🦋❤MeMoRiEs oF LoVe❤🦋
3K views • 1 months ago
എനക്ക് തോനുന്നു ഇതൊരു സ്ത്രീയുടെ അടിവസ്ത്രമാണെന്ന്"
കോരൻ അവരോട് പറഞ്ഞു. "
"അടിവസ്ത്രമൊ? ഈ നാട മാത്രമുള്ളതോ? "
കോമനും, ചോമ്പനും ഒന്നും മനസ്സിൽ ആവാതെ പരസ്പരം നോക്കി. അതി രാവിലെ പൊന്തക്കാടിന് ഓരത്തൂടെ നടക്കണ വഴിയാണ് കോരനും,ചോമ്പനും, കോമനും ഓരത്ത് രണ്ട് തുണികൾ മണ്ണിൽ കിടക്കുന്നത് കണ്ടത്.
" ഉം...,നാട്ടിൽ വന്ന മദാമ്മ ഒരിക്കൽ ഇതു ധരിച്ചെ ഞാൻ കണ്ടിര്ന്ന് "
കോരന്റെ പറച്ചിൽ കേട്ടു മറ്റു രണ്ട് പേരും സ്തബ്ധരായി അവനെ നോക്കി.
" ഒരിക്കെ പാൽ കൊടുക്കാൻ ഞാനൊളുടെ വീട്ടിൽ പോയിരുന്നു. വാതിൽ തുറന്ന് ഓൾ വന്ന കോലം. ശരിക്കും ന്റെ ഓൾക്ക് പോലും ഇത്രയും ന്നെ കുളിരു കോരിപ്പിക്കാൻ പറ്റിയിട്ടില്ല. ഞാൻ വിറച്ചു. ഒരു കണക്കെയാണ് ഞാൻ ആടേന്നും പാഞ്ഞത്.ഇമ്മാതിരി ഒന്നായിരുന്നു ഓളപ്പോൾ ധരിച്ചിര്ന്നെ.ദേ നിറം,ദേ ചുറ്റളവ്. ഓളുടെ അടിഭാഗം മൊത്തം ഞാൻ കണ്ട്. "
കോരന്റെ പറച്ചിലിൽ മറ്റു രണ്ട് പേർക്കും കുളിരു വന്നു. അവർ കള്ള ചിരിയോടെ കോരനെ നോക്കി.എന്നിട്ട് മൂവരും ഒന്നും മൊഴിയാതെ ആ ചെളി പുരണ്ട അടിവസ്ത്രം നോക്കി അവിടെ കൂനി കൂടി ഇരുന്നു.
" ഇന്നലെ രാത്രി മഴ പെയ്തില്ലായിരുന്നേ??? "
ചോമ്പൻ ആത്മഗതം പറഞ്ഞു.
"പെയ്തില്ലായിരുന്നേൽ.....?"
മറ്റു രണ്ട് പേരും അവനോട് ചോദിച്ചു. "
"അ... അല്ല..ചെളി പുരളില്ലായിരുന്നു ന്ന് പറഞ്ഞയാ.."
"ഉം.. ഉം.. അവർ കള്ള ചിരിയോടെ ചോമ്പനെ നോക്കി.
" ഏയ്.. ഇങ്ങ കരുതും പോലൊ ന്നു ല്ല."
" അയിന് ഞങ്ങ ഒന്നും കരുതിയില്ല ല്ല "
അതും പറഞ്ഞ് അവർ വീണ്ടും ചിരിച്ചു.
"അതൊക്കെ പോട്ടേ.. ഇതേതവന്റെ ട്രൗസർ ആയിരിക്കും.ജയന്റെ ആവുമോ. ഓൻ ഇങ്ങനെ ഇള്ളതൊക്കെ ഇടോ? "
ചോമ്പാൻ പതിയെ സംസാരം മാറ്റി. "
"ഓൻ തന്ന.. വേറെ ആർക്കാ മദാമ്മ ആയിട്ട് ഇത്രേ അടുപ്പം. (കോമൻ മറുപടി പറഞ്ഞു.)
