-
ShareChat
click to see wallet page
@1511325748
1511325748
-
@1511325748
waseem ameerudheen konnola
Welcome back "INDIA", lets begin from Gods own country #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat
ex മുസ്ലിംസ് സ്ഥിരമായി പറയുന്ന നുണകൾ 1)മതം വിട്ട പോയവന് ഉണ്ടനെ ശിക്ഷ ഉണ്ടോ ? മൂന്ന് ദിവസത്തെ കാത്തിരിപ്പ് കാലയളവ് (ഇസ്തിതാബ) എന്നത് പ്രധാന സുന്നി മദ്ഹബുകളിലുടനീളം വ്യാപകമായി ശുപാർശ ചെയ്യപ്പെടുന്നതോ ആവശ്യമുള്ളതോ ആയ ഒരു രീതിയാണ്, ഇത് സഹാബികളുടെയും ആദ്യകാല പണ്ഡിതരുടെയും ആചാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഷാഫി & ഹൻബാലി സ്കൂളുകൾ: പശ്ചാത്താപം അനുവദിക്കുന്നതിന് മൂന്ന് ദിവസത്തെ കാത്തിരിപ്പ് കാലയളവ് അനുവദിക്കേണ്ടത് ആവശ്യമാണെന്ന് (വാജിബ്) കണക്കാക്കപ്പെടുന്നു. മാലികി സ്കൂൾ: പത്ത് ദിവസം വരെ കാത്തിരിപ്പ് കാലയളവ് അനുവദിക്കുന്നു, എന്നിരുന്നാലും മൂന്ന് ദിവസം പതിവായി പരാമർശിക്കപ്പെടുന്നു, അതിനുശേഷം ശിക്ഷ ബാധകമാണ്. ഹനഫി സ്കൂൾ: പശ്ചാത്താപം പ്രോത്സാഹിപ്പിക്കുന്നതിനായി പുരുഷ വിശ്വാസത്യാഗിയെ മൂന്ന് ദിവസത്തേക്ക് തടവിലാക്കാൻ ശുപാർശ ചെയ്യുന്നു, ചില വ്യാഖ്യാനങ്ങൾ അനുസരിച്ച് ഈ കാലതാമസം കർശനമായി നിർബന്ധമല്ല. 2) ഖുറാനിൽ inheritance കണക്കു കൂറ്റൻ കഴിയുമോ ? ഇന്നത്തെ കാലത്തു ഓൺലൈൻ calculators ഉണ്ട് .ഖുർആൻ പറയുന്നു , എന്താണ് ഖുർആൻ പറയുന്നത് , ഖുർആൻ ആണിന്റെയും പെണ്ണിന്റെയും അനന്തരാവകാശം രണ്ടു അയത്തിൽ ഡിസ്‌കസ് ചെയുന്നു , സൂറ നിസ 11 നമ്മുടെ വാപ്പ മരിച്ചു പോയാലും ,12 ആയതിൽ ഉമ്മ മരിച്ചു പോയാൽ,പിന്നെ ഭാര്യമാരുടെ ഷെയർ എന്നും ഡിസ്‌കസ് ചെയ്യുന്നത് , സുര നിസ 11 പറയുന്നത് നമ്മുടെ വാപ്പ/ഭർത്താവു മരിച്ചാൽ ആകെ സ്വത്തിന്റെ കടങ്ങളും ,വാസിയാത്തതും (charity 1/3) പിന്നെ , ഖുർആൻ പറയുന്നത് മരിച്ച ആൾക്കു മക്കൾ ഉണ്ടെങ്കിൽ ,മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ, അയാള്‍ക്ക് മക്കളില്ലാതെ മാതാപിതാക്കള്‍ അനന്തരാവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയ്യത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരി നിര്‍ണയം അല്ലാഹുവില്‍ നിന്നുള്ളതാണ്. ഇവിടെ സഹോദരങ്ങൾ വാപ്പാന്റെ സഹോദരന്മാർ ആണ് . ഇവിടെ ഭാര്യയുടെ ഷെയർ പറയുന്നില്ല സൂറ നിസ 12 വിശദീകരിക്കുന്നത് നമ്മുടെ ഉമ്മ/ഭാര്യ മരിച്ചു പോയാൽ ആണ് , അതിൽ മക്കൾ ഉണ്ടെങ്കിൽ മേൽ പറഞ്ഞ ഷെയർ , അതിനു ഭർത്താവിന് /നമ്മുടെ വാപ്പാക് 1/4,മക്കളിലെങ്കിൽ ഭർത്താവിന്/വാപ്പാക്ക് 1/2ഇത് അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ചുള്ളതില്‍ നിന്നാണ്.കഴിഞ്ഞ അയത്തിൽ ഭർത്താവു മരിച്ചാൽ ഭാര്യയുടെ ഷെയർ പറയുന്നില്ല , അത് ഈ അയത്തിൽ ,ഭാര്യയുടെ ഷെയർ ഇല്ലെങ്കിൽ 1/4 ഭാര്യക്ക് ഉള്ളതാണ് ,മക്കൾ ഉണ്ടെങ്കിൽ 1/8,നിങ്ങള്‍ നല്‍കുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ച ശേഷമാണിത്. ഇനി നിങ്ങള്ക്ക് മാതാപിതാക്കളോ മക്കളോ ഇല്ല ,അങ്ങനെ ആണെങ്കിൽ സഹോദര സസഹോദരിയോ ഉണ്ട്നെകിൽ 1/6,ഒന്നിലേറെ ഉണ്ട്നെകിൽ 1/3. ഇസ്ലാമിൽ ഖുർആനിക ആയത്ത് പ്രകാരം മക്കളുടെ ഷെയർ അവസാനം ആണ് കണക്കു ആക്കുക ഖുർആനിക ആയത്ത് (സൂറ നിസ ആയത് 11,12)നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്ന് രണ്ടു സ്ത്രീയുടെ വിഹിതത്തിന് തുല്യമായതുണ്ട്. അഥവാ, രണ്ടിലേറെ പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മരിച്ചയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമാണ് അവര്‍ക്കുണ്ടാവുക. