തുടർക്കഥ📖

ഷാൻ 🌹മാലാഖ 🥰കണ്ണൂർ
541 കണ്ടവര്‍
3 മണിക്കൂർ
പ്രണയവർണ്ണം🍂 ആ പെങ്കൊച്ചിനെ ഒന്ന് നോക്കിയേ ടാ സേവിച്ചാ.... കാണാനെന്നാ ഒരു അഴകാ...... ജീപ്പിന്റെ ഡ്രൈവിങ് സീറ്റിൽ ചരിഞ്ഞിരുന്ന് കാലുകൾ പുറത്തേക്കിട്ട് ഫോണിൽ നോക്കിയിരിക്കുന്നവനോടായി അമ്മച്ചി പറഞ്ഞു..... അമ്മച്ചി പറയുന്നത് കേൾക്കുന്നുണ്ട് എങ്കിലും മുഖം ഉയർത്താതെ ഫോണിൽ എന്തോ നോക്കി ഇരുപ്പാണ് അവൻ . അത് കണ്ടതും അമ്മച്ചി അവനെ ഒന്ന് കുലുക്കി വിളിച്ചു . ആ കുന്തം താഴെ വച്ചിട്ട് ആ കൊച്ചിനെ നോക്കെടാ .... ആ കുലുക്കത്തിൽ തന്നെ അവന്റ കൈയിൽ നിന്ന് ഫോൺ താഴെപ്പോയി . ഈ അമ്മച്ചി...... അവൻ അമ്മച്ചിയെ നോക്കി ഒന്ന് കണ്ണ് ഉരുട്ടി .ശേഷം ഫോൺ എടുത്ത് സ്ക്രീനിൽ പറ്റിയിരുന്ന പൊടി തുടച്ച് ഓൺ ആക്കി...... വീണ്ടും അതിലേക്ക് മുഖം തിരിച്ചു . അമ്മച്ചി വീണ്ടും ആ പെൺകുട്ടിയെ തന്നെ വീക്ഷിക്കുകയായിരുന്നു . എന്നതായാലും എനിക്ക് അതുപോലെ ഐശ്വര്യള്ള ഒരു മരുമോള് കൊച്ചിനെ മതി കേട്ടോടാ.... അത് കേട്ടതും അവൻ ഫോണിൽ നിന്നും വീണ്ടും മുഖമുയർത്തി അമ്മച്ചിയെ നോക്കി നെറ്റിചുളിച്ചു . എന്റെ മുഖത്തേക്ക് നോക്കാതെ ആ കൊച്ചിനെ നോക്കെടാ .... അമ്മച്ചി അവൾ നിന്ന ഭാഗത്തേക്ക്‌ അവന്റെ തല തിരിച്ചുപിടിച്ചു . കണ്ണുകൾ നേരെ ചെന്ന് നിന്നത് അവളിൽ തന്നെയായിരുന്നു . ഒരൊറ്റ നോട്ടത്തിൽ തന്നെ അവന്റെ കണ്ണുകൾ അറിയാതെ വിടർന്നു...... പുണ്യാളന്റെ രൂപക്കൂടിന് മുന്നിൽ നിന്ന് രണ്ട്‌ മൂന്ന് കുഞ്ഞ് കുട്ടികളുടെ കൂടെ ചെറുപുഞ്ചിരിയോടെ മെഴുകുതിരി കത്തിക്കുന്നവൾ ..... അത്ഭുതംനിറഞ്ഞ മിഴികളോടെ അവൻ അവളെ നോക്കി . എന്റെ മാതാവേ....ഇത് അവളല്ലേ....!!! അവന്റെ അധരങ്ങൾ ശബ്ദം പുറത്തേക്ക് വിടാതെ മെല്ലെ മന്ത്രിച്ചു ..... അമ്മച്ചി അവന്റെ മുഖത്തേക്ക് നോക്കി എങ്ങനുണ്ടെടാ അമ്മച്ചിയുടെ സെലക്ഷൻ അവർ അവനെ നോക്കി പുരികം പൊക്കി ചോദിച്ചു . മുഖത്തേക്ക് വന്ന അത്ഭുതഭാവം പെട്ടന്ന് മറച്ചു പിടിച്ച് അവൻ കപട ഗൗരവമണിഞ്ഞു . ദേ .....അമ്മച്ചി ഒന്ന് മിണ്ടാതിരുന്നേ ....... പള്ളിയിൽ വരുന്ന പെൺകൊച്ചുങ്ങളെ പോലും വെറുതെ വിടരുത് . അവൻ അമ്മച്ചിയുടെ കൈ എടുത്ത് മാറ്റി പറഞ്ഞു . അവർ അവനെ ദേഷ്യത്തോടെ ഒന്ന് നോക്കി . വേണ്ടടാ വേണ്ടാ നീ ആരേം നോക്കണ്ട ...... പള്ളിപ്പരിസരം ആയിപ്പോയി വേറൊന്നും ഞാൻ പറയുന്നില്ല..... അമ്മച്ചി മുഖവും വീർപ്പിച്ച്‌ ജീപ്പിനുള്ളിൽ നിന്ന് മെഴുകുതിരിയും എടുത്ത് പ്രധക്ഷിണം നടക്കുന്നിടത്തേക്ക് നടന്നു ..... എന്റെ കർത്താവേ എന്നാണോ ഇവനൊന്നു പെണ്ണുകെട്ടി കാണുന്നേ .... അവർ സ്വയം പിറുപിറുത്ത് നടന്നു . മുഖം തിരിച്ചുള്ള അമ്മച്ചിയുടെ പോക്ക് കണ്ടതും അവൻ അറിയാതെ ഒന്ന് ചിരിച്ചു പോയി . ഫോൺ പോക്കറ്റിലിട്ട് അവൻ അമ്മച്ചിയുടെ പിന്നാലെ നടന്നു . മേരികുട്ടി പിണങ്ങിപോകുവാണോ........ ഒന്ന് നിക്കെന്റെ മേരിയമ്മേ...... അവൻ പിന്നിൽ നിന്ന് വിളിച്ചു . പോടാ ......... നിനക്ക് നിന്റെ ഇഷ്ടങ്ങളല്ലേ വലുത് . ഞാനിങ്ങനെ നിനക്ക് വേണ്ടി നേർച്ചയും പ്രാർത്ഥനയുമായിട്ട് കേറി ഇറങ്ങി നടന്നോളാം അതാണല്ലോ എന്റെ വിധി....... തിരിച്ചു വിളിച്ചിട്ടും അമ്മച്ചി കെറുവിച്ചമുഖത്തോടെ എന്തൊക്കെയോ പിറുപിറുത്ത് പള്ളിക്ക് മുന്നിലേക്ക് നടന്നു പോയതും അവൻ ഒരു കുഞ്ഞ് ചിരിയോടെ ജീപ്പിനരികിലേക്ക് നടന്നു . അപ്പോഴാണ് പുണ്യാളന്റെരൂപക്കൂടിന് മുന്നിൽ നിൽക്കുന്നവളിലേക്ക് ഒന്നുകൂടി കണ്ണ് പതിഞ്ഞത്. ഒരുമാത്ര അവനവിടെ നിന്നുപോയി. """"അമ്മച്ചി പറഞ്ഞത് നേര് തന്നെയാ ...... എന്നാ ഒരു അഴകാ പെണ്ണിന് ......"""" നെറ്റിയിലേക്ക് വീണുകിടന്ന മുടിതുമ്പിനെ പിന്നിലേക്ക് ഒതുക്കി മീശ തുമ്പ് ഒന്ന് തടവി ഒരു കുഞ്ഞ് ചിരിയോടെ അവൻ ജീപ്പിന്റെ ഡ്രൈവിങ് സീറ്റിലേക്ക് വന്നിരുന്ന് അവളുടെ ഓരോ ചലനങ്ങളും നോക്കിയിരുന്നു . വെള്ളയിൽ നീലക്കരയുള്ള ഒരു കോട്ടൺ സാരിയാണ് അവളുടെ വേഷം . മനോഹരമായി അത് ഞൊറിഞ്ഞ് ഉടുത്തിട്ടുണ്ട് .അതിന്റെ മുന്താണീ ഭാഗം ഷോൾഡറിലൂടെ ചുറ്റി തുമ്പ് അറ്റം വലം കൈയ്യിൽ ചുരുട്ടി പിടിച്ചിട്ടുണ്ട് . മറു കൈയ്യാലാണ് മെഴുകുതിരി കത്തിക്കുന്നത് . ആ തിരി നാളത്തിന്റെ മഞ്ഞ വെളിച്ചം അവളുടെ വിടർന്ന കണ്ണുകളിലും ചുവന്ന മൂക്കിൻ തുമ്പിലും നനവാർന്ന അധരങ്ങളിലും തിളക്കം നൽകി പ്രതിഫലിക്കുന്നത് പോലെ തോന്നുന്നുണ്ട്. അവൻ സീറ്റിലേക്ക് ചാരിയിരുന്ന് ആ കാഴ്ചയെ ഉള്ളിലേക്ക് ആവാഹിച്ചു . ആ നിമിഷം അവന്റെ ഉള്ളിൽ അവളെ ആദ്യമായികണ്ട ദിവസമായിരുന്നു . 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 പാലായിലെ ഒരു ഇടത്തരം തറവാടാണ് കുരിശ്മുറ്റം എന്ന ഞങ്ങളുടെ തറവാട് . കാരണവന്മാരായി തുടങ്ങി വച്ച് ...... കൈമാറി കൈമാറി ഞങ്ങളിലേക്ക് എത്തിയ കൃഷിയും ബിസ്സ്നസ്സുകളുമെല്ലാം നോക്കിനടത്തുന്നു . തറവാട്ടിൽ അപ്പച്ചനും അമ്മച്ചിയും ഞാനും എന്റെ അനിയൻകുട്ടനും പിന്നെ അപ്പന്റെ സഹോദരിയും കുടുംബവും ആണ് ഇപ്പോ താമസിക്കുന്നത് ....... ബാക്കിയുള്ളവർ ഒക്കെ അവരവരുടെ ഷെയർ വാങ്ങി സെറ്റിലായി . ബിസ്സ്നസും മറ്റുകാര്യങ്ങളും എല്ലാം അപ്പച്ചന്റെ കണ്ട്രോളിൽ ആയിരുന്നു ..... അതുകൊണ്ട് ഒന്നും അറിയണ്ടായിരുന്നു . പക്ഷെ പെട്ടന്നാണ് അപ്പച്ചന് ബിസ്സിനസ്സ് നോക്കാൻ കഴിയാതെ ആരോഗ്യം മോശമാകുന്ന ഒരു അവസ്ഥ വന്നത് . അതോടെ അപ്പച്ചന് ഇനിമുതൽ ബെഡ് റെസ്റ്റും പറഞ്ഞ് ഞാൻ എല്ലാത്തിനും മുന്നിട്ടിറങ്ങി . പിന്നീട് ബിസ്സ്നസ്സ്ന് ആവശ്യമായ ലോഡ് കൊണ്ട് പോകുമ്പോൾ അതിന് നേതൃത്വം നൽകുന്നതും ചില വണ്ടികളിൽ എസ്‌കോട്ട് പോകുന്നതും കണക്കുകൾ നോക്കുന്നതുമെല്ലാം എന്റെ ജോലിയായ് തീർന്നു . പരുത്തിയും ,ഏലവും ,കാപ്പിയും ,മറ്റു സുഗന്ധവ്യജ്ഞഞങ്ങളുമൊക്കെ യാണ് കയറ്റിയയക്കുന്നത്. 🌷 അങ്ങനെ യിരിക്കെയാണ് രണ്ട്‌ വർഷത്തിൽ ഒരിക്കൽ മാത്രം അപ്പച്ചനും ക്ലീറ്റസേട്ടനും ലോഡും കൊണ്ട് വരാറുള്ള ഇവിടേക്ക് ഞാൻ ആദ്യമായ് വരുന്നത് . അന്ന് തന്നെയാണ് ഞാനവളെ ആദ്യമായ് കാണുന്നതും . ഇവിടെ അടിവാരത്തേ ഒരു ഇടത്തരം മാർക്കറ്റിലെ ഗോഡൗണിലാണ് ലോഡ് ഇറക്കുന്നത് . ഞാൻ വരേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കണക്കുകൾ കറക്റ്റായി പറഞ്ഞു കൊടുത്താൽ ക്ലീറ്റസ് ചേട്ടൻ തന്നെ എല്ലാം നോക്കിക്കോളുമായിരുന്നു . എന്നാലും അപ്പച്ചനേപ്പോലെ യാത്രകൾ ഒത്തിരി ഇഷ്ടപെട്ടിരുന്നത് കൊണ്ടും രാത്രിയിൽ ആരും കാണാതെ ക്ലീറ്റസേട്ടനുമായി ചിയേർസടിക്കുമ്പോൾ പറഞ്ഞു കേൾക്കുന്ന ആ കൊച്ച് അടിവാരകാഴ്ചകളെ കുറിച്ചും കേട്ടപ്പോൾ പിറ്റേന്ന് ലോഡ് കയറ്റിയ ലോറിക്ക് പിന്നാലെ ജീപ്പുമെടുത്ത് പുറപ്പെട്ടു.......... മണിക്കൂറുകൾ നീണ്ടയാത്ര..... മനസ്സിനെ തണുപ്പിക്കുന്ന കാഴ്ചകൾ കണ്ട് ... ഏക്കറുകൾ കണക്ക് തട്ട് തട്ടായി കൃഷി ചെയ്തിരിക്കുന്ന തേയില തോട്ടങ്ങൾ അവയ്ക്ക് നടുവിലൂടെ ഇളം വെയിലേറ്റ് ഒരു യാത്ര ...... ക്ലീറ്റസ് ചേട്ടൻ വണ്ടിയുമായി ഒത്തിരി മുന്നിലാണെങ്കിലും താൻ കുറച്ച് പിന്നിലാണ് . പോകെ പോകെ തേയില തോട്ടങ്ങൾ കുറഞ്ഞു വന്നു .