ഇന്നലെ തെയ്യം കാണാൻ ഓനുമ മദാമ്മ യും പോയില്ലേ. വരുന്ന വഴി രണ്ടെണ്ണം ഈടെ കെടന്നു പണി ഒപ്പിച്ച്. "
കോമൻ ന്റെ വാക്കുകൾ മറ്റു രണ്ട് പേരും ശരി വെച്ചു.
" പെണ്ണുങ്ങൾ പോന്ന വഴിയാ നമുക്കീനെ ഏടെയെങ്കിലും കുഴിച്ചിടാം,"
ആ അടിവസ്ത്രം കുഴിച്ചിടാൻ കോമൻ ചുള്ളി കമ്പു കൊണ്ട് കുഴി കുത്തി.അത കുഴിയിലിട്ട് മണ്ണിട്ട് മൂടി. അപ്പോഴും ചോമ്പൻ ആ കുഴി നോക്കി നെടുവീർപ്പെട്ടു.
"ഇന്നലെ മഴ പെയ്തില്ലായിരുന്നേൽ??"
പൊന്ത കാട്ടിൽ കറ്റാഞ്ഞു വീശി. പക്ഷികൾ കൂട്ടത്തോടെ കരഞ്ഞുകൊണ്ട് പറന്നു. നാട ട്രൗസർ അവിടെ ബാക്കിയാക്കി അവർ മൂവരും മുന്നോട്ട് നടന്നു.
സായന സൂര്യൻ ന്റ ഇളം മഞ്ഞ വെളിച്ചം തെരുവിൽ പടർന്നു. വായന ശാലയ്ക്കുള്ളിലെ മേശയ്ക്ക് ചുറ്റും ഇട്ടിരിക്കുന്ന ബെഞ്ചിൽ ജയനും, മദാമ്മയും പരസ്പരം സംസാരത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. അറിയാവുന്ന ഇംഗ്ലീഷിൽ ജയൻ കഷ്ടപെട്ടു പറയുമ്പോൾ മദാമ്മ തലയിളക്കി വാചലയായി അവന് മറുപടി നൽകി.
അതേസമയം, കോരനും, ചോമ്പനും, കോമനും നിശബ്ദതമായ കാൽപാടുകളോടെ വായനാ മുറിയുടെ വാതിൽ മെല്ലെ ത്തുറന്ന് അകത്തേക്ക് കയറി.ആ മൂവർ സംഘം ജയനും, മദാമ്മയ്ക്കും എതിർവശത്തുള്ള ബെഞ്ചിൽ കയറി ഇരുന്നു. മേശമേൽ അങ്ങോളം ഇങ്ങോളമുള്ള പത്ര മാധ്യമങ്ങളിൽ നിന്നും അവർക്ക് വേണ്ടത് അവർ തിരഞ്ഞു.അവസാനം ഓരോ പത്രമെടുത്ത് അവർ ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു.
വായിക്കുന്നതായി നടിച്ചുകൊണ്ട് പത്രം നിവർത്തി പിടിച്ച് അവർ പേജുകൾ തുറന്നു. അവരുടെ ഒളിഞ്ഞു നോട്ടങ്ങൾ ഓരോ സമയത്തും ജയനും,മദാമ്മ യ്ക്കും നേരെ പാഞ്ഞു.പത്ര പേജുകൾ ഉരയുമ്പോഴുള്ള ശബ്ദവും, മുറിയിൽ ഇരുന്നിരുന്ന ചിലരുടെ മുട്ടി മുട്ടി ചുമയും, പിന്നെ ജയന്റെ യും, മദാമ്മ യുടെയുംപിറു പിറുപ്പും മുറിയിലെ നിശബ്ദതയെ ചെറുതായി തകർത്തു.
സംസാരിക്കുന്നിടെ ജയന്റെ കൈകളുടെ ചലനങ്ങൾ അവർ സൂക്ഷ്മമായി നിരീക്ഷിച്ചു. മദാമ്മ യുടെ മാറിടത്തിനു നേരെയായി വരുന്ന അവന്റ കൈ മുട്ട് പലപ്പോഴും അവളുടെ മാറിടത്തിൽ സ്പർശിക്കുന്നതായി അവർ കണ്ടു. ഒന്നും അറിയാത്ത മട്ടിൽ അവൻ സംസാരിക്കുന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ അവളവന് മറുപടിയും നൽകുന്നു.