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പാതി ലഭിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ, അയാള്‍ക്ക് മക്കളില്ലാതെ മാതാപിതാക്കള്‍ അനന്തരാവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയ്യത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരി നിര്‍ണയം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ നിങ്ങളുടെ ഭാര്യമാര്‍ മക്കളില്ലാതെയാണ് മരിക്കുന്നതെങ്കില്‍ അവര്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പാതി നിങ്ങള്‍ക്കുള്ളതാണ്. അഥവാ, അവര്‍ക്ക് മക്കളുണ്ടെങ്കില്‍ അവര്‍ വിട്ടേച്ചുപോയതിന്റെ നാലിലൊന്നാണ് നിങ്ങള്‍ക്കുണ്ടാവുക. ഇത് അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ചുള്ളതില്‍ നിന്നാണ്. നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോകുന്ന സ്വത്തിന്റെ നാലിലൊന്ന് ഭാര്യമാര്‍ക്കുള്ളതാണ്. അഥവാ, നിങ്ങള്‍ക്ക് മക്കളുണ്ടെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ എട്ടിലൊന്നാണ് അവര്‍ക്കുണ്ടാവുക. നിങ്ങള്‍ നല്‍കുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ച ശേഷമാണിത്. അനന്തരമെടുക്കപ്പെടുന്ന പുരുഷന്നോ സ്ത്രീക്കോ പിതാവും മക്കളും മാതാപിതാക്കളൊത്ത സഹോദരങ്ങളും ഇല്ലാതിരിക്കുകയും മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടാവുകയുമാണെങ്കില്‍ അവരിലോരോരുത്തര്‍ക്കും ആറിലൊന്ന് വീതം ലഭിക്കുന്നതാണ്. അഥവാ, അവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അവ കഴിച്ചാണിത്. ഇതൊക്കെയും അല്ലാഹുവില്‍നിന്നുള്ള ഉപദേശമാണ്. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ ക്ഷമിക്കുന്നവനുമത്രെ. ഒരാൾക്ക് ആകെ സ്വത്ത് 15,00,150, ആകെ കടം ,30000,വസിയത് .രണ്ടു sons,,1 daughter, ഭാര്യ ,സഹോദരൻ Total asset :1500150-30000=1470150 wasiyath =1470150*1/3=490,050 ആകെ സ്വത്ത് വീതിക്കേണ്ടത് =1470150-490,050=980.100 ഇനി നമ്മൾ ചെയുന്നത് മക്കളുടെ അല്ലാതെ ഷെയർ calculation .കാരണം അനന്തരം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് എലാം കഴിഞ്ഞിട്ടുള്ള സ്വത്താണ് ഇവിടെ അയാളുടെ ഭാര്യ , മക്കൾ ഉണ്ട് , അത് കൊണ്ട് അവർക്കു 1/8 , ആകെ സ്വത്ത് ഒന്നാണെങ്കിൽ അതിന്റെ 1/8 ഭാര്യക്ക് , മക്കൾ ഉള്ളത് കൊണ്ട് സഹോദരങ്ങൾക്ക് ഇല്ല മക്കളുടെ ഷെയർ =1*2+1*2+1=5രണ്ടു ആണിന്റെ ഷെയർ =2/5*7/8=14/40,ഒരാളുടെ ഷെയർ 14/40 പെണ്ണിന്റെ share=1/5*7/8=7/40 ഭാര്യയുടെ ഷെയർ ആണ് ആദ്യം കാണുക =980100*1/8=122512 അനന്തരം കൊടുക്കേണ്ട ബാക്കി സ്വത്ത് ആണ് മക്കളുടെ share=980100*14/40=343,035, =343035*2=686070 സ്ത്രീയുടെ ഷെയർ 980100*7/40=171518 980100=122512+686070+171518 സഹോദരൻ ഷെയർ മക്കൾ ഉള്ളത് കൊണ്ട് ഇല #ദീനുൽ ഇസ്ലാം #islam #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #ഇസ്ലാം സ്വീകരിച്ചവർ. #ഇസ്ലാം
ആരിഫ് ഹുസൈൻ തെരുവട്ടത്തിന്റെ ഒരു വീഡിയോ പ്രചരിപ്പിക്കപ്പെടുന്നുണ്ട് , അതായതു ഇസ്ലാമിൽ മനുഷ്യ ഇറച്ചി ഭക്ഷിക്കാൻ പറ്റും എന്ന് പറഞ്ഞു കൊണ്ട് , എന്താണ് ഇസ്ലാമിന്റെ നിയമങ്ങൾ ? ഖുറാനും ഹദീസും , ഇതിൽ രണ്ടും ഇങ്ങനെ ഒരു നിയമം ഇല്ല , പിന്നെ ഉള്ളത് ഇസ്ലാമിന്റെ ഇന്റെർപ്രെറ്റേഷൻ ആണ് , ഒരു ഇന്റർ പ്രെറ്റേഷൻ അംഗീകരിക്കണ്ണമെങ്കിൽ ഒരു മദ്ഹബിലെ ഉള്ള എലാ ഉസ്താദ്‌മാരും അത് അംഗീകരിക്കണം , അല്ലെങ്കിൽ എലാ മദ്ഹഭും ......നിർബന്ധ അവസ്ഥയിൽ കഴിക്കാം,,പട്ടിണിയാവും എന്ന് തോന്നിയാൽ എന്ന് പറഞ്ഞത് ഷാഫി , ഹനീഫി ,ഷാഫി മദ്ഹബിലെ ചില പണ്ഡിതന്മാരും ആണ് .ഇതിനു ഇജ്മാ ഇല്ല നിർബന്ധത്തെ അവസ്ഥയിൽ നമ്മുക്ക് ഇസ്ലാമിൽ നിരോധിച്ച ഭക്ഷണം കഴിക്കാം , കള്ളു ,പന്നി തിന്നാം ,ഇത് ഖുറാനിൽ ഉണ്ട് , എന്താണ് നിർബന്ധത്തെ അവസ്ഥ , മറ്റു ഭക്ഷണം കിട്ടാതെ പട്ടിണിയിൽ ആവുമ്പോൾ ................ഇസ്ലാമിൽ ധാരാളമായി ഇളവുകൾ ഉണ്ട് യാത്രക്കാരാണ് നമസ്കാരത്തിന് ,നോമ്പുകാരന് പണി വന്നാൽ ,യാത്രയിൽ ആണെങ്കിൽ ,ഒരു കൊലപാതികിയോടു കൊല്ലപ്പെട്ട ആളുടെ കുടുംബം കാരുണ്യം കാണിച്ചാൽ , മതം വിട്ടു ഇസ്ലാമിനെ മോശമാക്കിയാൽ മൂന്ന് ദിവസം വരെ സമയം കൊടുക്കാം തെറ്റുകൾ മനസിലാക്കാൻ , ഒരു മനുഷ്യനോട് നാം തെറ്റു ചെയ്താൽ അദ്ദേഹത്തോട് വ്യക്തിപരമായി മാപ്പു പറഞ്ഞാൽ ആ തെറ്റു ദൈവം പൊറുത്തു കൊടുക്കും . പല ഫിഖിഹ് ഗ്രന്തങ്ങളിലും പണ്ഡിതന്മാരുടെ സ്വന്തം അഭിപ്രായങ്ങൾ , ഖുറാനിലും ഹദീസിലും ഇല്ലാത്ത നിയമങ്ങൾ ,അഥവാ ഇന്റെർപ്രെറ്റേഷൻ വരും അതും നബി അനുവദിച്ചതാണ് , മുസ്ലിം പണ്ഡിതന്മാർ പൊതുവെ അംഗീകരിക്കാത്തത് ഇജ്മാഅ അല്ല ,സഹീഹ് അല്ല ................ അത് കൊണ്ട് ഇസ്ലാമിൽ അങ്ങനെ അഭിപ്രായം ഇല്ല , കാരണം ഖുറാനിൽ ഇല്ല , ഹദീസിൽ ഇല്ല പണ്ഡിതന്മാരുടെ ഇജ്മാ ഇല്ല ...നുണയാൻ എന്നും നുണ പറഞ്ഞു കൊടിരിക്കും , സ്വന്തം ഉമ്മയെ ബഹുമാനം ഇല്ല, പിന്നെ ആണോ മതത്തിനെ #islam #ദീനുൽ ഇസ്ലാം #ഇസ്ലാം സ്വീകരിച്ചവർ. #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #ഇസ്ലാം