ഒരു കുഞ്ഞു നിരപ്പായാ പ്രാദേശിത്തേക്ക് കയറി .......... അവിടെ ഒത്തിരി കടകളും കുഞ്ഞ്കുഞ്ഞ് പീടികകളും നിരന്നു കാണുന്നുണ്ട് ...... കുറച്ച് കൂടി മുന്നോട്ട് നീങ്ങിയ ശേഷം വണ്ടി ഒരു സൈഡിലായി അടുപ്പിച്ച് ക്ലീറ്റസ് ചേട്ടൻ ഇറങ്ങി . അതിനടുത്തായ് തന്നെ സേവ്യറും വണ്ടി ചേർത്തിട്ട് ഇറങ്ങി ....... ശേഷം കൈകൾ മുകളിലേക്ക് ഉയർത്തി നന്നായി ഒന്ന് മൂരി നിവർത്തി . നല്ല ജനവാസമുള്ള പ്രാദേശമാണ് ...... തൊട്ട് അടുത്താണ് മാർക്കറ്റും .... ആ സ്ഥലത്തിന്റെ മനോഹാരിത കണ്ട് ചുറ്റുമൊന്ന് തിരിഞ്ഞതും ഒരു പ്രൈവറ്റ് ബസ്സ് നിറയെ ആളുകളേയും നിറച്ച് മുന്നിലൂടെ പൊടി പറത്തി കടന്നു പോയി ..... ആ ബസ്സിന്റെ മുകളിലും സൈഡ്കളിലുമായി വട്ടിയും ചട്ടിയും കുടവും മുകളിലായി പച്ചക്കറികൾ ഒക്കെ അടങ്ങിയ ചാക്കുകളും കാണാം ........ ഗ്രാമങ്ങളിൽ മാത്രം കാണാൻ കിട്ടുന്ന ചില മനോഹരമായ കാഴ്ചകൾ ...... ക്ലീറ്റസ് ചേട്ടൻ മുന്നിലേക്ക് വന്നു . മോനേ അവിടെ ഒരു ചെറിയ ചായക്കടയുണ്ട് ഉണ്ട് ഞാനും അലക്സ് ഇച്ചായനും കൂടി വരുമ്പോഴൊക്കെ കയറുന്ന കടയാ ....... ഒരു ചായകുടിച്ചേച്ച് ബാക്കി നോക്കാം . ആഹ്ഹ് ..... ക്ലീറ്റസേട്ടൻ രണ്ട് ചായ പറയ് ഞാൻ ഒന്ന് രണ്ട് ഫോൺകാൾ ചെയ്തിട്ട് വരാം ..... ശെരി മോനേ ..... ക്ലീറ്റസ് കടയിലേക്ക് കയറി . സാമാന്യം വലുതും തിരക്കുമുള്ള കട ചിലരൊക്കെ തമിഴ് ചേർത്ത് ആണ് സംസാരിക്കുന്നത് . കാശ് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന മേശയ്ക്ക്‌ മുകളിൽ ഒരു റേഡിയോ ഇരിപ്പുണ്ട് ...... പഴയതെങ്കിലും പുതുമ നഷ്ടമാകാത്ത ഒരു സിനിമാ ഗാനം അതിൽ നിന്നും കേൾക്കുന്നുമുണ്ട് . രണ്ട് ചായ പറഞ്ഞു കൊണ്ട് അയാൾ ബെഞ്ചിലേക്ക് ഇരുന്നു . കടക്കാരൻ ക്ലീറ്റസിനെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു . """ആഹാ .....ഇതാരാ....ക്ലീറ്റസോ കണ്ടിട്ട് കുറേ ആയല്ലോ ... കൂടെഉള്ള ആള് ഇന്ന് വന്നില്ലേ ...."" അഹ് വന്നിട്ടില്ല ....കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഒക്കെ കൊണ്ട് വീട്ടിൽ ആണ് .പകരം ഇച്ചായൻന്റെ മോൻ വന്നിട്ടുണ്ട് . ഫോൺ ചെയ്യുകയാ പുറത്ത് . ആഹ്ഹ് . ചായ എങ്ങനെ ..... ഒരു ചോദ്യത്തോടെ അയാൾ ക്ലീറ്റസിനെ നോക്കി . കടുപ്പം കൂട്ടി എടുത്തോ ..... ക്ലീറ്റസ് മുന്നിലുള്ള പത്രം നിവർത്തി നോക്കിക്കൊണ്ട് പറഞ്ഞു . അപ്പോഴേക്കും സേവിച്ചൻ ഫോൺ ചെയ്ത് കഴിഞ്ഞ് കടക്ക് ഉള്ളിലേക്ക് കയറിവന്നു ക്ലീറ്റസിന്റെ അടുത്തായിതന്നെ അവൻ ഇരുന്നു . ചായ മേശയിൽ കൊണ്ട് വച്ച് വർക്കി അവനെ ഒന്ന് നോക്കി ചിരിച്ചു അവനും അതേ ചിരി തിരിച്ചുനൽകി. ബെന്നി എവിടെപ്പോയി വർക്കി ....... ക്ലീറ്റസ് ഗ്ലാസ്‌ കൈയിൽ എടുത്ത്കൊണ്ടു ചോദിച്ചു .... ബെന്നി മാർക്കറ്റിലേക്ക് ഇറങ്ങിയതാ ഇപ്പോതിരിച്ചു വരും . പറഞ്ഞു തീർന്നതും ഇരു കൈകളിളും സാധനങ്ങൾ അടങ്ങിയ സഞ്ചിയുമായി സേവിയേക്കാൾ രണ്ട് മൂന്ന് വയസ്സ് കൂടുതൽ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരക്കൾ അകത്തേക്ക് കയറിവന്നു ....... സാധനങ്ങൾ സൈഡിലുള്ള ബഞ്ചിൽ വച്ച് തിരിഞ്ഞപ്പോഴാണ് ക്ലീറ്റസിനെ അവൻ കാണുന്നത് .... ആഹാ ഇതാര് ക്ലീറ്റസേട്ടനോ ..... കണ്ടിട്ട് ഇച്ചരെ ആയല്ലോ ...... അവൻ അവർക്കടുത്തേക്ക് വന്നു . ആ മോനേ ....അലക്സ് ഇച്ചായന് ചെറിയ വയ്യായിക ഒക്കെ ഉണ്ടായി അതാ ഇങ്ങോട്ട് ലോഡും കൊണ്ട് വരാൻ പറ്റാതെ ആയത്..... ആഹ്ഹ് ..... എന്നിട്ടിപ്പോ അലക്സ് സാർ ന് എങ്ങനുണ്ട് ..... ഇപ്പോ ഭേദമായി വരുകയാ ..... വീട്ടിൽ റെസ്റ്റിൽ ആണ് ആള് .... തിരിച്ച് ചെല്ലുമ്പോ ഞാൻ അന്വേഷിച്ചുന്ന് പറയണം കേട്ടോ ..... അവൻ പുഞ്ചിരിച്ചു .... കൂടെ ഇരിക്കുന്ന ആള് അദ്ദേഹത്തിന്റെ മോനാണ് അല്ലേ .... മുഖത്തെ സാമ്യം മനസ്സിലാക്കി കൊണ്ട്തന്നെ സേവിയെ നോക്കി ബെന്നി ചോദിച്ചു . അതേ ...ഇച്ചായന്റെ മോനാ .... സേവി അവനെ നോക്കി പുഞ്ചിരിച്ചു . ചായകുടിച്ച് അവരോട് യാത്ര പറഞ്ഞ് ഇറങ്ങിയ ശേഷം സേവിയും ക്ലീറ്റസും വണ്ടി എടുത്ത് മാർക്കറ്റിലെത്തി . ക്ലീറ്റസ് ഗോഡൗൺന് മുന്നിലായി വണ്ടി നിർത്തി പുറത്തിറങ്ങി . അപ്പോഴേക്കും തൊഴിലാളികൾ എത്തിയിരുന്നു .അവർ സാധനങ്ങൾ ഓരോന്നായി ഇറക്കുന്നത് കണ്ടതും സേവി കണക്കുകൾ അടങ്ങുന്ന ബുക്കിൽ ചില കാര്യങ്ങൾ വെട്ടുകയും തിരുത്തുകയുമൊക്കെ ചെയ്തു . ആ ജോലി കഴിഞ്ഞതും അവൻ വണ്ടിക്കു മുന്നിലേക്ക്‌ വന്നു ...... ലോഡ് ഇറക്കി കഴിയാൻ കുറച്ച് അധികം സമയം എടുക്കുമെന്ന് അവന് തോന്നി . അവൻ ക്ലീറ്റസേട്ടനേ നോക്കാൻ ഏൽപ്പിച്ചിട്ട് ആ മാർക്കറ്റ് മുഴുവനായും ഒന്ന് കണ്ണോടിച്ചു . പലരും വിലപേശി സാധനങ്ങൾ വാങ്ങി സഞ്ചിയിലേക്കും കവറുകളിലേക്കും വച്ച് പണം നൽകുന്നുണ്ട് .....ആ മാർക്കറ്റ് ഒന്ന് നടന്ന് കാണാൻ മുന്നോട്ട് നീങ്ങിയതും വീണ്ടും എന്തോ ആവശ്യത്തിന് മാർക്കറ്റിൽ വന്നു നിൽക്കുന്ന ബെന്നിയെ കാണുന്നത് . അവൻ വെള്ളമുണ്ട് മടക്കി കുത്തി ബെന്നിക്കടുത്തേക്ക് നടന്നു ..... ആഹാ ലോഡ് ഇറക്കുന്നേ ഉള്ളോ അവൻ അതേ എന്ന അർത്ഥത്തിൽ ചിരിച്ചു . ഇച്ചിരി നേരം പിടിക്കുമേന്നെ എല്ലാം ഇറക്കാൻ ..... അപ്പോഴേക്കും ഇവിടുത്തെ കുറച്ച് സ്ഥലങ്ങൾ കാണാം ന്ന് കരുതി വണ്ടിക്ക് അടുത്തേക്ക് പോകുവായിരുന്നു . ആഹാ സ്ഥലം കാണാൻ ഇറങ്ങിയതാണോ എന്നാ എന്റെ കൂടെ കൂടിക്കോ ഞാൻ കുറച്ച് സാധനങ്ങൾ ഒക്കെ ആയിട്ട് പുണ്യാളൻന്റെ പള്ളിയിലേക്കാ ...... നല്ലോരു കയറ്റം കയറണം പള്ളി എത്തണമെങ്കിൽ ........ പോകുന്ന വഴിക്ക് കാണാനോക്കെ ഒത്തിരി ഉണ്ടെന്നേ ..... സാറ് വരുന്നോ ...... ആയിക്കോട്ടെ .....അവൻ ക്ലീറ്റസിനോട് ലോഡ് ഇറക്കികഴിഞ്ഞ് വിളിക്കാൻപറഞ്ഞ ശേഷം വന്ന് ബെന്നിയുടെ ബൈക്ക്ന്റെ പുറകിൽ കയറി . ചെമ്മൺ പാതകളി ലൂടെ ചെറിയപൊടി പറത്തി ബെന്നി ബൈക്ക് മുന്നോട്ട് ഓടിച്ചു . ഇരുവശവും കാണുന്ന തേയില തോട്ടങ്ങൾ ആകാശത്ത് തട്ടുന്ന ഒരു കോണ് പോലെ താഴെ നിന്നും കയറുമ്പോൾ കാണപ്പെട്ടു ...... മുന്നിലേക്ക് പോകെ പോകെ ബെന്നിയും സേവിയും സംസാരിച്ചുതുടങ്ങി കുറച്ച് നേരമേ വേണ്ടി വന്നുള്ളൂ ഇരുവർക്കു മിടയിൽ നല്ലൊരു സുഹൃത്ത് ബന്ധം രൂപം കൊള്ളാൻ...... അതിനിടയിൽ തന്നെ ബെന്നിയുടെ സാർ എന്ന വിളി മാറ്റി സേവിയെന്ന് വിളിപ്പിച്ചു അവൻ ബെന്നിയെ സ്വയം ബെന്നിച്ചനെന്നും വിളിച്ച് ആ സൗഹൃദത്തേ അങ്ങ് മുറുക്കി കെട്ടി . ചെറു ചുരം കയറി മുകളിൽ എത്തിയപ്പോൾ സേവി കണ്ണ് ചിമ്മാതെ അവിടമാകെ നോക്കി നിന്നു....... അത്രക്ക് ഭംഗിയായിരുന്നു....