നോവൽ #തുടർകഥ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.1K views
3 hours ago
#📙 നോവൽ - മുറി ചെറുക്കൻ..... 🔻 ഭാഗം _72 ✍️ രചന -Aysha akbar ആശുപത്രി യുടെ മണം രവിയുടെ ജീവിതത്തിൽ ഒരോ ദിവസവും പിടി മുറുക്കി കൊണ്ടിരുന്നു...... ടെസ്റ്റുകളും റിപ്പോർട്ടുകളും മരുന്നുകളുമായി പരീക്ഷണം തുടർന്ന് കൊണ്ടേയിരുന്നു...... തോൽക്കാൻ മനസ്സില്ലാതെ പൊരുതി കൊണ്ടിരിക്കുമ്പോഴും അയാൾ തനിച്ചായിരുന്നു.... ജോലിക്കാർ ശമ്പളത്തിന് വേണ്ടി മാത്രം ചെയ്യുന്ന കാര്യങ്ങളല്ലാതെ മാനസികമായി അയാൾ ഒറ്റക്കായിരുന്നു.... ഒരു ഞണ്ടിന്റെ പിടുത്തം പോലെ മനസ്സിലെ ആ പിടുത്തം മുറുകി കൊണ്ടിരുന്നു...... ആകെ ക്കൂടി നിറഞ്ഞ ശൂന്യത അയാളുടെ ശരീരത്തെ യും മനസ്സിനെയും ഒരു പോലെ തളർത്തി ഉടലിലും ഉയിരിലും ഒരു പോലെ വേദന നിറച്ചു..... അഹങ്കാരവും വാശിയുമെല്ലാം എങ്ങോ നീങ്ങി പോകുന്നത് അയാളറിയുന്നുണ്ടായിരുന്നില്ല... പകരം അഹങ്കാരത്തിന്റെ അറ്റത്ത് വെച്ചു നഷ്ടപ്പെ ടുത്തി കളഞ്ഞ കുടുംബത്തേയോർക്കുമ്പോൾ ഒരു നീറ്റൽ മാത്രം മനസ്സിൽ ബാക്കിയായി..... അവൻ പറഞ്ഞത് പോലെ അവനിലേക്ക് തന്നെ സഹായത്തിനു ചെന്നാലോ എന്ന് മനസ്സ് ആലോചിച്ചു തുടങ്ങിയിരിക്കുന്നു... അപ്പോഴും ഉള്ളിലെ ഏതോ ഒരു കോണിൽ നിന്ന് ആരോ തന്നെ മനഃപൂർവം പിറകിലേക്ക് വലിക്കുന്നുണ്ടായിരുന്നു..... എന്നാൽ ഇത് പോലെ കൂടുതൽ ദൂരം തനിക്ക് മുമ്പോട്ട് പോകാൻ കഴിയില്ലെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു... ഉള്ളാകെ നീറി പ്പുകയുന്നുണ്ട്...... ആകെ ക്കൂടി കത്തി കരിഞ്ഞു പോയൊരു ഹൃദയം മാത്രം ബാക്കിയുള്ളത് പോലെ.... അതിലെ ചാരത്തിലിപ്പോഴും അഹങ്കാരവും അഭിമാനവും ബാക്കിയുള്ളത് പോലെ...... അതിങ്ങനെ നീറി പുകഞ്ഞു കൊണ്ടിരിക്കുകയാണ്.... അവിടം വരെയൊന്നു പോയാൽ മനസ്സിനും ശരീരത്തിനും മരുന്നുണ്ടെന്ന് അപ്പോഴും അയാളുടെ ഉള്ളിൽ നിന്നാരോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു..... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഇഷാനി ആ ഉമ്മറത്തെ തിണ്ണയിൽ കാലു നീട്ടിയിരുന്നു..... വീർത്ത വയറിൽ പതിയെ യൊന്നു തടവി...... ഓർമ്മ വെച്ചത് മുതൽ തന്റെ ജീവിതം ഒരേ ദിശയിലാണ് ഒഴുകിയിരുന്നത്.... ഒരു മാറ്റവുമില്ലാതെ.... എപ്പോഴും സങ്കടങ്ങളും അവഗണനയും മാത്രം...... തന്റെ ജീവിതത്തെ രണ്ട് ഭാഗങ്ങളിലായി തരം തിരിക്കാൻ തനിക്ക് കഴിയും.... അവനെ കാണുന്നതിന് മുന്പും.... അവനെ കണ്ട ശേഷവും...... അവനെ കാണും മുമ്പ് എന്തിനെന്നറിയാത്ത നിർവികാരമായൊരു ജീവിതമായിരുന്നു..... ഒരോ ദിവസവും വെറുതെ അങ്ങനെ തള്ളി നീക്കി..... നിറം മങ്ങിയ ബാല്യവും കൗമാരവും....... ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം ഒതുക്കി വെച്ചു ഒരു കൂട്ടിൽ കഴിഞ്ഞു.... ഓർക്കുമ്പോൾ തൊണ്ടക്കുഴിയിൽ എന്തോ ഒരു വിങ്ങൽ മുറുക്കിയത് പോലെ..... എന്നാൽ അവനെ കണ്ട ശേഷമോ...... ഓർത്തപ്പോൾ തന്നെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു..... അടക്കി പ്പിടിച്ചു വെച്ചിരുന്ന സ്വപ്നങ്ങളെയെല്ലാം കൂടു തുറന്ന് വിട്ടത് അവനാണ്....... ചെറിയ കാര്യങ്ങളിൽ പോലും ഇത്ര മേൽ സന്തോഷം ഒളിഞ്ഞിരിപ്പുണ്ടെന്ന തിരിച്ചറിവായിരുന്നു...... ഓരോ മാറ്റങ്ങളിലും തനിക്ക് കിട്ടുന്നത് പുതിയ പുതിയ സന്തോഷങ്ങളാണ്...... ഉള്ളിൽ വിരിഞ്ഞു തുടങ്ങിയ തന്റെ ജീവനെ കാത്താണ് ചുറ്റുമുള്ള ഓരോരുത്തരുമിരിക്കുന്നത്....... മറ്റൊന്നിനെ കുറിച്ചും ആലോചിക്കാൻ പോലും ഇടമില്ലാത്ത വണ്ണം സന്തോഷം തന്നെ വരിഞ്ഞു മുറുക്കുകയാണ്.... ഇത് വരെ അനുഭവിച്ച സങ്കടങ്ങൾക്ക് പകരമായി വിധി തനിക്ക് വെച്ചു നീട്ടുകയായിരിക്കും ഈ നിമിഷങ്ങളൊരു പക്ഷെ..... ആലോചന യിലാണ്ടിരിക്കുമ്പോഴാണ് ഒരു പാത്രത്തിൽ നേന്ത്രപ്പഴം പുഴുങ്ങിയതുമായി തനൂജാമ്മ വന്നത്...... ഇത് മുഴുവൻ കഴിക്കണം..... ഇന്നലത്തെ പോലെ കാണിക്കരുത്..... തനൂജ സ്നേഹത്തോടെ താക്കീത് നൽകി അവിടെ നിന്ന് പോകുമ്പോൾ ഇഷാനി ഒരു ചെറു ചിരിയോടെ അങ്ങനെയിരുന്നു....... ശർക്കരയിട്ട് പുഴുങ്ങിയ നേന്ത്ര ക്കായയെക്കാൾ മധുരമുണ്ടായിരുന്നു അമ്മയുടെ ആ വാക്കുകൾക്കെന്ന് അവൾക്ക് തോന്നി.... മമ്മയും ഇപ്പൊ ഇടയ്ക്കിടെ വരാറുണ്ട്.... വരാനോരിടം കിട്ടിയ സന്തോഷം ആ മുഖത്തും താൻ കാണുന്നുണ്ട്..... എന്തൊക്കെ ആട്ടും തുപ്പും സഹിച്ചാലും പപ്പയുടെ കാല് കീഴിൽ കിടക്കേണ്ടിയിരുന്നല്ലോ ഇത്രയും നാളും.... ഇപ്പൊ അങ്ങനെയല്ല....വല്ലാതെ മനസ്സ് മുട്ടുമ്പോൾ ഓടി വന്ന് തന്റെ സങ്കടം ഒന്നിറക്കി വെക്കാൻ ഒരിടമുണ്ട്..... അങ്ങനെയൊരിടം എല്ലാ മനുഷ്യരും അർഹിക്കുന്നുണ്ട്........ എന്നേ കാണുമ്പോൾ മമ്മക്ക് വല്ലാത്ത കുറ്റ ബോധമുണ്ട്.... ആ കണ്ണുകളിൽ മൂടി കെട്ടിയ ദുഖത്തിന്റെ പാളി എനിക്ക് മാത്രമായി കാണാൻ കഴിയാറുണ്ട്...... കഴിഞ്ഞ തവണ വന്നപ്പോൾ ഇനി പ്രസവത്തിന്റെ സമയത്തേക്കേ വരൂ വെന്ന് പറഞ്ഞാണ് പോയത്..... ഋതിനും അവിടെ നല്ല തിരക്കാണ്... ചിന്തകളെ കീറി മുറിച്ചത് മുറ്റത്തേക്ക് വന്ന് നിന്ന ബുള്ളറ്റിന്റെ ശബ്ദമായിരുന്നു.. അവളുടെ കണ്ണുകൾ വിടർന്നു..... അധരങ്ങൾ ഒരു പുഞ്ചിരിയെ കൈ മാറി.... അവനെ കാത്ത് തന്നെയാണ് ഇവിടെ ഇരിക്കുന്നതും....... അവളെ കണ്ട പാടേ അവൻ കണ്ണുകൾ രണ്ടുമോന്ന് കൂട്ടി ചിമ്മി കാണിച്ചു...... അവളൊരു ചിരിയോടെ കാലു തിണ്ണയിൽ നിന്നിറക്കി വെച്ചതും പെട്ടെന്ന് എന്തോ ഒരു കൊളുത്തി പിടുത്തം പോലെ തോന്നിയിരുന്നവൾക്ക്..... അസഹനീയമായ ഒരു വേദന കടന്ന് പിടിച്ചത് പോലെ... എന്തിനാ ഈ തണുപ്പും കൊണ്ട് ഉറക്കമിളച്ചിരിക്കുന്നത് ... നേരത്തെ കിടക്കണമെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.... അതിന് വേണ്ടിയാ വൈകുമെന്ന് വിളിച്ചു പറഞ്ഞത് തന്നെ..... അവനൊരു ശാസനയോടെ അതും പറഞ്ഞു അകത്തേക്ക് കയറുമ്പോൾ ഇഷാനി ഒന്നും മിണ്ടിയില്ല.... അവൾ കാലുകൾ എങ്ങനെ മുന്നോട്ട് വെക്കുമെന്ന ചിന്തയിലായിരുന്നു..... എന്തേ..... വേദന വരുന്നുണ്ടോ..... അവളുടെ നിർത്തം കണ്ട് അവനത് ചോദിക്കുമ്പോൾ അവൾ ഇടം കയ്യാലേ അവനെയോന്ന് തട്ടി...... ഇപ്പൊ ഇങ്ങനെയാണ്...... വേദന വരുന്നുണ്ടോ വേദന വരുന്നുണ്ടോ എന്ന് വെറുതെ ചോദിച്ചു കൊണ്ടേയിരിക്കും....... അവൾ തല്ലിയതും അവനൊന്നു ചിരിച്ചു...... കാല് അനക്കാൻ പറ്റുന്നില്ല സച്ചുവേട്ടാ...... എന്തോ ഒന്ന് ഉരുണ്ടു കയറും പോലെ...... അവളത് പറഞ്ഞതും കയ്യിലുള്ള കവർ അവിടെ വെച്ചു കൊണ്ട് അവൻ ഇരു കൈകൾ കൊണ്ടും അവളെ കോരിയെടുത്തു...... ആ.... മുന്നത്തെ പോലെയല്ലട്ടോ....... നല്ല വെയ്റ്റുണ്ട് നടു വെട്ടി വീഴുവോ ഞാൻ...... അവളെ എടുത്ത് നടക്കും വഴി അവനത് ചോദിക്കുമ്പോൾ വേദനകിടയിലും അവളൊന്നു. ചിരിച്ചു.... അവളുടെ മിനിസമുള്ള മുടിയിഴകൾ പാതിരാ കാറ്റിൽ പാറി ക്കളിച്ചു.... അവർക്കിടയിലേക്ക് നൂണ്ട് കയറാൻ നോക്കുന്ന നിലാവിനെ പോലും തടഞ്ഞെന്ന വണ്ണം അവളവനിലേക്ക് പറ്റി ചേർന്നു..... മുറിയിലെത്തി കട്ടിലിൽ അവളെ ഇരുത്തി അവളുടെ നീര് വന്ന കാലിലവൻ ഉഴിഞ്ഞു കൊണ്ടിരുന്നു...... അവൻ ഉഴിഞിറക്കുന്നതനുസരിച്ചു അവൾ വേദന കൊണ്ട് കണ്ണുകൾ കൂട്ടി ചിമ്മി........ ഒരു വേള സച്ചുവിന്റെ ഹൃദയവും ഒന്ന് വേദനിച്ചു..... പ്രസവിക്കുന്ന ഓരോ സ്ത്രീക്കുമുള്ളത് ഒരു നിയോഗമാണ്..... എന്തൊക്കെ യാഥനകൾ സഹിച്ചും പുതിയൊരു ജന്മത്തെ ഭൂമിയിലേക്ക് കൊണ്ട് വരണമെന്നുള്ള നിയോഗം..... പ്രപഞ്ച ത്തിൽ മറ്റാർക്കും കഴിയാത്ത ഒരത്ഭുത സിദ്ധി യാണത്......... അതിനു നമ്മളടക്കം ഈ പ്രപഞ്ചം മുഴുവൻ അവർക്ക് കൂട്ട് നിന്നേ മതിയാവു..... ഏറെ നേരം അവനങ്ങനെ കാലിൽ ഉഴിഞ്ഞു കൊണ്ടിരുന്നു...... എപ്പോഴോ അവൾ മയക്കത്തിലേക്ക് വീണു പോയി...... അവളുറങ്ങിയെന്ന് ഉറപ്പായിട്ടാണ് തലയിണ ശെരിയാക്കി വെച്ചു കൊടുത്ത് അവളെ പുതപ്പിച്ചു അവനവൾക്കരികിലേക്ക് കിടന്നത്........ ഒന്നുറങ്ങിയ ആ ഉറക്കത്തിൽ അവൾ ഞെട്ടിയെഴുന്നേറ്റു..... സച്ചുവേട്ടാ.... വേദനിക്കുന്നു...... ആ ഒരു ശബ്ദത്തിൽ തന്നെ അവൻ ഞെട്ടി എഴുന്നേറ്റിരുന്നു....... പെട്ടെന്ന് തന്നെ ആ വീടുമുണർന്നു..... എല്ലാവരും കൂടി ആശുപത്രിയിലേക്ക് തിരിക്കുമ്പോൾ അവളോടൊപ്പം അവരും കരയുന്നുണ്ടായിരുന്നു.... അവളുടെ കരച്ചിൽ അവന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു...... ആശുപത്രി വരാന്തയിൽ മിടിക്കുന്ന ഹൃദയത്തോടെ അവനങ്ങനെ നിൽക്കുമ്പോൾ അവിടെ നിൽക്കുന്നവരെല്ലാം തന്നെ ഉരുകുന്നു ണ്ടായിരുന്നു........ ഇഷാനി പ്രസവിച്ചിട്ടുണ്ട്.... ആൺ കുട്ടിയാണ്...... ഒടുവിൽ ലേബർ റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്ന നേഴ്സ് അത് പറഞ്ഞപ്പോഴാണ് അവരെ എന്തിനാണ് മാലാഖമാരെന്ന് പറയുന്നതെന്ന് അവന് മനസ്സിലായത്..... ഒരു നിമിഷം എല്ലാവരും ഒന്ന് സ്ഥബ്ദരായിരുന്നു...... സന്തോഷത്തിന്റെ ഏറ്റവും മൂർദ്ധന്യാ വസ്ഥ ഒരു നിർവികരതയാണ്..... അത്രയും സന്തോഷത്തെ ഏറ്റെടുക്കാൻ മനസ്സോരു നിമിശത്തേക്ക് പാകപ്പെട്ടേ മതിയാവു...... തനൂജയും മുത്തശ്ശിയും സന്തോഷത്തോടെ പരസ്പരം മുഖത്തൊട് മുഖം നോക്കി...... കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു..... ആകാശത്തു നിന്ന് നിലാവ് മാഞ്ഞു തുടങ്ങുന്ന ആ നിമിഷം അതവരിലേക്ക് കയ്മാറ്റം ചെയ്യപ്പെട്ടത് പോലെ അവരെല്ലാം തിളങ്ങി...... മീനു സന്തോഷം കൊണ്ട് കൈകൾ രണ്ടും കുടഞ്ഞു..... ഗോപി യുടെ കണ്ണുകൾ എന്തിനോ ഒന്ന് നിറഞ്ഞു.... അയാൾ ചുണ്ടുകൾ കൂട്ടി പ്പിടിച്ചു..... സച്ചു ഇരു കൈകളും മുഖത്ത് വെച്ചു കൊണ്ട് കസേരയിലേക്ക് ഒറ്റയിരിപ്പായിരുന്നു...... കരയുകയാണോ എന്ന് ചോദിച്ചാൽ അല്ല..... പക്ഷെ കണ്ണുകൾ നിറഞൊഴുകുന്നുണ്ട്...... എല്ലാവരും വന്ന് അവന്റെ തോളിൽ പിടിച്ചു..... എനിക്ക് കിട്ടിയത് പോലൊരു മകനാവട്ടെ നിനക്കും...... തലയൊന്നുയർത്തിയ സച്ചുവിനെ നോക്കി ഗോപി യത് പറയുമ്പോൾ അവൻ പെട്ടെന്ന് എഴുന്നേറ്റ് ഗോപിയെ കെട്ടി പിടിച്ചിരുന്നു....... പുതിയൊരു സ്ഥാനത്തേക്ക് കടക്കുമ്പോൾ തനിക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ലൊരു അനുഗ്രഹമാണ് അച്ഛനിൽ നിന്ന് കിട്ടിയിരിക്കുന്നത്..... നീ എനിക്ക് നല്ലൊരു മകനാണെന്ന് പറയാതെ പറയുന്ന ആ നിമിഷം മറ്റെന്തിനേക്കാളും അവന് വിലപ്പെട്ടതായിരുന്നു..... കുഞ്ഞിനെ കയ്യിൽ തന്നപ്പോഴും പഞ്ഞി കെട്ട് പോലുള്ള ആ ശരീരം അവൻ തന്നോട് ചേർത്ത് വെച്ചു..... ഇഷാനിയെ മുറിയിലേക് മാറ്റിയ ശേഷം അവരുടെ വരവിനായി അവളും കാത്തിരിക്കുകയായിരുന്നു...... അവൾ എല്ലാവരുടെയും മുഖത്തെ നിറഞ്ഞ സന്തോഷം ഒപ്പിയെടുത്തു...... സച്ചുവിന്റെ കണ്ണുകളിലെ തിളക്കം മാത്രം മതിയായിരുന്നു അത് വരെയുള്ള വേദനകളെ മറക്കാൻ....... അവൻ അവളുടെ അരികിലേക്ക് വന്നിരുന്നു...... മിനുസമുള്ള കയ്യിൽ ഒന്ന് തലോടി....... ആ നെറ്റിയിൽ പതിയെ ഒന്ന് ചുണ്ടമർത്തുമ്പോൾ അവന്റെ കൺ കോണിലെവിടെയോ ഒരു നീർ തുള്ളി സ്ഥാനം പിടിച്ചിരുന്നു........ അവൾ അവന്റെ കവിളിൽ പതിയെ ഒന്ന് തലോടി..... അവരുടെ സന്തോഷം അവർ നിശബ്ദമായി പങ്കു വെച്ചു...... എല്ലാവരും കുഞ്ഞിനെ നോക്കി മനസ്സ് നിറക്കുമ്പോൾ അവൻ അവൾക്കരികിൽ തന്നെയിരുന്നു...... തന്റെ സന്തോഷങ്ങൾക്ക് കാരണക്കാരിയായ അവളിൽ അവന്നങ്ങനെ പറ്റി പിടിച്ചിരുന്നു...... മീനുവും അമ്മയും മുത്തശ്ശിയുമെല്ലാം കുഞ്ഞിനെ കൊഞ്ചിച് തുടങ്ങിയിരുന്നു..... കണ്ണുകൾ തുറന്ന് അവനൊന്നു കാണാൻ അവർ കാത്തിരുന്നു...... അവൻ കണ്ണുകൾ തുറക്കുന്ന ചുരുങ്ങിയ ആ സമയങ്ങൾ എല്ലാവരും ആനന്ദത്തിന്റെ കൊടുമുടിയിലായിരുന്നു.... വീണ്ടും അവനുറക്കത്തിലേക്ക് വഴുതി വീണാൽ ആ മിനുസമുള്ള കയ്യിൽ തൊട്ടും തലോടിയും എല്ലാവരും അവന് ചുറ്റുമിരിക്കും.... അധികം വൈകാതെ തന്നെ മാളുവും ആദർഷും വന്നിരുന്നു....... അതിന് പിറകെ മമ്മയും ഋതിനും.... എല്ലാവരുടെയും കണ്ണുകളിലെ ആനന്ദം ഇഷാനിയെ സന്തോഷത്തിന്റെ മറ്റൊരു തലത്തിലേക്ക് കൂട്ടി കൊണ്ട് പോയിരുന്നു..... അവൾ നിറഞ്ഞ മനസ്സോടെ എല്ലാം കണ്ടങ്ങനെ കിടന്നു....... അപ്പോഴും അവളുടെ കൈ വിരലു കളിൽ വിരൽ കോർത്തു അവൻ കൂടെ തന്നെയുണ്ടായിരുന്നു....... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.7K views