" ഓന്റെയൊരു ഭാഗ്യം! "
മൂവരും പരസ്പരം നോക്കി ആ നിമിഷം മനസ്സിൽ പറഞു.
നേരം ഇരുട്ടി തുടങ്ങി. അക്കരെക്കാവിൽ ഇന്നും പതിവ് പോലെ തെയ്യം അരങ്ങേറുന്നു. വടക്കേ മലബാറിലെ തോറ്റങ്ങളെ കുറിച്ചു പഠിക്കാൻ വന്നതായിരുന്നു ആ മദാമ്മ. അവൾക്ക് സഹായി ആയി ചേർന്നവനായിരുന്നു ജയൻ. നാട്ടിൽ അത്യാവശ്യം പഠിപ്പും വിവരവും,പാത്രസുമുള്ളവൻ.നാട്ടിലെ പ്രമാണി കോമേരി കുഞ്ഞി കേളുന്റെ മോൻ.
പതിവ് പോലെ നാട്ടിലെ ഭൂരിപക്ഷവും അക്കരെക്കാവിൽ തടിച്ചു കൂടി. പൊന്തകാടുകളുടെ വരമ്പിലൂടെ നടന്ന ശേഷം കുറിഞാറ്റി പുഴക്ക് മേലുള്ള പാലോം കടന്നു വേണം അക്കരെക്കാവിലെത്താൻ.നാട്ടുകാർക്ക് അതൊരു ഉത്സവമായിരുന്നു. ചൂട്ടും തെളിച്ചു പൊന്തകാടുകൾ താണ്ടി ഭൂരിപക്ഷം കാവിലേക്ക്.കാവിലെ ചെണ്ട കൊട്ടിന്റെ ശബ്ദം നാട്ടിലെവിടെയും പ്രതിധ്വനിച്ചു.
കുറിഞ്ഞിയുടെ വീട്ടിലെ വാതിൽ പതിയെ കോരൻ മുട്ടി. തലമുടി വാരി ചുറ്റി കെട്ടി കുറിഞ്ഞി വാതിൽ തുറന്നു.
" ആ വന്നോ..? "
ഒരു കള്ള ചിരിയോടെ കുറിഞ്ഞി കോരനോട് ചോദിച്ചു.
" നീ നല്ല പണിയ കാട്ടിയെ.. ആരോട് ലോഹ്യം കൂടാനാ നീ ഇന്നലെ പൊന്തക്കാട്ട് പോയെ? "
പതിയെ അവളോട് ചോദിച്ച ശേഷം ചുറ്റും നോക്കി കുറിഞ്ഞിയുടെ വീടിനകത്തു കയറി കോരൻ വാതിലടച്ചു.
" പൊന്തക്കാട്ടി ഞാൻ പോയെന്നോ.. കണ്ടിടത്തു പോയി കിടന്നോട്ക്കാൻ കുറിഞ്ഞിയെ കിട്ടൂല.എന്നെ വേണ്ടുന്നോർ ഇങ്ങോട്ട് വരും. "
"പിന്നെ...? എന്ന ശരിക്കും ആ മദാമ്മ ന്നെ??" കോരൻ സംശയത്തോടെ പിറു പിറുത്തു.
"ഉം.. എന്ത് പറ്റി?"
" ഏയ്യ്.. ഒന്നുല്ല.. ഞാൻ അനക്ക് മിനഞ്ഞാന്ന് കൊണ്ട് ന്ന സാനോടെ? " "
"ഓ അതോ അതിട്ടപ്പോൾ എനിക്കെന്തോ ഇക്കിളിയായി ഞാനത് മാറ്റി വെച്ചു. അലമാരയിലുണ്ട്. വേണോ?"
അത് കേട്ടപ്പോൾ മദാമ്മയെ തന്നെ കോരൻ സംശയിച്ചു.ശേഷം കുറിഞ്ഞിയെ കോരൻ വാരി പുണർന്നു.
"ഇങ്ങടെ ഭാര്യക്കും ഇങ്ങളത് കൊടുത്തില്ലേ?
ഫുൾ കഥ കമന്റിൽ കൊടുത്തിട്ടുണ്ട് 👇 #📔 കഥ
25 likes
29 shares