സൂറ talaq 4"നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച്‌ നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത്‌ മൂന്ന്‌ മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന്‌ അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌."// ഇവിടെ ഇവർ പറയുന്നത് മുസ്ലിങ്ങൾക്ക് ഈ ആയത്ത് പ്രകാരം "ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും"എന്ന് വിശേഷണം ചെറിയ കുട്ടികളെ ആണ് എന്നാണ്, എന്നാൽ ഈ ആയത്ത് ഡിസ്‌കസ് ചെയുന്നത് ഡിവോഴ്സ് ആണ്, വിവാഹം അല്ല, വിവാഹത്തിന് ഇസ്ലാം വയ്ക്കുന്ന നിയമം ഒന്നെങ്കിൽ puberty അല്ലെങ്കിൽ 15 വയസു, ആയിഷ ബീവിയുടെ ഒരു ഹദീസ് പ്രകാരം അവർക്കു puberty എത്തിയിരുന്നു....പ്രശസ്തമായ എല്ലാ പണ്ഡിതന്മാരും പറയുന്നത് വിവാഹത്തിന് ഒന്നെങ്കിൽ പബ്ർട്ടി 15 വയസു വരെ മെൻസസ് നടന്നിലെങ്കിൽ അല്ലെങ്കിൽ ശരീര വളർച്ച നടന്നിലെങ്കിൽ 15 വയസു. അല്ലാതെ ചെറുപ്രായക്കാരെ വിവാഹം ചെയ്യൽ അല്ല ഇവിടെ വിഷയം. ഇല്ല, എല്ലാ പെൺകുട്ടികളും ഒരേ പ്രായത്തിൽ ആർത്തവം ആരംഭിക്കുന്നില്ല. ശരാശരി പ്രായം ഏകദേശം 12–13 വയസ്സാണെങ്കിലും, ആദ്യത്തെ ആർത്തവത്തിന്റെ സാധാരണ പരിധി വളരെ വിശാലമാണ്, സാധാരണയായി 9 നും 15 നും ഇടയിൽ, അല്ലെങ്കിൽ ചിലപ്പോൾ 16–17 വയസ്സ് വരെ. ജനിതകശാസ്ത്രം, പോഷകാഹാരം, പരിസ്ഥിതി എന്നിവയെ അടിസ്ഥാനമാക്കി ഓരോ ശരീരത്തിനും അതിന്റേതായ വികസന ഷെഡ്യൂൾ ഉണ്ട്. [1, 2, 3, 4, 5] ആർത്തവത്തിന്റെ ആരംഭത്തെക്കുറിച്ചുള്ള പ്രധാന വസ്തുതകൾ (ആർത്തവം): • ശരാശരി പ്രായം: മിക്ക പെൺകുട്ടികളും ഏകദേശം 12 മുതൽ 12.5 വയസ്സ് വരെ ആർത്തവം ആരംഭിക്കുന്നു. • വിശാലമായ ശ്രേണി: 9 വയസ്സിൽ അല്ലെങ്കിൽ 15–16 വയസ്സിൽ ആർത്തവം ആരംഭിക്കുന്നത് സാധാരണമാണെന്ന് കണക്കാക്കപ്പെടുന്നു. വ്യക്തിഗത സമയം: ഒരു പെൺകുട്ടി ആർത്തവം ആരംഭിക്കുന്നത് നിർണ്ണയിക്കുന്നതിൽ ജനിതകത്തിന് ഒരു പ്രധാന പങ്കുണ്ട്. സ്വാധീനിക്കുന്ന ഘടകങ്ങൾ: ശരീരത്തിലെ കൊഴുപ്പ്, ഭക്ഷണക്രമം, പോഷകാഹാരം, പാരിസ്ഥിതിക സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ നേരത്തെ ആരംഭിക്കുന്നതിന് കാരണമാകും. • എപ്പോൾ ഉപദേശം തേടണം: ഒരു പെൺകുട്ടിക്ക് 15 വയസ്സ് ആകുമ്പോഴോ, സ്തനവളർച്ച കഴിഞ്ഞ് 3 വർഷത്തിനുള്ളിൽ ആർത്തവം ആരംഭിച്ചിട്ടില്ലെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്, കാരണം ഇത് കൂടുതൽ വിലയിരുത്തലിന്റെ ആവശ്യകതയെ സൂചിപ്പിക്കാം. • ക്രമക്കേട്: ആദ്യകാല ആർത്തവം പലപ്പോഴും ക്രമരഹിതമായിരിക്കും, ചക്രങ്ങൾ സ്ഥിരമാകാൻ സമയമെടുക്കും. [1, 2, 3, 4, 6, 7, 8, 9] ചില പഠനങ്ങൾ നേരത്തെ പ്രായപൂർത്തിയാകുന്നതിന്റെ വർദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നുണ്ടെങ്കിലും, അത് വളരെ വ്യക്തിഗത അനുഭവമായി തുടരുന്നു. [6, 8] #ഇസ്ലാം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #ഇസ്ലാം സ്വീകരിച്ചവർ. #ദീനുൽ ഇസ്ലാം #islam
അലി യും അബൂബക്കറും ഖിലാഫത്തും നമ്മൾ സാധാരണ കേൾക്കുന്നത് അലിയും അബൂബക്കറും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് , അലി എന്ത് കൊണ്ട് ആദ്യം ഖിലാഫത് അംഗീകരിച്ചില്ല എന്ന് മറ്റൊരു ഹദീസ് വിശദീകരിക്കുന്നു , അതിനു കാരണം അബുബക്കറിനെ ഖലീഫ ആയി തിരിഞ്ഞു എടുത്തപ്പോൾ അഹ്ലുൽ ബെത്തിനെ consult ചെയ്തില്ല ,യഥാർത്ഥത്തിൽ ഇതായിരുന്നു പ്രശ്നം , അലി തന്നെ പറയുന്ന ആയിഷയുടെ ഹദീസ് thaze കൊടുത്തിരിക്കുന്നു,majority സഹാബാക്കളും അബൂബക്കറിന്റെ ഖിലാഫത് അംഗീകരിച്ചിരുന്നു . പ്രവാചകന്റെ മക്കൾക്കു മാത്രമല്ല , ഭാര്യമാർക്കും inheritance ഇല്ല , ഖുർആൻ പ്രകാരം മക്കൾക്കും ഭാര്യമാർക്കും അവകാശമുണ്ട് , അവർക്കു ഖലീഫമാർ സ്വത്ത് വിട്ടുകൊടുത്തില്ല