പണത്തിനും ലഹരിക്കും വേണ്ടി എന്തും ചെയ്യാൻ
മടിയില്ലാത്ത ചിലരുടെ ക്രൂരതയുടെ മറ്റൊരു
ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.
തിരൂരിലെ 15 വയസ്സുകാരനെ കെണിയിൽ വീഴ്ത്തി
ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട്
ഭീഷണിപ്പെടുത്തി ലഹരി മാഫിയയുടെ വലയിലേക്ക്
വലിച്ചിഴക്കാൻ ശ്രമിക്കുകയും ചെയ്ത
സംഭവത്തിലാണ്
ദമ്പതികൾക്കെതിരെ കേസ്
രജിസ്റ്റർ ചെയ്തത്.
പാലക്കാട്ടുകാരിയായ സത്യഭാമ എന്ന സ്ത്രീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും, ഭർത്താവ് സാദിഖ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തുടർന്ന് കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ ഇവർ, ലഹരിമരുന്ന് നൽകാനും തങ്ങൾ നിർദേശിക്കുന്നവർക്ക് ലഹരി എത്തിച്ചു നൽകലും ആണ് ഇവരുടെ ജോലി. 🙆♀️😳
#📰ബ്രേക്കിങ് ന്യൂസ്