മലമുകളിലെ പുണ്യാളൻന്റെ പള്ളിയും താഴ് വാരങ്ങൾ പോലെ ഉള്ള പച്ചപ്പ് നിറഞ്ഞ പ്രാദേശങ്ങളും തേയില തൊട്ടങ്ങളും മരങ്ങളും ...... ഒരു പോസിറ്റീവ് എനർജി തോന്നി അവന് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് കുറച്ച് ഫോട്ടോസ് എടുത്ത് ഒരു അര മണിക്കൂർ അവിടെ നിന്നപ്പോൾ ബെന്നി സാധനങ്ങൾ പള്ളിയിൽ ഏൽപ്പിച്ചു വന്നിരുന്നു ..... അഹ് ബെന്നിച്ചായാ ..... പോകാം ടാ ....... പോകാം ഇച്ചായൻ വണ്ടി എടുക്ക് ക്ലീറ്റസേട്ടൻ ലോഡ് ഇറക്കി കാത്ത് നിൽപ്പുണ്ടാകും . ബെന്നി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ..... കാഴ്ചകൾ കണ്ടും സംസാരിച്ചും തിരിച്ച് മാർക്കറ്റിൽ എത്തിയത് അറിഞ്ഞില്ല . അപ്പോഴേക്കും ലോഡ് ഇറക്കി കണക്കുകൾ കറക്റ്റ് ചെയ്ത് തൊഴിലാളികളോടായി എന്തോ പറഞ്ഞ് നിൽക്കുകയായിരുന്നു ക്ലീറ്റസേട്ടൻ ..... ബെന്നിയുടെ ബൈക്കിൽ സേവിച്ചൻ വന്ന് ഇറങ്ങിയതും ക്ലീറ്റസ് അവർക്ക് അടുത്തെത്തി ...... എടാ മറക്കണ്ട പെരുന്നാളിന് വരണം കേട്ടോ നാല് കൊല്ലത്തിൽ ഒരിക്കലാ പുണ്യാളൻന്റെ പെരുന്നാള്കൂടുന്നെ ..... ആഗ്രഹിക്കുന്നതെന്തും സത്യമുള്ളതാണേൽ അത് നടന്നിരിക്കും . വരുമ്പോ ഫാമിലി ആയിട്ട് വന്നേക്ക് കേട്ടോ .... കേട്ട് ഇച്ചായാ ...... ഞാനിങ്ങുവന്നേക്കാം........ അന്ന് മറ്റേ കാര്യം ശെരിയാക്കണം ....ഞാൻ ഏറ്റെടാ ഉവ്വെയ് ..... അതിന് മുന്നേ പറ്റുമെങ്കിൽ ഞാൻ വരും ഇവിടത്തേ ക്ലൈമറ്റ്ന് ഒരു പ്രതേക ഫീൽ . ക്ലീറ്റസേട്ടൻ ഇരുവരെയും നോക്കി കാണുകയായിരുന്നു എത്ര പെട്ടന്നാ ഇരുവരും അടുത്തത് . എന്നാ ശെരി ടാ കാണാം ഞാൻ കടയിലേക്ക് ചെല്ലട്ടെ ....ബെന്നി സേവി യുടെ തോളിൽ ഒന്ന് തട്ടിയിട്ട് ബൈക്ക് മുന്നിലേക്ക് എടുത്തു . പിന്നീട് അവരും നിന്നില്ല ഇരുട്ടുന്നതിന് മുൻപ് അവർ തിരിച്ചു ...... ഇപ്രാവശ്യം സേവിയുടെ ബ്ലാക് ജീപ്പ് മുന്നിലും ലോഡ് ഒഴിഞ്ഞലോറിയുമായി ക്ലീറ്റസേട്ടൻ പിന്നിലുമായി വണ്ടി ഓടിച്ചു .... റോഡ് വീതി ഉള്ളതാണ് എങ്കിലും പല ഇടത്തും കൊടും വളവുകൾ ആണ് ചുറ്റുന്നത് . അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാതെ ഏതെങ്കിലും വാഹനം വന്ന് കയറിയാൽ ഒരു കൂട്ടി മുട്ടൽ ഉറപ്പാണ് . ആദ്യത്തേ രണ്ട് വളവുകൾ തിരിഞ്ഞു മൂന്നാമത്തെ ഇറക്കം കഴിഞ്ഞ് ഉള്ള വളവിൽ ഏതോ ഒരു വാഹനം മുന്നിലേക്ക് വന്ന് കയറി അവൻ പ്രധീക്ഷിച്ചിരുന്നില്ല......അവൻ ബ്രേക്കിലേക്ക് ആഞ്ഞു ചവിട്ടി പ്പോയി ..... പിന്നിൽ നിന്നും വന്ന ക്ലീറ്റസേട്ടനും തൊട്ടു തൊട്ടില്ല എന്ന രീതിക്ക് ബ്രേക്ക് പിടിച്ചു.എങ്കിലും മുന്നിലുള്ള വണ്ടിയുമായി സേവിയുടെ വണ്ടി കൂട്ടി ഇടിച്ചിരുന്നു . പെട്ടന്ന് തന്നെ അവൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി . ഒരു റ്റൂ വീലറിൽ ആണ് വണ്ടി ഇടിച്ചത് ..... അവൻ മുന്നിലേക്ക്‌ വന്ന് നോക്കിയതും മറു സൈഡിൽ നിന്നു കൈയിലെ പോടി തട്ടി ക്കളഞ്ഞ് ഒരു പെൺകുട്ടി പതിയെ എണീറ്റുവന്നിരുന്നു ആ കൈ മുട്ട് ചെറുതായി പൊട്ടിയിട്ടുമുണ്ട്....... അവളുടെ വണ്ടിയിൽ നിന്നും കുറച്ച് കവറുകളും മറിഞ്ഞു വീണിരുന്നു അതിൽ നിന്ന് അച്ചപ്പവും കുഴലപ്പവും ഉണ്ണിയപ്പവു മൊക്കെ അത്തപൂക്കളം പോലെ തറയിൽ നിരന്നു കിടക്കുന്നുണ്ട് . മുന്നിൽ വന്ന് നോക്കി നിൽക്കുന്നവനേ കണ്ടതും അവൾക്ക് ദേഷ്യം ഇരച്ചു കയറി ഡോ ..!!! എവിടെ നോക്കിയാ ഡോ വണ്ടി ഓടിക്കുന്നെ അവളുടെ മുഖം മുറുകി തന്റെ മുഖത്ത് കണ്ണില്ലേ ........ കൈ ഉഴിഞ്ഞ് അവൾ അവന്റെ മുന്നിലേക്ക് വന്നു ........ തുടരണോ ഞാൻ ഇത് എഴുതിയത് ആണ് ആദ്യത്തെ അക്കൗണ്ടിൽ അതാണ് വായിച്ചത് ആണോ ചോദിക്കുന്നത് വെറുതെ ഒരു മാസം കളയാൻ പറ്റില്ല മറ്റൊരു നോവൽ വെയ്റ്റിംഗിൽ ആണ് വായിക്കാത്തവർ 10 പേര് ഉണ്ടങ്കിൽ ബാക്കി ഇടാം കണ്ണൂർകാരൻ 🥰🥰🥰 #📔 കഥ #✍ തുടർക്കഥ #❤️ പ്രണയം സ്റ്റാറ്റസുകൾ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
1.4K കണ്ടവര്‍
20 മണിക്കൂർ
കുങ്കുമപ്പാടം. #followers #highlights കല്യാണം കഴിഞ്ഞ ഒരൊറ്റ മാസത്തിനുള്ളിൽ തന്നെ സംഗീതയ്ക്ക് മനസിലായി താൻ തിരിച്ചു കയറാൻ പറ്റാത്ത വലിയ ഒരു ചതിക്കുഴിയിലാണ് വീണിരിയ്ക്കുന്നതെന്ന്.. മരണത്തിനെ കുറിച്ചോർക്കുമ്പോൾ ആദ്യം അവൾ തന്റെ അടിവയറിനെ പൊതിഞ്ഞു പിടിയ്ക്കും. ഒരു ജീവന്റെ തുടിപ്പുകൂടിയാണ് താൻ ഇല്ലാതാക്കാൻ പോകുന്നതെന്നോർക്കേ അമ്പേ അവൾ തളർന്നു പോകും. കാത്തിരിയ്ക്കുക. ഹൃദയ ഹാരിയായ,കുറച്ച് ജീവിതങ്ങളുടെ കഥ.🙏 കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
1.7K കണ്ടവര്‍
21 മണിക്കൂർ
പരിണയം ❣️1 " ദേവാ.... " "എന്താണ് മാഷേ തന്റെ സംസാരത്തിൽ ഒരു ഇടർച്ച പോലെ. എന്തെങ്കിലും പ്രശ്നം ഉണ്ടോടോ.?" "ഏയ്‌ ഇല്ലാ ദേവാ. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു. " "കഴിഞ്ഞു പോയ നഷ്ടപ്രണയത്തെ കുറിച്ചാണോടോ. അത് വിടെടോ മാഷേ " "പിന്നെ.എനിക്ക് അതിനല്ലേ നേരം." "പിന്നെ? പിന്നെ എന്റെ പ്രിയപ്പെട്ടവൾക്ക് എന്താണ് സംഭവിച്ചത്.?" "ഒന്നുല്ലെടോ. തന്റെ വിവാഹം ഉറപ്പിച്ചെന്നറിഞ്ഞു. എന്നാണ് നാട്ടിലേക്ക്. നമുക്ക് ഒന്ന് കാണണ്ടേ "? "പിന്നെ കാണാതെ. വിവാഹം ഒന്നും ആയിട്ടില്ലെടോ. അങ്ങനെ ഉണ്ടെങ്കിൽ തന്നെ അവിടെ വിശിഷ്ട അതിഥി താൻ ആയിരിക്കും.അത് അതിന്റെ വഴിക്ക് നടക്കും.അമ്മ അതിന്റെ പിന്നാലെ ആണ്. താനോ.? തനിക്ക് വീട്ടിൽ നിന്നും പ്രഷർ ഒന്നുല്ലേ.? ഇവിടെ ഞാൻ 25 കടന്നതും വീട്ടിൽ തുടങ്ങി കല്യാണം ആലോചന.30 തികയും മുൻപ് നടത്തുമെന്നാണ് തീരുമാനം. എനിക്ക് താല്പര്യം ഇല്ലെടോ. അവരെയും കുറ്റം പറയാൻ പറ്റില്ല. എനിക്ക് ഒന്നും പെണ്ണിനെ കിട്ടില്ലെടോ " "മ്മ്. ഞാൻ പിന്നെ അയക്കാം. കുറച്ചു തിരക്കുകൾ ഉണ്ട്. വർക്ക്‌ കഴിഞ്ഞു വന്നതല്ലേ. ദേവ് റസ്റ്റ്‌ എടുത്തോളൂ." ..................................... "അനൂവേച്ചി.അവർ എത്തിയിട്ടുണ്ട്. നീ ഇത് വരെ റെഡി ആയില്ലേ.?" പിന്നിൽ നിന്നും അനിയത്തിയായ അഭി വിളിച്ചതും ഓർമകളിൽ നിന്നും അനു സ്വബോധത്തിലേക്ക് തിരിച്ചു വന്നിരുന്നു. എല്ലാം തന്റെ ഓർമ്മകൾ ആണെന്ന് ഓർത്തപ്പോൾ ഒരു സങ്കടം അവളുടെ മുഖത്ത് നിഴലിച്ചു. "നിന്നെ ഞാൻ ഒരുക്കി നിർത്തിയിട്ടല്ലേ ചേച്ചി പോയെ.? പിന്നെ ഇപ്പൊ മുഖം എന്തേയ് വിളറി ഇരിക്കണേ. ആ ഐശ്വര്യമുള്ള മുഖം ഇപ്പൊ തന്നെ കുളമാക്കും.