എന്ന് മാത്രം . കൂടുതൽ അറിയാൻ ഈ ഹദീസ് വായിക്കുക . സഹീഹുൽ ബുഖാരി 4240, 4241 ആയിശ(റ) നിവേദനം: നബി(സ)യുടെ മകൾ ഫാത്തിമ (റ) അബൂബക്കർ (അദ്ദേഹം ഖലീഫയായിരുന്നപ്പോൾ)യുടെ അടുത്തേക്ക് ഒരാളെ അയച്ചു. മദീനയിലെ ഫായിയിൽ നിന്നും ഫദക്കിൽ നിന്നും അല്ലാഹു അദ്ദേഹത്തിന് നൽകിയ സ്വത്തിൽ നിന്ന് അല്ലാഹുവിന്റെ ദൂതൻ (സ) അവശേഷിപ്പിച്ചതും ഖൈബർ കൊള്ളയടിച്ച ഖുമുസിൽ നിന്ന് അവശേഷിച്ചതും തന്റെ അനന്തരാവകാശം ചോദിച്ചുകൊണ്ട്. അതിന് അബൂബക്കർ പറഞ്ഞു, "അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു, "ഞങ്ങളുടെ സ്വത്ത് അനന്തരാവകാശമായി ലഭിക്കുന്നില്ല. നമ്മൾ എന്ത് അവശേഷിപ്പിച്ചാലും അത് സദഖയാണ്, എന്നാൽ മുഹമ്മദിന്റെ കുടുംബത്തിന് ഈ സ്വത്തിൽ നിന്ന് ഭക്ഷിക്കാം." അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ ദൂതൻ (ﷺ) യുടെ സദഖയുടെ അവസ്ഥയിൽ ഞാൻ ഒരു മാറ്റവും വരുത്തുകയില്ല, അല്ലാഹുവിന്റെ ദൂതൻ (ﷺ) യുടെ ജീവിതകാലത്തുണ്ടായിരുന്നതുപോലെ അത് ഉപേക്ഷിക്കുകയും അല്ലാഹുവിന്റെ ദൂതൻ (ﷺ) ചെയ്തതുപോലെ അത് നിർമാർജനം ചെയ്യുകയും ചെയ്യും." അതിനാൽ അബൂബക്കർ ഫാത്തിമയ്ക്ക് അതിൽ നിന്ന് ഒന്നും നൽകാൻ വിസമ്മതിച്ചു. അങ്ങനെ അവൾ അബൂബക്കറിനോട് കോപിച്ചു, അവനിൽ നിന്ന് അകന്നു നിന്നു, മരിക്കുന്നതുവരെ അവനെ ചുമതലപ്പെടുത്തിയില്ല. പ്രവാചകന്റെ മരണശേഷം ആറ് മാസം അവൾ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവൾ മരിച്ചപ്പോൾ, അവളുടെ ഭർത്താവ് അലി, അബൂബക്കറിനെ അറിയിക്കാതെ രാത്രിയിൽ അവളെ അടക്കം ചെയ്തു, അദ്ദേഹം സ്വയം മയ്യിത്ത് നമസ്കാരം നടത്തി. ഫാത്തിമ ജീവിച്ചിരിക്കുമ്പോൾ, ആളുകൾ `അലിയെ വളരെയധികം ബഹുമാനിച്ചിരുന്നു, പക്ഷേ അവളുടെ മരണശേഷം, `അയാളോടുള്ള ആളുകളുടെ മനോഭാവത്തിൽ ഒരു മാറ്റം അലി ശ്രദ്ധിച്ചു. അതിനാൽ `അലി അബൂബക്കറുമായി അനുരഞ്ജനം തേടുകയും അദ്ദേഹത്തിന് ബൈഅത്ത് സത്യം ചെയ്യുകയും ചെയ്തു. `ആ മാസങ്ങളിൽ (അതായത് പ്രവാചകന്റെ മരണത്തിനും ഫാത്തിമയുടെ മരണത്തിനും ഇടയിലുള്ള കാലയളവ്) അലി ബൈഅത്ത് സത്യം ചെയ്തിരുന്നില്ല. `അലി "ഞങ്ങളുടെ അടുത്തേക്ക് വരൂ, പക്ഷേ ആരും നിങ്ങളോടൊപ്പം വരരുത്" എന്ന് പറഞ്ഞുകൊണ്ട് അബൂബക്കറിന്റെ അടുത്തേക്ക് ഒരാളെ അയച്ചു. ഉമർ വരുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. ഉമർ (അബൂബക്കറിനോട്) പറഞ്ഞു, "ഇല്ല, അല്ലാഹുവാണെ സത്യം, നീ അവരുടെ അടുത്തേക്ക് ഒറ്റയ്ക്ക് കടക്കരുത്." അബൂബക്കർ പറഞ്ഞു, "അവർ എന്നെ എന്ത് ചെയ്യുമെന്ന് നിങ്ങൾ കരുതുന്നു? അല്ലാഹുവാണെ സത്യം, ഞാൻ അവരുടെ അടുത്തേക്ക് പോകാം. അങ്ങനെ അബൂബക്കർ അവരുടെ അടുത്തേക്ക് കടന്നു, തുടർന്ന് അലി തഷാഹ്-ഹുദ് എന്ന് ഉച്ചരിച്ചുകൊണ്ട് (അബൂബക്കറിനോട്) പറഞ്ഞു, "നിങ്ങളുടെ ശ്രേഷ്ഠതയും അല്ലാഹു നിങ്ങൾക്ക് നൽകിയതും ഞങ്ങൾക്കറിയാം, അല്ലാഹു നിങ്ങൾക്ക് നൽകിയ നന്മയിൽ ഞങ്ങൾ അസൂയപ്പെടുന്നില്ല, പക്ഷേ നിയമത്തിന്റെ കാര്യത്തിൽ നിങ്ങൾ ഞങ്ങളോട് ആലോചിച്ചില്ല, അല്ലാഹുവിന്റെ റസൂലുമായി (ﷺ) ഉള്ള അടുത്ത ബന്ധം കാരണം ഞങ്ങൾക്ക് അതിൽ അവകാശമുണ്ടെന്ന് ഞങ്ങൾ കരുതി." അപ്പോൾ അബൂബക്കറിന്റെ കണ്ണുകൾ കണ്ണുനീർ ഒഴുകി. അബൂബക്കർ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, "എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെയാണ് സത്യം, എന്റെ സ്വന്തം ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ എനിക്കും നിങ്ങൾക്കും ഇടയിൽ അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ ഉണ്ടായ പ്രശ്‌നത്തിന്റെ കാര്യത്തിൽ, അത് നല്ലതനുസരിച്ച് ചെലവഴിക്കാൻ ഞാൻ പരമാവധി ശ്രമിക്കും, അല്ലാഹുവിന്റെ റസൂൽ (ﷺ) പിന്തുടരുന്നതായി ഞാൻ കണ്ട ഒരു നിയമമോ ചട്ടമോ ഞാൻ ഉപേക്ഷിക്കില്ല, പക്ഷേ ഞാൻ അത് പിന്തുടരും." അപ്പോൾ അലി അബൂബക്കറിനോട് പറഞ്ഞു, "ഉച്ചയ്ക്ക് ശേഷം ഞാൻ നിങ്ങളോട് ബൈഅത്ത് ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്നു." അങ്ങനെ അബൂബക്കർ സുഹ്ർ നമസ്കാരം നിർവഹിച്ചപ്പോൾ, അദ്ദേഹം മിമ്പറിൽ കയറി തഷാഹ്-ഹുദ് ചൊല്ലി, തുടർന്ന് അലിയുടെ കഥയും സത്യപ്രതിജ്ഞ ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതും പരാമർശിച്ചു, അദ്ദേഹം പറഞ്ഞ ഒഴികഴിവുകൾ സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തോട് ക്ഷമ ചോദിച്ചു; തുടർന്ന് അലി (എഴുന്നേറ്റു) എഴുന്നേറ്റ് (അല്ലാഹുവിനോട്) ക്ഷമയ്ക്കായി പ്രാർത്ഥിച്ചു, തഷാഹ്-ഹുദ് പറഞ്ഞു, അബൂബക്കറിന്റെ അവകാശത്തെ പ്രശംസിച്ചു, അബൂബക്കറിനോടുള്ള അസൂയ കൊണ്ടോ അല്ലാഹു അദ്ദേഹത്തിന് നൽകിയ അനുഗ്രഹത്തിന്റെ പ്രകടനമായോ അദ്ദേഹം ഇത് ചെയ്തിട്ടില്ലെന്ന് പറഞ്ഞു. അലി കൂട്ടിച്ചേർത്തു, "എന്നാൽ ഈ കാര്യത്തിൽ (ഭരണത്തിന്റെ) ഞങ്ങൾക്ക് ചില അവകാശങ്ങളുണ്ടെന്നും അദ്ദേഹം (അതായത് അബൂബക്കർ) ഈ കാര്യത്തിൽ ഞങ്ങളോട് കൂടിയാലോചിച്ചില്ലെന്നും അതിനാൽ ഞങ്ങൾക്ക് ദുഃഖം തോന്നാൻ കാരണമായെന്നും ഞങ്ങൾ കരുതിയിരുന്നു." അതോടെ എല്ലാ മുസ്ലീങ്ങളും സന്തോഷിക്കുകയും "നീ ചെയ്തത് ശരിയായ കാര്യമാണ്" എന്ന് പറയുകയും ചെയ്തു. ജനങ്ങൾ ചെയ്തതിലേക്ക് (അതായത് അബൂബക്കറിനോട് പ്രതിജ്ഞ ചൊല്ലൽ) അലി മടങ്ങിയതോടെ മുസ്ലീങ്ങൾ അലിയുമായി സൗഹൃദത്തിലായി. #islam #ദീനുൽ ഇസ്ലാം #ഇസ്ലാം സ്വീകരിച്ചവർ. #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #ഇസ്ലാം
https://getshared.com/s/q0X7L0Nc181C വായിക്കുവിൻ , ഞങ്ങൾ വായിക്കുന്നവരല്ല #islam #ദീനുൽ ഇസ്ലാം #ഇസ്ലാം സ്വീകരിച്ചവർ. #ഇസ്ലാം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
islam - ShareChat
GetShared - Dashboard
ഖുറാൻ ബൈബിളിനെ സത്യപെടുത്തുന്നുണ്ടോ? യഥാർത്ഥലിൽ ഇല്ല, തോറയും ഇഞ്ജീലും സത്യമാണ് എന്ന് ഖുർആൻ പറയുമ്പോൾ അള്ളാഹു മൂസക്കും ഈസ നബിക്കു നേരിട്ട് നൽ കി യതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.ഇങ്ങനെ 18 പ്രാവശ്യം ഖുർആൻ പറയുന്നുണ്ട് പക്ഷെ അപ്പോൾ ചോദ്യം ഉയരും ഖുർആൻ പറയുന്നിലെ അവർ വേദഗ്രന്തതത്തിൽ കൈകടത്തലുകൾ നടത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ അത് പറയുന്ന ആയത്തിൽ പ്രവാചകന്മാർക്ക് നൽകിയത് എന്നോ അള്ളാഹു നൽകുയതോ എന്നോ പറയുന്നില്ല , അവിടെ പറയുന്നത് അവർ കൈകൊണ്ടു എഴുതി എന്നാണ്, താഴെ ആയത്ത്,ഖുർആൻ പറയുന്നത് ശ്രദ്ധിക്കു ഖുർആൻ പറയുന്നു സൂറ 2:79 "അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് ‎അല്ലാഹുവില്‍നിന്നുള്ളതാണെന്ന് ‎അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ ‎കാര്യലാഭങ്ങള്‍ക്കുവേണ്ടിയാണ് അവരതു ചെയ്യുന്നത്. ‎തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ ‎അവര്‍ക്കു നാശം! അവര്‍ സമ്പാദിച്ചതു കാരണവും ‎അവര്‍ക്കു നാശം! ‎" ഖുർആൻ മറ്റു ആയത്തുകളിൽ paryunnu അവർ വേദ വാക്ഖ്യങ്ങൾ മറച്ചു വെച്ചിട്ടുണ്ട് എന്നും, ട്വിസ്റ്റ്‌ ചെയ്തു എന്നും പറയുന്നു. ചില സ്ഥലങ്ങളിൽ അവരുടെ കൈയിൽ ഉള്ള തോറ,അവർ ബൈബിളിൽ തൊറയുടെ ഭാഗങ്ങൾ രേഖപ്പെടുത്തിയത്, ബൈബിൾ അല്ല തോറ, അല്ലെങ്കിൽ injeel, അതിൽ മറ്റു അനേക കാര്യങ്ങൾ ഉണ്ട് അതായതു ഇന്നത്തെ ബൈബിളിൽ പോളിന്റെ ലേഖനങ്ങൾ ഉണ്ട് etc, നമ്മുടെ വിശ്വാസം ബൈബിളിൽ തൊറയും ഇഞ്ജീലും ഉണ്ട് അതിൽ മറ്റു അനേക കാര്യങ്ങളും ഉണ്ട്. പ്രവാചകൻ തോരയിൽ വിശ്വസിച്ചു അല്ലെങ്കിൽ കൊണ്ടുവരാൻ പറയുമ്പോൾ ഉള്ള ഉദ്ദേശം അതിൽ ബൈബിളിൽ ഉള്ള ദൈവ തോറ, ഇഞ്ജീലും ആണ്, അതായതു അതിൽ ഉള്ള ദൈവീക കല്പനകൾ ഖുർആൻ സത്യ പെടുത്തുന്ന തോറ injeel ഖുറാനിൽ അള്ളാഹു നൽകിയത് അല്ലെങ്കിൽ പ്രവാചകന്മാർക്ക് യേശുവിനും മൂസക്കും നൽകിയത് എന്ന് പറയുന്ന ആയത്തുകൾ താഴെ (3:3) وَأَنْزَلَ التَّوْرَاةَ وَالْإِنْجِيلَ He has sent down upon you, [O Muhammad], the Book in truth, confirming what was before it. And He revealed the Torah and the Gospel. (3:48) وَيُعَلِّمُهُ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ And He will teach him writing and wisdom and the Torah and the Gospel (3:50) وَمُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلِأُحِلَّ لَكُمْ بَعْضَ الَّذِي حُرِّمَ عَلَيْكُمْ And [I have come] confirming what was before me of the Torah and to make lawful for you