1 days ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _19 ✍️രചന - ജിഫ്ന നിസാർ ❤‍🔥❤‍🔥 "ഇനിയും നിന്നോട് ക്ഷമിക്കാൻ ഞാൻ ദൈവമൊന്നുമല്ലല്ലോ നകൂലാ.. വെറും മനുഷ്യനല്ലേ " അശോകന്റെ മുഖത്ത് പതിവിനെക്കാൾ ഗൗരവം. നകുലൻ അയാൾക്ക് മുന്നിൽ മുഖം കുനിച്ചു നിന്നു. അവൻ വല്ലാതെ വിയർത്തു പോയിരിക്കുന്നു. തന്നെ ഇനി കാത്തിരിക്കുന്ന വിധി.. അതിനെ കുറിച്ചവന്നപ്പോൾ വല്ലാതെ ഭയക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന മുഖഭാവം. അമ്പലപറമ്പിൽ അശോകനാണ് മുന്നിൽ.. അയാളെ ചതിച്ചു കൊണ്ടാണ് താനിപ്പോൾ നിൽക്കുന്നത്. അതയാൾ തെളിവുകൾ സഹിതം കണ്ടു പിടിച്ചു കഴിഞ്ഞു. അതും എല്ലാം ഫ്രീഡവും നൽകി കൂടെ നിർത്തിയിട്ടും താൻ അയാളോട് ചെയ്യാൻ പാടില്ലാത്തൊരു തെറ്റ് തന്നെയാണ്. തുടക്കത്തിൽ തന്നെ അയാളോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇതിപ്പോ തന്റെ കാര്യത്തിൽ ചെറിയൊരു ഇളവ് കിട്ടിയേനെ. ഇനിയിപ്പോ അത് കൂടി പ്രതീക്ഷിക്കരുത്. കൂടെ നടന്നു കൊണ്ട് ചതിച്ചു എന്നൊരു മാരകമായ കുറ്റം ചെയ്തവരോട് അശോകൻ എങ്ങനെയാണ് പെരുമാറിയിട്ടുള്ളത് എന്നറിയാവുന്ന താൻ കുറഞ്ഞപക്ഷം അങ്ങനൊരു വിഡ്ഢിത്തം ചെയ്യരുതായിരുന്നു. ഇനി അതോർത്തു കൊണ്ട് വേദനിക്കാം.. അശോകൻ വിധിക്കുന്ന ശിക്ഷ ഏറ്റു വാങ്ങാം എന്നല്ലാതെ തനിക് മുന്നിൽ മറ്റൊരു മാർഗവും അവശേഷിക്കുന്നില്ല. നകുലനപ്പോൾ മുഖമുയർത്തി നോക്കാൻ കൂടി ധൈര്യമില്ല. "നിനക്ക് ഞാനൊരു അവസരം തന്നതല്ലേ നകുലാ.. ഇനിയിങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന് എന്നോട് നീ പറഞ്ഞതുമാണ്. എന്നിട്ടും ഞാനറിയാതെ എന്റെ ബിസിനസ് ഡീൽ മറ്റൊരാൾക്ക് പറഞ്ഞു കൊടുത്തെങ്കിൽ ഇനി ഞാനെങ്ങനെ നിന്നോട് ക്ഷമിക്കും.. ഒത്തു കിട്ടിയാൽ ഇനിയൊരു ദിവസം നീ എന്നെ കൊള്ളാനും മടിക്കില്ലല്ലോ." ശാന്തമായി ചിരിയോടെയാണ് പറയുന്നത്.. ആ ചിരിയെയും ശാന്തതയെയുമാണ് ഭയക്കേണ്ടതും. അമ്പലപറമ്പിൽ അശോകൻ നല്ലവനാണ്. നല്ലവനെന്നാൽ വളരെ നല്ലവൻ. നാട്ടുകാർക്ക് പ്രിയപ്പെട്ട അശോകേട്ടൻ. ആർക്കും എന്ത് സഹായവും ചെയ്യാൻ അയാൾക്കൊരു മടിയുമില്ല. നാടിനും നാട്ടുകാർക്കും വേണ്ടി അവരുടെ അശോകേട്ടൻ ചെയ്തു കൂട്ടിയ നന്മകൾക്ക് കണക്കില്ല. പക്ഷേ ചതി...വഞ്ചന..ഇതൊന്നും അയാൾ വെച്ചു പൊറുപ്പിക്കില്ല. അതയാളോട് ചെയ്തത് കൂടുതൽ അടുപ്പമുള്ളവരാണെങ്കിൽ കൂടുതൽ ശിക്ഷ എന്നതാണ് മൂപ്പരുടെ പോളിസി.. സ്നേഹിച്ചാൽ നക്കി കൊല്ലും വെറുത്താൽ ഞെക്കി കൊല്ലും എന്ന് പറഞ്ഞു കേട്ടിട്ടുള്ളവർക്ക് മുന്നിലെ ജീവിക്കുന്ന ഉദാഹരണമാണയാൾ. നകുലൻ അയാളുടെ PA ആയിരുന്നു.. "ഇനി നകുലൻ ആരോടും ഒരു തെറ്റും ചെയ്യരുത്.. കേട്ടോ വിനൂ.." ഗൗരവത്തോടെ കൂടെ ഉള്ള ആളോട് അതോർമ്മിപ്പിച്ചു കൊണ്ടയാൾ നകുലനെ ഒന്ന് കൂടി നോക്കിയിട്ട് തിരിഞ്ഞു നടക്കുമ്പോൾ ഭയം കൊണ്ട് നകുലൻ വിറച്ചു തുടങ്ങിയിരുന്നു.... ❤‍🔥❤‍🔥 ഇതെന്തിനാ ന്ന് മനസ്സില്ലായോ നിനക്ക്..? കൈ കുടഞ്ഞു കൊണ്ടവന്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ടത് ചോദിക്കുമ്പോൾ കാശി ദേഷ്യം കൊണ്ട് പല്ല് കടിച്ചു പിടിച്ചു. അടി കിട്ടിയ മുഖത്തിന്റെ ഒരു വശം കുഴിഞ്ഞു പോയത് പോലാണ് അത് ഏറ്റു വാങ്ങിയവന് തോന്നിയത്. വാ തുറന്നു പറയെടാ.. " കാശി ഒന്ന് കൂടി അവനിലുള്ള പിടി മുറുകി. ആയി.. ആയി.. " പറഞ്ഞതിനൊപ്പം അവന്റെ വായിൽ ചോര ചുവച്ചു. കാശിയുടെ നേരെ അവൻ ദയനീയമായി നോക്കി. അവരുടെ നേരെ നോക്കി അവിടെ തന്നെയുള്ള മറ്റൊരാളും ഭയന്ന് കൊണ്ട് നിൽപ്പുണ്ട്. "ആയാ മതി.." കാശി അവന്റെ മേലുള്ള പിടി വിട്ടതും അവൻ കൈകൾ അവനു നേരെ കൂപ്പി. "കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ.. ഒന്ന് നോക്കുന്നത് തെറ്റാണ് എന്നൊന്നും ഞാൻ പറയുന്നില്ല... ഈ പ്രായത്തിൽ അങ്ങനെ നോക്കാൻ തോന്നിയില്ലേ അത് പേടിക്കണം.. എന്നും കരുതി ഒരുമാതിരി കൊത്തി പറിക്കുമ്പോലെ നോക്കിയിട്ട് വീട്ടിൽ പറഞ്ഞു ശീലിച്ചത് പറഞ്ഞാ.ഇത് പോലിരിക്കും...നിനക്കൊക്കെ വായിൽ നാക്കുണ്ടെന്ന് കരുതി അവരെ നോക്കി എന്ത് വൃത്തി കേടും വിളിച്ചു പറയരുത്.. പറഞ്ഞാ.. ഇത് പോലെ മുഖം പൊളിയും.." പല്ല് കടിച്ചു കൊണ്ട് കാശി വീണ്ടും അടുത്തേക്ക് ചെന്നതും അവന്റെ കയ്യിൽ നിന്നും അടി കിട്ടിയവൻ ഭയത്തോടെ പിന്നിലേക്ക് മാറി. അവനെ ഒന്ന് കൂടി രൂക്ഷമായി നോക്കിയിട്ട് കാശി പിന്തിരിഞ്ഞു. "നീ ഇവന്റെ ആരാണാവോ..?" റോഡിലെക്ക് കയറും വഴി കടയിൽ നിൽക്കുന്ന മറ്റവനെ നോക്കി കാശി ചോദിച്ചു. "ഞാൻ.. ഞാനവന്റെ കൂട്ടുകാരൻ..! അത് പറഞ്ഞാൽ അടി കിട്ടുമോ എന്നൊരു ഭയ മുണ്ടവനും.. കഷ്ടം..ബെസ്റ്റ് കൂട്ടുകാരൻ..അവനടി കിട്ടുന്നത് കണ്ട് നിന്ന നീ.. കൂട്ടുകാരൻ. ആ വാക്കിന്റെ അർഥം അറിയുമോടാ ചെറ്റേ നിനക്ക്.. ഒരു കൂട്ടുകാരൻമാർ വന്നേക്കുന്നു.." പുച്ഛത്തോടെ അതൊന്നു കൂടി പറഞ്ഞിട്ട് കാശി അവരിൽ നിന്നും തിരിച്ചു പോന്നു. "എന്തിനാ ഇപ്പൊ ഇത്രേം തിരക്കിട് പോയത്.." അവൻ കയറിയിരുന്നതേ കാർത്തു അത് ചോദിക്കാൻ കാത്തിരുന്നത് പോലെ ചോദിച്ചു. "ബാലൻസ് വാങ്ങിയില്ലായിരുന്നു.." കടുത്ത മുഖത്തോടെ തന്നെ അവൻ മറുപടി കൊടുത്തു. "ഓ.. അതിന് വേണ്ടിയൊക്കെ പിന്നെയും പോയോ.. എന്തൊരു പിശുക്കനാ കാശിയേട്ടാ നിങ്ങള്...."കാർത്തു മുഖം ചുളിച്ചു. "അതേ...ഞാൻ പിശുക്കൻ തന്നെയാണ്. നല്ലത് പോലെ അധ്വാനിച്ചുണ്ടാക്കുന്ന കാശിന് ഓരോ ചില്ലറക്കും എനിക്ക് വിലയുണ്ട്. കോടികൾ കൊണ്ട് അമ്മാനമാടുന്ന അച്ഛന്റെ മകളല്ലേ നീ.. നിനക്കൊന്നും അത് പറഞ്ഞാൽ മനസ്സിലാവില്ല.. ഇപ്പൊ മനസ്സിലായില്ലേ ഞാനും നീയും തമ്മിലുള്ള വ്യത്യാസം..ഇനിയെങ്കിലും എന്നെയൊന്നു വിട്ട് പിടി.. എന്നിട്ട് കൊള്ളാവുന്ന.. പിശുക്കില്ലാത്ത വല്ല ചെക്കന്മാരെയും കെട്ടി ലൈഫ് എൻജോയ് ചെയ്യ്.." കാർ മുന്നോട്ടെടുക്കെ തന്നെ വല്ലാത്തൊരു ദേഷ്യത്തോടെ അവൻ പറഞ്ഞു. "ഇതൊക്കെ ഇപ്പൊ പറയുന്നത് എന്തിനാ..? കാർത്തു അമ്പരപ്പോടെ അവനെ നോക്കി. "എപ്പോഴും പറയുന്നുണ്ട്.. നിന്റെ പേട്ട തലയിൽ കയറാത്തത് എന്റെ കുറ്റമാണോ..?" അവനവളോട് ഒച്ചയിട്ടു. "എന്നെ നേരിട്ട് കണ്ടാൽ അപ്പൊ ദേഷ്യം കൊണ്ട് വെറുപ്പിച്ചു കൊല്ലാമെന്ന് നിങ്ങൾക് വല്ല നേർച്ചയുമുണ്ടോ കാശിയേട്ടാ..? കാർത്തു അസഹ്യതയോടെ ചോദിച്ചു. കാണുമ്പോ കാണുമ്പോ എന്റെ ചോര ഊറ്റി കുടിക്കുമെന്ന് അപ്പൊ നിനക്ക് നേർച്ചയുണ്ടായിട്ടാവും..അല്ലേ?" അവന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി.. അതെനിക്ക് നിങ്ങളോട് ഇഷ്ടം കൊണ്ടല്ലേ..?" പിന്നെ...വായി നോക്കി ഇരിക്കുന്നതല്ലേ പ്രണയം.." "അല്ല.. അതല്ല പ്രണയം.. എനിക്കറിയാം.. ശെരിക്കും അറിയാം.. പക്ഷേ എന്റെ പ്രണയം ഒന്ന് എക്സ്പ്ലോർ ചെയ്യാൻ നിങ്ങലെനിക്കൊരു അവസരം തരുന്നില്ലല്ലോ.." അത് പറയുമ്പോൾ കള്ളത്തരം നിറഞ്ഞ അവളുടെ നേരെ നോക്കാതെ കാശി മുഖം തിരിച്ചിരുന്നു.. "നിങ്ങള് ബാലൻസ് വാങ്ങിക്കാൻ പോയതൊന്നുമല്ലെന്ന് എനിക്കറിയാം കാശിയേട്ടാ.." അൽപ്പനേരം ഒന്നും മിണ്ടാതെ ഇരുന്നിട്ട് കാർത്തുവത് പറയുമ്പോൾ കാശി അവളെ നോക്കി. "അവരെന്നെ നോക്കി പറയുന്നത് ഞാനും കേട്ടിരുന്നു.. " വീണ്ടുമവളുടെ കണ്ണിൽ പ്രണയം പൂത്തുലഞ്ഞു. "ഓ.. അപ്പൊ എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ വായിൽ നാക്കില്ലാത്തത് പോലെ തിരിച്ചു പോന്ന നിനക്കായിരുന്നു ആദ്യം തല്ല് കിട്ടേണ്ടത്..എനിക്ക് തെറ്റ് പറ്റി" കാശി പല്ല് കടിച്ചു കൊണ്ടവളെ നോക്കി. "എനിക്ക് വേണ്ടിയെന്റെ കാശ്യേട്ടൻ പറയുമെന്ന് എനിക്കറിയാലോ" കാർത്തു അവനെ നോക്കി കണ്ണിറുക്കി ഉമ്മ വെക്കും പോലെ കാണിച്ചു. കാശി അവളിൽ നിന്നും വീണ്ടും മുഖം തിരിച്ചു. "എനിക്ക് വേണ്ടിയല്ലേ അവനെ പോയി അടിച്ചത്..?" സ്വയം വിശ്വാസിപ്പിക്കാൻ വേണ്ടിയാണോ അവളാ ചോദ്യം ചോദിച്ചതെന്ന് പോലും കാശിക്കപ്പോൾ തോന്നി. ദേഷ്യമില്ലാതെ.. ശാന്തമായി കൊണ്ട് അവനവളെ നോക്കി. പനിയുടെ അവശതയിലും തന്നോടുള്ള പ്രണയം പൂത്തു നിൽക്കുന്ന അവളുടെ മുഖവും കണ്ണുകളും. ഉള്ളിലൂടെ എന്തോ ഒരു നോവ് പാഞ്ഞു പോകുന്നത് പോലെ തോന്നിയതും ഒന്ന് തല കുടഞ്ഞിട്ട് അവൻ നോട്ടം മാറ്റി.. "അല്ലേ... ഉത്തരമറിഞ്ഞേ തീരൂ എന്നൊരു വാശി പോലെ അവളത് വീണ്ടും ചോദിച്ചു. "അല്ല.. നിനക്ക് പകരം അവരുടെ വാക്കുകൾക്ക് ഇരയായത് മറ്റേത് പെണ്ണായിരുന്നാലും ഞാനിങ്ങനെ തന്നെ ചെയ്യും.." അവളെ നോക്കാതെ ദേഷ്യപ്പെടാതെ കാശി പറയുമ്പോൾ കാർത്തുവിന്റെ മുഖം വാടി പോയി. "ഞാനെന്ത് ചെയ്തിട്ടാ എന്നോടിങ്ങനെ.. എനിക്കെന്തോരും ഇഷ്ടമാണെന്നോ.. അതറിയുന്നില്ലേ.രണ്ടു ദിവസം പനി പിടിച്ചു കിടന്നിട്ട് വിളിക്കാൻ പറ്റാഞ്ഞപ്പോ എനിക്ക്.. എനിക്ക് ശ്വാസം മുട്ടുന്നത് പോലായിരുന്നു.. രണ്ടു ദിവസം പോലും ഈ ശബ്ദം കേൾക്കാതിരിക്കാൻ വയ്യാത്ത ഞാനെങ്ങനെ കാശ്യേട്ട.. നിങ്ങളെ..." കാർത്തുവിന് കരച്ചിൽ വരുന്നുണ്ട്. അതവനും അറിയുന്നുണ്ട്. എന്നിട്ടും ഒരക്ഷരം മിണ്ടാതെ അവളെ നോക്കാതെ.. അവൻ മൗനത്തെ കൂട്ട് പിടിച്ചു. "ഞാനിങ്ങനെ നാണം കെട്ട് പിറകെ നടക്കുന്നത് ലോകത്തിലെ അവസാനത്തെ ആൾ നിങ്ങളായത് കൊണ്ടല്ല.. എന്റെ മനസ്സിൽ ഇനിയാരോടും. ഒരിറ്റി ഇഷ്ടം പോലും തോന്നാത്ത വിധം നിങ്ങളെന്റെ ഉള്ളിലുറച്ചു പോയി.. ഞാനെന്റെ സ്വന്തമാണെന്ന് കരുതി പോയി.. സെൽഫ് റെസ്‌പെക്ട് പോലുമില്ലാതെ ഇങ്ങനെ വീണ്ടും വീണ്ടും ഞാൻ.." താൻ കരയുന്നതവൻ കാണാതിരിക്കാൻ കാർത്തു മുഖം തിരിച്ചിരുന്നു. കാശിയുടെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി.. "കരയല്ലേ.. പതിയെ അത് പറയുമ്പോഴും അവനവളെ നോക്കിയില്ല. "കരയും.. നിങ്ങൾക്കെന്താ.. കരഞ്ഞങ് തീരട്ടെ.. കാശ്യേട്ടന് വേണ്ടങ്കിൽ എനിക്കും എന്നെ വേണ്ട.." ഏങ്ങി കൊണ്ടവൾ പറയുമ്പോൾ അവന്റെ മുഖം മാറി തുടങ്ങി. "നിനക്ക് നല്ല പനിയുണ്ട് കാർത്തിക.. കരയല്ലേ.. തല വേദനിക്കും.. നമ്മുക്ക് ഇനിയും കുറച്ചു ദൂരം പോകാനുണ്ട്.. പറയുന്നത് കേൾക്ക്" കരയില്ല.. പക്ഷേ എന്നോടൊന്ന് പറയുവോ.. വെറുതെ.. എന്റെ ഒരു സമാധാനത്തിനു.. എന്നെ ഇഷ്ടമാണെന്ന്.. പറയോ.. " അപേക്ഷിക്കുന്നു... കാശിക്ക് ശ്വാസം വിലങ്ങി. അടക്കി പിടിക്കുന്നതെല്ലാം ഒരു നിമിഷം കൊണ്ടില്ലാതായി തീരുമോ എന്നുള്ള ഭയം അവന്റെ കണ്ണുകളിൽ പടർന്നു. "എനിക്ക്.. എനിക്കിഷ്ടമല്ലല്ലോ..പിന്നെങ്ങനെ ഞാനത് പറയും" അങ്ങേയറ്റം പതിഞ്ഞ അവന്റെ സ്വരം.. അപ്പോഴും അവനവളെ നോക്കിയില്ല. നോക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാണ് ശെരി. "വെറുതെ പറയുവാ.. എനിക്കറിയാം.." നിറഞ്ഞൊലിക്കുന്ന കണ്ണുകൾ തുടക്കുക കൂടി ചെയ്യാതെ അവൾ അവന്റെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ടാ തോളിൽ മുഖം ചേർത്ത് വെച്ചു. അവളെ പിടിച്ചു മാറ്റണമെന്നുണ്ടായിട്ടും ആ കണ്ണുനീർ തുള്ളികളുടെ ചൂട്.. അതിനാവാതെ കാശി തളർന്നു പോയി. "എന്നീക്ക് കാർത്തിക.. എനിക്ക്.. എനിക്ക് ഡ്രൈവ് ചെയ്യാൻ പറ്റുന്നില്ല..പ്ലീസ് എണീക്ക് ദുർബലമായ സ്വരത്തിൽ അവനത് പറഞ്ഞിട്ടും അവളനങ്ങിയില്ല. അവളിലെ പനിയും പ്രണയവും അവനെ ഒരുപോലെ പൊള്ളിച്ചു. കുറച്ചു നേരം കൂടി കാശി അതേ ഇരുപ്പ് തുടർന്നു. വളരെ പതിയെ ആണവൻ കാറോടിക്കുന്നത്. പതിനൊന്നു മണിയൊക്കെ ആയത് കൊണ്ടാവും.. റോഡിലും വലിയൊരു തിരക്കില്ല. തട്ടി മാറ്റാൻ കഴിയാത്ത നിസ്സഹായതയോടെ കാശി അതേ ഇരുപ്പിൽ വല്ലാത്ത അസ്വസ്ത്ഥനാണ്. കാർത്തിക.. പ്ലീസ്.. കുറച്ചു ദൂരം കൂടി കഴിഞ്ഞിട്ടും അവളകന്നു മാറുന്നില്ലെന്ന് കണ്ടതും കാശി റോഡിനോരം ചേർന്ന് കാറോതുക്കി. വിളിച്ചിട്ടും അനക്കമൊന്നും കേൾക്കാഞ്ഞതും അവന്റെ നെറ്റി ചുളിഞ്ഞു. ഹൃദയമിടിപ്പ് വല്ലാതെ കൂടി. കാർത്തിക.. സ്വരത്തിന് പോലും വിറയൽ. അപ്പോഴും അവൾക്കനക്കമൊന്നുമില്ല. കാർത്തിക.. എണീറ്റെ.. അവനൊന്ന് കൂടി തട്ടി വിളിച്ചു കൊണ്ടവളെ തന്നിൽനിന്നും അടർത്തി മാറ്റിയതും ബോധമില്ലാതെ കാർത്തുവിന്റെ ദേഹം കുഴഞ്ഞു പോയത് പോലായിരുന്നു. കാർത്തു.. ഡീ.. നെഞ്ചിടിപ്പോടെ അവനവളെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ടാ കവിളിൽ തട്ടി വിളിച്ചു. തീ പോലെ പൊള്ളുന്ന പനിയുണ്ടപ്പഴും.. കാശിക്ക് കയ്യും കാലും വിറച്ചു.. എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിൽ അവൻ പകച്ചുപോയി. ഹോസ്പിറ്റലിൽ എത്തിക്കണം.. എത്രയും വേഗം.. ഹൃദയം മുന്നറിയിപ്പ് കൊടുത്തത് പോലൊരു ഊർജ്ജം.. താമര തണ്ട് പോലെ ഉലഞ്ഞു പോയാ പെണ്ണിനെ കരുതലോടെ അവളിരിക്കുന്ന സീറ്റിലേക്ക് ചാരി കിടത്തി.. അവൾക്ക് സീറ്റ് ബെൽറ്റിട്ട് കൊടുക്കാൻ വേണ്ടി അവൻ മുന്നോട്ടാഞ്ഞു കൊണ്ടവൾക്ക് നേരെ ഉയർന്നു. എന്നെ.. എന്നെയൊന്നു സ്നേഹിക്കുവോ.. എന്നോടൊന്നിഷ്ടം പറയുവോ.. എനിക്കത്രേം ഇഷ്ടമാണീ കാശിനാഥനെ.. ശ്വാസമടക്കി പിടിച്ചു കൊണ്ടവളുടെ മുഖത്തേക്ക് നോക്കി സീറ്റ് ബെൽറ്റ് മുറുക്കി കൊടുക്കുമ്പോൾ അടഞ്ഞു പോയ കണ്ണുകൾ തുറന്നു കൊണ്ടവളപ്പോഴും അങ്ങനെ കേഴുന്നുണ്ടെന്ന് തോന്നി അവന്. നിനക്ക്... നിനക്ക് വേണ്ടിയല്ലേ. നീ നന്നായി ജീവിക്കാൻ വേണ്ടിയല്ലേ കാർത്തു ഞാൻ.. " പതിയെ.. ആ കവിളിൽ രണ്ടു കയ്യും ചേർത്തു വെച്ചത് പറയുമ്പോൾ അവന്റെ സ്വരമിടറി. കണ്ണ് നിറഞ്ഞു... തുടരും.. ചെക്കൻ തേച്ചു ഗയ്‌സ്.. 😢 ഞാനെവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ.. 😬 എന്നാ ഞാനങ്ങോട്ട്... റിവ്യൂ ഇട്ടേച്ചും പോണേ.. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif❣️ #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
7.8K views
2 days ago
#📙 നോവൽ - മുറ ചെറുക്കൻ...... 🔻 ഭാഗം _71 ✍️ രചന - Aysha akbar രോഗം എന്തെന്ന് കാണുന്നില്ല..... റിപ്പോർട്ട്‌ സിലൊന്നും ഒരു കുഴപ്പവുമില്ല....... പക്ഷെ തനിക്കാണെങ്കിൽ കയ്യും കഴുതും അനക്കാൻ വയ്യ താനും..... ഇനി ഇതെല്ലാം തന്റെ യൊരു തോന്നലായിരിക്കുമോ....... മേനോൻ നീരസത്തോടെ അത് ചോദിച്ചതും രവി ദേഷ്യത്തോടെ അയാളെ തുറിച്ചു നോക്കി....... അതേ......... ഇനി ഭ്രാന്താണെന്ന് കൂടി ഒണ്ടാക്ക് നീ....... രവി ദേഷ്യത്തോടെ അത് പറയുമ്പോൾ മേനോൻ ഒന്നും മിണ്ടിയില്ല...... എങ്കി ഞാനിറങ്ങുവാ രവി.. എനിക്ക് ഹോസ്പിറ്റലിൽ പോയിട്ട് അർ ജന്റ് ഉണ്ട്... ഫിസിയോ തെറാപ്പിക്ക് താൻ ഡ്രൈവറുടെ കൂടെ പോകില്ലേ.. മേനോൻ ചോദ്യമോടെയാണ് അത് പറഞ്ഞു നിർത്തിയതെങ്കിലും ഉത്തരത്തിനു കാത്ത് നിൽക്കാതെ അയാൾ പുറത്തേക്ക് നടന്നിരുന്നു...... രവി സോഫയിൽ ഒന്ന് ചാരിയിരുന്നു....... ഒരു നെടു വീർപ്പോടെ അയാളങ്ങനെ കിടക്കുമ്പോൾ ദേഷ്യമാണോ സങ്കടമാണോ വന്നതെന്നറിയില്ല...... മേനോനും മടുത്തു തുടങ്ങിയിട്ടുണ്ട്..... ആശുപത്രി യായ ആശുപത്രീകളെല്ലാം കയറിയിറങ്ങി യിട്ടും ഒരു പ്രയോജനവുമുണ്ടായിട്ടില്ലല്ലോ...... അവൻ അവന്റെ തിരക്കുകൾ മുന്നിൽ നിർത്തി താനേ ഒഴിഞ്ഞു മാറുകയാണ്...... മനുഷ്യനെന്നാൽ അത്രയേറെ ബലഹീന നാണെന്ന തിരിച്ചറിവിലായിരുന്നയാൾ...... അത് വരെ ഉണ്ടെന്ന് അഹങ്കരിച്ചിരുന്ന പണവും സ്ഥാനമാനങ്ങളും അധികാരവുമെല്ലാം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ അയാൾക്ക് തോന്നി..... സ്നേഹത്തോടെയുള്ള ഒരു സമീപനം അയാൾക്കപ്പോൾ ആവശ്യമായിരുന്നു....... അനുവാദമില്ലാതെ പലരെയും മനസ്സോർമിപ്പിക്കുമ്പോൾ ഒരു തരം നിസ്സംഗത അയാളിൽ നിറഞ്ഞു നിന്നിരുന്നു.... ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്നയാൾ മതിയായി ആഗ്രഹിച്ചിരുന്നു.... ഒറ്റപ്പെടൽ അയാളെ വരിഞ്ഞു മുറുക്കി തുടങ്ങി..... താനെന്നെ തേടി വരിക തന്നെ ചെയ്യുമെന്ന സച്ചുവിന്റെ വാക്കുകൾ അയാളുടെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങി.... പക്ഷെ അപ്പോഴും അവനോടുള്ള ദേഷ്യം അയാളിൽ നിന്ന് വിട്ട് മാറിയിരുന്നില്ല..... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കാലു നിലത്തു കുത്താതെ ഇഷാനി കട്ടിലിൽ ചുരുണ്ടു കൂടി..... അതും ഒരു മഴക്കാലമായിരുന്നു...... ഇലകളിൽ നിന്നിറ്റി വീഴുന്ന വെള്ള തുള്ളികളിൽ അവളുടെ മനസ്സ് തിളങ്ങി..... മഴയത് നനഞ്ഞു കുതിർന്ന ആ കാറ്റ് അവളെയൊന്നാകെ തണുപ്പിച്ചു.... മുകളിലേക്ക് കയറേണ്ടെന്ന് പറഞ്ഞു താഴെയുള്ള തന്റെയാ പഴയ മുറിയിലാണിപ്പോ കിടത്തം..... മുകളിൽ മുഴുവൻ മരത്തിന്റെ മച്ചായതിനാൽ ഒരു മഴ പെയ്യുമ്പോഴേക്കും ആകെ ക്കൂടി തണുപ്പ് നിറയും.... പുറത് കൃഷ്ണ കിരീട പ്പൂക്കൾ ഏറെ ആനന്ദത്തോടെ മഴ നനയുമ്പോൾ അതിന്റെ കുളിരിലെന്നോണം പുതപ്പിനുള്ളിലേക്ക് അവൾ വേഗമങ്ങ് ചുരുളും.... സമയാ സമയം മുമ്പിൽ നിരക്കുന്ന പല ഭക്ഷണ ങ്ങളും അവൾക്ക് ഇഷ്ടമായിരുന്നില്ല...... തൊണ്ടയിൽ നിന്നെന്തോ ഒരു പ്രയാസം വരും..... വലിയ ശബ്ദത്തിൽ അവൾ പുറത്തേക്കോടും..... പിറകെ മുതുകുഴിഞ്ഞും തല യിൽ തലോടിയും ഒരു പട തന്നെയുണ്ടാവും.... അത് കഴിഞ്ഞ് വെള്ളം കുടിച്ചു മുറിയിലേക്കെത്തിയാൽ വീണ്ടും മയക്കം.... ശരീരം മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ്..... തനിക്ക് കഴിക്കാൻ പറ്റുന്ന ഭക്ഷണ ങ്ങളുണ്ടാക്കി തരാൻ അടുക്കളയിൽ മൽസരമാണ്....... ഓഹ്..... രാജ യോഗമല്ലേ.... ഞാനും വേഗം കെട്ടിയാലൊന്ന് ആലോചിക്കുവാ....... ബാഗിലേക്ക് പുസ്തകങ്ങൾ വെച്ചു കൊണ്ട് മീനുവത് പറയുമ്പോൾ കഞ്ഞി കുടിച് കൊണ്ടിരിക്കുകയായിരുന്ന ഇഷാനി ചിരിച്ചത് കൊണ്ട് തലയിലൊന്ന് കയറി കുരച്ചു...... അവൾക്ക് കഞ്ഞി വായിലേക്ക് വെച്ചു കൊടുക്കുകയായിരുന്ന തനൂജ മീനുവിനെ യൊന്നു നോക്കി... എങ്കി ഞാൻ സച്ചുവിനോട് പറയാം.... തനൂജ അത് പറഞ്ഞതും മീനു പല്ലുകൾ കാട്ടിയൊന്ന് ചിരിച്ചു... ഒരു തമാശ പറഞ്ഞാലും അറിയില്ല ഈ അമ്മക്ക്.... അതും പറഞ്ഞു കൊണ്ടവൾ തനൂജയുടെ കവിളിലൊന്ന് പിടിച്ചു വലിച്ച് കൊണ്ട് ഇഷാനിക്കും ഒരുമ്മ കൊടുത്തു പുറത്തേക്ക് നടന്നിരുന്നു..... ഗായത്രി ഇതെല്ലാം അങ്ങനെ നോക്കി കണ്ടു.. സച്ചു വരുമ്പോൾ പൊതിഞ്ഞു കൊണ്ട് വരുന്ന പലഹാരങ്ങൾ ക്ക് പലപ്പോഴും പ്രണയത്തിന്റെ ഗന്ധമായിരുന്നു...... കഴിക്കാൻ തോന്നുന്നില്ലെങ്കിൽ കൂടി താനത് കഴിക്കുമായിരുന്നു...... അവൻ വന്നാൽ മാത്രം തനിക്ക് കിട്ടുന്ന പ്രത്യേക ഒരു ആവേഷമുണ്ട്..... അത് വരെ കട്ടിലിൽ നിന്നിറങ്ങിയിട്ടില്ലെങ്കിലും ആ സമയം തോർത്തെടുത്തു കൊടുക്കാനും ഭക്ഷണം കൊടുക്കാനുമെല്ലാം കട്ടിലിൽ നിന്നിറങ്ങാൻ തോന്നും...... ആദ്യത്തെ ഒരു രണ്ട് മാസം ഇങ്ങനെ പോട്ടെ...... അത് കഴിഞ്ഞ് നോക്കാം.... അവളെ അറിഞ്ഞേന വണ്ണം ഒരു പുഞ്ചിരിയോടെ അതും പറഞ്ഞു കൊണ്ടവനവളെ ഇറുക്കെ പിടിക്കും.... പുറത്ത് മഴ പെയ്യുമ്പോൾ അവന്റെ നഗ്നമായ നെഞ്ചിലേക്കവൾ ഒട്ടി കിടക്കും....... വയറ്റിൽ വളർന്നു തുടങ്ങുന്ന ആ രക്തക്കട്ടയോട് ആർത്തിയോടെ അവൻ സംസാരിക്കും...... മൃദുലമായ അവളുടെ അടി വയറ്റിൽ പതിയെ യൊന്നു ചുണ്ടമർത്തും...... ഇഷാനിയുടെ കണ്ണുകളിൽ അപ്പോൾ വിരിയുന്ന ഒരു തിളക്കമുണ്ട്..... ആ തിളക്കം പൂർണ ചന്ദ്രന് പോലുമില്ലെന്ന് തോന്നി പ്പായിരുന്നവന്........ 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അങ്ങനെ ഒരു ദിവസമാണ് ഋതിൻ വീണ്ടും കയറി വരുന്നത്....... അവന്റെ കയ്യിൽ നിറയെ ചോക്ലേറ്റ് ഉണ്ടായിരുന്നു..... അവനാ പെട്ടി മുഴുവനായി ഇഷാനിക്ക് നേരെ നീട്ടുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.... അതിനേക്കാൾ എന്തിനോ ഒരു സങ്കടം അവളുടെ തൊണ്ട ക്കുഴിയിൽ തടഞ്ഞു നിന്നു..... ചെറുപ്പത്തിൽ അവനിങ്ങനെയായിരുന്നു.... എന്ത് കിട്ടിയാലും തനിക്ക് തരുമായിരുന്നു.... പിന്നെപ്പോഴോ താനവന് അന്യയായി...... വീണ്ടും ആ സ്നേഹം തിരിച്ചു കിട്ടുമ്പോൾ മനസ്സ് നിറഞ്ഞു കവിഞ്ഞു പോകുന്നു....... അവളുടെ കണ്ണുകൾ ഒന്ന് നനഞ്ഞു..... അതറിഞ്ഞെന്ന വണ്ണം അവൻ അവളെ ചുറ്റി പിടിക്കുമ്പോൾ അവൾ പൊട്ടി കരഞ്ഞു പോയിരുന്നു..... എല്ലാവരും ഒരു നിമിഷം സന്തോഷം കൊണ്ട് മിഴികളോപ്പി..... ഗായത്രി നിർവികാരമായി അവരെ നോക്കിയിരുന്നു..... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഋതിന് പോസ്റ്റിങ്ങ്‌ ആയിട്ടുണ്ട്... ഞാൻ അവന്റെ കൂടെ ചെല്ലണമെന്നാ അവൻ പറയുന്നത്.... അവിടെ വീടൊക്കെ സെറ്റായിട്ടുണ്ടത്രേ.... ഉമ്മറത്തിരിക്കുന്ന എല്ലാവരോടുമായി ഗായത്രിയത് പറയുമ്പോൾ എല്ലാവരുടെയും മുഖം ഒരു പോലെ വാടി...... കുറച്ചു കൂടി നിന്നിട്ട്..... ഇനി എപ്പോ വേണമെങ്കിലും വരാമല്ലോ ഏട്ടാ..... ഗോപി പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഗായത്രി ചെറു ചിരിയോടെ അത് പറഞ്ഞിരുന്നു..... എനിക്ക് പകരം ദേ.... ഇവളുണ്ടല്ലോ ഇവിടെ...... ഇഷാനിയെ ചൂണ്ടി അത് പറയുമ്പോൾ അവളുടെ കണ്ണുകളും ഒരു നിമിഷം നിറഞ്ഞിരുന്നു...... എല്ലാവരെയും നോക്കുമ്പോൾ ഗായത്രിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയിരുന്നു..... അതേ..... ഇനി തനിക്ക് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് കയറി വരാം..... താൻ പോകുകയാണെന്നതിലുള്ള സങ്കടം എല്ലാവരിലും നിറഞ്ഞു കാണുന്നുണ്ട്.. അതിനേക്കാൾ വലുതായി എന്ത് സമ്പത്താണ് കൂടെ കൊണ്ട് പോകാൻ കിട്ടേണ്ടത്........ ഒരു കാര്യം കൂടി ചോദിച്ചാൽ അത്യാഗ്രഹ മാണെന്ന് പറയരുത് ഏട്ടാ..... മുഖ വൂരയോടെ ഗായത്രി പറഞ്ഞതും എല്ലാവരും എന്തെന്ന അർത്ഥത്തിൽ അവരെ നോക്കി.... മീനു വിനെ കൂടി എനിക്ക് തരുമോയെന്ന് ചോദിക്കാനായിരുന്നു...... ഗായത്രി അല്പം പ്രയാസത്തോടേ തന്നെയത് ചോദിച്ചു നിർത്തിയതും എല്ലാവരും ഒരു നിമിഷം ഒന്ന് ഞെട്ടി പോയിരുന്നു...... അവർ ഋതിനെ യൊന്നു നോക്കി...... അവൻ ഭാവ മാറ്റമേതുമില്ലാതെ അങ്ങനെയിരിക്കുകയാണ്..... അവനോട് ഞാൻ സംസാരിച്ചു..... അവനെതിർപ്പൊന്നുമില്ല.... ഗായത്രി യത് പറയുമ്പോൾ എല്ലാവരുടെ മുഖത്തും സന്തോഷം തന്നെയായിരുന്നു.... നിന്റെ അടുത്തേക്ക് വിടാൻ എനിക്കെന്തിനാ ഗായത്രി ആലോചിക്കേണ്ടത്...... ഗോപിയത് പറയുമ്പോൾ ഗായത്രിക്ക് ഉള്ള് നിറഞ്ഞിരുന്നു...... അപ്പോഴാണ് ക്ലാസ്സ്‌ കഴിഞ്ഞ് മീനുവങ്ങോട്ട് കയറി വരുന്നത്...... ദേ..... അവള് വരുന്നുണ്ടല്ലോ.... അവളുടെ അഭിപ്രായം അറിയണമല്ലോ.... സച്ചു അകത്തേക്ക് കയറി വരുന്ന മീനുവിനെ നോക്കിയത് പറഞ്ഞതും അവളെന്തെന്ന് മനസ്സിലാകാതെ അങ്ങനെ നിന്നു....... അപ്പച്ചി നിന്നേ കൊണ്ട് പൊയ്ക്കോട്ടേ എന്ന് ചോദിക്കുവായിരുന്നു..... എന്റെ ഋതിന് വേണ്ടി...... ഗായത്രി അവളുടെ കയ്യിൽ പിടിച്ചു കൊണ്ടത് ചോദിച്ചതും അവൾ പെട്ടെന്ന് ഋതി നെയൊന്ന് നോക്കി..... അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ട്... അവൾ ഗോപിയേയും തനൂജയെ യും മുത്തശ്ശിയെയും ഇഷാനിയെയും ഒക്കെ നോക്കി...... എല്ലാവരിലും നിറഞ്ഞ സന്തോഷമാണ്...... അവസാന പ്രതീക്ഷയെന്നോണം അവൾ സച്ചുവിലേക്ക് നോക്കുമ്പോൾ ആ മിഴികൾ തനിക്ക് പകരുന്ന ധൈര്യം മീനുവിന് കാണുന്നുണ്ടായിരുന്നു... ഏട്ടാ..... ഞാൻ....... അവൾ സമ്മതം ചോദിക്കാണെന്ന വണ്ണം അവനോടായത് പറഞ്ഞതും അവൻ പതിയെ അവളുടെ കയ്യിലൊന്ന് പിടിച്ചു.... നിനക്ക് എന്ത് തോന്നുന്നുവോ അത് പറഞ്ഞാൽ മതി നീ..... ജീവിതം നിന്റേതാണ്..... സച്ചുവത് പറഞ്ഞതും അവൾക്കൊരു ധൈര്യം കിട്ടിയിരുന്നു...... ഞാൻ.... പറയുന്നത് കൊണ്ടൊന്നും തോന്നരുത് അപ്പച്ചി..... സച്ചുവേട്ടനും ഇഷാനിയും ഒരേ ഇഷ്ടങ്ങളുള്ളവരാണ്..... അത് കൊണ്ടാണ് അവരുടെ ജീവിതം ഇത്ര മേൽ മനോഹരമാകുന്നത്.... അത് കണ്ട് കൊണ്ട് ഞങ്ങളെ ചേർത്ത് വെച്ചാൽ അത് നന്നാകുമെന്ന് എനിക്ക് തോന്നുന്നില്ല...... ഞങ്ങൾക്ക് രണ്ട് പേർക്കും രണ്ടീഷ്ടങ്ങളാണ്..... അതിലേറെ ഈ നാടും വീടുമൊന്നും വിട്ട് ദൂരേക്ക് പോകാൻ എനിക്കിഷ്ടമല്ല.. വരണമെന്ന് തോന്നിയാൽ ഓടി വരാൻ പറ്റുന്ന ദൂരത്തേക്കേ എനിക്ക് പോകാൻ കഴിയു..... അവൾ അവളുടെ ഉള്ളിലുള്ളത് തുറന്ന് പറയുമ്പോൾ എല്ലാവരുടെയും മുഖമൊന്നു വാടി...... എന്നാൽ ഗായത്രി അവളെ യൊന്നു ചേർത്ത് പിടിച്ചു..... നീ പറഞ്ഞതാ ശെരി....... നമുക്ക് ഇഷ്ടമുള്ളിടത് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ പറ്റണം.... അല്ലെങ്കിൽ ചിലപ്പോൾ ഈ അപ്പച്ചിയുടെ ഗതിയായിരിക്കും...... ഗായത്രി അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ഒന്ന് ചുണ്ടമർത്തി..... ഋതിനും ഒരു പുഞ്ചിരിയോടെ അവളെ നോക്കി..... ആദ്യമായി അത്ര മേൽ ഭംഗിയിൽ അവളും അവന് നേരെ ഒന്ന് പുഞ്ചിരിച്ചു..... അവർ പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു... ആരോഗ്യം ശ്രദ്ധിക്കണമെന്ന് പറയേണ്ട ആവശ്യമില്ലിവിടെയെന്നറിയാം..... എങ്കിലും ശ്രദ്ധിക്കണം......മമ്മ ഇടക്ക് വരാം....... ഇഷാനി യെ ചേർത്ത് പിടിച് ഗായത്രി യത് പറഞ്ഞു കൊണ്ടിറങ്ങുമ്പോൾ ഇഷാനിയുടെ നെഞ്ചിലൊരു വേദന പടർന്നു..... ഇത് വരെയില്ലാത്ത വിധം നെഞ്ച് പിളരുന്നത് പോലെ..... കവിളുകൾ മേലേക്കുയർന്നു കണ്ണുകൾ നിറയും പോലെ........ ഋതിനും അവളെ ഒന്ന് കെട്ടി പ്പിടിച്ചു കാറിലേക്ക് കയറി...... നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ കാൻകെ സച്ചു ആ വിരലുകളിലൊന്ന് വിരൽ ചേർത്തു....... അവൾ പതിയെ അവനിലേക്ക് ചേർന്നു നിന്നു...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