ചേച്ചിവന്നേ അവരെത്തി." ശ്രീലകത്തിൽ ശ്രീധരന്റെയും ദേവകിയുടെയും മക്കൾ ആണ് അനുഗ്രഹ എന്ന അനുവും അനുജത്തി അഭിനയ എന്ന അഭിയും. അഭിയുടെ ചെറുപ്പത്തിലേ മരണപെട്ടതാണ് ശ്രീധരൻ. പിന്നീട് അവരെ വളർത്തിയത് ദേവകി അമ്മ തനിച്ചാണ്. ............................................ മുറ്റത്തു കാറിന്റെ ശബ്ദം കേട്ടതും അഭി അനുവിന്റെ വീൽ ചെയറിൽ കൈകൾ മുറുക്കി കിച്ചണും ഹാളിനും ഇടയിലെ ഇടനാഴിയിലേക്ക് കൊണ്ട് പോയി. അവരെ സ്വീകരിച്ചു ഇരുത്തിയത് ദേവകിയുടെ സഹോദരൻ അശോകൻ ആണ്. "എന്റെ അനുവേച്ചി. ചെക്കൻ കൊള്ളാട്ടോ. എന്റെ ചേച്ചിപെണ്ണിന് നന്നായി ഇണങ്ങും." കാതോരം അഭിയുടെ പതുങ്ങിയ ശബ്ദം കേട്ടതും ആ വാക്കുകൾ ഒന്നും അനുവിനു സന്തോഷം നൽകുന്നതല്ലായിരുന്നു. "ദേവകി മോളെ വിളിക്ക്." ഏവരെയും സൽക്കരിച്ചു അശോകൻ ദേവകിയോടായി പറഞ്ഞതും അവർ അഭിയെ കണ്ണുകൾ കൊണ്ട് അരികിലേക്ക് വിളിച്ചു.അഭി അനുവിനെ അവർക്കരികിലേക്ക് കൊണ്ട് വന്നതും ബന്ധുക്കളിൽ പലരുടെയും മുഖം വാടുന്നത് അനു ശ്രദ്ധിച്ചിരുന്നു. എന്നാൽ പയ്യന്റെ മുഖത്ത് പുഞ്ചിരി കണ്ടതും അവൾക്ക് അതൊരു ആശ്വാസം ആയി തോന്നി. "ഇതാണ് പെൺകുട്ടി. അനുഗ്രഹ.പിജി കഴിഞ്ഞു ചെന്നൈയിൽ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുകയാണ്. രണ്ടു കൊല്ലങ്ങൾക്ക് മുൻപ് തിരിച്ചുള്ള യാത്രയിൽ ഒരു ആക്‌സിഡന്റ്. ജീവൻ പോലും തിരിച്ചു കിട്ടുമെന്ന് വിചാരിച്ചതല്ല. എല്ലാം ശേഖരൻ പറഞ്ഞിട്ടുണ്ടാകുമല്ലോ " അടുത്ത് ഇരിക്കുന്ന ബ്രോക്കർ ശേഖരനെ ചൂണ്ടി അശോകൻ പറഞ്ഞതും ശേഖരൻ അതേയെന്ന് തലയാട്ടി. ദേവകി തന്നെ ആണ് അവർക്കുള്ള ചായയും പലഹാരങ്ങളും ടേബിളിൽ കൊണ്ട് വെച്ചത്. അല്പനേരത്തെ സംസാരത്തിനൊടുവിൽ അനുവിനും പയ്യനും സംസാരിക്കാൻ ആയി അവർ അവസരം കൊടുത്തിരുന്നു. വീൽ ചെയർ സ്വയം നീക്കി തന്റെ റൂമിലേക്ക് പോയവളുടെ പിന്നാലെ അയാളും നടന്നു. ജനാലക്കരികിൽ പുറത്തേക്ക് കണ്ണുകൾ പായിച്ചു ചിന്തയിൽ ഇരിക്കുന്നവൾക്കരികിൽ അയാൾ പോയിരുന്നു. "അനു...." പിന്നിൽ വിളി കേട്ടതും അവൾ പതിയെ പിന്നിലേക്ക് തല ചരിച്ചു. ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു അവൾ അവനോട് അടുത്തുള്ള ചെയറിൽ ഇരിക്കാൻ ആവശ്യപ്പെട്ടതും അവൻ അത് നിരസിക്കാതെ അവിടെ ഇരുന്നു. "എന്നെ അറിയാലോ. ഞാൻ അരവിന്ദ്." "മ്മ് അമ്മ പറഞ്ഞിരുന്നു." "താൻ വായിക്കും അല്ലെ.."? "ഏഹ്. എന്താ?" "ടോ താൻ വായിക്കുന്ന കൂട്ടത്തിൽ ആണോന്നു. ഷെൽഫിൽ നിറയെ പുസ്തകങ്ങൾ ആണല്ലോ." "മ്മ് ഇടക്ക് വായനശീലം ഉണ്ട്. വെറുതെ ഇരുന്നു ബോറടിക്കുമ്പോൾ " "അത് നല്ലതാ. അല്ല തനിക്ക് ട്രീറ്റ്മെന്റ് ചെയ്തിട്ടും നടക്കാൻ ആവില്ലേ.?" അവളുടെ കാലുകളിൽ നോക്കി ചോദിക്കുന്നവനെ മറുപടി നൽകാൻ കഴിയാതെ അവൾ തന്റെ കാലുകളിലേക്ക് ഒന്ന് നോക്കി പോയി. "ട്രീറ്റ്മെന്റ് നടത്തിയാൽ എല്ലായ്‌പോഴും വിജയിക്കുമോ അരവിന്ദ്.? കാലുകൾ തളർന്നു പോയവൾക്ക് ഇനി ഇതിൽ കൂടുതൽ എന്ത് ട്രീറ്റ്മെന്റ് നൽകാൻ ആണെടോ." ശരീരത്തിനു ഒപ്പം മനസ്സ് കൂടി തനിക്ക് ഒപ്പം നിന്നാൽ മാത്രേ എന്തും നടക്കുകയുള്ളു. അത് ഡോക്ടർ പല തവണ പറഞ്ഞിട്ടുള്ളതുമാണ്. എന്നാൽ താൻ അതിന് ശ്രമിക്കുമ്പോഴെല്ലാം പരാജയം സംഭവിച്ചു പോകുന്നു. "ഓഹ് സോറി ടോ. തന്നെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല. പിന്നെ കണ്ടപ്പോൾ തന്നെ എനിക്കിഷ്ടായിട്ടോ.തന്റെ അഭിപ്രായം എന്താണെങ്കിലും ആലോചിച്ചു വിളിച്ചു അറിയിച്ചാൽ മതി. ഞാൻ എന്നാ ഇറങ്ങട്ടെ." അവളോടായി യാത്ര പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങിയതും മനസ്സിൽ ഒരു ഭാരം തങ്ങി നിൽക്കുന്നതായി അനുഭവപ്പെട്ടു അനുവിന്. ഫോൺ എടുത്തു പഴയ ചാറ്റുകളിൽ കൂടി കണ്ണുകളോടിക്കുമ്പോൾ അവളുടെ മനസ്സിൽ അവനെവിടെ എന്നൊരു ചോദ്യം അവശേഷിച്ചു. ................................................ " അവർ കണ്ടിട്ട് മടങ്ങിയിട്ട് രണ്ടു ദിവസം ആയല്ലേ ഏട്ടാ. അവർ മറുപടി ഒന്നും പറഞ്ഞില്ലല്ലോ. നമുക്ക് താല്പര്യകുറവ് ഒന്നുല്ലെന്നു അറിയിച്ചതല്ലേ. " ആശങ്ക നിറഞ്ഞ അവരുടെ ചോദ്യം കേട്ടതും അശോകൻ അനുവിന്റെ റൂമിലേക്ക് ഒന്ന് പാളി നോക്കി. "അനു എവിടെ ദേവകി.?" "അഭി അവളെയും കൂട്ടി പുറത്തു നിൽപ്പുണ്ട്. എപ്പോഴും റൂമിൽ തന്നെ ഇരുന്നാൽ അവൾക്കും മടുപ്പാകില്ലേ.?" "ഹ്മ്മ്.പിന്നെ അവർ വിളിച്ചിരുന്നു." "എന്നിട്ട്?" അശോകന്റെ വാക്കുകൾ കേട്ടതും പ്രതീക്ഷയോടെ അയാളുടെ മറുപടി കേൾക്കാനായി ദേവകി കാതോർത്തു. "അവർ പറയുന്നതിലും തെറ്റില്ല ദേവി. അവളുടെ കുറവുകൾ നമുക്കും അറിയാവുന്നതല്ലേ. അവർക്ക് വേണ്ടത് പണമല്ലെന്ന്. നടക്കാൻ കഴിയാത്ത ഒരു മരുമകളെ നോക്കാൻ അല്ല മകനെ പെണ്ണ് കെട്ടിക്കുന്നതെന്ന്. മകന്റെ കാര്യങ്ങൾ നോക്കുവാനും വീട്ടുകാര്യങ്ങൾ നോക്കുവാനും കഴിവില്ലാത്ത പെണ്ണിന് ഇനി സർക്കാർ ജോലി ഉണ്ടെന്ന് പറഞ്ഞാൽ പോലും അവർക്ക് അതിന് താല്പര്യം ഇല്ലെന്ന്. അനുവിന് നല്ല സാലറി കിട്ടുന്ന ജോലി ആണെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞ മറുപടി ആണിത്.പയ്യന് പക്ഷെ അഭിപ്രായവ്യത്യാസം ഒന്നുല്ല. ആ പെങ്ങൾകുട്ടിക്കും അമ്മയ്ക്കും ആണ് പ്രശ്നം " പ്രതീക്ഷയോടെ നിന്നിരുന്ന ദേവകിയുടെ മുഖത്ത് നിരാശ പടർന്നതും അശോകൻ ഒന്നും പറയാൻ കഴിയാതെ പുറത്തേക്ക് ഇറങ്ങി. എന്നാൽ എല്ലാം കേട്ടു പിന്നിൽ ഉണ്ടായിരുന്ന അനുവിന് യാതൊരു സങ്കടവും തോന്നിയില്ല. "അവരുടെ വീട്ടുകാര്യങ്ങൾ നോക്കുവാൻ ആണ് മരുമകൾ എങ്കിൽ എനിക്കും ഈ വിവാഹത്തിന് താല്പര്യം ഇല്ല അമ്മാവാ. എല്ലാം പറഞ്ഞിട്ടല്ലേ അവരെ ഇവിടേക്ക് ക്ഷണിച്ചത്.കാലുകൾ മാത്രേ അനുവിന്റെ തളർന്നിട്ടുള്ളു. മനസ്സ് ഇപ്പോഴും സ്ട്രോങ്ങ്‌ ആണ്. ഒരു വിവാഹം ഇല്ലെങ്കിൽ തന്നെ ജീവിക്കാൻ ഉള്ളത് വീട്ടിൽ ഇരുന്നു വർക്ക്‌ ചെയ്തിട്ടായാലും ഞാൻ സമ്പാദിക്കുന്നുണ്ട്. അല്ലെങ്കിലും എനിക്ക് ഇത് ഒന്നും ആഗ്രഹിക്കാൻ അവകാശമില്ലമ്മേ." "പിന്നെ... പിന്നെ നീ എന്ത് ഭാവിച്ചാണ് അനു. നിന്റെ വിവാഹം നടത്താതെ അഭിയുടെ വിവാഹം നടത്താൻ എനിക്ക് കഴിയില്ല. നിനക്ക് നിന്റെ ഇഷ്ടം മാത്രം നോക്കിയാൽ മതിയല്ലോ. അഭിയുടെ കാര്യം നീ മറന്നു പോകുന്നു." ദേവകിയുടെ സംസാരം കേട്ടു ഇത്തവണ അനുവിന്റെ ഉള്ളൊന്ന് പിടഞ്ഞിരുന്നു. അല്ലെങ്കിലും വിവാഹം ആഗ്രഹിക്കാത്ത തനിക്ക് ഇത് ഒന്നും വിഷമം ഉളവാക്കുന്ന കാര്യമല്ല എന്നാൽ അഭി. അവളുടെ വിവാഹം അത് അവളും ആഗ്രഹിക്കുന്നുണ്ടാകില്ലേ. അഭിയുടെ മുഖത്ത് നോക്കിയതും അനുവിന് തന്റെ അവസ്ഥ ഓർത്തു വേദന തോന്നിയിരുന്നു. "എനിക്കും ആഗ്രഹം ഉണ്ട് അനുവേച്ചിയുടെ വിവാഹം നടത്താൻ. കാരണം മറ്റൊന്നുമല്ല. ഈ അവസ്ഥയിൽ അനുവേച്ചിയോട് ഉള്ള പ്രണയം പോലും മറന്നു ഉപേക്ഷിച്ചു പോയ ആ ഹരിയേക്കാൾ നല്ലൊരു ബന്ധം എന്റെ ചേച്ചിക്ക് കിട്ടണം അത്ര തന്നെ." താൻ മറവിയിലേക്ക് ഒതുക്കുവാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയുടെ പേര് കേട്ടതും അനു പതറി പോയിരുന്നു. ഒരു നാൾ തനിക്ക് എല്ലാമെല്ലാം ആയിരുന്നവൻ. "ഹരി..." തുടരണോ ബാക്കി കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