some of what was forbidden to you. And I have come to you with a sign from your Lord, so fear Allah and obey me. (3:65) يَا أَهْلَ الْكِتَابِ لِمَ تُحَاجُّونَ فِي إِبْرَاهِيمَ وَمَا أُنْزِلَتِ التَّوْرَاةُ وَالْإِنْجِيلُ إِلَّا مِنْ بَعْدِهِ O People of the Scripture, why do you argue about Abraham while the Torah and the Gospel were not revealed until after him? Then will you not reason? (3:93) كُلُّ الطَّعَامِ كَانَ حِلًّا لِبَنِي إِسْرَائِيلَ إِلَّا مَا حَرَّمَ إِسْرَائِيلُ عَلَىٰ نَفْسِهِ مِنْ قَبْلِ أَنْ تُنَزَّلَ التَّوْرَاةُ ۗ قُلْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِنْ كُنْتُمْ صَادِقِينَ All food was lawful to the Children of Israel except what Israel had made unlawful to himself before the Torah was revealed. Say, [O Muhammad], “So bring the Torah and recite it, if you should be truthful. (5:43) وَكَيْفَ يُحَكِّمُونَكَ وَعِنْدَهُمُ التَّوْرَاةُ فِيهَا حُكْمُ اللَّهِ But how is it that they come to you for judgement while they have the Torah, in which is the judgement of Allah? Then they turn away, [even] after that; but those are not [in fact] believers. (5:44) إِنَّا أَنْزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ Indeed, We sent down the Torah, in which was guidance and light. The prophets who submitted [to Allah] judged by it for the Jews, as did the rabbis and scholars by that with which they were entrusted of the Scripture of Allah, and they were witnesses thereto. So do not fear the people but fear Me, and do not exchange My verses for a small price. And whoever does not judge by what Allah has revealed – then it is those who are the disbelievers. (5:46) وَقَفَّيْنَا عَلَىٰ آثَارِهِمْ بِعِيسَى ابْنِ مَرْيَمَ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ ۖ وَآتَيْنَاهُ الْإِنْجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِلْمُتَّقِينَ And We sent, following in their footsteps, Jesus, the son of Mary, confirming that which came before him in the Torah; and We gave him the Gospel, in which was guidance and light and confirming that which preceded it of the Torah as guidance and instruction for the righteous. (5:66) وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنْجِيلَ وَمَا أُنْزِلَ إِلَيْهِمْ مِنْ رَبِّهِمْ لَأَكَلُوا مِنْ فَوْقِهِمْ وَمِنْ تَحْتِ أَرْجُلِهِمْ And if only they upheld [the law of] the Torah, the Gospel, and what has been revealed to them from their Lord, they would have consumed [provision] from above them and from beneath their feet. Among them are a moderate community, but many of them – evil is that which they do. (5:68) قُلْ يَا أَهْلَ الْكِتَابِ لَسْتُمْ عَلَىٰ شَيْءٍ حَتَّىٰ تُقِيمُوا التَّوْرَاةَ وَالْإِنْجِيلَ Say, “O People of the Scripture, you are [standing] on nothing until you uphold [the law of] the Torah, the Gospel, and what has been revealed to you from your Lord.” And that which has been revealed to you from your Lord will surely increase many of them in transgression and disbelief. So do not grieve over the disbelieving people. (5:110) وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ [The Day] when Allah will say, “O Jesus, Son of Mary, remember My favor upon you and upon your mother when I supported you with the Pure Spirit and you spoke to the people in the cradle and in maturity; and [remember] when