🌹ഷാൻ റീ എൻട്രി💋 തിരുമ്പി വന്തിട്ടെന്നു സൊല്ല്
4.4K views
9 days ago
ഒന്നാം ഭാഗം ലിങ്കിൽ ഉണ്ട് https://sharechat.com/post/mKOr3Ma?d=n&ui=v64j8rk&e1=cഅലമാരിയുടെ കണ്ണാടിയിൽ അച്ഛന്റെ രൂപം കണ്ട് പെട്ടെന്നവൾ ഞെട്ടിത്തിരിഞ്ഞു. എന്താ അച്ഛാ?? മോൾക്ക് പോകാൻ സമയമായോ?? ചെറുപുഞ്ചിരിയോടെ അയാൾ ചോദിച്ചു ഉവ്വ്... അവൾ വേഗം മുറിയിൽ നിന്നും പുറത്തിറങ്ങി. മോൾക്ക് വണ്ടിക്കൂലിക്ക് കാശുണ്ടോ?? അയാൾ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ടു. വേണ്ട. കാശ് ഉണ്ട്, ഞാൻ പോകുവാ അവൾ വേഗം മുറ്റത്തേക്ക് ഇറങ്ങി. അയാൾ ഉമ്മറത്തേക്ക് വന്ന് അവൾ നടന്നു പോകുന്നത് നോക്കി നിന്നു. ആഹാ.. വളർന്നു വളർന്ന് ഇവളൊരു അതീവ സുന്ദരിയായ പെണ്ണായിരിക്കുന്നു. അയാൾ അവൾ നടന്നു പോകുന്നത് നോക്കി നിന്നു. വഴിയുടെ അങ്ങേയറ്റത്തെത്തിയിട്ട് അവൾ ഒന്ന് തിരിഞ്ഞുനോക്കി. അച്ഛൻ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് എന്തോ വല്ലാത്ത വെറുപ്പ് തോന്നി. അവൾ അതിവേഗം മുന്നോട്ടുതന്നെ നടന്നു. അച്ഛനെന്നാൽ തനിക്ക് വല്ലപ്പോഴും വരുന്ന ഒരാൾ മാത്രമാണ്, തന്റെ ഓർമ്മയിലെങ്ങും അച്ഛൻ തന്നെ കൊഞ്ചിക്കുകയോ, ലാളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. സ്വന്തം മകളല്ലേ എന്ന് കരുതി തനിക്കായി എന്തെങ്കിലും വാങ്ങി തന്നിട്ടു കൂടിയില്ല.... മറ്റു കുട്ടികളൊക്കെ അച്ഛനെ കുറിച്ച് പറയുമ്പോഴും അവരുടെ അച്ഛൻ അവരെ സ്നേഹത്തോടെ കൊണ്ടുനടക്കുന്നത് കാണുമ്പോഴുമൊക്കെ തനിക്ക് വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്. ഉള്ളത് പറഞ്ഞാൽ ആ മനുഷ്യൻ വരുന്നത് തനിക്ക് തീരെ ഇഷ്ടമല്ല. നോട്ടവും ഭാവവും ഒക്കെ കണ്ടാൽ വെറുപ്പ് കൂടുകയേയുള്ളൂ... വഴി പണി നടക്കുന്നതുകൊണ്ട് വല്ലാത്ത പൊടിയാണ്.... ഇതിപ്പോ ഒന്ന് രണ്ട് ദിവസമായിട്ട് പണിയൊന്നും നടക്കുന്നില്ല റോഡ് ആകെ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുകയാണ് . ഇത് പ്രൈവറ്റ് വഴി ആയതു കൊണ്ടായിരിക്കും...ഇങ്ങനെ താമസിക്കുന്നത്. ഇനിയിപ്പോൾ അച്ഛൻ പോയാലേ തനിക്കൊരു സമാധാനം തോന്നു. മൂന്നാല് ദിവസം നിന്ന് കഴിഞ്ഞാൽ അച്ഛൻ മടങ്ങി പോവുകയാണ് പതിവ്, പിന്നെ രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ വീണ്ടും ഇതുപോലെ വരും. അച്ഛൻ വീട്ടിൽ ഉള്ള ദിവസങ്ങളിൽ എന്തോ വല്ലാത്തൊരു ശ്വാസംമുട്ട് പോലെയാണ്.. അവൾ മെയിൻ റോഡിലേക്ക് കയറി. ബസ് വരുന്ന സമയമായിട്ടുണ്ട്. അവൾ വഴിയരികിൽ കാത്തു നിന്നു. ബസ് കണ്ടതും അവൾ കൈയ് നീട്ടി. ഇരുപത് മിനിട്ട് യാത്രയുണ്ട് കോളേജിലെത്താൻ. 🍀🍀🍀🍀🍀🍀 എടി മീരേ... നിന്റെ കെട്ടിയോൻ വന്നു എന്നറിഞ്ഞല്ലോ. കൂടെ പണിയുന്ന ജാനകി ചേച്ചി ചോദിച്ചു. അതിയാൻ അങ്ങനെ ഇടയ്ക്കൊക്കെ വരും, തോന്നുമ്പോൾ പോകും. ചിലവിന് വല്ലതും തരുമോടീ.. എവിടുന്ന്! ഒരു നൂറുരൂപ പോലും തരില്ല. അങ്ങേര് വന്നു കഴിഞ്ഞാൽ അങ്ങേർക്ക് തിന്നാൻ ഉള്ളതും കൂടി ഞാൻ ഉണ്ടാക്കി കൊടുക്കണം അത്രതന്നെ. എങ്ങനെ ഉത്തരവാദിത്തമില്ലാത്ത ഒരുത്തന്റെ കൂടെയാണല്ലോടി മീരേ നീ ഇറങ്ങി പോന്നത്. എന്ത് ചെയ്യാനാ ചേച്ചി അന്നത്തെ പ്രായം അറിവില്ലായ്മ. ഇന്നാണെങ്കിൽ ഞാൻ ഇങ്ങനെ പോരുമോ. ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷയാ ഇപ്പോൾഅനുഭവിച്ചുകൊണ്ടിരിക്കുന്നത്. സാരമില്ലടി...ഞാൻ വെറുതെ പറഞ്ഞതാ. നീ ഇനി അതോർത്ത് വിഷമിക്കുകയൊന്നും വേണ്ട. വിഷമം ഒന്നുമില്ല ചേച്ചി. എന്നെക്കുറിച്ച് ഓർക്കണ്ട, കല്യാണപ്രായമെത്തിയ മകൾ ഉണ്ടെന്നുള്ള തോന്നലെങ്കിലും ഉണ്ടായാൽ മതിയായിരുന്നു. അതിനായി ഒരുതരിപ്പൊന്നു പോലും വാങ്ങി വെച്ചിട്ടില്ല. എടീ ഇന്നത്തെ കാലത്ത് പൊന്നും പണവും ഒന്നും പെൺകുട്ടികൾക്ക് വേണ്ടി കരുതി വയ്ക്കരുത്.അതുങ്ങളെ പഠിപ്പിച്ചു സ്വന്തം കാലിൽ നിർത്താറാക്കണം. അതെന്തായാലും അത്രയേ ഉള്ളൂ ചേച്ചി...ഒരു ജോലി ആയിട്ടേ എന്റെ മോളെ ഞാൻ വിവാഹം കഴിപ്പിച്ചയക്കൂ.. ഇല്ലെങ്കിൽ എന്നെപ്പോലെ വല്ലവന്റെയും പറമ്പിൽ പണിയെടുക്കേണ്ടി വരും 🍀🍀🍀🍀🍀🍀 മേരി പെണ്ണേ...എന്നാ ഉണ്ട് കഴിക്കാൻ?? എൽദോസ് ഡൈനിങ് റൂമിലേക്ക് വന്ന് ഉറക്കെ ചോദിച്ചു. ചോറ് എടുക്കാം ചെറുക്കാ. എന്നതാ കൂട്ടാൻ..?? ദേ നമ്മുടെ സിന്ധു നല്ല ഒന്നാന്തരം വറുത്തരച്ച ചിക്കൻ കറിയും, രസവും, കരിമീൻ പൊള്ളിച്ചതും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇങ്ങോട്ട് എടുക്ക്,വിശന്നിട്ട് വയ്യ. അവൻ പറഞ്ഞു അല്ല ! നിന്നോട് പെണ്ണുകാണാൻ പോകണമെന്ന് പറഞ്ഞിട്ട് നീ പോയില്ലേ?? മേരി ചോദിച്ചു. അത് വൈകുന്നേരം പോകാം. അതുകൊള്ളാം പെണ്ണുകാണാൻ ആരെങ്കിലും വൈകുന്നേരം പോകുവോടാ, അതൊക്കെ രാവിലെ വേണ്ടേ പോകാൻ. അങ്ങനെയൊന്നുമില്ലന്നേ അതൊക്കെ പണ്ടുള്ള നാട്ടുനടപ്പല്ലേ, നമുക്ക് വൈകുന്നേരം പോയാൽ മതി. അതാവുമ്പോൾ അവിടെ ഒരു റബ്ബർതോട്ടം വിൽക്കാനുണ്ടെന്ന് അറിഞ്ഞിരുന്നു,അതും കാണാം, കൂട്ടത്തിൽ പെണ്ണിനെയും ഒന്നു കണ്ടേക്കാം.അവൻ പറഞ്ഞു. നീ എന്തേലും ചെയ്യ്.. അല്ല! അമ്മച്ചി വരുന്നില്ലേ പെണ്ണുകാണാൻ ?? അവൻ ചോദിച്ചു. എന്റെ പൊന്നെടാ ഞാൻ വരുന്നില്ല.... എന്നാപ്പിന്നെ ഞാൻ തന്നെ പൊയ്ക്കോളാം. അവൻ പറഞ്ഞു. ആരെയെങ്കിലും കൂട്ടുകാരെയും കൂട്ടിക്കൊണ്ടുപോടാ... ഉള്ളത് പറയാമല്ലോ അമ്മച്ചി പെണ്ണ് കാണാൻ എന്റെ കൂടെ ഒറ്റ കൂട്ടുകാരും വരില്ല. അവന്മാര് പറയുന്നത് നാണംകെട്ട് മടുത്തു എന്നാണ്. ഏതു പെണ്ണിനെ കണ്ടാലും ഞാൻ കുറ്റം പറയുമത്രേ....അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു. ഈ ചെറുക്കന്റെ ഒരു കാര്യം. മോനേ പെണ്ണിന്റെ സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യവുമില്ല. എത്ര സുന്ദരിയായിരുന്നാലും മനസ്സ് നന്നല്ലെങ്കിൽ എല്ലാം പോയില്ലേ.. അതല്ലേ അമ്മച്ചി ഞാനും പറയുന്നത്. എനിക്ക് തോന്നണം ഇവളെന്റെ പെണ്ണാണ് ഇനിയങ്ങോട്ട് ഇവൾ എന്റെ കൂടെ വേണം എന്നൊക്കെ. ആ ഒരു ഫീലിംഗ്സ് ഒരു പെണ്ണിനെ കണ്ടിട്ടും എനിക്ക് ഇതുവരെയും തോന്നിയില്ല. പിന്നെ എങ്ങനെയാ അമ്മച്ചി, ഞാൻ അവരെ എന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത്?? അതൊക്കെ പോട്ടെ, അമ്മച്ചി കഴിച്ചായിരുന്നോ ?? അവൻ ചോദിച്ചു ഞാൻ കുറച്ചു മുമ്പ് ചോറുണ്ടു. അത് സാരമില്ല, ഇങ്ങോട്ട് ഇരിക്ക്. ഇത്തിരി കൂടി കഴിക്കാം. അവൻ അമ്മച്ചിയുടെ കൈപിടിച്ച് തന്റെ അടുത്ത് ഇരുത്തി. ഒന്ന് പോ ചെറുക്കാ...ഞാൻ വേണമെങ്കിൽ കൂട്ടിരിക്കാം. ഇനി ഭക്ഷണം കഴിക്കാൻ എന്റെ വയറ്റിൽ ഇടമില്ല, അല്ലെങ്കിൽ തന്നെ ഇപ്പോൾ ഭയങ്കര തടിയാ . ഇത്തിരി നടക്കുമ്പോഴേക്കും കിതക്കും. എന്നാൽ കഴിക്കേണ്ട. കൂട്ടിരുന്നാൽ മതി. അതെ, നിനക്ക് കൂട്ടിരിക്കണമെങ്കിൽ പോയി ഒരു പെണ്ണ് കൊണ്ടുവാ. അല്ലാതെ എന്നും എനിക്ക് കൂട്ടിരിക്കാൻ പറ്റില്ല. അവർ കെറുവിച്ചു. ഈ മേരി പെണ്ണിന്റെ ഒരു കാര്യം, എന്തിനും ഏതിനും കെറുവിക്കാൻ തുടങ്ങും നീ പ്രസംഗിച്ചുകൊണ്ടിരിക്കാതെ കഴിക്കാൻ നോക്ക്. മേരി വാത്സല്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. അമ്മച്ചി പറഞ്ഞ പെണ്ണിനെ കാണാനായി വൈകുന്നേരം മൂന്നുമണിയോടെ അയാൾ വീട്ടിൽ നിന്ന് ഇറങ്ങി. കാണാൻ പോകുന്ന പെണ്ണിന്റെ വീടിന്റെ ആ ഭാഗത്ത് എവിടെയോ ആണ് വിൽക്കാൻ ഉണ്ടെന്ന് പറഞ്ഞ റബ്ബർ തോട്ടമുള്ളത്. പോകും വഴി അതും ഒന്ന് നോക്കിയിട്ട് പോരാം. സ്ഥലം വാങ്ങിക്കൂട്ടുന്നത് അയാളുടെ ഒരു ശീലമാണ്. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതോടെ അയാൾ നല്ല സ്ഥലങ്ങൾ കണ്ടാൽ വാങ്ങിച്ച് ഇടാറുണ്ട്. അയാൾ മെയിൻ റോഡിൽ നിന്നും വണ്ടി മറ്റൊരു പ്രൈവറ്റ് വഴിയിലേക്ക് ഇറക്കി. പെട്ടെന്നാണ് ദേവിക അയാളുടെ വണ്ടിക്ക് അരികിലേക്ക് വന്നത്, അയ്യോ...ചേട്ടാ, ഈ വഴി വണ്ടി പോകില്ല കേട്ടോ, റോഡ് പണി നടക്കുകയാണ്. ആണോ...?? അതെ ര, ണ്ടുമൂന്നു ദിവസമായി തുടങ്ങിയിട്ട് ഇനിയിപ്പോൾ എന്ത് ചെയ്യും?? നടന്നു പോകണം. അയാൾ വണ്ടി സൈഡിലേക്ക് ഒതുക്കി ഇട്ടു. അവൾ മുന്നോട്ടു നടന്നു. അതേ കുട്ടി.... അവിടെയൊന്നു നിന്നെ... അയാൾ ഉറക്കെ വിളിച്ചു. എന്താ...?? ഈ ആൻസിയുടെ വീട് എവിടെയാണ്?? ഏത് ആൻസി. ഈ ഓസ്ട്രേലിയയിൽ ജോലിയുള്ള ആൻസിയുടെ.ഈയിടെ നാട്ടിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ചേട്ടൻ പെണ്ണ് കാണാനായി വന്നതാണ് അല്ലേ?? അതെ ... എന്നാൽ എന്റെ കൂടെ പോരെ, ഇവിടെ നിന്നും കുറച്ച് നടക്കണം ആൻസി ചേച്ചിയുടെ വീട്ടിലേക്ക്. എന്തായാലും വന്നു പോയില്ലേ നടക്കാം. അയാൾ അവൾക്കൊപ്പം നടന്നു. 💚💚💚💚 തുടരണോ 😍😍😍😍 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ കണ്ണൂർകാരൻ 🥰🥰🥰🥰🥰
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
13.9K views
21 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 3 ✍️ രചന - ജിഫ്ന നിസാർ. ❣️ അവിടെയിട്ട് തന്നെ ബൈക്ക് ഒന്ന് ഹോൺ മുഴക്കിയിട്ടാണ് കാശി അത് സ്റ്റാന്റിലിട്ട് ഇറങ്ങി വീടിന് നേരെ നടന്നത്. വീടെന്നൊന്നും അതിനെ പറഞ്ഞൂടാ. കൊട്ടാരം പോലെ.. വിരിഞ്ഞു നിൽക്കുന്നു. അത്രയും പ്രൗടി യുണ്ട്. ആ നാട്ടിലെ ഒരു രാജാവ് തന്നെയാ ഈ അശോകൻ. കാർത്തിക.. എന്ന് ഭംഗിയിൽ എഴുതി തൂക്കിയ കോളിങ് ബെല്ലിന് പകരമായി വെച്ച മണിക്ക് താഴെ കാശി കൈ വെക്കും മുന്നേ അവന് മുന്നിലാ വാതിൽ തുറക്കപ്പെട്ടു. ഓരോത്ത മനുഷ്യൻ.. വെള്ളഷർട്ടും മുണ്ടും.. കയ്യിലും കഴുത്തിലും കട്ടിയുള്ള ആഭരണങ്ങളുടെ തിളക്കം. അൻപതു വയസ് പിന്നിട്ട് പോന്നിട്ടും ഇപ്പഴും തീവ്രത നിറഞ്ഞ ആ നോട്ടം തന്നെയാണ് അയാളുടെ പൗരുഷം. ഭംഗിയുള്ള ആ ചിരി കണ്ടാൽ.. എതിരെ നിൽക്കുന്ന ശത്രു.. അവനിനി അയാൾക്ക് എത്ര പ്രിയപ്പെട്ടവൻ ആണെന്നാലും എത്രയൊക്കെ സ്നേഹം കൊടുത്ത് കൊണ്ട് നടന്നവനാണെന്ന് പറഞ്ഞാലും അതൊന്നും തന്നെ ഓർക്കാതെ ആ നെഞ്ചിലേക്ക് കത്തി കയറ്റാൻ പോലും മടിയില്ലാത്ത മനസ്സുറപ്പുണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത്.. ആ ചിരിയും മനോഭാവവും മനോബലവും തന്നെയായിരുന്നു അയാളുടെ പ്രധാന ആയുധവും. അശോകൻ കൈ വെക്കാത്ത ബിസിനസ് മേഖലയില്ല... എന്ന് തന്നെ പറയാം. എല്ലാത്തിനും അയാളുടെ കൂടെ കാശിയാണ്. പക്ഷേ അവനിഷ്ടം ആ ബസ്സും അതിന്റെ ഡ്രൈവിംഗ് സീറ്റുമാണ്. അതയാൾക്ക് അറിയുകയും ചെയ്യും. എങ്കിലും ചിലപ്പോൾ കാശിക്ക് മാത്രം തീർക്കാൻ കഴിയുന്ന ഡീൽ ഉണ്ടാവുമ്പോൾ ഇരട്ടി പൈസ കൊടുത്തു കൊണ്ട് അയാളവനെ വിളിക്കും. ഇന്നല്പം വൈകിയോ കാശി..? " മുഴങ്ങി നിൽക്കുന്ന സ്വരം. അടുത്ത് വന്നു നിൽകുമ്പോൾ അയാൾ വല്ലാത്തൊരു പരിമളം പരത്തുന്നുണ്ട്. "ലേശം.." കാശി ഒന്ന് കൂടി വാച്ചിലേക്ക് നോക്കി. അഞ്ചു മിനിറ്റ് കൂടിയുണ്ട്. വാസുദേവൻ വിളിച്ചിട്ട് അങ്ങോട്ട് പോയതും സ്റ്റീഫനെ കണ്ടതുമൊന്നും അവൻ അയാളോട് പറഞ്ഞില്ല. സ്റ്റാന്റിൽ പുതിയ പെർമിഷൻ കിട്ടിയ ബസ്സിന്‌ കുറച്ചു തിളപ്പുണ്ടെന്ന് മണി പറഞ്ഞു.. ഉണ്ടോ.. " ആ ചോദ്യം.. തീക്ഷ്‌ണത നിറഞ്ഞ നോട്ടം. "ചുമ്മാ അശോകേട്ടാ.. അതൊന്നും മൈന്റ് ചെയ്യേണ്ട.. അതുമല്ല അവർ നമ്മുടെ റൂട്ട് അല്ല.." അവന് ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു. ഒപ്പം ഈ മണിയേട്ടനിത് എന്തിന്റെ കേടാണെന്ന് തോന്നുകയും ചെയ്തു. അശോകന്റെ PA ആണ് മണിയൻ പിള്ള എന്ന മണിയേട്ടൻ. "അവൻ പറഞ്ഞത് കൊണ്ട് ചോദിച്ചു ന്ന് മാത്രം.. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് തീർത്തേക്ക്. എങ്ങനെ വേണോ അങ്ങനെ.. ബാക്കി ഞാൻ നോക്കി കൊള്ളാം..കേട്ടോ" അത് പറഞ്ഞിട്ട് അയാൾ അവിടെയുള്ള കസേരയിലിരുന്നു. ഞാൻ സെറ്റാക്കാം അശോകേട്ടാ.. അത്‌ പറഞ്ഞിട്ട് കാശി തിരിഞ്ഞിറങ്ങി.. "ഹാ. പോവല്ലേ... നിക്ക്." തുളസി.. അവനോടാത് പറഞ്ഞിട്ട് അയാൾ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. അയാളുടെ ഭാര്യയെ ആണ്. ഒന്നോ രണ്ടോ നിമിഷങ്ങൾ കൊണ്ട് ആള് വന്നു. തീർത്തും സൗമ്യത നിറഞ്ഞൊരു പാവം വീട്ടമ്മ.. ചിരി പോലും ലളിതമാണ്. ഓലീവ് കളർ ഷിഫോൺ സാരി വൃത്തിയിൽ ഉടുത്തിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന വിധമുള്ള ആഭരണങ്ങൾ പേര് പോലെ തന്നെ നൈർമല്യമായൊരു സ്ത്രീ. ചുരുക്കത്തിൽ അശോകന്റെ നേർവിപരീതം പോലെ അയാളുടെ ഭാര്യ. "നീയെന്താ കാശി ഇന്നലെ വരാഞ്ഞത്.. കുഞ്ഞാറ്റ അത് തന്നെ പറയുന്നുണ്ടായിരുന്നു. അവൾക്കത് വിഷമമായി.." അവനോടുള്ള സ്നേഹം മാത്രം നിറഞ്ഞു നിൽക്കുന്ന സ്വരം.. "ഞാൻ.. ഒന്നുല്ല ചേച്ചി.. എനിക്ക്.. എനിക്കൊരിടം വരെയും പോകാനുണ്ടായിരുന്നു. തിരിച്ചെത്താൻ ഒരുപാട് വൈകി.. അതാണ്‌.. " വായിൽ തോന്നിയ ഒരു നുണ അവരോട് പറയുമ്പോൾ അവനതിന്റെ കുറ്റബോധമുണ്ട്. കാരണം അത്രയും ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്നവരാണ്. പിന്നെ വരാതിരിക്കാനും നുണ പറയാനും ഒരൊറ്റ കാരണമുള്ളത്.. അതും അവളാണ്. അവരിപ്പോൾ പറഞ്ഞ കുഞ്ഞാറ്റ. അശോകേട്ടന്റെയും തുളസി ചേച്ചിയുടെയും ജീവിതം.. ജീവൻ. എല്ലാം അവളാണ്. കല്യാണത്തിന് ശേഷം നീണ്ട കുറെയേറെ വർഷത്തെ കാത്തിരിപ്പിന് ശേഷം അവർക്ക് ദൈവം കൊടുത്ത നിധിയാണ് കാർത്തികയെന്ന കുഞ്ഞാറ്റ. തനിക്ക് മുന്നിൽ നിൽക്കുന്ന ഈ രണ്ടുപേരുടെയും ശ്വാസം പോലും ആ കുഞ്ഞാറ്റയിലാണ് കണക്ട് ചെയ്തിരിക്കുന്നത് എന്ന് കാശിക്ക് തോന്നിയിരുന്നു പലപ്പോഴും. അവൾക്കിഷ്ടമില്ലാത്തതൊന്നും ഈ വീട്ടിൽ നടക്കുകയില്ല.. എന്തിന്..അവരാരും ചിന്തിക്കുക കൂടിയില്ല.. ആ അവളുടെ ഇഷ്ടമാണ് താനെന്ന് ഇവർക്കാർക്കും അറിയുകയുമില്ല. അങ്ങനെയൊരു ഇഷ്ടം കാർത്തിക മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ അവളെ പറഞ്ഞുതിരുത്താൻ താൻ തന്നെ കൊണ്ടാവും പോലൊക്കെ ശ്രമിക്കുന്നുണ്ട്. "ഈ ലോകത്തിലെ എന്തുവേണമെങ്കിലും കാശിയെട്ടൻ എന്നോട് പറയ്. കണ്ണും പൂട്ടി ഞാൻ അതനുസരിക്കും..പക്ഷേ ഈ ഒരു കാര്യം.. ഇതുമാത്രം ഞാൻ അനുസരിക്കില്ല.കാരണം എനിക്ക് ഇയാളെ അത്രയും ഇഷ്ടമാണ്..ഇയാൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് തോന്നുന്നത്രയും ഇഷ്ടം.." വെല്ലുവിളി പോലയോ വാശി പോലെയൊക്കെ അവളന്ന് പറഞ്ഞു തീർത്ത വാക്കുകൾ.. പരമാവധി അവൾക്ക് മുന്നിൽ എത്തിപ്പെടാതിരിക്കാനും അവളുടെ വഴികളിൽ തടസ്സമാവാതിരിക്കാനും താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് അതെല്ലാം ഒരു ഹരമാണ്.. കാരണങ്ങളൊക്കെ വളരെ വിധക്തമായി അവളുണ്ടാക്കും. അശോകേട്ടന്റെ ധൈര്യവും തുളസി ചേച്ചിയുടെ ലാളിത്യവും നൈർമല്യവും അതുപോലെതന്നെ അവൾക്ക് കിട്ടിയിട്ടുണ്ടെന്ന് തോന്നും.. കോഴിക്കോടുള്ള ഏതോ ഒരു മെഡിക്കൽ കോളേജിൽ എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിയാണ്.. ഒരു വർഷം കൂടി കഴിഞ്ഞാൽ എന്റെ കുഞ്ഞാറ്റ ഡോക്ടറാണെന്ന് അശോകേട്ടൻ സന്തോഷത്തോടുകൂടി തന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.. ഒരു വർഷം കൂടി കഴിഞ്ഞാൽ ഞാൻ കാശിയേട്ടന്റെ സ്വന്തമാകുമെന്ന് കുഞ്ഞാറ്റയും തന്നോട് പറഞ്ഞിട്ടുണ്ട്.. ഇതുപോലൊരു പ്രതിസന്ധിക്കിടയിൽ താൻ നീറുകയാണ് താനെന്ന് അശോകേട്ടനോ തുളസി ചേച്ചിയോ ഒരിക്കലും അറിഞ്ഞിട്ടില്ല.. നേർക്ക് നേർ ഒരു നൂറാളുകൾ വന്നാൽ പോലും അവരെ അടിച്ചിടാനുള്ള തന്റെടവും ധൈര്യവും ഉള്ള തനിക്ക് ഈ കാര്യം അവർക്ക് മുന്നിൽ നിന്ന് പറയാൻ ചങ്കുറപ്പുമില്ല.. ഇന്നലെ ഈ പറയപ്പെട്ട കുഞ്ഞാറ്റയുടെ പിറന്നാളായിരുന്നു.. അശോകേട്ടന്റെ പ്രിയപ്പെട്ട ആൾ എന്ന നിലയിൽ തനിക്കൊരു പ്രത്യേക ക്ഷണവും ഉണ്ടായിരുന്നു. ഈ വീട്ടിലെ എന്ത് പ്രധാനപ്പെട്ട ചടങ്ങുകൾക്കും തനിക്ക് അങ്ങനെയൊരു ക്ഷണം ഉണ്ടാവാറുള്ളതാണ്. എന്തെങ്കിലും ഒരു നിവൃത്തിയുണ്ടെങ്കിൽ താൻ അതിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ശ്രമിച്ചാലും അശോകേട്ടനും തുളസി ചേച്ചിയും അത് അംഗീകരിച്ചു തരാറില്ല.. ഇന്നലെയും അങ്ങനെ തന്നെയാണ് സംഭവിച്ചത്. കുഞ്ഞാറ്റയുടെ പിറന്നാൾ ആണെന്നും ഇവിടെ ഫംഗ്ഷൻ ഉണ്ടെന്നും തനിക്ക് അതിന് ക്ഷണം ഉണ്ടെന്നും മനസ്സിലായിട്ട് തന്നെ മനപ്പൂർവം വരാതിരുന്നതാണ്. ദൂരെയൊരു ട്രിപ്പ് പിടിച്ചു. ഇടക്കൊക്കെ അങ്ങനെ ചെയ്യാറുണ്ട്.. കൂട്ടുക്കാരനൊരു ട്രാവൽ എജാൻസിയുണ്ട്. അവന്റെ വണ്ടിയിൽ പോവാറുണ്ട്. ഇന്നലെ പോയത് മനഃപൂർവമാണ്. അവളുടെ മുന്നിൽ ചെന്ന് നിൽക്കാനുള്ള മടി കൊണ്ടാണ്. എനിക്ക് തന്നെ ഇഷ്ടമില്ലെന്നും താൻ ആഗ്രഹിക്കുന്ന പോലെ ഒരിക്കലും എന്നെക്കൊണ്ട് കഴിയില്ലെന്നും എത്രയൊക്കെ പറഞ്ഞിട്ടും മനസ്സിലാവാത്തതിനുള്ള ദേഷ്യമാണ്.. വാങ്ങിക്ക് കാശി.." കയിലൊന്ന് തൊട്ട് തുളസി ചേച്ചി വിളിച്ചപ്പോഴാണ് കാശി ഞെട്ടിയത്. ലഡുവാണ്.. കൂടെയൊരു കേക്കിന്റെ കഷ്ണവും. ഇന്നലെ തനിക് വേണ്ടി മാറ്റി വെച്ചതാവും. ഒരു കഷ്ണം മതി ചേച്ചി.. ഇല്ലെങ്കിൽ രാവിലെ തന്നെ പണി കിട്ടും.. " കാശി ചിരിയോടെ പറയുമ്പോൾ അവരാ ലഡു നെടുകെ പിളർന്നു കൊണ്ടവന് നേരെ നീട്ടി. അത്ര പോലും വേണ്ടാഞ്ഞിട്ടും ഇനിയുമത് നിരസിക്കാൻ വയ്യെന്നത് പോലെ കാശിയത് വാങ്ങിച്ചു. "ഞാൻ പോയ്ക്കോട്ടെ ന്നാ.." അവനത് വായിലേക്കിട്ട് കൊണ്ട് വാച്ചിലേക്ക് നോക്കി. "നിക്കെടാ.. കുഞ്ഞാറ്റ കൂടി നിന്റെ കൂടെ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു.. അവൾക്കിന്ന് മുതൽ ക്ലാസ് ഉണ്ടല്ലോ. ഇന്നലെ വൈകുന്നേരം തിരിച്ചു പോണ്ടതല്ലേ.. അപ്പഴാ അവൾക്കൊരു തലവേദന.. അപ്പൊ പിന്നെ ഇന്നേക്ക് നീട്ടിയതാ.." തുളസി ചേച്ചി ചിരിയോടെ പറയുമ്പോൾ കാശി തിരിഞ്ഞ് നിന്നിട്ട് പല്ല് കടിച്ചു. ചുമ്മാതാ.. ഇങ്ങോട്ട് വന്നപ്പോൾ തന്നെ ആ പിശാചിന്റെ മനസ്സിലുണ്ടാവും തിരിച്ചു പോകുന്നത് ഇങ്ങനെ ആയിരിക്കും ന്ന്. അതുമല്ലെങ്കിൽ ഇങ്ങനെയേ പോകൂ ന്ന്. ഇതിപ്പോ ആദ്യത്തെ സംഭവം ഒന്നുമല്ല. കഷ്ടകാലത്തിനു കോഴിക്കോട് അവളുടെ കോളേജിനടുത്തു വരെയുമാണ് തനിക്കുള്ള ഫസ്റ്റ് ട്രിപ്പ്. അതിൽ പോയാൽ അവൾക് കൃത്യമായി അവിടിറങ്ങാം. ഇനിയിപ്പോ ഇതിനു വേണ്ടിയാണോ അവളാ കോളേജിൽ തന്നെ വാശി പിടിച്ചു പോയി ചേർന്നതെന്ന് പോലും കാശിക്ക് പലപ്പോഴായിട്ടുള്ള സംശയമാണ്. അതിനെന്താ ചേച്ചി മോളെ വിളിചോളൂ. " മനസ്സിലുള്ള അസ്വസ്ഥത പുറമെ കാണിക്കാതെ കാശി ചിരിച്ചു കൊണ്ട് പറഞ്ഞു. "മോളെ.. കുഞ്ഞാറ്റേ.. ദേ.. കാശി വന്നിട്ടുണ്ട്.. നീ റെഡിയായോ.." അവിടെ തന്നെ നിന്നു കൊണ്ടവർ ഉറക്കെ വിളിച്ചു. "മഹി കൊണ്ട് വിടാമെന്ന് പറഞ്ഞതാ ആ പെണ്ണിനോട്.. പക്ഷേ അവള് സമ്മതിച്ചു തരണ്ടേ.. അവൾക്ക് അവന്റെ കൂടെ പോവണ്ട ന്ന്.." അത് പറയുമ്പോൾ അൽപ്പം നിരാശയിൽ തുളസിയുടെ മുഖം മങ്ങി പോയെങ്കിലും മകളോടുള്ള വാത്സല്യം ഒട്ടും കുറവില്ല. അശോകേട്ടന്റെ പെങ്ങളുടെ മകനാണ് ഈ പറയുന്ന മഹി.. മഹേഷ്‌ തമ്പി. പഠനമൊക്കെ കഴിഞ്ഞു അശോകേട്ടന്റെ ഏതൊക്കെയോ ബിസിനസ് നോക്കി നടത്തുകയാണ് അവൻ. കാശിയെ പോലെ തന്നെ അശോകേട്ടന്റെ പ്രിയപെട്ടവൻ. ഈ പറയപ്പെട്ട മഹിയെ കൊണ്ട് കാർത്തികയെ കല്യാണം കഴിപ്പിക്കണം എന്നൊരു ആഗ്രഹമുണ്ട് അവർക്കെല്ലാം. കാർത്തികക്കൊഴിച്ചു ബാക്കി എല്ലാത്തിനും അതിൽ പൂർണ്ണ സമ്മതവുമാണ്. "മഹി മിടുക്കനാണ്. എനിക്ക് ശേഷം എന്റെ സ്ഥാനം അലങ്കരിക്കാൻ എന്ത് കൊണ്ടും യോഗ്യൻ.. എന്റെ മകളെ അവൻ നന്നായിട്ട് നോക്കും..കാശി. അത്രയുമേ ഞാൻ നോക്കുന്നുള്ളു. ഡോക്ടറും എഞ്ചിനിയറും എം ൽ എ യുമൊക്കെ വേണമെങ്കിൽ എന്റെ മോൾക്ക് കിട്ടും.. പക്ഷേ അവളെ അവളായിട്ട് തന്നെ അംഗീകരിച്ചു കൊടുക്കുന്ന ഒരാൾ വേണം.. എന്റെ കുഞ്ഞാറ്റയെ എന്നിൽ നിന്നും അടർത്തി മാറ്റില്ലെന്ന് എനിക്കുറപ്പുള്ള ഒരാൾ.മഹി അതിൽ ബെസ്റ്റ് ഓപ്ഷൻ ആണ്.പിന്നെ അവൾക്കൊരു ചെറിയ ഇഷ്ടകേടുണ്ട്.. അതിപ്പോ ഞാൻ കാര്യമാകുന്നില്ല..അവളിപ്പോ പഠിക്കുകയല്ലേ. അതിനിടയിൽ അങ്ങനൊരു ഇഷ്ടമൊന്നും ഇല്ലാതിരിക്കുന്നത് തന്നെയാ നല്ലത്.. പഠനമൊക്കെ തീർന്നിട്ട് കല്യാണത്തിന് സമയമാകുമ്പോൾ മഹി തന്നെ അതെല്ലാം മാറ്റി എടുത്തോളും.. അവൻ മിടുക്കനാണ്" എന്നൊക്കെയാണ് അശോകേട്ടന്റെ മനസ്സിൽ. അതൊക്കെ തന്നോട് പറഞ്ഞിട്ടുമുണ്ട്...പലപ്പോഴും. പക്ഷേ പുന്നാര മോള് ഈ കാശ്ശിനാഥിനെ വയസ്സറിച്ച നാള് മുതൽ പ്രണയം കൊണ്ട് മൂടുകയാണെന്ന് അയാളുണ്ടോ അറിയുന്നു.? ഇനിയിപ്പോ അറിഞ്ഞു കഴിഞ്ഞാലുള്ള അവസ്ഥ...! കാശിക്കത് ഓർക്കാൻ കൂടി വയ്യായിരുന്നു. പിന്നെ മഹി കാർത്തികയെ സ്വീകരിക്കുന്ന കാര്യം. അവനത് ഒട്ടും താല്പര്യമുള്ള കാര്യമൊന്നുമല്ല. അത് കാർത്തികയോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല. പകരം മഹേഷിന് അശോകൻ അറിയാത്തൊരു മുഖമുണ്ടെന്ന് അവനറിയാവുന്നത് കൊണ്ടാണ്. പക്ഷേ അതിനെ കുറിച്ചൊന്നും അവൻ അശോകനോട്‌ പറഞ്ഞിട്ടുമില്ല. അതവരുടെ കുടുംബകാര്യം. അതവർ തന്നെ പരിഹരിക്കട്ടെ എന്നൊരു ചിന്ത മാത്രമാണതിന് പിന്നിൽ. ഗുഡ്മോർണിംഗ് കാശിയേട്ടാ.. " മാധുര്യം നിറഞ്ഞൊരു ശബ്ദം. അശോകേട്ടനും തുളസി ചേച്ചിക്കും ഒന്നും തോന്നരുതെന്ന് കരുതിയാണ്.. അത് കരുതി മാത്രമാണ് കാശി ചിരിയോടെ തിരിഞ്ഞത്. കയ്യിൽ അത്യാവശ്യം വലിയൊരു ബാഗുമായി ചിരിയോടെ.. അതിനേക്കാൾ തന്നോടുള്ള പ്രണയം മുഴുവനും കണ്ണിൽ നിറച്ചു കൊണ്ടവൾ... കാർത്തിക.. അശോകേട്ടന്റെയും തുളസി ചേച്ചിയുടെയും കുഞ്ഞാറ്റ.. തുടരും.. ഇഷ്ടമാവുന്നുണ്ടല്ലോ ല്ലേ 🥰 നായികയും എത്തിയിട്ടുണ്ട്. ഇനിയിപ്പോ ഉഷാറാവും. അപ്പൊ കൂടെ കൂടുവല്ലേ.. റിവ്യൂ കൊണ്ടൊന്നു ചേർത്ത് പിടിച്ചാൽ മാത്രം മതിയാവും.. ഞാൻ നല്ല കുട്ടിയായി ഡെയിലി ഇട്ടോളും 😀 സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif❣️ #📔 കഥ #💞 പ്രണയകഥകൾ
𝓐𝓵𝓸𝓷𝓮 𝓲𝓷 𝓶𝔂𝓼𝓽𝓮𝓻𝔂 🍁🍂
4.6K views
22 days ago