1.4K കണ്ടവര്‍
21 മണിക്കൂർ
ഈ നോവൽ നിങ്ങൾ വായിച്ചത് ആണോ കുറെ മുൻപ് എഴുതിയത് ആണ് വായിക്കാത്തവർ ഉണ്ടോ ഉണ്ടങ്കിൽ പറ 10 പേര് എങ്കിലും ഉണ്ടങ്കിൽ ഇടാം കണ്ണൂർകാരൻ 🥰🥰🥰🥰 #✍ തുടർക്കഥ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
1.1K കണ്ടവര്‍
21 മണിക്കൂർ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlk0G9Gp?d=n&ui=v64j8rk&e1=cപെയ്തൊഴിയാതെ ഭാഗം.. 27 ********* റഫീഖ്‌ ഫോണും പിടിച്ച് കാറിനരികിലായി തളർന്നു വീണു.... റഫീഖേ...എണീക്ക്... നീ..ഇങ്ങനെ തളർന്നാൽ എങ്ങിനെ....നമുക്ക് പോയി സംസാരിച്ചു ശെരിയാക്കാവുന്നതേയൊള്ളു അൻവർ അവനെ താങ്ങിപിടിച്ചുകൊണ്ട് കാറിലേ..ബേക്ക് സീറ്റിലേക്ക് ഇരുത്തി...തസ്‌നി മോനെയും എടുത്ത് കൊണ്ട് മുൻസീറ്റിലും കയറി..യാത്ര തുടർന്നു.. * * * * ജുബി...... ആ.. കണ്ണീർ തുടക്ക്. ആ...വൃത്തികെട്ടവന് വേണ്ടി ഒഴുക്കാനുള്ളതല്ല നിന്റെ മിഴിനീർ.... ഇക്കാ.. ഞാൻ... എനിക്ക് മതി..മോളെ... എനിക്ക് മനസ്സിലാവും.... സമാധാനപെട്... എനിക്ക് കരച്ചിൽ അടക്കാൻ പറ്റുന്നില്ല...ഇക്കാക്ക. ഇന്ന് ശെരിയാവും, നാളെശേരിയാവും.. എന്ന് കരുതിയതൊക്കെ വെറുതേ...ആയിരുന്നു... അയാളുടെ മനസ്സിൽ ഇപ്പോഴും മാഹിറയാണ്.അതെനിക്ക് എന്നോ..മനസ്സിലായ കാര്യമാണ്... അയാളുടെ കുഞ്ഞിനെ നോക്കാനുള്ള ഒരു സ്ത്രീ എന്നപരിഗണനയെ എനിക്ക് തന്നിട്ടൊള്ളു... അത് കൊണ്ടാണല്ലോ ആ...രീതിയിൽ മാത്രം എന്നോട് പെരുമാറുന്നത്. ചുടുനീർ അനുവാദമില്ലാതെ ജൂബിയുടെ മിഴികളിൽ നിന്നും ഉതിർന്ന് വീണ് കൊണ്ടിരുന്നു.. ഡി... നിന്നോടല്ലേ...പറഞ്ഞത് കരയല്ലേന്ന്....മിണ്ടല്ലേ... ഉമ്മ വിളിക്കുന്നുണ്ട് ഫോൺ എടുക്കട്ടെ... മ്മ്.... "ആ.. ഉമ്മാ... പറ.... ഞാൻ ഡ്രൈവിലാ.." "എടാ...ഇയ്യ്... തിരിച്ചോ..... ഊട്ടിയിൽ നിന്ന്..." മ്ഹ്...തിരിച്ചു അവിടെ നിന്നും പുറപ്പെട്ടു അങ്ങോട്ട് വന്നോണ്ടിരിക്ക.." "അഹ്... ജൂബിക്ക് വിളിച്ചിരുന്നോ..ഇയ്യ്. എന്താണാവോ...അവളുടെ വിവരം...റിഫ മോൾ കുറുമ്പ് വല്ലതും കാണിക്കുന്നുണ്ടോ ആവോ.... വെള്ളം മാറി കുളിച്ച് രണ്ട് പേർക്കും ഇനി അസുഖം വല്ലതും വരുമോ..ആവോ... അവിടെ നല്ല തണുപ്പാണന്ന് പറഞ്ഞുകേൾക്കാല്ലോ... ഞാൻ കുറേനേരയിട്ട് അവളെ വിളിക്കുന്നു...കിട്ടുന്നില്ല... അതാ നിനക്ക് വിളിച്ചത്. "അവൾ എന്റെ കൂടെ ഉണ്ട് ഉമ്മാ... അവൾക്കും കുഞ്ഞിനും കൊഴപ്പൊന്നുല്ല.." "ആണോ... അവളെയെങ്ങിനെ നിന്റെയൊപ്പം ' റഫീഖ് എവിടെ.. അവനും ഉണ്ടോ...? " "ഉമ്മ.. ഇപ്പോ വെക്ക് എല്ലാം വീട്ടിൽ എത്തിയിട്ട് പറയാം..... ഞാൻ കുറച്ചു തിരക്കിലാ.." "ശെരി മോനെ... സൂക്ഷിച്ചു ഓടിക്ക്.... കൂടെ വേറെ ഡ്രൈവറെ കൊണ്ട് പോകാൻ പറഞ്ഞാൽ നീ...കേൾക്കില്ലല്ലോ... " "കൂടെയൊക്കെ ആളുണ്ട് ഉമ്മവെറുതേ..ടെൻഷൻ ആവാതെ.... ഓക്കേ.... ഞാൻ ഫോൺ വെക്കുവാണെ".ഫോൺ ഓഫാക്കി അവൻ കാറിന്റെ മുനീസിറ്റിൽ വെച്ചു... നീ...ഇന്നലെ വല്ലതും കഴിച്ചിരുന്നോ...? ജുബി... മുഖമൊക്കെ വെല്ലാണ്ട് ക്ഷീണിച്ചപോലെ.... ഉണ്ടെന്ന് അവൾ തലയാട്ടി.. "നിന്റെ തലയാട്ടൽ എനിക്കത്ര വിശ്വാസം പോരാ.... കുറച്ചു കഴിഞ്ഞ നല്ലൊരു മലയാളീസ് ഹോട്ടൽ ഉണ്ട് അവിടെ കയറി ഫുഡ്‌ കഴിച്ചിട്ട് പോവാ നമുക്ക്." മ്ഹ്..... എന്റെ പൊന്നുമോൾ എടുത്ത തീരുമാനം എനിക്ക് പെരുത്ത് ഇഷ്ടായി.... ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് നിന്നോട് ഇങ്ങ് പൊന്നേക്കെന്ന്... അപ്പോഴൊന്നും...നീ കേൾക്കാതെ അവന്റെ വാലും തൂങ്ങി നിന്നു.... ഹാ... നിനക്ക് അങ്ങിനെയാ ഇഷ്ടമെങ്കിൽ നിന്നെ വിഷമിപ്പിക്കണ്ട എന്ന് ഞാനും കരുതി.... അവൻ ആള് ശെരിയല്ലന്നെ... പോട്ടെ പുല്ല്...അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മുജീബ് പറഞ്ഞു.... അതല്ല ഇക്കാ... നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ...ഒരു കാരണമായി. ഡി.... അടിവാങ്ങും...നീ... നീ..എന്താ... തുണിയില്ലാതെയാണോ നടക്കുന്നത്....? പറഞ്ഞു ചിരിക്കാൻ.... 'അല്ല ഇക്കാ...' ദെ... ജുബി... നീ നിന്റെ കാര്യം നോക്ക്.... നിന്റെ സന്തോഷം. നിന്റെ സുരക്ഷിതത്വം. അവിടെ നീയെന്തിനാ നാട്ടുകാരെ പേടിക്കുന്നത്. നല്ലത് ചെയ്താലും അതല്ലെങ്കിലും പറയുന്നവർ പറയും.... അവരെയൊക്കെ പേടിച്ച് ജീവിക്കാൻ നിന്നാൽ അതിനെ നേരം കാണു... പ്രത്യേകിച്ച് റഫീഖിനെയും അവന്റെ ഉമ്മയെ പോലെയും ഉള്ളവരാണേൽ.... അവരുടെ ഒന്നും നാവ് കൂട്ടികെട്ടാൻ നമുക്കാവില്ല.. ആരെയും..നീ..നോക്കണ്ട... ഇനി..നീ... അങ്ങോട്ട് പോവണമെന്ന് വാശിപിടിച്ചു കരഞ്ഞാലും നിന്നെ ഞങ്ങളാരും ഇനി അങ്ങോട്ടേക്ക് വിടില്ല... നാട്ടുക്കാരായാലും, ബന്തുക്കളായാലും, അയൽവാസികളായാലും പറയുന്നവർ പറയട്ടെ... പറഞ്ഞു... പറഞ്ഞു നാവ് കുഴയുമ്പോൾ അവർ നിർത്തിക്കോളും.. അല്ല പിന്നേ... മ്... എല്ലാത്തിനും അവൾ മൂളുക മാത്രം ചെയ്തു.... ഒരു വർഷം കൂടെ നിന്നിട്ടും അയാൾക്ക് ഇതുവരെ എന്റെ മനസ്സ് മനസ്സിലായില്ലല്ലോ..അതാണ് എനിക്ക് സങ്കടം... എന്റെ മോൾക്ക് വേണ്ടിയാണ് എന്റെ ജീവിതമെന്ന് എത്ര തവണ വിവാഹത്തിന് മുൻപ് അദ്ദേഹത്തോട് ഞാൻ പറഞ്ഞിട്ടുണ്ട്... എന്നിട്ടും...അയാളുടെ വാശിക്കുമുൻപിൽ.. എന്റെ മോളുടെ കൂടെ ഒരു ദിവസംപോലും എനിക്ക് സന്തോഷത്തോടെ കഴിയാനുള്ള അനുവാദം ഇല്ലങ്കിൽ...എനിക്കെന്തിനാ അങ്ങിനെയൊരു ഭർത്താവ്. ഒരിക്കൽ പോലും സ്വന്തം മോളായി അല്ലേൽ നല്ല മരുമകളായി കാണാൻ കഴിയാത്ത അവരുടെഉമ്മയെ ഞാനിനി....എങ്ങിനെയാ ഉമ്മാ എന്ന് വിളിക്കുക. വേണ്ട.... ജുബിക്കിനി ആരും വേണ്ട. എല്ലാം പഴയത് പോലെ മതി. എന്നെ സ്നേഹിച്ചു... സ്നേഹിച്ചു... കൊതിതീരാതെ എന്നിൽ നിന്നും പറന്ന അകന്ന എന്റെ ഫാരിസ് ഇക്കമതി. ഇല്ലഇക്കാക്ക.... ഇനി അയാൾക്ക് വേണ്ടി എന്റെ കണ്ണീർ വീഴില്ല... അവൾ കണ്ണുകൾ അമർത്തിത്തുടച്ചുകൊണ്ട്. പുറത്തേക്ക് കണ്ണുകൾ പായിച്ചു.... * * * * ഉമ്മാ.......... ഉമ്മാ........... എന്താടാ....? മൂത്തമ്മയെവിടെ.? അപ്പുറത്ത് റൂമിൽ ഉണ്ടല്ലോ അഹ്.....