I taught you writing and wisdom and the Torah and the Gospel; and when you designed from clay [what was] like the form of a bird with My permission, then you breathed into it, and it became a bird with My permission; and you healed the blind and the leper with My permission; and when you brought forth the dead with My permission; and when I restrained the Children of Israel from [killing] you when you came to them with clear proofs and those who disbelieved among them said, “This is not but obvious magic (7:157) الَّذِي يَجِدُونَهُ مَكْتُوبًا عِنْدَهُمْ فِي التَّوْرَاةِ وَالْإِنْجِيلِ Those who follow the Messenger, the unlettered prophet, whom they find written in what they have of the Torah and the Gospel, who enjoins upon them what is right and forbids them what is wrong and makes lawful for them the good things and prohibits for them the evil and relieves them of their burden and the shackles which were upon them. So they who have believed in him, honored him, supported him and followed the light which was sent down with him – it is those who will be the successful. (9:111) وَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنْجِيلِ وَالْقُرْآنِ Indeed, Allah has purchased from the believers their lives and their properties [in exchange] for that they will have Paradise. They fight in the cause of Allah , so they kill and are killed. [It is] a true promise [binding] upon Him in the Torah and the Gospel and the Qur’an. And who is truer to his covenant than Allah ? So rejoice in your transaction which you have contracted. And it is that which is the great attainment. (48:29) ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ Muhammad is the Messenger of Allah ; and those with him are forceful against the disbelievers, merciful among themselves. You see them bowing and prostrating [in prayer], seeking bounty from Allah and [His] pleasure. Their mark is on their faces from the trace of prostration. That is their description in the Torah. And their description in the Gospel is as a plant which produces its offshoots and strengthens them so they grow firm and stand upon their stalks, delighting the sowers – so that Allah may enrage by them the disbelievers. Allah has promised those who believe and do righteous deeds among them forgiveness and a great reward. (61:6) إِنِّي رَسُولُ اللَّهِ إِلَيْكُمْ مُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ And [mention] when Jesus, the son of Mary, said, “O children of Israel, indeed I am the messenger of Allah to you confirming what came before me of the Torah and bringing good tidings of a messenger to come after me, whose name is Ahmad.” But when he came to them with clear evidences, they said, “This is obvious magic. (62:5) مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا The example of those who were entrusted with the Torah and then did not take it on is like that of a donkey who carries volumes [of books]. Wretched is the example of the people who deny the signs of Allah. And Allah does not guide the wrongdoing people. #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #ഇസ്ലാം #ദീനുൽ ഇസ്ലാം #ഇസ്ലാം സ്വീകരിച്ചവർ. #islam