ρ𝘳𝓲ꪀᥴꫀ ꪮᠻ ᦔꪖ𝘳𝘬ꪀꫀ𝘴𝘴🧛🏻 Part -1 കോരിച്ചൊരിയുന്ന മഴയിൽ ഇരുട്ടിനെ കീറിമുറിച്ചു റോഡിലെ മഴവെള്ളത്തെ തെന്നിത്തെറിപ്പിച്ചുകൊണ്ട് ഒരു കറുത്ത വാൻ അതിവേഗത്തിൽ കുതിച്ചു. ആ വാൻ ഒരു വീടിന്റെ ഗേറ്റിനുമുൻപിൽ നിർത്തി. അതിൽ നിന്ന് കറുത്ത വലിയ കോട്ട് ധരിച്ച ഒരു ആൾ പുറത്തേക്കിറങ്ങി. അയാളുടെ മുഖം മാസ്ക്ക് വെച്ചു മറച്ചിരുന്നു. അയാളുടെ കണ്ണുകൾ എന്തിനെയും ചുട്ടെരിക്കാൻ മാത്രം തീക്ഷണമായിരുന്നു. അയാളുടെ കൈയിൽ ഒരു വലിയ കത്തിയുണ്ടായിരുന്നു അതിലേക്ക് മഴത്തുള്ളികൾ വീണു ചിന്നിചിതറി. അയാൾ ഗേറ്റ് തുറന്നു ഉള്ളിലേക്ക് കടന്നു. ഓരോ പടികയറുമ്പോഴും അയാളുടെ കൈ കത്തിയിൽ മുറുകികൊണ്ടിരുന്നു. അയാൾ പോക്കറ്റിൽ നിന്ന് ഒരു ചാവി എടുത്തു വാതിൽ തുറക്കാൻ തുടങ്ങി. ________________________ രാവിലെ തന്നെ ഫോൺ റിങ്ങുചെയുന്നത് കേട്ടാണ് രാഹുൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്. ഫോൺ എടുത്തപ്പോഴേക്കും കാൾ കട്ടായിട്ടുണ്ടായിരുന്നു. പുതപ്പ് ഒന്നുടെ മൂടി കിടക്കുമ്പോഴേക്കും ഫോൺ പിന്നെയും റിങ്ങുചെയ്തു. രാഹുൽ വേഗം ഫോൺ എടുത്തു. അപ്പുറത്തുള്ളയാൾ എന്തോ പറഞ്ഞതും രാഹുൽ പെട്ടന്നുതന്നെ എഴുന്നേറ്റ് ഹാളിലേക്ക് നടന്നു. ഹാളിൽ എത്തി വേഗം തന്നെ ടിവി ഓൺ ചെയ്തു ന്യൂസ്‌ വെച്ചു അതിലെ വാർത്ത കണ്ടതും രാഹുലിന്റെ മുഖഭാവങ്ങൾ മാറാൻ തുടങ്ങി. അവൻ വേഗം തന്നെ കുളിച്ചു യൂണിഫോം എടുത്തിട്ട് ബൈക്കിന്റെ കീ യും എടുത്ത് വാതിൽ പൂട്ടി പുറത്തേക്ക് പോയി.അവന്റെ ബൈക്ക് നിന്നത് പോലീസ് സ്റ്റേഷന്റെ മുന്നിൽ ആയിരുന്നു. അവൻ അകത്തേക്ക് കയറി. "മോഹൻ എന്താണ് അവിടത്തെ അവസ്ഥ ". "സർ അവിടെക്ക് ഫോറൻസികും പിന്നെ പോലീസും പോയിട്ടുണ്ട്. അതിക്രൂരമായിട്ടാണ് സർ ഓരോരുത്തരെയും കൊന്നിട്ടുള്ളത്. ഒരാൾക്ക് പോലും ജീവനില്ല. പലരുടെയും മുഖം പോലും വ്യക്തമല്ല. ഇത്രയാണ് സർ അറിയാൻ കഴിഞ്ഞത് ". "ഓഹ് നമ്മൾക്ക് വേഗം അവിടേക്ക് പോകാം ". "ഒക്കെ സർ ". രാഹുലും മോഹനും പിന്നെ രണ്ടു പോലീസുകാരും കൂടെ അവിടേക്ക് പുറപ്പെട്ടു. 🚓🚓🚓🚓🚓🚓🚓🚓🚓🚓🚓🚓🚓🚓🚓 ഇരുട്ടിനെ വകഞ്ഞുമാറ്റികൊണ്ട് ആ കറുത്ത വാൻ മറ്റൊരു വീടും അനേഷിച്ചു കുതിച്ചുകൊണ്ടിരുന്നു. തുടരും Alone in mystery 🖤 #📔 കഥ #📙 നോവൽ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #crime thriller
Aksharathalukal അക്ഷരത്താളുകൾ
6.8K views
27 days ago
രാവിലെ 8 മണി ആയപ്പോൾ വന്നു നിൽക്കാൻ തുടങ്ങിയതാ . അഞ്ചുമിനിറ്റ് കഴിഞ്ഞിട്ടും എറണാകുള ത്തേക്ക് ഒരു ബസ് പോലും കണ്ടില്ല. ഇനി എങ്ങാനും ബസ് സമരം വല്ലതുമാണോ .ഏയ് അങ്ങനെ ആണേൽ വാർത്തയിൽ കണ്ടേനെ . 11 മണിക്കാണ് ഇന്റർവ്യൂ . സമയത്തിനു എത്തുമോ ആവോ . ഇങ്ങനെ ഓരോന്നു ആലോചിച്ചു നിന്നപ്പോഴാണ് ദേ വരുന്നു ബസ്. ദൈവമേ നീ എന്റെ വിളി ഇത്ര പെട്ടന്ന് കേട്ടോ . ബസ് വന്നു നിർത്തിയപ്പോഴാണ് എന്റെ സർവ്വ കിളിയും പറന്നു പോയത്. ഇതിൽ എനിക്ക് കാലു കുത്താൻ പോലും സ്ഥലമില്ലല്ലോ. എങ്ങനെ എങ്കിലും പോകാം എന്നു വെച്ചാലും അവിടെ എത്തുമ്പോൾ എന്റെ ഷർട്ട് ഒരു പരിവം ആകുo. അങ്ങനെ ഒരു കോലത്തിൽ ഞാൻ കമ്പിനിയിലേക്ക് കേറി ചെന്നാൽ കണ്ടപാടെ അവർ എന്നെ പറഞ്ഞു വിടും. ഇനി എന്തു ചെയ്യാനാണ്. അടുത്ത ബസ് നോക്കി നിക്കുന്ന സമയം കൊണ്ട് ലിഫ്ട് അടിച്ചു പോകാം . സമയം പൊയി കൊണ്ടിരിക്കന്നത് അല്ലാതെ ഒരുത്തനും വണ്ടി നിർത്തുന്നില്ലല്ലോ. ഞാൻ ഇന്ന് ഇന്റർവ്യൂനു പോയത് തന്നെ. രാവിലെ തൊട്ട് നല്ല കഴുത്ത് വേദന ഉള്ളതു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കഴുത്ത് തിരിച്ചു വേദന മാറ്റാൻ നോക്കിയപ്പോ ദേ നമ്മുടെ ശിഷ്യന്റെ ബൈക്ക് . ബൈക്ക് അവന്റെ ആണെല്ലോ ഇനി അതിൽ ഇരിക്കുന്നത് അവനാണോ . ഏതോ ഒരുത്തി ആയിട്ട് നല്ല സംസാരത്തിൽ ആണല്ലോ. ഏതായാലും വിളിച്ചു നോക്കാം. ഡാ കോഴി. ആ തിരിഞ്ഞല്ലോ. ദത് ലവൻ തന്നെ നമ്മുടെ ചങ്ക് അനൂപ്. നേരേ അവന്റെ അടുത്തോട്ട് നടന്നു. ഡാ കോഴിക്കൂട്ട നിന്നെ കാണാൻ ഇല്ലല്ലോ. ഗുരുവേ നീയാ. നിന്നെയും കാണാൻ ഇല്ലല്ലോ. (അനൂപ് ) ഡാ നിന്റെ കൂടെ നിന്നത് പരിചയകാർ ആരും അല്ലല്ലോ അല്ലേ. എയ് അല്ല അതിനെ രണ്ടു ദിവസം ആയി കാണാൻ തുടങ്ങിയിട്ട് .ഇന്നു ചെന്ന് മുട്ടിയപ്പോഴാണ് നീ നശിപ്പിച്ചത്. ആ പഴയ സ്വഭാവം ഒന്നും മാറ്റിയില്ല അല്ലേടാ . അങ്ങനെ ഒന്നും ഇല്ല .അല്ലേലും നീ അല്ലേ എന്റെ കോഴിതരത്തിലെ ഗുരു അങ്ങനെ അങ്ങു മോശമായി പോകുമോ. അല്ല ഈ രാവിലെ തന്നെ നീ എങ്ങോട്ടാ ജോലിക്കു പോണില്ലേ ഇന്ന് . (അനുപ് ) ഞാൻ ഒരു ഇന്റർവ്യൂന് പോകുവാ എറണാകുളത്തേക്ക് . ഞാൻ അങ്ങോട്ടാ നീ കേറിക്കോ . മ്മ് നിന്നെ കണ്ടതു നന്നായി അല്ലേൽ പെട്ടേനെ ബസ് ഒന്നും കാണുന്നില്ല. വരുന്നതലിൽ കാലു കുത്താൻ ഇടമില്ല. നീ വണ്ടി എടുക്ക് പോകാം . അല്ല നീ ഇപ്പോൾ എന്തു ചെയ്യുവാ . ഞാൻ ഒരു കാറിന്റെ ഷോറുമിൽ കയറി പറ്റി .അവിടെ ആകുമ്പോൾ അത്യാവശ്യം വായിനോട്ടം ഒക്കെ നടക്കും. (അനുപ് ) മ്മ് നടക്കട്ടേ. അല്ല നിന്റെ അച്ഛൻ അമ്മ ഒക്കെ സുഖമായി ഇരിക്കുന്നോ . അച്ഛന് ഇപ്പോ പണിക്കൊന്നും പോകുന്നില്ലടാ . ഞാൻ പോകണ്ടാ എന്നു പറഞ്ഞിരുത്തി. അവളുടെ മരണം കഴിഞ്ഞ് ഇപ്പാഴാണ്. എല്ലാരും ഓക്കെ ആയേ. (അനുപ് ) മ്മ് ആദ്യം അവൾ മരിച്ചു എന്നു കേട്ടപ്പോൾ എനിക്കും വിശ്വസിക്കാനായില്ല. എങ്ങനെ ഓടി നടന്ന കൊച്ചാ പെട്ടന്ന് അങ്ങു പോയില്ല . ഡാ നീ പുറകിൽ തന്നെ ഉണ്ടോ . കുറേ നേരം ആയല്ലോ അനക്കം ഒന്നുമില്ല. ദേ അടുത്ത ജംഗ്ഷനാണ് നിനക്ക് ഇറങ്ങാൻ ഉള്ളത്. (അനുപ് ) ആ എത്തിയോ . അപ്പോ ഇന്റർവ്യൂ പൊളിച്ചടുക്കി വാ . ശരി നീ വിട്ടോ. ഞാൻ വിളിക്കാം. ദൈവമ എന്താകുമോ എന്തോ . നല്ലൊരു കമ്പിനി എനിക്ക് ഇഷ്ടായി. ഇനി അവർക്ക് എന്നെ ഇഷ്ടമായാൽ മതി ആയിരുന്നു. കേറി ചെന്നപ്പോ തന്നെ ഒരു ചുന്ദരി കൊച്ച് . ഇനി അതിനോട് തന്നെ ചോദിക്കാം ഇന്റർവ്യൂ എവിടെ വെച്ചാണെന്ന് . ഹായ് ഇന്റർവ്യൂന് വന്നതാണോ . ആണെങ്കിൽ അവിടെ കാത്തിരുന്നോളു. വിളിക്കാം. അങ്ങനെ എന്റെ ഊഴത്തിനായി കാത്തിരുന്നു. എന്റെ പേര് വിളിച്ചതും അകത്തു കയറി. ഇറങ്ങിയപ്പോ ഒരു കോടിശ്വരൻ പരിപാടി കണ്ട് ഇറങ്ങിയ സുഖം. പിന്നെ നേരെ അടുത്ത ബസ് പിടിക്കാൻ പുറത്തേക്ക് ഇറങ്ങി. അപ്പോഴാണ് അനൂപിന്റെ കോൾ . ഹലോ എങ്ങനെ ഉണ്ടായിരുന്നു. (അനുപ് ) കുഴപ്പം ഇല്ലായിരുന്നു. അവർ വിളിക്കാന്നു പറഞ്ഞിട്ടുണ്ട്. ഡാ ഞാൻ പിന്നെ വിളിക്കാം. 12 മണിക്കാ ട്രയിൻ . ഇനി അത് കിട്ടുമോ ഇല്ലയോന്നു അറിയില്ല. നീ അജിത്തിന്റെ വീട്ടിലേക്ക് ആണോ നേരേ പോകുന്നേ. (അനുപ് ) മ്മ്. ഞാൻ പിന്നെ വിളിക്കാം. പിന്നെ എങ്ങനെയൊക്കെയോ ഒടി ബസിൽ കയറി. ഓടിപിടിച് ചെന്ന് ടിക്കറ്റ് എടുത്തു. അപ്പോഴാ അറിയുന്നേ ട്രയിൻ അര മണിക്കൂർ വൈകിയാണ് വരുന്നത്. പിന്നെ പ്രതി ലിപിയിൽ ചെറിയ ഒരു കഥയും വായിച്ചു ഇരുന്നു. അരമണിക്കൂർ ആയി കൃത്യസമയത്ത് തന്നെ ട്രയിൻ വരുന്നുണ്ടല്ലോ. ഇതെന്താ ട്രയിൻ ഇങ്ങനെ പതുക്കെ വരുന്നത്. അല്ലെങ്കിലേ വൈകിയാണ് വരുന്നത്. അതിന്റെ ഇടയിലാ ആമ നിരങ്ങുന്ന പോലെ വരുന്നത്. അത് കണ്ടു നിക്കാൻ പറ്റുന്നില്ലെങ്കിൽ താൻ പോയി തള്ളി കൊടുക്കടോ . ഏഹ് ഇത് ഏതാ ഒരു അപശബ്ദം . തിരിഞ്ഞു നോക്കിയപ്പോ ഒരുത്തി ഒരു ലോഡ് പുചവും വാരിവിതറി നിൽക്കുന്നു. അവളെ തിരിച്ചു പുചിക്കുന്നതിനു മുമ്പ് ട്രയിൻ എത്തി. അതുകൊണ്ട് ഞാൻ രക്ഷപ്പെട്ട് ഇല്ലേൽ അവളെന്നെ പുച്ഛിച്ച് കൊന്നേനേ. നേരെ ഒരു ആളില്ലാത്ത ബോഗിയിലക്ക് നടന്നു. മഴ പെയ്ത കൊണ്ട് സീറ്റിലെല്ലാം വെള്ളം . വെള്ളമില്ലാത്ത ഒരു സീറ്റില് ചെന്നിരുന്നപ്പോ ദാ വരുന്നു നേരത്തെ കണ്ട കുരിപ്പ്. ആരോ ആയി ഫോണിൽ സംസാരിച്ചാണ് വരവ്. ഹലോ ചേട്ടാ ഞാൻ ഇറങ്ങി കേട്ടോ . തിരുവനന്തപുരത്ത് എത്താറാകുമ്പോൾ വിളിക്കാം. ദൈവമേ ഞാൻ പെട്ട് . ഫോണിലും ചാർജ് ഇല്ല . കൈയിൽ ഒരു ബുക്ക് കൂടിയില്ല. ഇനി ഉള്ള അഞ്ച് മണിക്കൂർ ഇതിനോട് മിണ്ടാന്നു വെച്ചാൽ ഞാൻ ഈ ട്രയിനിനു തലവക്കുന്നതിനു തുല്യമാകും. ഇനി എന്താകുമോ എന്തോ എന്റെ കാര്യം. ഏതോ ട്രയിൻ കടന്നുപോകാനായി ഞങ്ങളുടെ ട്രയിൻ പിടിച്ചിട്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ ഞാൻ എപ്പോ തിരുവനന്തപുരത്ത് എത്താനാണോ ആവോ . ചായ ചായേ കാപ്പി. ചേട്ടാ ഒരു ചായ എടുക്കട്ടേ ചേട്ടാ ജ്യൂസ് വല്ലതും ഉണ്ടോ . അങ്ങനെ ഒരു മാങ്കോ ജ്യൂസ് മേടിച്ചു വെച്ചു. ഒരു മര്യാദയുടെ പുറത്ത് ആ കുരിപ്പിനോട് ചായ വേണോന്ന് ചോദിച്ചു. ആരു കേൾക്കാൻ ചെവിയിൽ ഹെഡ് സെറ്റും വെച്ച് പുസ്തക വായനയിലല്ലേ . ഇരുപ്പു കണ്ടാ തോന്നും നാളത്തെ പരീക്ഷക്കു പഠിക്കുവാണെന്ന് . ഒടുവിൽ അപ്പുറത്ത് മറ്റൊരു ട്രയിൻ വന്നു നിന്നു . ഇത് എന്ത് കഷ്ടമാണ്. ഇത്രയും നേരം ആ ട്രയിൻ വരാൻ ആണ് ഇത് നിർത്തിയിട്ടത്. അന്നിട്ട് വന്ന പാടേ ആ ട്രയിൻ പോകുന്നു. ഡാ പൊട്ടാ ആ ട്രയിൻ അല്ല . നമ്മൾ ഇരിക്കുന്നതാ ഓടുന്നേ. ദൈവമേ ഈ കുരുപ്പ് ഇതെങ്ങനെ കേട്ടു .നേരത്തെ ചായ വേണോന്ന് ചോദിച്ചത് കേട്ടില്ല. ഇപ്പോ പറഞ്ഞത് കേട്ട്. അപ്പോൾ നേരത്തേ അവൾ കേൾക്കാത്തെ പോലെ അഭിനയിച്ചതാകും. അവളെ ഒന്നു ചിരിച്ചു കാണിച്ചിട്ട് ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ ദേ സ്വന്തമായി വാങ്ങി വെച്ചിട്ട് കുടിക്കുന്ന പോലെ എന്റെ ജ്യൂസ് എടുത്ത് കുടിക്കുന്നു. ഡീ എന്റെ ജ്യൂസ് എടുത്ത് കുടിക്കാൻ നിന്നോട് ആരാടി പറഞ്ഞേ . അയ്യോ സോറി ഞാൻ പെട്ടന്ന് . അറിയാതെ കുടിച്ചതാ . ഇന്നാ ഇത്തിരി കുടിച്ചുള്ളു. ബാക്കി എടുത്തോ. ആഹാ എന്റെ ജ്യൂസ് എടുത്ത് കുടിച്ചതും പോരാ നിന്നു പ്രസംഗിക്കുന്നോ . എനിക്ക് വേണ്ട ഇനി അത് താൻ തന്നെ കുടിച്ചോ. ഞാൻ ദേഷ്യം കൊണ്ട് ബാഗിൽ തലവെച്ച് തിരിഞ്ഞു കിടന്നു. കുറച്ചുനേരം കഴിഞ്ഞ് ഒരു ഇടി മുതുകത്ത് വീണപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. ഡോ എന്റെ വായിക്കാനുള്ള മൂഡും കളഞ്ഞ് എന്നെ പോസ്റ്റ് ആക്കിയിട്ട് താൻ കിടന്നു ഉറങ്ങുന്നോ . തനിക്ക് എന്താടോ വല്ല വട്ടുണ്ടോ തമ്മിൽ കണ്ടപ്പോ തൊട്ട് എന്നെ വെറുപ്പിക്കുവാണല്ലോ. ആ കുറച്ച് വട്ട് ഉണ്ടെന്ന് കൂട്ടിക്കോ. പിന്നെ നമുക്ക് എന്തെലും മിണ്ടിയും പറഞ്ഞു ഇരിക്കാം. ഞാൻ എന്നെ പരിചയപ്പെടുത്താം. ഞാൻ ആതിര. വീട് തിരുവനന്തപുരത്താണ് . ഇവിടെ ഒരു ബന്ധുവിന്റെ കല്യാണത്തിന് വന്നതാണ്. പിന്നെ കസിൻസ് എല്ലാം നിർബന്ധിച്ച കൊണ്ട് ഒരാഴ്ച നിന്നു. പിന്നെ അച്ഛനു സുഖം ഇല്ലന്നു പറഞ്ഞ് വിളിച്ച കൊണ്ട് മടങ്ങുവാ . ഇത്രയും അവൾ പുറത്തു നോക്കിയാ പറഞ്ഞു കൊണ്ടിരുന്നത്. ഞാൻ എല്ലാ കേൾക്കുകയും ചെയ്തു. പക്ഷേ അവളും ആയി മിണ്ടാൻ പോയാൽ എപ്പോഴാ സ്വഭാവം മാറുന്നതെന്ന് അറിയാത്തതു കൊണ്ട് ഞാൻ ഉറങ്ങുന്ന പോലെ കിടന്നു. ഡോ താൻ എന്തു മനുഷ്യനാടോ ഞാൻ എന്നെ പറ്റി പറഞ്ഞു കൊണ്ടിരിക്കുമ്പോൾ കിടന്നു ഉറങ്ങുന്നോ . എന്റെ പൊന്നു കൊച്ചേ തനിക്ക് എന്താ വേണ്ടത്. എന്നെ ഒന്നു വെറുതേ വിടാമോ. കണ്ട അപ്പോ തൊട്ട് തുടങ്ങിയതാ വെറുപ്പിക്കാൻ . തന്റെ കൊച്ചാ . അന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ ഇങ്ങനെ ഒരച്ഛൻ ഉള്ള കാര്യം. താൻ ഇത് എന്തൊക്കെയാ ഈ പറയുന്നേ. തനിക്ക് സത്യത്തിൽ ഭ്രാന്ത് ആണോ . ഇതുകൊണ്ട് തന്നെയാ ഞാൻ ഒന്നും മിണ്ടാൻ വരാത്തത്. അയ്യോ അങ്ങനെ പറയല്ലേ ചേട്ടാ ഞാൻ ഇനി നല്ല കുട്ടിയാ. ചേട്ടൻ പേര് , നാട് ഒക്കെ പറാ. ഇല്ലേൽ ഇനി ഉള്ള അഞ്ചു മണിക്കൂർ ഓളം നമ്മൾ പോസ്റ്റായി ഇരിക്കേണ്ടി വരും. എന്റെ പേര് ശിവ. ആലപ്പുഴയിലാണ് വീട് . ശേ അപ്പോൾ ആലപ്പുഴ വരെ ഉള്ളല്ലേ .പിന്നെ ഞാൻ കട്ട പോസ്റ്റാകുമല്ലോ. ഇല്ല .ഞാൻ ഇപ്പോൾ തിരുവനന്തപുരത്തുള്ള കൂട്ടുകാരന്റെ വീട്ടിൽ പോകുവാ . അത് ഏതായാലും നന്നായി എനിക്ക് ഒരു കൂട്ടായല്ലോ. അല്ല ചേട്ടന്റെ കല്യാണം കഴിഞ്ഞതാണോ . അത് എന്താ അങ്ങനെ ചോദിച്ചേ . എന്നെ കണ്ടാൽ പ്രായം തോന്നിക്കുമോ . ഏയ് അതല്ല ചുമ്മാ ചോദിച്ചതാ . എന്നെ കണ്ടാൽ ഒരു ചെറിയ കുട്ടിയെ പോലെ അല്ലെ തോന്നു . പക്ഷേ എന്റെ വീട്ടിലാണേൽ ഒരു കല്യാണം ഉറപ്പിച്ചെക്കുവാ . ഒരു കാശ്കാരനാ ചെക്കൻ. അതുകൊണ്ട് അച്ഛൻ എന്നൊട് അനുവാദം പോലും ചോദിക്കാതെ അത് ഉറപ്പിച്ചു. അവൾ അത് പറഞ്ഞു നിർത്തിയപ്പോൾ എന്തോ കണ്ണ് കലങ്ങി. അത് കണ്ട് ഞാൻ അറിയാതെ ചോദിച്ചു പോയി. തനിക്ക് എന്താ ആ കല്യാണം മുടക്കണം എന്നുണ്ടോ. ചേട്ടൻ എന്താ ചോദിച്ചേ ? അയ്യോ അത് ഞാൻ അറിയാതെ എന്തോ .... അല്ല ചേട്ടൻ പറഞ്ഞത് ഞാൻ കേട്ടു. പിന്നെ ഒന്നുകൂടെ ചോദിക്കാൻ കാരണം കാര്യമായിട്ട് എന്നെ സഹായിക്കുമോ എന്നറിയാനാണ്. അത് എന്താ നല്ല സമ്പത്തുള്ള വീട്ടിലെ ആലോചന അല്ലേ അന്നട്ടും തനിക്ക് ആ ബന്ധത്തോട് താൽപര്യം ഇല്ലേ . എനിക്ക് ഈ കല്യാണത്തോട് ഒട്ടും താൽപര്യം ഇല്ല . ഒന്ന് എനിക്ക് പഠിക്കണം അയാളും ആയുള്ള വിവാഹം കഴിഞ്ഞാൽ അത് നടക്കില്ല. പിന്നെ പ്രായം വെച്ചു നോക്കുവാണേൽ ഞങ്ങളെ രണ്ടു പേരേയും കണ്ടാൽ അച്ഛനും മോളും ആണന്നേ പറയു . എങ്ങനേ എങ്കിലും ഇത് ഒന്ന് മുടക്കി തരുമോ. ഈ ആഴ്ച വിവാഹനിശ്ചയം ആണ് അതു കഴിഞ്ഞ് അയാൾ തിരിച്ചു ഗൾഫിലേക്ക് പോകും .