വിളിക്ക്.... എന്നെയിങ്ങനെ മിഴിച്ചു നോക്കാതെ അവരെ വിളിക്കെന്ന്... എന്താടാ.... എന്താ.. നിനക്ക്.. പോയപോലെ അല്ലല്ലോ തിരിച്ചു വരവ്..... ഉമ്മ മാറിക്കെ... ഷെഫീഖ്‌ ഉമ്മയെ ഉന്തി മാറ്റികൊണ്ട് മൂത്തമ്മയുടെ അടുത്തേക്കായി ഓടി.. എന്താ... റബ്ബേ... ഈ ചെക്കന്.... ആകെ ഹാല് ഇളകിയിട്ടുണ്ടല്ലോ... പറഞ്ഞത് പോലെതന്നെ അങ്ങ് ചെയ്തു...ലേ..നിങ്ങൾ. അതിനായിരിക്കും രണ്ട് ദിവസത്തിന് അവളെ ഇങ്ങോട്ടേക്ക് കെട്ടിയെടുപ്പിച്ചത്... എന്താടാ....എന്തൊക്കെയാ ഇയ്യ് പറയുന്നത്....? " നിങ്ങൾക്ക് ഒന്നും അറിയില്ലലെ.... സൈനോ... എന്താ അന്റെ മോൻക്ക് ഭ്രാന്തായോ..? " എടാ.... ഇയ്യ് കുറേനേരായല്ലോ.. കിടന്ന് തുള്ളാതെ കാര്യം പറ. മൂത്തമ്മ അന്ന് പറഞ്ഞത് പോലെ കല്ലിയാണപെണ്ണിന്റെ വീട്ടിൽ പോയി സംസാരിച്ചിരിക്കുന്നു... ഫാസിലും ജുബിയും തമ്മിൽ അടുപ്പത്തിലാണന്ന്... പറഞ്ഞത് ആരാണ് എന്നറിയോ..ഉമ്മാക്ക് നിങ്ങളുടെ മൂത്തപുത്രി... ഷെമീമ.... ദാ... ഈ... കിടക്കുന്ന നിങ്ങളുടെ സഹോദരിയുടെ വാക്കുകൾ കേട്ട്... എല്ലാം...അവിടെപ്പോയി വിളമ്പിയിരിക്കുന്നു.. "എന്നിട്ട്....! അവരുടെ കല്ലിയാണം മുടങ്ങിയോ..?" ഷെഫി.. ഇല്ല...ഷംസി.... അവരുടെ ബന്ധം അത്രയും പവിത്രമാണ്.....അതൊന്നും അങ്ങിനെ മുടങ്ങില്ല... ഓഹ്.... ഞാനങ്ങു പേടിച്ചുപോയി...പിന്നെന്തിനാ ഇയ്യ് കിടന്ന് തുള്ളുന്നത്... "ന്റെ.....ഉമ്മാ... വിവാഹം മുടങ്ങിയൊ.. ഇല്ലയോ...എന്നല്ല. ഇവരും നിങ്ങളെ മോളും കൂടി ചെയ്ത പ്രവർത്തി... അംഗീകരിക്കാൻ കഴിയില്ല അത്ര തന്നെ...." "ഡാ.... ചെക്കാ... ഇയ്യ് എന്നേക്കാൾ വലുപ്പം വെച്ചിട്ടുണ്ട് എന്നൊന്നും ഞാൻ നോക്കൂല....മിണ്ടാണ്ടിരുന്നോ അവിടെ...." "ദെ...മൂത്തമ്മ... നിങ്ങൾ എന്നേക്കാൾ പ്രായം കൂടുതലാണ് എന്റെ മൂത്തമ്മയാണ് എന്നൊന്നും ഞാനും നോക്കില്ല..." "ഷെഫി... മിണ്ടാതിരിക്ക്. ഇപ്പോ ഒന്നും സംഭവിച്ചില്ലല്ലോ.. "ഉമ്മ.... ഒന്നിങ്ങു വന്നേ..." "സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചിട്ടുണ്ട് അവരുടെ ആഗ്രഹം നിറവേറിയിട്ടുണ്ട്." ഇയ്യെന്തൊക്കെയാ.. പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല എനിക്ക്. ഒന്ന് തെളിയിച്ചു പറ.. ന്റെ... ഉമ്മാ... അവരിപ്പോ..സംശയത്തിലാ.. മാജിദയുടെ വീട്ടുക്കാർ ഫാസിലുമായുള്ള അവരുടെ നിക്കാഹ് വേണോ... വേണ്ടയോ...എന്ന്... "മോനെ...... ഇയ്യ് ഷെമിയോട് പറഞ്ഞത് അങ്ങനെയല്ലല്ലോ... അതെ....ഞാൻ അവളോട് അങ്ങിനെ പറഞ്ഞത് മൂത്തമ്മ അവിടെ ഉണ്ടായത് കൊണ്ടാണ്... ഞാൻ അങ്ങിനെ പറഞ്ഞില്ലേൽ...അവർ സന്തോഷിക്കും. അവരുടെ അടുത്ത പ്ലാനിനുള്ള ചർച്ച തുടങ്ങും. അത് വേണ്ട.... ആരൊക്കെയോ.. അവിടുന്ന് നാളെ സംസാരിക്കാൻ വരുന്നുണ്ട്. എന്നറിഞ്ഞു....എന്താകും അറിയില്ല.... മാജിദ വാശിയിലാ... അവൾക്ക് അവനുമൊത്തുള്ള ഒരുവിവഹത്തിന് ഇനി താല്പര്യം ഇല്ലന്ന്.... ഇത്രയും കൊല്ലം അവനെ സ്നേഹിച്ചു പിന്നാലെ നടന്നിട്ട്. ആരോ... എന്തോ ചെന്ന് പറഞ്ഞന്ന് കരുതി അവനെ ആവിശ്വസിക്കാവോ... എല്ലാവർക്കും അത്ഭുതം. അവളെങ്ങിനെ എതിർത്തു നിൽക്കുന്നതിൽ കാരണം അവളുടെ ജീവനായിരുന്നു അവൻ ..... ഉമ്മാടെ മോൾ കാരണം.... അവരുടെ ബന്ധത്തിലും വിള്ളൽ വീണു. ന്റെ റബ്ബേ.... ഇവർ രണ്ടാളും ഇതെന്തിനുള്ള പുറപ്പാടാ... എനിക്ക് വെയ്യ.... എത്ര നാളത്തെ അവരുടെ കാത്തിരിപ്പായിരുന്നു...രണ്ട് ദിവസം കൂടി കഴിഞ്ഞാൽ.ഇവര് കാരണം അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ അങ്ങിനെയെല്ലാം ഇവർ രണ്ട് പേരും കൂടെ തട്ടിത്തെറിപ്പിച്ചില്ലേ... ഡാ.... മോനെ വന്നേ...നമുക്ക് അവളുടെ വീട്ടിലേക്ക് പോകാം എല്ലാം തുറന്നു പറയാം... വാ... തെറ്റിദ്ധാരണ മാറട്ടെ... അവർ സ്വപ്നം കണ്ടപോലെ അവർ ഒന്നാകട്ടെ.. ഞാനില്ല ഉമ്മാ.... നമ്മുടെ വീട്ടിലുള്ളവർ തന്നെയാണ്...അതിന് കാരണക്കാർ എന്നറിഞ്ഞാൽ പിന്നേ...ഞാനെങ്ങിനെ ഇനി അവരുടെ മുഖത്ത് നോക്കും. ഇപ്പൊ...ആർക്കും അറിയില്ല.. അതെങ്ങിനെ...ഷെമിയെ.... അവർ കണ്ടിട്ടുണ്ടാവില്ലെ.... അവളല്ലേ...അവിടെ പോയി വിവരങ്ങൾ പറഞ്ഞത്.....' അതെ....പക്ഷെ... അവൾ മുഖം മറച്ചിട്ടാ ചെന്നിരിക്കുന്നത്..അത് കൊണ്ട് തന്നെ... അത് എന്റെ പെങ്ങൾ ആണന്ന് അവിടെ ആർക്കും മനസ്സിലായിട്ടില്ല.... ഈ....കുട്ടി ആരുടെയൊക്കെ ശാപമായിനി തലയിൽ ഏറ്റിവെക്കാൻ പോകുന്നത്. എനിക്ക് വെയ്യ.... സൈനുത്ത കസേരയിലേക്ക് തളർന്നിരുന്ന് കരയാൻ തുടങ്ങി..... ഉമ്മയുടെ മോളല്ലേ... എന്താ..അവളെയൊന്ന് പറഞ്ഞു മനസ്സിലാക്കിയാൽ മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ടുവേണോ അവൾക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കാൻ... ഇതൊന്നും ശെരിയല്ല. എന്റെ മൂത്തത് ആയിപ്പോയി അല്ലേൽ ഞാനൊന്ന് കൊടുത്തേനെ ചെവിയടക്കി.... ഷെഫീഖ്.. മൂത്തമ്മയോടും ഉമ്മയോടും..മാറി..മാറി കലിതീർത്തുകൊണ്ട്. ദേഷ്യം അടങ്ങാതെ.... കാറ്റ് പോലെ പുറത്തേക്ക് പാഞ്ഞുപ്പോയി.... ന്റെ... റബ്ബേ... എനിക്കിനിവെയ്യ... ഇവളിത്.... എന്റെ സൈനോ നീയൊന്ന് അടങ്ങ് ഞങ്ങൾ ചെയ്തത് ഒരു തെറ്റായി എനിക്ക് തോന്നിയില്ല.... ഇയ്യ് മിണ്ടരുത്... ഇനിമതി ഇവിടെ പൊറുത്തത്... കൂടപ്പിറപ്പല്ലേ..മൂത്തതല്ലേ എന്ന് കരുതി സ്നേഹവും ബഹുമാനവും തന്നപ്പോൾ.. എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട... നമ്മുടെ ഇളയത് ഒന്നുണ്ടല്ലോ... സുബൈദ.... അവളുടെ അടുത്ത് പോയി ഇയ്യെന്താ നിൽക്കാത്തെ..നിന്റെ കളികളൊന്നും അവളെ അടുത്ത് വിലപോവില്ലന്ന് നിനക്ക് നന്നായിട്ടറിയാം. മതി.... എടുക്കാനുള്ളതെല്ലാം എടുത്തോ.... ഞാൻ ഒരു ഓട്ടൊ വിളിച്ച് തരാം വേഗം സ്ഥലം കാലിയാക്ക്... സൈനോ... ഞാൻ... അവർ ഊട്ടിയിൽ അല്ലേ.... എവിടേക്ക് പോകും. അതൊന്നും എനിക്കറിയണ്ട.. ഒരോരോന്ന് ചെയ്തു വെക്കുമ്പോ.. ഓർക്കണമായിരുന്നു. ഇക്കാക്ക എങ്ങാനും ഇതൊക്കെ അറിഞ്ഞാൽ ഞാനിവിടെ നിന്നും ഇറങ്ങേണ്ടി വരും...നോക്കി നിൽക്കാതെ വേഗം വേണം. വിളറിയ മുഖവുമായി റഫീഖിന്റെ ഉമ്മ അകത്തേക്ക് കയറിപ്പോയി... സുബൈദ എങ്കിൽ സുബൈദ അവർ പോയിവരോളം എവിടേലും നിന്നല്ലേ പറ്റു.. കൊണ്ട് വന്ന കവർ എടുത്ത്. ഡ്രെസ്സുകൾ അതിൽ മടക്കിവെച്ചു... ദെ... ഓട്ടോ എത്തി.. വേഗം വേണം... മങ്ങിയ മുഖത്തോടെ അനിയത്തിയെ ദയനീയമായി നോക്കികൊണ്ട് അവർ വണ്ടിയിലേക്ക് കയറി... മുഖത്ത് ഏതൊരു ഭാവവും വരുത്താതെ ഗൗരവത്തിൽ തന്നെ നിന്നു അനിയത്തി. ഓട്ടൊ അവരുടെ ഗൈറ്റ് കടന്ന് പോയതും.... ഒരു ദീർഘ ശ്വാസവും വിട്ട് അകത്തേക്ക് കയറിപ്പോയി.. അനിയത്തി സൈനു... (തുടരും..... കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