കപടവിശ്വാസികൾ ,ദൈവകോപത്തിനു ഇരയായ മറ്റൊരു കൂട്ടർ ഖുർആൻ സൂറ മുജാദില 15-20 ദൈവകോപത്തിന്നിരയായ ജനത യുമായി ഉറ്റബന്ധം സ്ഥാപിച്ച കപടവിശ്വാസികളെ നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരോ ജൂതന്മാരില്‍ പെട്ടവരോ അല്ല. അവര്‍ ബോധപൂര്‍വം കള്ളസത്യം ചെയ്യുകയാണ് അല്ലാഹു അവര്‍ക്ക് കൊടിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് തീര്‍ത്തും ചീത്ത തന്നെ.തങ്ങളുടെ ശപഥങ്ങളെ അവര്‍ ഒരു മറയായുപയോഗിക്കുകയാണ്. അങ്ങനെ അവര്‍ ജനങ്ങളെ ദൈവമാര്‍ഗത്തില്‍നിന്ന് തെറ്റിക്കുന്നു. അതിനാലവര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.തങ്ങളുടെ സമ്പത്തോ സന്താനങ്ങളോ അല്ലാഹുവില്‍നിന്ന് രക്ഷ നേടാന്‍ അവര്‍ക്ക് ഒട്ടും ഉപകരിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ സ്ഥിരവാസികളായിരിക്കും,അവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്പിക്കുന്ന ദിവസം അവര്‍ നിങ്ങളോട് ശപഥം ചെയ്യുന്നതുപോലെ അവനോടും ശപഥം ചെയ്യും. അതുകൊണ്ട് തങ്ങള്‍ക്ക് നേട്ടം കിട്ടുമെന്ന് അവര്‍ കരുതുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെ.പിശാച് അവരെ തന്റെ പിടിയിലൊതുക്കിയിരിക്കുന്നു. അങ്ങനെ അല്ലാഹുവെ ഓര്‍ക്കുന്നതില്‍ നിന്ന് അവനവരെ മറപ്പിച്ചിരിക്കുന്നു. അവരാണ് പിശാചിന്റെ പാര്‍ട്ടി. അറിയുക: നഷ്ടം പറ്റുന്നത് പിശാചിന്റെ പാര്‍ട്ടിക്കാര്‍ക്കുതന്നെയാണ്,അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെക്കുന്നവര്‍ പരമനിന്ദ്യരില്‍ പെട്ടവരത്രെ.സൂറ മുജാദില 15-20 #ഇസ്ലാം സ്വീകരിച്ചവർ. #islam #ദീനുൽ ഇസ്ലാം #ഇസ്ലാം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
മുൻവേദങ്ങളെ കുറച്ചു ഇസ്ലാമിന്റെ നിലപാട്, നമ്മുക്ക് ഹദീസുകൾ കാണാം Sahih al-Bukhari 7362 Narrated Abu Huraira: വേദക്കാർ തൗറാത്ത് ഹീബ്രുവിൽ വായിച്ചു മനസ്സിലാക്കുകയും പിന്നീട് അത് മുസ്ലീങ്ങൾക്ക് അറബിയിൽ വിശദീകരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു: "വേദക്കാരെ നിങ്ങൾ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യരുത്, പകരം 'ഞങ്ങൾ അല്ലാഹുവിലും ഞങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു' എന്ന് പറയുക." ഈ ഹദീസ് മനസ്സിലാക്കി തരുന്നത് അള്ളാഹു ഇറക്കിയതിൽ വിശ്വസിച്ചിരിക്കുന്നു ഇനി താഴെ പറയുന്ന ഹദീസ് പ്രവാചകൻ മറ്റു വേദഗ്രന്തങ്ങളെ respect ചെയ്തിരുന്നു എന്ന് കാണിക്കാനും, ഇവിടെ ഉദ്ദേശം മുഴുവൻ തോറ അല്ല, ദൈവീക കല്പനകൾ എന്നും പണ്ഡിതന്മാർ, ഉദാഹരണത്തിന് ചില ഗ്രന്ഥങ്ങൾ അല്ലെങ്കിൽ മാസികകൾ(weekly)നമ്മൾ അതിൽ ഖുർആൻ ഉള്ളത് കൊണ്ട് respect നൽകും സുനൻ അബീ ദാവൂദ് 4449 അബ്ദുല്ലാഹ് ഇബ്നു ഉമർ (റ) നിവേദനം: ഒരു കൂട്ടം ജൂതന്മാർ വന്ന് അല്ലാഹുവിന്റെ ദൂതനെ (ﷺ) ഖുഫിലേക്ക് ക്ഷണിച്ചു. അങ്ങനെ അദ്ദേഹം അവരുടെ സ്കൂളിൽ അവരെ സന്ദർശിച്ചു. അവർ പറഞ്ഞു: അബുൽ ഖാസിം, നമ്മുടെ പുരുഷന്മാരിൽ ഒരാൾ ഒരു സ്ത്രീയുമായി വ്യഭിചാരം ചെയ്തിട്ടുണ്ട്; അതിനാൽ അവരുടെ മേൽ വിധി പ്രഖ്യാപിക്കുക. അവർ അല്ലാഹുവിന്റെ ദൂതന് (ﷺ) അതിൽ ഇരിക്കുന്ന ഒരു തലയണ വച്ചുകൊടുത്തു: തോറ കൊണ്ടുവരിക എന്ന് പറഞ്ഞു. പിന്നീട് അത് കൊണ്ടുവന്നു. തുടർന്ന് അദ്ദേഹം തലയണ തന്റെ അടിയിൽ നിന്ന് പിൻവലിച്ച് അതിൽ തോറ സ്ഥാപിച്ചു: ഞാൻ നിന്നിലും നിന്നെ വെളിപ്പെടുത്തിയവനിലും വിശ്വസിച്ചു. തുടർന്ന് അദ്ദേഹം പറഞ്ഞു: നിങ്ങളിൽ പണ്ഡിതനായ ഒരാളെ എന്റെ അടുക്കൽ കൊണ്ടുവരിക. തുടർന്ന് ഒരു യുവാവിനെ കൊണ്ടുവന്നു. തുടർന്ന് പ്രക്ഷേപകൻ നാഫിയിൽ നിന്ന് മാലിക് കൊണ്ടുവന്നതിന് സമാനമായ കല്ലെറിയൽ പാരമ്പര്യത്തിന്റെ ബാക്കി ഭാഗം പരാമർശിച്ചു (നമ്പർ 4431). ഇവിടെ നബിയുടെ നിലപാട് യഥാർത്ഥ തൊറയുടെ vakkhyanglodanu, pakshe അവരുടെ kayyil ഉള്ള thoraye നബി ബഹുമാനിക്കുന്ന ഈ ഹദീസ് ഹസ്സൻ ആണ് , chilaപണ്ഡിതന്മാർ ഇത് daeef ആണ് എന്ന്. ഈ വിഷയത്തെ കുറച്ചു നമ്മുടെ പണ്ഡിതന്മാരുടെ ഇജ്മ, അതിൽ, അവരുടെ kayyil ഇപ്പോൾ ഉള്ള ബൈബിക്കിൽ അള്ളാഹു ഇറക്കിയത് ശരിവാക്കുക, മറ്റേതു നിന്ന് വിട്ടു നിൽക്കുക വിത്ത്‌ respect.... #ഇസ്ലാം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #ദീനുൽ ഇസ്ലാം #islam #ഇസ്ലാം സ്വീകരിച്ചവർ.