പിന്നെ ഒരു വർഷം കഴിഞ്ഞു വരുമ്പോൾ കല്യാണം അങ്ങനെയാ പറഞ്ഞു വെച്ചിരിക്കുന്നത്. ഈ നിശ്ചയം മുടക്കാൻ ഒരു വഴിയുണ്ട്. താൻ പറഞ്ഞതു വെച്ചു നോക്കുമ്പോൾ കൈയിൽ കാശ് മാത്രം കാണുള്ളു. ആളൊരു പൊട്ടൻ ആയിരിക്കും. അപ്പോ നിശ്ചയത്തിനു മുമ്പ് അയാളുമായി ഒന്നു സംസാരിക്കണം എന്നു പറഞ്ഞ് വിളിക്ക്. അന്നിട്ട് കല്യാണത്തിന്റെ തിയതി തീരുമാനിച്ചിട്ട് അറിയിച്ചാൽ മതി അല്ലാതെ ഇങ്ങനെ ചടങ്ങു നടത്തുന്നേ ഒക്കെ പഴഞ്ചൻ രീതി ആണെന്ന് പറ. ഇതൊക്കെ അയാളു സമ്മതിക്കുമോ ഏതായാലും ശ്രമിച്ചു നോക്കാം വേറെ വഴി ഇല്ലല്ലോ. ആ നീ ഒന്നു ശ്രമിച്ചു നോക്ക് ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ . പിന്നെ നിന്റെ അച്ഛൻ എന്താ ഇങ്ങനെ ഒക്കെ പെരുമാറുന്നേ . എത്ര കാശുള്ള ആൾ ആണേലും നിന്റെ ഇഷ്ടം കൂടി പരിഗണിക്കണ്ടേ കല്യാണം നടത്തുമ്പോൾ . അതിനു കാരണം വേറെ ഒന്നും അല്ല . അത് എന്റെ അച്ഛൻ അല്ല. സോറി . ഞാൻ അറിയാതെ ... ഏയ് അതിനു അച്ഛനും അമ്മയും ജീവിച്ചിരുപ്പുണ്ട്. പക്ഷേ വർഷങ്ങൾക്ക് മുമ്പ് കാണാതായി. ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. പക്ഷേ എനിക്ക് പ്രതീക്ഷ ഉണ്ട് ഒരിക്കൽ അവർ വരും എന്ന് . അത് പറഞ്ഞപ്പോൾ ഞാൻ കാണാത്ത വിധം അവൾ കണ്ണ് തുടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പിന്നെ എനിക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല. ഞാൻ ആദ്യം കണ്ടപ്പോൾ ഉള്ള ആതിര അല്ല എന്റെ മുമ്പിൽ ഇപ്പോൾ ഇരിക്കുന്നത് എന്ന് എനിക്ക് തോന്നിപ്പോയി. അല്ലെങ്കിലും ഓരോരുത്തരുടേയും മനസിൽ ഉള്ള വിഷമം നമ്മൾക്ക് അറിയാൻ സാധിക്കില്ലല്ലോ. അടുത്ത് ഇടപെട്ട് കഴിയുമ്പോൾ അല്ലേ ഉളളുകൊണ്ട് അവർ എത്ര കരയുന്നുണ്ട് എന്ന് മനസിലാകു .പിന്നെ കുറച്ചുനേരം നീണ്ട മൗനം ആയിരുന്നു. അതിനെ മുറിക്കാൻ എന്നോണം അവൾ വീണ്ടും തുടർന്നു. എന്റെ ഓർമ്മ വെച്ച നാളു മുതൽ ഞാൻ വല്യച്ചന്റെ കൂടെ ആയിരുന്നു. നാട്ടുകാരുടെ മുമ്പിൽ അവർ ദൈവതുല്യർ ആയിരുന്നു. കാരണം അനിയൻ കാണാതായതിനെ തുടർന്ന് ഒറ്റക്കായ അനിയന്റെ മകളെ വളർത്തുകയും പഠിപ്പിക്കാൻ വിടുകയും ഒക്കെ ചെയ്യുന്നു. മക്കൾ ഇല്ലാത്ത അവർ എന്നെ സ്വന്തം മകളായി തന്നെ കണ്ടു. പക്ഷേ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അവർക്ക് ഒരു ആൺകുട്ടി ഉണ്ടായി. അതോടെ എന്റെ ജീവിതം മാറാൻ തുടങ്ങി. എനിക്ക് അവിടെ ഒരു വേലകാരിയുടെ പരിഗണന പോലും തരാതെ ആയി . അച്ഛന്റെ സ്വത്ത് മോഹിച്ചു മാത്രം എന്നെ പഠിപ്പിക്കാൻ വിട്ടു. അതും എല്ലാ ദിവസവും വിടാതെ ആയി . രാവിലെ എല്ലാ പണിയും തീർത്താൽ പഠിക്കാൻ പോകാം പിന്നെ വന്നിട്ടു ബാക്കി ജോലികൾ ചെയ്യണം. ഒരു കുട്ടി അനുഭവിക്കാൻ പാടില്ലാത്ത ഒരു ബാല്യകാലം . എവിടെ എങ്കിലും ഓടി പോയാലോ എന്നു വരെ ചിന്തിച്ചു. പക്ഷേ എന്നെങ്കിലും ഒരു ദിവസം അച്ഛനും അമ്മയും തിരിച്ചു വന്നാലോ എന്നു കരുതി ഞാൻ പിടിച്ചു നിന്നു. അപ്പോൾ എല്ലാം എനിക്ക് ജീവിക്കാൻ ഒരു പ്രചോദനം തന്നത് അവിടെ വീട്ടുജോലിക്കായി വരുന്ന ചേച്ചി ആയിരുന്നു. അവർ എന്നെ ഒരു മകളെ പോലെ കണ്ടു. എനിക്ക് ഒരു അമ്മയുടെ വാത്സല്യം എല്ലാം അവരിൽ നിന്നു വീണ്ടും കിട്ടി തുടങ്ങി.അവരുടെ മകനും ഇടക്ക് അവിടെ വരുമായിരുന്നു. എന്നെ സ്വന്തം അനിയത്തി ആയ കണ്ടിരുന്നേ. ചേട്ടന്റെ പേര് അരവിന്ദ് എന്നായിരുന്നു. ഞാൻ ഏട്ടായി എന്നാ വിളിക്കാറുളളത്. അങ്ങനെ ഞാനും ഏട്ടായും കൂടെ വല്യച്ഛൻ ഒക്കെ പുറത്തു പോകുമ്പോൾ പാടത്തോട്ട് പോകും. തോട്ടിൽ നിന്നും മീൻ ഒക്കെ പിടിക്കും. പിന്നെ ഏട്ടായി ടെ വീട്ടിൽ പോയി അമ്മ ഉണ്ടാക്കി തരുന്നെ ഒക്കെ കഴിച്ച് വല്യച്ഛൻ വരുന്നതിനു മുമ്പ് വീട്ടിലേക്ക് മടങ്ങും. അങ്ങനെ ആ വലിയ ദുഖങ്ങൾക്ക് ഇടയിലും ഇത് പോലെയുള്ള ചെറിയ സന്തോഷ നിമിഷങ്ങൾ ദൈവം സമ്മാനിച്ചു. ഒടുവിൽ എന്റെ പത്താം ക്ലാസിലെ പരീക്ഷയുടെ സമയത്ത് എന്നെ ഒരു വാക്കുപോലും പഠിക്കാൻ സമ്മതിക്കാതെ ഓരോ ജോലികൾ ചെയ്യിച്ചോണ്ടിരുന്നു. അവിടെയും ഏട്ടായി തന്നെ താങ്ങായി. കുടുംബ പ്രാരാപ്തം കൊണ്ട് പത്താം ക്ലാസ് പാസായിട്ടും തുടർന്ന് പഠിക്കാൻ പറ്റാത്ത ഏട്ടായി എന്നെ പഠിപ്പിക്കാനായി കൂടെ നിന്നു . അങ്ങനെ പരീക്ഷ ഒക്കെ നന്നായി എഴുതി അവധികാലമായി. എല്ലാ കുട്ടികളും ഏറെ സന്തോഷിക്കുന്ന ദിനങ്ങൾ പക്ഷേ എനിക്കത് ദുരിത ദിനങ്ങളായിരുന്നു. അങ്ങനെ ഒരു ദിവസം കിടക്കാൻ പോകുന്നതിനു ഇടയിലാണ് ഞാൻ വല്യച്ഛന്റെ സംസാരം കേൾക്കുന്നത് എന്റെ പഠിത്തം പത്താം ക്ലാസ് കൊണ്ട് നിർത്തുവാണെന്ന് . പെട്ടന്ന് കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ അങ്ങനെ നിന്നു പോയി. അന്നു രാത്രി മുഴുവൻ ഞാൻ കരഞ്ഞ് തീർത്തു. കാരണം എനിക്ക് പഠിക്കാൻ അത്ര ഇഷ്ടമായിരുന്നു. പിന്നെ അവധിക്കാല യാത്രകൾ ആഘോഷിക്കാനായി വല്യച്ഛനും വല്യമ്മയും അനിയനും കൂടി യാത്രയായി . എന്നെ നോക്കാനും രാത്രി കൂട്ടുകിടക്കാനും പണിക്കു വരുന്ന ചേച്ചിയെ ഏൽപ്പിച്ചു.അതോടെ എന്റെ സന്തോഷദിനങ്ങൾ വീണ്ടും എത്തി. പിന്നെ അവർ ഇല്ലാത്ത രണ്ടാഴ്ച എനിക്ക് സ്വർഗ തുല്യമായിരുന്നു. ഞാനും ഏട്ടായും കൂടെ പകൽ എല്ലാം പാടത്തും പറമ്പിലും തോട്ടിലും ഒക്കെ നടക്കും. വൈകുന്നേരം ആകുമ്പോൾ കുറച്ചു കയറ്റം കേറി കഴിഞ്ഞാൽ ഒരു മലമുകളിൽ എത്തും അവിടെ ഒരു പാറ പുറത്തുപോയി ഞങ്ങൾ അങ്ങനെ ഇരിക്കും. മലകേറുന്ന കൂട്ടത്തിൽ മാങ്ങയോ പേരക്കയോ ഒക്കെ പറിച്ചോണ്ട് പോയി അവിടെ ആ പ്രകൃതി ഭംഗി ആസ്വദിച്ച് ഇരുന്ന് കഴിക്കും. ആ കഴിക്കുന്ന കാര്യം പറഞ്ഞപ്പോഴാ എനിക്ക് വിശക്കുന്നു. ആലപ്പുഴ എത്തി ഇപ്പോ .ഞാൻ എന്തെങ്കിലും കഴിക്കാൻ വാങ്ങീട്ടു വരട്ടേ. ഏയ് എനിക്ക് ഒന്നും വേണ്ട ശിവ വിശക്കുന്നില്ല. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ വല്ലതും വാങ്ങിട്ട് വരും കഴിച്ചോണം . മമ്. പോയിട്ട് വാ. ഒരു മങ്ങിയ ചിരിയോടെ അവൾ പറഞ്ഞു നിർത്തി. ഞാൻ ഭക്ഷണം വാങ്ങി വന്നു. പിന്നെ ഞങ്ങൾ കഴിക്കാൻ തുടങ്ങി. അവളുടെ മനസ് ഇപ്പോഴും ഓർമ്മകളിൽ ആണ് . ഭക്ഷണത്തിൽ കൈ ഇട്ടു ഇളക്കുന്നതല്ലാതേ കഴിക്കുന്നില്ല. ഇനി എന്നോട് പഴയ കാര്യങ്ങൾ പറഞ്ഞാൻ മനസിലേ ഭാരം കുറയുമെങ്കിൽ അങ്ങനെ ആകട്ടേ എന്നു ഞാനും കരുതി. ആതിരേ അപ്പോ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയേ . ആ വാക്കുകൾ അവളുടെ മുഖത്ത് വീണ്ടും ഒരു ഉൽസാഹം കൊണ്ട് വന്നു. അവൾ വീണ്ടും ഓർമ്മകൾ പറഞ്ഞു തുടങ്ങി. അങ്ങനെ ഞാനും ഏട്ടനും സന്തോഷിച്ചു നടന്നു. ഒടുവിൽ വല്യച്ഛൻ യാത്ര കഴിഞ്ഞ് തിരിച്ച് എത്തി. പിന്നെ കുറച്ച് ദിവസങ്ങൾക്ക് അകം പത്താം ക്ലാസിന്റെ റിസൾട്ടും വന്നു. എനിക്ക് നല്ല മാർക്ക് ഉണ്ടെന്നും പ്ലസ് വണ്ണിനു പെട്ടന്ന് തന്നെ അഡ്മിഷൻ കിട്ടുമെന്നു ഏട്ടൻ വന്നു പറഞ്ഞു. പക്ഷേ ഈ വാർത്ത കേട്ടതും സങ്കടവും സന്തോഷവും എനിക്ക് ഒരുമിച്ചാണ് ഉണ്ടായത്. പിന്നെ വല്യച്ഛൻ പഠിച്ചതു ഒക്കെ മതി എല്ലാം നിർത്തി അടങ്ങി വീട്ടിൽ ഇരുന്നോണം എന്നു പറഞ്ഞു. പക്ഷേ ഏട്ടൻ പഞ്ചായത്തു മെമ്പറും ആയി കാര്യങ്ങൾ സംസാരിച്ചു. ഇത്രയും മാർക്ക് ഉള്ള ഒരു കുട്ടിയെ എന്തു കാരണത്താലും പഠിക്കാതെ ഇരിക്കാൻ സമ്മതിക്കില്ല എന്നു പറഞ്ഞ് പ്രശ്നം വഷളായി . അവസാനം മെമ്പർ എന്നെ ഒരു ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചു. അങ്ങനെ സ്കോളർഷിപ്പോടെ ഞാൻ പ്ലസ് ടു പഠിച്ചിറങ്ങി. സ്കോളർഷിപ്പ് കിട്ടയതുക കൊണ്ട് എട്ടന്റെ പഠനം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ പണിക്കു പോയി കുടുംബം പോറ്റണ്ടതിനാൽ ഏട്ടൻ വിസമ്മതിച്ചു. പക്ഷേ 18 വയസു ആയതിനാൽ എന്റെ സ്വത്ത് എല്ലാം എനിക്ക് ഉപയോഗിക്കാമല്ലോ. അങ്ങനെ ഏട്ടന്റെ കുടുംബ ചിലവ് ഞാൻ നോക്കി. കുറേ എതിർത്തെങ്കിലും എന്റെ സങ്കടം കണ്ട് ഏട്ടൻ സമ്മതിച്ചു. അങ്ങനെ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുവാ ഏട്ടൻ ബാക്കി സമയം കിട്ടുന്ന പണിക്കും പോകുന്നു. പ്ലസ് ടു കഴിഞ്ഞ് പിന്നെ ഇന്നുവരെ വല്യച്ഛനും വല്യമ്മയും എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. വേലകാരിയുടെ പരിഗണന പോലും ഇല്ലാതിരുന്ന ആ വീട്ടിൽ ഞാൻ വീണ്ടും അവരുടെ മകളായി. കാരണം എന്നോട് ഉള്ള സ്നേഹം കൊണ്ടല്ലാ. എന്റെ സ്വത്ത് കണ്ടുമാത്രമാണ്. പിന്നെ ഈ ആലോചനയും അതിന്റെ ഒരു ഭാഗമാണ്.എന്നെ കെട്ടാൻ പോകുന്നത് വല്യമ്മയുടെ ഏതോ ബന്ധു കൂടി ആണെന്ന് കേട്ടിരുന്നു. തന്റെ ജീവിതം ഒക്കെ കാണുമ്പോൾ ഞാൻ ഒക്കെ എന്തു ഭാഗ്യവാനാടോ . ഇതിന്റെ ഒക്കെ മുമ്പിൽ എന്റെ പരിഭവങ്ങൾക്ക് പോലും സ്ഥാനമില്ല. എന്റെ ശിവ ഇനി അത് പറഞ്ഞ് സെന്റി ആക്കണ്ട . എനിക്ക് അത് ഇഷ്ടമല്ല. എന്റെ ജീവത കഥ ഞാൻ ആരോടും പറഞ്ഞിട്ടില്ല. തന്നോട് എന്തോ പറയണം എന്ന് തോന്നി. ദേ ഏതായാലും തിരുവനന്തപുരം എത്താറായി ബാഗ് ഒക്കെ എടുക്ക്. തന്റെ കഥ കേട്ട് സമയം പോയതറിഞ്ഞില്ല. ഇത്ര പെട്ടന്ന് സ്ഥലം എത്തിയോ . പിന്നെ ഞാൻ ഒരു കാര്യം ചോദിക്കുന്ന കൊണ്ട് വേറോന്നും വിചാരിക്കരുത്. ശിവേടെ നമ്പർ തരുമോ. ഓ ഇതാണോ ഇത്ര വളച്ചുകെട്ടി ചോദിച്ചത്. ഇത് ചോദിക്കുന്നതിൽ എന്താ തെറ്റ്. പക്ഷേ ഞാൻ തരില്ല അത് എന്താ എന്നെ വിശ്വാസം ഇല്ലേ . അതല്ല. നമ്മൾ അവിചാരിതമായി കണ്ടുമുട്ടി ഇത്രയും സംസാരിച്ചു. ഇനി വിധി ഉണ്ടേൽ വീണ്ടും കണ്ടുമുട്ടുമോ എന്ന് നോക്കാം. താൻ എന്താ കളിക്കുവാണോ . അതേ . ഇത് ഒരു കളിയായി കൂട്ടിക്കോ. നാളെ ഞാൻ രാവിലെ തൊട്ട് വൈകുന്നേരം വരെയുള്ള സമയത്ത് എപ്പോൾ എങ്കിലും മൃഗശാലയിൽ വരും താനും പോരടോ . വിധി ഉണ്ടേൽ വീണ്ടും കാണാം. അത്രയും പറഞ്ഞ് ഞാൻ എന്റെ വഴിക്കും അവൾ അവളുടെ വഴിക്കും പോയി. ഒരിക്കൽ കൂടി കാണുമെന്ന പ്രതീക്ഷയിൽ .. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/51632/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
🌹ഷാൻ റീ എൻട്രി💋 തിരുമ്പി വന്തിട്ടെന്നു സൊല്ല്
4.6K views
1 months ago
ആദ്യ ഭാഗത്തിന്റെ ലിങ്ക് ഉണ്ട് താഴെ https://sharechat.com/post/6XxkjG0?d=n&ui=v64j8rk&e1=c മിഷൻ എന്ന നോവൽന്റെ ബാക്കി ആണ് ഇത് രണ്ടാം ഭാഗം ലിങ്കിൽ കയറിയ നോവൽ കിട്ടും പ്രിയ കഥാ സ്നേഹികളെ, മിഷന്‍ എന്ന പേരില്‍ ഞാന്‍ രചിച്ച ആക്ഷൻ ഡ്രാമ നോവലിന്‍റെ രണ്ടാം വരവായ ബൊമ്മലാട്ടം ഇവിടെ തുടങ്ങുകയാണ്. റോ ഇന്‍റലിജന്‍റ് ഡിപ്പാര്‍ട്ട്മെന്‍റിലെ പവര്‍ഫുള്‍ ഓഫിസര്‍ മലയാളിയായ മിസ്റ്റര്‍ കരണ്‍ തന്‍റെ ഒഴിവുകാലം ചിലവഴിക്കാന്‍ സീനിയര്‍ ഓഫീസര്‍ മിസ്റ്റര്‍ പട്ടേലിന്‍റെ നിര്‍ദ്ധേശ പ്രകാരം കൊച്ചിയില്‍ എത്തുന്നു. അന്നുതന്നെയാണ് ആകസ്മികമായി കരണ്‍ അവളെ കണ്ടു മുട്ടുന്നത്. തന്‍റെ സ്വപ്നങ്ങളിലൂടെ നിരന്തരം വന്നു പോകാറുള്ള പെണ്‍കുട്ടി. പല രീതിയില്‍ ആ പെണ്‍കുട്ടി മരിക്കുന്നതായാണ് കരണ്‍ സ്വപ്നം കാണാറുള്ളത്. അതെ അശ്വിനി തന്നെ! അശ്വിനിയും താനും തമ്മില്‍ എവിടെയൊക്കെയോ കണക്ടിംഗ് ഉണ്ടെന്ന് ആദ്യമേ തന്നെ കരണ്‍ ഊഹിച്ചെടുത്തിരുന്നു. പലവിധത്തിലും അശ്വിനി കരണിനു മുന്നില്‍ വരുന്നെങ്കിലും അവിടെയൊക്കെ വളരെ വിദഗ്ദമായി അവള്‍ വഴുതി രക്ഷപ്പെടുകയാണ് പതിവ്. ഇതിലൂടെ തന്‍റെ ഊഹങ്ങള്‍ ശരിയാണെന്ന് കരണ്‍ ഉറപ്പിക്കുന്നു. അതിനിടയില്‍ വ്യക്തമല്ലാത്ത ഒരു ഗോസ്റ്റ് കരണിനെ വേട്ടയാടുകയും ആ പെണ്‍കുട്ടി അശ്വിനിയാണെന്ന് കരണിനെ അറിയിക്കുകയും ചെയ്യുന്നു. ആകെ തല പെരുത്തു കയറിയ കരണ്‍ തുടര്‍ന്ന് അശ്വിനിയെ സാഹസികമായി കണ്ടത്തി അവള്‍ ആരാണെന്നും എന്തിനാണ് തന്‍റെ സ്വപ്നങ്ങളില്‍ വേട്ടയാടുന്നതെന്നും തന്‍റെ പിന്നാലെയുള്ള ഗോസ്റ്റ് ആരാണെന്നും ചോദിച്ചറിയുന്നു. കൊല്ലം ജില്ലയിലെ വലിയൊരു തറവാടായ മേലേടത്തെ പെണ്‍കുട്ടിയാണ് അശ്വിനി. അച്ഛനും അമ്മയും നഷ്ടപ്പെട്ടവള്‍. അളവില്ലാത്ത സ്വത്തുക്കളുടെ ഏക അവകാശി. തന്‍റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനും തന്നെ വകവരുത്താനും വ്യക്തമല്ലാത്ത ചിലര്‍ ശ്രമിക്കുന്നതിനാല്‍ കൊച്ചിയിലെ ഒരു സുഹൃത്തിന്‍റെ സഹായം തേടി ഒളിച്ചു കഴിയുകയാണെന്ന് അശ്വിനി കരണിനോട് ബോധ്യപ്പെടുത്തുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അവള്‍ കരണിന്‍റെ സ്വപ്നങ്ങളില്‍ നിരന്തരം വന്നു പോകുന്നത്?! തന്നെ വേട്ടയാടുന്ന ഗോസ്റ്റ് ആരാണ്?! താനും അശ്വിനിയും തമ്മിലുള്ള ബന്ധമെന്താണ്?! ഇതിനൊക്കെയുള്ള വ്യക്തമായ ഉത്തരം അശ്വിനിയുടെ പക്കല്‍ ഇല്ലായിരുന്നു. അവള്‍ ആദ്യമായാണ് കരണിനെ കാണുന്നത് തന്നെ! തന്‍റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കാന്‍ കരണ്‍ അശ്വിനിയുമൊത്ത് ഒടുവില്‍ അവളുടെ തറവാട്ടിലേക്ക് തിരികെ ചെല്ലുന്നതോടെ കഥ മറ്റൊരു ടേര്‍ണിംഗിലേക്ക് തിരിയുകയാണ്. ത്രസിപ്പിക്കുന്ന തരത്തില്‍ ആക്ഷനും ത്രില്ലിങിനും സസ്പെന്‍സിനും വളരെ പ്രാധാന്യം കൊടുത്ത ഒരു സീറ്റ് എഡ്ജഡ് സ്റ്റോറി ആയിരുന്നു മിഷന്‍. എന്നാല്‍ മനോഹരമായ പ്രണയവും ഇതിലൂടെ കടന്നു പോകുന്നതായും കാണാം. കഥയുടെ ഒടുവിൽ അശ്വിനിയെ കരണ്‍ തന്‍റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റുകയും ഇരുവർക്കും സിഡ്നിയില്‍ വെച്ച് ഒരു പെൺകുട്ടി ജനിക്കുന്നതുമോടെ മിഷൻ അവസാനിക്കുകയായിരുന്നു. ഇരുവരെയും ബൊമ്മലാട്ടത്തിലൂടെ ഒരിക്കല്‍ കൂടി കൊണ്ടു വരികയാണ്. മിഷന്‍ പോലെ തന്നെ ആക്ഷനും ത്രില്ലിനും വളരെ പ്രാധാന്യം കൊടുത്തു തന്നെയാണ് ബൊമ്മലാട്ടവും കഥ പറഞ്ഞു പോകുന്നത്. അതില്‍ യാതൊരുവിധ കോംപ്രമൈസും ഇല്ല. എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഈ കഥയോടൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ദില്‍ഷാദ്. 