1.3K കണ്ടവര്‍
21 മണിക്കൂർ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mR7v51v?d=n&ui=v64j8rk&e1=cമിശ്വ - 35 രാത്രി. അടിവാരത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ മെർലിനിലെ റൂം നമ്പർ 27. ആ സ്യൂട്ട് റൂമിനുള്ളിലെ സോഫയിൽ, ചാരി കിടക്കുകയാണ് സച്ചുവേട്ടൻ. ചുറ്റും അയാളുടെ ആജ്ഞാനുവർത്തികളായ ആറ് പേർ. എതിർവശത്ത് , ബെഡിൽ ചോട്ടുവും അവന്റെ മൂന്ന് കൂട്ടാളികളും. മുറിയുടെ നടുക്കായുള്ള ഒരു കോഫി ടേബിളിൽ ആ കറുത്ത ഇരുമ്പു പെട്ടി തുറന്നു വെച്ചിരുന്നു. എല്ലാവരുടെയും ശ്രദ്ധ ചോട്ടുവിലാണ്. അനുയായികളിലൊരാൾ, തന്റെ അരയിൽ നിന്നും ഒരു മദ്യക്കുപ്പി എടുത്തതും, സച്ചുവേട്ടനും ചോട്ടുവും ഒരേ പോലെ അയാളെ തടഞ്ഞു. “ഇതൊരു തീരുമാനമായിട്ട് മതി അതൊക്കെ. ചോട്ടൂ... നീ സംസാരിക്ക്. നിന്റെയാണല്ലോ പ്ലാനിങ്ങൊക്കെ." സച്ചുവേട്ടൻ അവന്റെ ശ്രദ്ധയാകർഷിച്ചു. മറുപടിയെന്നോണം, മുൻപോട്ടാഞ്ഞ ചോട്ടു, ആ പെട്ടിക്കുള്ളിൽ നിന്നും ഒരു പിസ്റ്റൾ എടുത്തു ബെഡിലേക്കിരുന്നു. അതീവ സൂക്ഷ്മതയോടെ അതിന്റെ മാഗസിൻ ഉള്ളിലേക്ക് തിരുകി കയറ്റിയതിനു ശേഷം, അവൻ അതൊന്നു കോക്ക് ചെയ്തുകൊണ്ട് എല്ലാവരെയും ഒന്ന് നോക്കി. "ആദ്യമേ എല്ലാരോടുമായി ഞാൻ ഒരു കാര്യം പറയാം…” അതീവ ഗൗരവത്തിലാണവൻ തുടർന്നത്. “ചോട്ടു, ഇനി ഇല്ല. അവൻ ചത്തു. ആ ഉരുൾപൊട്ടലിൽ!" എല്ലാവരും അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി. "എന്റെ പേര് ഭഗത്! എന്നെ ഇനി അങ്ങനെ വിളിച്ചാൽ മതി!" ഉറച്ച സ്വരത്തിലാണ് അവൻ അത് ആവശ്യപ്പെട്ടത്. "ഇനി കാര്യത്തിലേക്ക്, ആഴ്ച്ചയിൽ ഒരിക്കലാണ് നമ്മുടെ ശേഖർ ജി യുടെ ഗോൾഡ് റൺ. വാങ്ങിയിട്ട് മൂന്നോ നാലോ ദിവസങ്ങൾ മാത്രം പഴക്കമുള്ള ഒരു പുത്തൻ പുതിയ വാഹനത്തിലാണ്, അവർ ഇവിടെ നിന്നും ഗോൾഡ് കയറ്റിക്കൊണ്ടുപോകുക. എന്റെ ഊഹം ശരിയാണെങ്കിൽ, പുതിയ വാഹനങ്ങളുടെ പേപ്പർ വർക്ക്‌ എല്ലാം പക്കാ ആയിരിക്കും. ചെക്കിങ് കുറയും. അതായിരിക്കും കാരണം." എല്ലാവരും തലകുലുക്കി. "അടിവാരത്തുള്ള അവരുടെ ഗാരേജിൽ നിന്നും , വണ്ടിയിൽ ലോഡ് ചെയ്തു കഴിഞ്ഞാൽ, പിന്നേ നമുക്ക് മൈസൂർ വരെയുള്ള 100-150 കിലോമീറ്റർ യാത്രയിൽ, എവിടെ വെച്ച് വേണമെങ്കിലും അവരെ അടിച്ചിടാം. കാരണം, ആ വണ്ടി നേരിട്ട് ആരും പ്രൊട്ടക്ഷൻ ഇല്ല. ആകെ ഡ്രൈവറും ഒരു സഹായിയും മാത്രമേ കാണൂ. അവർ ഒരിക്കലും ഒരു ആക്രമണം പ്രതീക്ഷിച്ചല്ല വരുന്നത്. കാരണം, കേരളത്തിൽ വെച്ച് ആ വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഇവിടെ ഒരു സ്വാമിയണ്ണൻ ഉണ്ട്. ആ ഒരു ധൈര്യത്തിലാണ് പന്ത്രണ്ടും പതിനഞ്ചും കോടി ഒക്കെ വരുന്നത് ഈ ഇടപാട് അവന്മാര് ഇത്ര കൂൾ ആയിട്ട് നടത്തുന്നത്. പക്ഷേ... ഈ സ്വാമിയണ്ണന്റെ, വളരേ വേണ്ടപ്പെട്ട ഒരു സുഹൃത്താണ് ദാ ഈ കിടക്കുന്ന സച്ചുവേട്ടൻ. അതുകൊണ്ട് തന്നെ, നമുക്ക് അധികം വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഈ പരിപാടി നടത്താൻ പറ്റും. എല്ലാം ഭംഗിയായിട്ട് നടന്നാൽ , മിനിമം 12 കോടി വില വരുന്ന ഒരു വണ്ടി നമുക്ക് സ്വന്തം!" ഒരു വിടർന്ന പുഞ്ചിരിയോടെയാണ്‌ അവനത് പറഞ്ഞവസാനിപ്പിച്ചതെങ്കിലും, സച്ചുവേട്ടന്റെ കൂടെയുള്ള എല്ലാവരും നേരിയ ഭയപ്പാടിലാണെന്ന് ചോട്ടുവിനു മനസ്സിലായി. "നിങ്ങൾക്കൊക്കെ നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരിക്കും. പക്ഷേ , എനിക്കും ദാ ഇവന്മാർക്കും അങ്ങനെ ഒന്നുമില്ല. രണ്ടും കല്പിച്ചാണ് ഞങ്ങൾ. അതുകൊണ്ട് , താൽപ്പര്യമില്ലാത്തവർ പിരിഞ്ഞു പൊയ്ക്കോളൂ. എന്തു തന്നെയായാലും , ഈ സംഭവം ഞങ്ങൾ ചെയ്തിരിക്കും. അതിപ്പോ , നിങ്ങളുടെ കൂടെയായാലും ഒറ്റയ്ക്കായാലും." "പ്ലാൻ പറയൂ." സച്ചുവേട്ടൻ ഇടപെട്ടു. അയാളുടെ സ്വരം നന്നേ ഗൗരവം പ്രാപിച്ചിരുന്നു. "പ്ലാൻ..." ചോട്ടു ചിരിച്ചു. "നാളെ പുലർച്ചെ മുതൽ , ഗാരേജിന്റെ പുറത്ത് നമ്മുടെ പയ്യന്മാർ ഉണ്ടാകണം. പരിചയക്കാരൻ ആരും വേണ്ടാ. പ്രശാന്തോ ദേവയോ, നിന്നോളും. കർണാടക റെജിസ്ട്രേഷൻ വാഹനങ്ങൾ ആണ് നമ്മുടെ നോട്ടം. പുലർച്ചെ 4 മണി മുതൽ ഉള്ള സമയത്ത് ആ ഗാരേജിലേക്ക് കയറിപ്പോകുന്ന വാഹനങ്ങൾ നമ്മൾ നോട്ടമിടുന്നു. വണ്ടി തിരികെ പോന്നാൽ, നമ്മുടെ പയ്യന്മാർ അവർക്കു സംശയം തോന്നാതെ പുറകെ ഫോളോ ചെയ്യുന്നു. ഒപ്പം നമ്മളെ വിവരമറിയിക്കുന്നു. പക്ഷേ... ഒരു വലിയ പ്രശ്നമുണ്ട്.” എല്ലാവരും ഒരുപോലെ മുഖമുയർത്തി. “അവന്മാരുടെ തിരിച്ചുള്ള യാത്ര പട്ടാപ്പകൽ ആണ്. അത് നമുക്കൊരു തടസ്സമാകും. കാരണം, ഈ ടൈമിൽ വയനാട് ചുരം ബിസി ആയിരിക്കും. ടൂറിസ്റ്റ് സീസൺ അല്ലേ. ചുരത്തിൽ വെച്ചൊന്നും ഒരറ്റാക്ക് നമുക്കു ചിന്തിക്കാനേ പറ്റില്ല." “അതൊരു വലിയ ഇഷ്യൂ ആണെന്നെനിക്കു തോന്നുന്നില്ല.” സച്ചുവേട്ടൻ ഇടപെട്ടു. “അവർ പോകുന്നത് മുത്തങ്ങ ബന്ദിപ്പൂർ വനത്തിലൂടെ ആണെന്നാണ് പണ്ട് സ്വാമിയണ്ണൻ പറഞ്ഞത്. അങ്ങനെയാണെങ്കിൽ, യാതൊരു ടെൻഷനും വേണ്ട. ഇഷ്ടം പോലെ ഓപ്ഷൻസ് ഉണ്ട്. ഒരു പട്ടിക്കാളി പോലും ഉണ്ടാകില്ല റോഡിൽ. പക്ഷേ ആക്ഷൻ പെട്ടെന്നായിരിക്കണം. മാക്സിമം 10 മിനിറ്റ്. അതിനുള്ളിൽ വണ്ടി നമ്മുടെ കയ്യിലായിരിക്കണം. പിന്നെ, നേരെ അവിടുന്ന് തിരിച്ചു സുൽത്താൻ ബത്തേരി പിടിച്ചാൽ മതി. അവിടെ എത്തിക്കിട്ടിയാൽ, പിന്നെ ബാക്കി ഞാൻ ഏറ്റു." "ഓക്കേ " ചോട്ടു തുടർന്നു. "അപ്പൊ അങ്ങനെ തീരുമാനിക്കാം. എന്നല്ല, തീരുമാനിച്ചു കഴിഞ്ഞു. ഇനി ഈ വിഷയത്തിൽ ഒരുപാട് ചർച്ചകളുടെ ആവശ്യമില്ല. ആലോചിച്ചാൽ, ഒരന്തമില്ല. ആലോചിച്ചില്ലെങ്കിൽ ഒരു കുന്തോമില്ല എന്നു കേട്ടിട്ടില്ലേ ? ഇത് നമ്മൾ ഒരുപാട് ചർച്ച ചെയ്താൽ, പയ്യെ പയ്യെ ധൈര്യം ചോർന്നു പോകും. നിങ്ങള് വിട്ടൊ. ഞാൻ വിളിക്കാം. ആദ്യം വണ്ടി വരട്ടെ. എന്നിട്ടാണല്ലോ ബാക്കി." അവൻ ചിരിച്ചു. "പോകാൻ വരട്ടെ. " ദേവ കയ്യുയർത്തി. "വണ്ടി പിടിച്ച്, അത് നിങ്ങളെ ഏൽപ്പിച്ചാൽ പിന്നെ? ബാക്കി കൂടി പറയൂ." "ബാക്കിയെന്താ, അത് വിറ്റു ക്യാഷ് ആക്കണം." സച്ചുവേട്ടൻ ചുമലുകളുയർത്തി. "അത് താൻ ചെയ്യും ?" ദേവ അയാളെ ചുഴിഞ്ഞു നോക്കി. "നിങ്ങൾക്ക് പറ്റുമെങ്കിൽ ചെയ്തോളൂ. എനിക്ക് വിഷയമല്ല. " സച്ചുവേട്ടൻ ഉറക്കെ ചിരിച്ചു . "ഇത് അരീം പച്ചക്കറിയുമൊന്നുമല്ല. ഇത്രയും വലിയ ക്വാണ്ടിറ്റി