന് രാവിലെ 9 am-ന് ആണ് പുരസ്കാരദാനപരിപാടി സംഘടിപ്പിക്കുന്നത്.
ആർഷവിദ്യാസമാജത്തിൻ്റെ പ്രവാസിമിഷൻ, സ്പെഷ്യൽ പബ്ലിക് റിലേഷൻ പ്രവർത്തനങ്ങൾ സ്തുത്യർഹമായ രീതിയിൽ നിർവഹിക്കുന്ന ശാന്തികൃഷ്ണ ജി രചിച്ച "പുനർജനി" എന്ന ഗ്രന്ഥം ഇംഗ്ലീഷ്, കന്നട ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്.
BSc nursing ബിരുദധാരിയാണ്.
ആർഷവിദ്യാസമാജത്തിൻ്റെ സനാതനധർമ്മസേവനപ്രവർത്തനങ്ങൾക്ക് ലഭിച്ച നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളിലൊന്നാണിത്. ആചാര്യ ശ്രീ കെ ആർ മനോജ് ജി ക്ക് ലഭിച്ച "HRDS INDIA" ഏർപ്പെടുത്തിയ “വീരസവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ് 2025”, ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ "ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ- 2025", 2024-ലെ “അക്ഷയ ഹിന്ദുപുരസ്കാരം”, എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ “മഹർഷി അരബിന്ദോ സമ്മാൻ,”. ആർഷവിദ്യാസമാജം ആദ്യ വനിതാധർമ്മപ്രചാരിക ഒ. ശ്രുതി ജി ക്ക് ലഭിച്ച “എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ” ഏർപ്പെടുത്തിയ 2025-ലെ “മഹർഷി അരബിന്ദോ സമ്മാൻ,” ആർഷവിദ്യാസമാജം ധർമ്മപ്രചാരിക വിശാലി ജി ക്ക് ലഭിച്ച "സനാതനധർമ്മ ഉത്കൃഷ്ടത പുരസ്കാർ ഓർഗനൈസിങ്ങ് കമ്മിറ്റി"യുടെ 2024-ലെ "സനാതനധർമ്മ ഉത്കൃഷ്ടത പുരസ്കാരം" ഇവയാണ് മറ്റുള്ളവ.
ആർഷവിദ്യാസമാജം പൂർണസമയപ്രവർത്തകനായ രതീഷ് ജി ആണ് ശാന്തികൃഷ്ണ ജിയുടെ ഭർത്താവ്. മകൻ നിരഞ്ജൻ ശങ്കർ. തൊടുപുഴ സ്വദേശികളായ രാധാകൃഷ്ണൻ നായർ, നിർമല കുമാരി എന്നിവരാണ് മാതാപിതാക്കൾ.
സനാതനധർമ്മസേവനത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച ധീരവനിതയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ!!
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം
#award #aarshavidyasamajam
ആർഷവിദ്യാസമാജത്തിന് അഭിമാനമുഹൂർത്തം!!🕉🕉🙏🏻❤❤
"HRDS INDIA " ഏർപ്പെടുത്തിയ "വീരസവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ് 2025 എന്ന അന്താരാഷ്ട്രപുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി ക്ക്!
"വികസിത ഭാരതത്തിനായി കഴിവുറ്റ സംഭാവനകൾ നൽകിയതിനാണ് ആചാര്യശ്രീ കെ.ആർ മനോജ് ജി ക്ക് ഈ ബഹുമതി നൽകുന്നത്" അവാർഡ് നിർണയകമിറ്റി പ്രഖ്യാപിച്ചു.
ബഹു: പ്രതിരോധമന്ത്രി ശ്രീ. രാജ്നാഥ് സിംഗ് ജി ഉദ്ഘാടനം & പുരസകാരവിതരണം ചെയ്യുന്ന ചടങ്ങിൽ ജമ്മുകശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ ബഹു: ശ്രീ മനോജ് സിൻഹ ജി മുഖ്യാതിഥിയായി എത്തുന്നു.
ന്യൂ ഡൽഹിയിലെ സൻസദ് മാർഗിലുള്ള NDMC കൺവെൻഷൻ സെൻ്ററിൽ 10/12/2025-ന് വൈകിട്ട് 3 pm - 9 pm വരെയാണ് പുരസ്കാരദാനപരിപാടി സംഘടിപ്പിക്കുന്നത്.
ഈ അന്താരാഷ്ട്ര പുരസ്കാരത്തിന് പുറമേ ആചാര്യശ്രീ കെ. ആർ മനോജ് ജിക്ക് ലഭിച്ച നിരവധി പുരസ്കാരങ്ങളിൽ മൂന്ന് ദേശീയ പുരസ്കാരങ്ങളും ഉൾപ്പെടുന്നു. ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ "ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ- 2025", എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ “മഹർഷി അരബിന്ദോ സമ്മാൻ,” 2024-ലെ “അക്ഷയ ഹിന്ദുപുരസ്കാരം” എന്നിവയും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
സനാതനധർമ്മസേവനത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച ആർഷവിദ്യാസമാജത്തിന്‍റെ നായകന് ഹൃദയം നിറഞ്ഞ ആശംസകൾ!!
സദ്ഗുരുനാഥന്‍റെ പാദാരവിന്ദങ്ങളിൽ സഹസ്രകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം
#award #delhi #Aacharya Sri Manoj ji #aarshavidyasamajam