🙏 #Mission part 1 link https://www.facebook.com/share/p/14F4cgS9j3/ «»«»«»«»«»«»«» കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ഇതൊരു കോപ്പിറൈറ്റഡ് പിഡിഎഫ് പ്രോജക്ടാണ്. എഴുത്തുകാരന്‍റെ അനുവാദമില്ലാതെ രചന മോഷ്ടിച്ചു കൊണ്ടു പോവുകയോ ഏതെങ്കിലും തരത്തിലുള്ള കൈ കടത്തലുകളോ കണ്ടാല്‍ മറ്റു രചയിതാക്കളെ പോലെ വാ മൂടിയിരിക്കില്ല. ശക്തമായി പ്രതികരിക്കുകയും നിയമനടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു. സോ ഒരു ബലം പിടിത്തമില്ലാതെ മുന്നോട്ടു പോകാനാണ് എനിക്കും താല്‍പ്പര്യം. എഴുത്തുകാരന്‍റെ ഉദ്ധേശ ശുദ്ധിയെ മനസ്സിലാക്കുമെന്ന് കരുതുന്നു. ©Copyright work _ This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator's (ദിൽഷാദ്) prior permission.... «»«»«»«»«»«»«»«» #ബൊമ്മലാട്ടം ((1)) പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകമെമ്പാടും ആഘോഷത്തില്‍ അലതല്ലി. പല രാജ്യങ്ങളും തങ്ങളുടെ ആഘോഷത്തിന്‍റ വീര്യം ഒട്ടും കുറച്ചില്ല. മതിമറന്ന് ഓരോ രാജ്യവും തിമിര്‍ത്തു കൂട്ടി. നമ്മുടെ രാജ്യവും അതുപോലെ തന്നെ. പുതിയ പുതിയ രീതികളിലൂടെ ഇത്തവണത്തെ പുതുവര്‍ഷം ആഘോഷിക്കാന്‍ ജനങ്ങളോടൊപ്പം ഭരണാധികാരികളും പങ്കു ചേര്‍ന്നു. രാജ്യത്തെ പ്രധാന സിറ്റികളിലും മറ്റും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും ആഘോഷത്തിന്‍റെ തീവ്രതയില്‍ ഒട്ടും അയവുണ്ടായില്ല. സമയം രാത്രി 11.30. ഡല്‍ഹിയിലെ ക്രിസ്റ്റല്‍ മാളില്‍ പതിവിലും ധാരാളമായി തിരക്ക് അനുഭവപ്പെട്ടു. തങ്ങളിലേക്ക് ലയിച്ച് എത്തിയവര്‍ക്കു വേണ്ടി വ്യത്യസ്തമായ കലാപരിപാടികളാണ് ക്രിസ്റ്റല്‍ മാള്‍ ഒരുക്കിയിരിക്കുന്നത്. നൃത്ത പരിപാടികളും സംഗീത വിരുന്നും ചോദ്യോത്തര മത്സരങ്ങളും വിനോദങ്ങളുമായി വലിയൊരു ട്രീറ്റ് തന്നെയാണ് ക്രിസ്റ്റല്‍ മാള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലിസ് സേക്യൂരിറ്റി അലര്‍ട്ട് ആയി നിലകൊണ്ടു : "ഇവിടെ വലിയ പ്രോബ്ളമൊന്നുമില്ല സര്‍. എല്ലാം നിയന്ത്രണത്തില്‍ തന്നെയാണ്." ടീം ക്യാപ്റ്റന്‍ തന്‍റെ മേലുദ്യോഗസ്ഥനെ വിവരം ധരിപ്പിച്ചു. ഇതേ സമയം കൊച്ചിയിലെ ആഘോഷവും കൊടുമ്പിരി കൊണ്ടു. നാനാഭാഗത്തു നിന്നുപോലും ആളുകളെത്തി അവിടം വലിയൊരു ജനസാഗരം തന്നെ സൃഷ്ടിച്ചു. കൂട്ടത്തില്‍ വിദേശികളുടെ വക അര്‍മാദവും. ഇത്തവണ എല്ലാവരും കാത്തിരിക്കുന്നത് സാന്താക്ലോസിനെ കത്തിക്കുന്നത് കാണുവാനുള്ള നിമിഷത്തിനുവേണ്ടിയല്ല. അത് എയര്‍ ഫോഴ്സിന്‍റെ ലൈവ് വിഷിനു വേണ്ടിയാണ്. അവിടെയും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് എല്ലാം നിയന്ത്രണത്തിലാണെന്ന് മേലുദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. ഇനി ഏതാനും സെക്കന്‍റുകള്‍ മാത്രം. പന്ത്രണ്ടിന് പത്തു സെക്കന്‍റ് ബാക്കി നില്‍ക്കേ രാജ്യത്തെ ഓരോ വലിയ സിറ്റികളിലെയും ലൈറ്റുകള്‍ ഒരുപോലെയണഞ്ഞു. ക്രിസ്റ്റല്‍ മാളിലെ ജനങ്ങള്‍ പുറകോട്ടെണ്ണി. """10.. 9.. 8.. 7.. 6.. 5.. 4.. 3.. 2.. 1.. ഹാപ്പീീീ ന്യൂയര്‍....... 🎉🎉🎉🎊🎊🎊✨️✨️✨️ എല്ലാ വിളക്കുകളും ഒരുപോലെ തെളിഞ്ഞു. കൂടിയെത്തിയ ജനങ്ങളിലെ ഓരോ മുഖത്തും ആനന്ദവും ആഹ്ലാദവും അലതല്ലി. ഷാംപെയ്ന്‍ പൊട്ടിച്ച് വീശി വിതറി പുതുവര്‍ഷത്തെ അവരില്‍ ചിലര്‍ വരവേറ്റു. പോലീസ് സന്നാഹം തികഞ്ഞ ഗൗരവത്തോടെ കൈകള്‍ കെട്ടി അതൊക്കെയും സൂക്ഷ്മമായി നിരീക്ഷിച്ചു പോന്നു. പക്ഷെ അപ്രതീക്ഷിതമായിരുന്നു അടുത്ത രംഗം. മുഴുവന്‍ ആളുകളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് വലിയൊരു സ്ഫോടനം അവിടെ അരങ്ങേറുകയുണ്ടായി. ഭൂൂൂൂംം......!!!!!! 🔥 നിരവധി പേര്‍ തല്‍ക്ഷണം മരിച്ചു വീണു. ചിലര്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം ഛിന്നിച്ചിതറി. മിച്ചം വന്നയാളുകള്‍ അലര്‍ച്ചയോടെ കൂട്ടമായി തിരിഞ്ഞോടി. ക്രിസ്റ്റല്‍ മാളിന്‍റെ ഒരു ഭാഗം തകര്‍ന്നടിഞ്ഞു. വലിയ തീഗോളങ്ങള്‍ കറുത്ത പുകയോടൊപ്പം ആകാശത്തേക്കുയര്‍ന്നു പൊങ്ങുന്ന ഭീകര കാഴ്ച! ഒരല്‍പ്പ നേരം സെക്യൂരിറ്റി ഗാര്‍ഡ് എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയി. അവരുടെയാളുകളില്‍ ചിലരും ആ സ്ഫോടനത്തില്‍ അകപ്പെട്ടിരുന്നു. കൂട്ടനിലവിളികള്‍ ഉയര്‍ന്ന ഭീകര നിമിഷം!! എയര്‍ ഫോഴ്സിന്‍റെ മൂന്നു വിമാനങ്ങള്‍ ആകാശത്തെ വട്ടമിട്ടു പറക്കുന്ന കാഴ്ച കണ്ട് കൊച്ചിയിലെ ജനങ്ങള്‍ ആര്‍പ്പു വിളിച്ചു. പല വര്‍ണ്ണങ്ങളില്‍ തീര്‍ത്ത മനോഹരമായ പുതുവത്സരാശംസകള്‍ അവര്‍ ജനങ്ങള്‍ക്ക് ഒരുപോലെ നല്‍കി. കണ്ണുകള്‍ക്ക് ഇമ്പം പകരുന്ന കാഴ്ച! അതൊക്കെയും കണ്‍കുളിര്‍ക്കേ നോക്കി നിന്ന് വലിയൊരു കൈയ്യടി കൂടി നിന്ന ജനങ്ങള്‍ പൈലറ്റുകള്‍ക്ക് സമ്മാനിക്കാന്‍ മറന്നില്ല. തങ്ങളുടെ കടമ നിര്‍വ്വഹിച്ച് എയര്‍ ഫോഴ്സ് തിരികെ യാത്രയായി ഏതാനും നിമിഷം കഴിഞ്ഞതും കാതടിപ്പിക്കുന്ന ശബ്ദത്തിൽ അടുത്ത സ്ഫോടനം അവിടെയും അരങ്ങേറി. ഭൂൂൂൂംം......!!!!!! 🔥 നിരവധി പേര്‍ ഛിന്നഭിന്നമായി തെറിച്ചു വീണു. ആളുകള്‍ കൂട്ടമായ് അലറിയോടി. ഗാര്‍ഡുകള്‍ ഒരു നിമിഷം പകച്ചു നിന്നു. ഒരേ സമയം രണ്ടിടങ്ങളിലെ ഉഗ്ര സ്ഫോടനം രാജ്യത്തെയൊട്ടാകെ നടുക്കി. വലിയ ആഹ്ലാദത്തോടെയും ആഘോഷത്തോടെയും പുതുവര്‍ഷത്തെ സ്വീകരിച്ചവര്‍ക്ക് തിരിച്ചു കിട്ടിയത് വലിയൊരു ദുരന്തം! സ്ഫോടനം നടന്നയിടങ്ങളില്‍ ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുമൊക്കെ പാഞ്ഞെത്തി. മണിക്കൂറുകള്‍ നീണ്ടു നിന്ന റെസ്ക്യൂ ഓപ്പറേഷന്‍. ബന്ധുക്കള്‍ ഓരോരുത്തരായി നാനാഭാഗത്തു നിന്നും സംഭവ സ്ഥലത്തേക്ക് അലറി വിളിച്ച് പാഞ്ഞെത്തി. രാജ്യത്തെ എല്ലാ വാര്‍ത്താ ചാനലുകളിലും സ്ഫോടന ദുരന്തങ്ങള്‍ നിറഞ്ഞാടി. മരിച്ചവരുടെ കണക്കുകള്‍ ഇരുനൂറില്‍ കവിഞ്ഞു. ഗുരുതരമായി പരിക്കേറ്റവര്‍ വേറെയും. ഇനിയും മരണ നിരക്ക് കൂടാമെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തെ വലിയ ദുരന്തം മൂലമുണ്ടായ എല്ലാ നഷ്ടത്തിലും പ്രധാനമന്ത്രി ദുഃഖം അറിയിച്ചു. ഒരൊറ്റ രാത്രികൊണ്ട് എല്ലാം കീഴ്മേല്‍ മറിയുകയായിരുന്നു. ********************************************************************************** ഏഴു ദിവസങ്ങള്‍ക്ക് ശേഷം ന്യൂഡല്‍ഹി. രാജ്യത്തെ വിവിധ തലത്തിലെ മന്ത്രിമാരും പ്രസിഡന്‍റും സൈനിക തലവന്മാരും പങ്കെടുക്കുന്ന പ്രധാന ക്യാബിനറ്റ് മീറ്റിങായിരുന്നു അത്. റോ ഡിപ്പാര്‍ട്ട്മെന്‍റിലെ സീനിയര്‍ ഓഫീസര്‍ മിസ്റ്റര്‍ പട്ടേല്‍ ഭരണാധികാരികളുടെ നൂറായിരം ചോദ്യങ്ങളെ നേരിട്ട് തല കുനിച്ചിരുന്നു. "ഇത്രയും ഭീകരമായ ഇരട്ട സ്ഫോടനം രാജ്യത്ത് അരങ്ങേറിയിട്ടും ഒരു തുമ്പു പോലും കിട്ടിയില്ലാ എന്നത് വളരെ ലജ്ജാവഹമായ കാര്യമാണ്. നിങ്ങള്‍ക്ക് ഇതിലൊന്നും പറയാനില്ലേ മിസ്റ്റര്‍ പട്ടേല്‍?!" പ്രസിഡന്‍റ് ശ്യാം ശര്‍മ്മ കോപിതനായി. അത്രയും നേരം മൗനിയായി തുടര്‍ന്ന പട്ടേല്‍ സര്‍ പ്രസിഡന്‍റിനെ ഒന്നു നോക്കി. പാതി തോല്‍വി അറിയിച്ചതു പോലെയുള്ള നോട്ടം : "സര്‍ താലിബാന്‍, അല്‍ഖ്വയ്ദ, ഐഎസ് പോലെയുള്ള ഭീകര സംഘടനകള്‍ ഈ സ്ഫോടനം നിഷേധിച്ചിരിക്കുകയാണ്." "എന്നുവെച്ച്?! ഇതാരാണ് ഇത്തരത്തില്‍ ചെയ്തത് എന്ന് നമ്മള്‍ അറിയരുതെന്നാണോ?! പുതിയൊരു സംഘടന ചിലപ്പോള്‍ രൂപം കൊണ്ടിരുന്നെങ്കിലോ?!" "ശരിയായിരിക്കാം സര്‍. അതേ നിഗമനത്തില്‍ തന്നെയാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്." പറഞ്ഞുകൊണ്ട് പട്ടേല്‍ പ്രൊജക്ടര്‍ ഓണ്‍ ചെയ്തു. എല്ലാ കണ്ണുകളും അതിന്‍റെ വിശ്വലിലേക്ക് നിലകൊള്ളവേ പട്ടേല്‍ തുടര്‍ന്നു : "സര്‍, ക്രിസ്റ്റല്‍ മാളില്‍ സ്ഫോടനം നടക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ മുമ്പുള്ള സിസിടിവി ഫൂട്ടേജ് ആണിത്." ആളുകള്‍ക്കിടയിലൂടെ കൈയ്യിലൊരു ബാഗുമായി പോകുന്ന, കണ്ടാല്‍ ഏകദേശം ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു വിദേശ യുവാവിനെ ചൂണ്ടി പട്ടേല്‍ പ്രസിഡന്‍റിനെ നോക്കി. "സര്‍, ഞങ്ങള്‍ ആദ്യം സംശയിച്ചത് ഈ യുവാവിനെയാണ്. കാരണം വിദഗ്ദരായ ഫോറന്‍സിക് ടീം മാളില്‍ പരിശോധിച്ചതില്‍ ഇതേ ബാഗില്‍ നിന്നുമാണ് സ്ഫോടനം ഉണ്ടായിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്........ അതായത് ഇയാള്‍ തന്നെയാണ് ബാഗില്‍ ബോംബുമായി കടന്നു കയറി ക്രിസ്റ്റല്‍ മാളില്‍ വച്ചിരിക്കുന്നത്." "ഇത്ര ടൈറ്റ് സെക്യൂരിറ്റി ഉണ്ടായിട്ടും ബോംബുമായി ഇയാളെങ്ങനെ അകത്തു കടന്നു പട്ടേല്‍?!" പ്രസിഡന്‍റ് കണ്ണുരുട്ടി. "തീര്‍ച്ചയായും ഇത് സെക്യൂരിറ്റി ടീമില്‍ നിന്നും വീഴ്ച പറ്റിയതാണ് സര്‍. മാത്രമല്ല, രാത്രി ഒണ്‍പതുമണിക്ക് ശേഷമാണ് സെക്യൂരിറ്റി ടൈറ്റാക്കിയത്. ഈ യുവാവ് ഒണ്‍പതുമണിക്ക് മുന്‍പായി വിദഗ്ധമായി മാളില്‍ കടന്നിരിക്കുവാനാണ് സാധ്യത." പട്ടേല്‍ പറഞ്ഞു നിര്‍ത്തി. "ശരി, ഇയാള്‍ തന്നെയാണ് ബോംബ് വച്ചിരിക്കുന്നതെന്ന് ഇത്ര ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അയാളെ പിടികൂടാൻ ശ്രമിച്ചില്ല?!" "ഞങ്ങള്‍ ശ്രമിച്ചു സര്‍. ഇയാളെ പിടികൂടാന്‍ രാജ്യത്തെമ്പാടും വല വീശി ഒരു ടീം തന്നെ രംഗത്തിറങ്ങി. പക്ഷേ നിര്‍ഭാഗ്യവശാല്‍ ലക്നൗവിലെ ഒരു ലോഡ്ജ് മുറിയില്‍ ഇയാള്‍ മരിച്ച നിലയില്‍ അവിടെയുള്ള പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് കണ്ടെത്തുകയായിരുന്നു. അതൊരു കൊലപാതകമാണ്. He got shot..!" പ്രസിഡന്‍റ് തല ചൊറിഞ്ഞ് പുകഞ്ഞു. "ഈ ദൗത്യം കഴിഞ്ഞ് നേപ്പാളിലേക്കും അവിടെ നിന്നും ചൈനയിലേക്കും കടക്കുവാനായിരിക്കണം ഇയാള്‍ ലക്നൗവില്‍ എത്തിയതെന്ന് കരുതപ്പെടുന്നു. Whatever ഈ സ്ഫോടനത്തില്‍ പങ്കുള്ള പ്രധാന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. എനിക്ക് തോന്നുന്നത് ഈ ദൗത്യത്തിനായി ഇയാളെ നിയോഗിച്ചവന്‍ തന്നെയായിരിക്കണം ഇയാളെ കൊലപ്പെടുത്തിയിരിക്കുന്നതും." "ആര്?! ആരാണയാള്‍?!" "I don't know sir....." പട്ടേല്‍ തോളുകളുയര്‍ത്തി താഴ്ത്തി. "Alright.! What about south India's case?! I mean കൊച്ചിയിലെ സ്ഫോടനം. അതിനെ കുറിച്ച് എന്തു വിശദീകരണമാണ് നിങ്ങള്‍ക്ക് തരാനുള്ളത് മിസ്റ്റര്‍ പട്ടേല്‍?!" "പറയാം സര്‍, കൊച്ചിയിലും സമാനമായ സംശയാസ്പദമായി മറ്റൊരു യുവാവിനെയും കണ്ടെത്തി. അയാളുടെ കൈയ്യിലും ബോംബു ലെങ്ത് ഭാഗങ്ങൾ ആണ് ബാക്കി ഉടൻ തരാ കണ്ണൂർകാരൻ ❤️❤️❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!