വിറ്റൊഴിവാക്കണമെങ്കിൽ, അജ്ജാതി കണക്ഷൻസ് വേണം." “നിങ്ങൾക്ക് എവിടെയാണ്‌ കണക്ഷൻസ് ?” “കൂടുതൽ ചികയല്ലേ മോനേ... നിനക്ക് കുഞ്ഞു കളിക്കാൻ പറ്റുന്ന പാർട്ടിയല്ല ഞാൻ.” സച്ചുവേട്ടന്റെ ഭാവം മാറി. “ഞാൻ വേറൊന്നും കൊണ്ടു ചോദിച്ചതല്ല.” ദേവയുടേയും സ്വരമുയർന്നു. “സാധനം നിങ്ങളെ ഏൽപ്പിച്ചു കഴിഞ്ഞാൽ , പിന്നെ, ഞങ്ങളെ ആവശ്യമില്ലല്ലോ. എല്ലാം കഴിയുമ്പോ, നിങ്ങൾ പതുക്കെ ഞങ്ങളെയങ്ങ് -" "പൊന്നു സഹോദരാ... " സച്ചുവേട്ടൻ ഇടക്കു കയറി. "ഇത് മുദ്രപ്പത്രത്തിൽ എഴുതി തരാൻ പറ്റുന്ന കേസാണോ ? ഒക്കെ ഒരു വിശ്വാസത്തിന്റെ പുറത്ത് നടക്കണം. പറ്റില്ലെങ്കിൽ പറഞ്ഞേക്കൂ. നമുക്കിതു വിട്ടേക്കാം. മര്യാദയ്ക്കാണെങ്കി മര്യാദയ്ക്ക്. ഇല്ലെങ്കി വേറേ വഴി നോക്കാനും ഞങ്ങക്കറിയാം. " വളരെ പെട്ടെന്നു തന്നെ മുറിയിലാകെ അസുഖകരമായൊരു നിശബ്ദത നിറഞ്ഞു. ഒടുവിൽ സച്ചുവേട്ടൻ തന്നെ തുടർന്നു. "നിങ്ങൾ അങ്ങനെയൊക്കെ ചിന്തിച്ചാൽ, ഈ നിൽക്കുന്ന ചോട്ടു, സോറി - ഭഗത് ഇപ്പൊ ജീവിച്ചിരിക്കേണ്ടവനല്ല. അവനെ തട്ടിക്കളയാൻ നടന്നവരാ ഈ നിക്കുന്ന എല്ലാരും. എന്നിട്ടും, അവൻ ഞങ്ങളെ വിശ്വസിച്ച് ഇറങ്ങിയില്ലേ ? അതൊക്കെത്തന്നെയേ പറ്റുകയുള്ളൂ ഈ ബിസിനസ്സിൽ. ഒരു പരസ്പരവിശ്വാസം. അത്ര തന്നെ." ദേവ ഒരു ദീർഘാനിശ്വാസത്തോടെ കൂട്ടുകാരെ നോക്കി. ചോട്ടു അവനോട് ഇരിക്കാൻ ആംഗ്യം കാട്ടി. സച്ചുവേട്ടനും കൂട്ടരും എഴുന്നേറ്റു. "അപ്പൊ നിങ്ങൾ ആലോചിച്ച് വേണ്ട പോലെ തീരുമാനിക്കൂ. ആവശ്യമില്ലാത്ത ചുറ്റിക്കളിക്ക് നിൽക്കരുത്. ആളാരാന്നറിയാതെ ചുമ്മാ പോണോനോടും വരുന്നോനോടും കേറി ഒടക്കരുത്. നിങ്ങടെ നാടല്ല ഇത്. ഒരുപാട് ദൂരെയാണ്. മറക്കണ്ട." സച്ചുവേട്ടൻ അർത്ഥം വെച്ചൊന്നു പറഞ്ഞിട്ട് പുറത്തേക്കു നടന്നു. അയാളുടെ അനുയായികളൊക്കെ അനുഗമിച്ചു. “ഒരൊറ്റ കാര്യം കൂടി പറഞ്ഞോട്ടെ.” സച്ചുവേട്ടൻ തിരിഞ്ഞു നിന്നു. “ഇത് ചെയ്യാൻ തന്നെയാണ്‌ നമ്മുടെ തീരുമാനമെങ്കിൽ, ഏർപ്പാട് കഴിഞ്ഞാലുടൻ, ഗോൾഡ് വണ്ടിയിലുള്ളവന്മാർ തീർന്നിരിക്കണം! ഇല്ലെങ്കിൽ കളി ഇതൊന്നുമാകില്ല. അവന്മാർ ജീവനോടെ രക്ഷപ്പെട്ടാൽ, ഒരൊറ്റ ഫോൺ കോൾ മതി എല്ലാം തകിടം മറിയാൻ. നേരത്തോടു നേരം കഴിയാതെ, വണ്ടി മിസ്സായ വിവരം സ്വാമിയണ്ണൻ അറിയാൻ ഇടവരരുത്. അങ്ങനെ ഉണ്ടായാൽ, ഇതിൽ ഇടപെട്ട എല്ലാ അവന്മാരുടെയും ചാക്കാലയാണ്‌! ഭഗത്! നിന്നോടാണ്‌ ഞാനത് പറഞ്ഞത്. ആ വണ്ടിയിലുള്ളത് സാക്ഷാൽ തരുൺ ആണെങ്കില്പ്പോലും നിന്റെ കൈ വിറയ്ക്കാൻ പാടില്ല!” ചോട്ടുവിന്റെ മുഖം മുറുകി വന്നത് അശേഷം വകവെയ്ക്കാതെ സച്ചുവേട്ടനും കൂട്ടരും തിടുക്കത്തിൽ മുറിവിട്ട് പുറത്തേക്കിറങ്ങിപ്പോയി. പ്രശാന്ത് എന്തോ പറയാനാഞ്ഞതാണ്. പക്ഷെ ചോട്ടു കൈ ചുണ്ടിൽ മുട്ടിച്ചു. "ശ്ശ് ശ്ശ്!" ജനലിലൂടെ താഴേക്കു നോക്കി, സച്ചുവേട്ടനും ടീമും അവരുടെ വാഹനത്തിൽ കയറി സ്ഥലം വിട്ടു എന്നുറപ്പു വരുത്തി ചോട്ടു. അടുത്ത നിമിഷം, അവന്റെ ഭാവം മാറി. തിടുക്കത്തിൽ, തന്റെ തന്റെ ഫോണും പേഴ്സുമെല്ലാം എടുത്ത് പോക്കറ്റിൽ താഴ്ത്തി. കൂട്ടുകാരോടും അത് തന്നെ ചെയ്തോളാൻ ആംഗ്യം കാണിച്ചു. റൂമിനു വെളിയിലെത്തിയിട്ടേ അവൻ പിന്നെ വായ് തുറന്നുള്ളൂ. "ആ മുറിയ്ക്കകത്ത് വെച്ച് വായ് അധികം തുറക്കണ്ട." "അതെന്ത് ? " ദേവ ഞെട്ടി. "വാടാ !" ചോട്ടു തിടുക്കത്തിൽ താഴേക്ക് നടന്നു. "എന്താടാ ?" ദേവ വീണ്ടും ചോദിച്ചു. താഴെ എത്തി, റോഡ് ക്രോസ്സ് ചെയ്തതും ചോട്ടു അവർക്ക് നേരെ തിരിഞ്ഞു. "ആ ഹോട്ടൽ മൊത്തം അയാളുടെ സെറ്റപ്പ് ആണ്. അവിടെ ഇരുന്നോണ്ട് ചുമ്മാ വല്ലതും വിളിച്ചുപറഞ്ഞാൽ… ഭിത്തിക്കു വരേ കണ്ണും കാതുമൊക്കെ ഉണ്ടാകും ചെലപ്പൊ." ചോട്ടു വിശദമാക്കിക്കൊടുത്തു. "വളരേ സൂക്ഷിച്ചു മാത്രം ഇടപെടണം. ഒരുപാട് അപകടങ്ങൾ ഉണ്ട് ഇതിൽ." റോഡിന്‌ എതിർ വശത്തായി ഏതാണ്ട് 200 മീറ്റർ അകലെ, ധാരാളം ദീപങ്ങളാൽ അലങ്കൃതമായൊരു മനോഹരമായ കഫെ ഉണ്ടായിരുന്നു. അവിടേക്കാണ് ചോട്ടു കൂട്ടുകാരെയും കൂട്ടി നടന്നത്. വയനാടിന്റെ രാത്രി ഭംഗി, എത്ര ആസ്വദിച്ചിട്ടും മതിയാവാത്ത പോലെ അവർ ചുറ്റിലും കണ്ണോടിച്ചുകൊണ്ടിരുന്നു. രോമകൂപങ്ങൾ തുളച്ച് ഉള്ളിലേക്കിറങ്ങിപ്പോകുന്ന തരം നൂൽ മഴ പെയ്യുന്നുണ്ടായിരുന്നു. അവർക്കതൊക്കെ പുതിയ അനുഭവമാണ്‌. നിമിഷ നേരം കൊണ്ട് കൈകാലുകൾ തണുത്തു മരവിച്ചു അവരുടെ. ഭക്ഷണം ഓർഡർ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, മേശപ്പുറത്തിരുന്ന ദേവയുടെ ഫോൺ റിങ്ങ് ചെയ്യുന്നത് ചോട്ടുവിന്റെ ശ്രദ്ധയാകർഷിച്ചത്. സ്‌ക്രീനിൽ, തരുൺ കാളിങ്ങ്... എന്ന് വ്യക്തമായി കാണാമായിരുന്നു. ഏറെ നാളുകൾക്കു ശേഷം തരുണിന്റെ ചിത്രം കണ്ടപ്പോൾ, അവന്റെ ഉള്ളിൽ ഒരു പിടച്ചിലനുഭവപ്പെട്ടു. മുഖത്ത് പുച്ഛമായിരുന്നു. കട്ട്‌ ചെയ്യാനൊരുങ്ങിയ അവനെ ചോട്ടു തടഞ്ഞു. "എടുക്കൂ. അവന് പറയാനുള്ളത് കേൾക്കൂ. എന്റെ കാര്യം പറയണ്ട." "വേണോ ?" "വേണം " അവന്റെ സ്വരം താഴ്ന്നിരുന്നു. "അവന് സുഖമാണോ എന്ന് ചോദിക്കൂ. ഇപ്പോഴും ആ പെണ്ണിന്റെ മടിയിൽ തന്നെയാണോ ഉള്ളതെന്ന് ചോദിക്കൂ..." “നിന്റെ അന്വേഷണം പറയണോ %^&രേ ?” ദേവ പല്ലുകൾ കടിച്ചമർത്തി. കാൾ അറ്റൻഡ് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി. "നിനക്കിപ്പോഴും തരുൺ നിന്നെ ഒഴിവാക്കിയതാണെന്ന് മനസ്സിലായിട്ടില്ലല്ലേ ?" അംബാന്റെ ചോദ്യത്തിൽ ആശ്ഛര്യ ഭാവം. ചോട്ടു മറുപടിയൊന്നും പറഞ്ഞില്ല. പകരം വേദന പുരണ്ട ഒരു ചെറു ചിരിയോടു കൂടി, തന്റെ ഭക്ഷണം കഴിക്കൽ തുടർന്നു. "ഹോട്ടലിൽ മാത്രമല്ല. ഇവിടെയും ഉണ്ട് അയാളുടെ ആളുകൾ " രഹസ്യമായിട്ടാണ് അംബാൻ അത് പറഞ്ഞത്. കഫെയുടെ ഇരുണ്ട മൂലകളിലിരുന്ന് തങ്ങളെ വീക്ഷിക്കുന്ന കണ്ണുകൾ ചോട്ടുവും തിരിച്ചറിഞ്ഞിരുന്നു. അഞ്ച് മിനിട്ടുകളോളം നീണ്ടു, ദേവയുടെ സംസാരം. തിരികെ കയറി വന്ന അവന്റെ മുഖത്ത്, ആശയകുഴപ്പം നിഴലിച്ചു. "എന്ത്‌ പറ്റീഡാ ? അവനെന്തു പറഞ്ഞു ?" ചോട്ടു പുരികം ചുളിച്ചു. "അവൻ... ബാംഗ്ലൂരിലാണ്... ഏതോ ബാറിൽ. ആ പെണ്ണിനെ അന്വേഷിച്ചുള്ള കറക്കമാണ് ഇപ്പോഴും... ആ മിശ്വയെ." ചോട്ടുവിന് തന്റെ ഹൃദയത്തിൽ എന്തോ കൊളുത്തി വലിച്ചത് പോലെ തോന്നി. "നീയെന്ത് പറഞ്ഞു ? " "വയനാട്ടിൽ ഒരു ജോബ് വേക്കൻസി ഉണ്ടെന്നു പറഞ്ഞു." ദേവ ചിരിച്ചു. “എന്റെ കാര്യം വല്ലതും പറഞ്ഞോ അവൻ ?” “ഒരു ചതി പറ്റി എന്നു മാത്രം പറഞ്ഞു. വല്ലാത്ത സങ്കടമുണ്ടായിരുന്നു അവന്റെ സ്വരത്തിൽ... നിന്നോട് വേണ്ട വിധത്തിൽ ഒന്നു സംസാരിക്കാൻ പറ്റിയില്ലത്രേ... ഇനി ഒരവസരം കിട്ടില്ലല്ലോ... എന്നൊക്കെയാണ്‌ കക്ഷിയുടെ സങ്കടം.” “അവനൊക്കെ നമ്മളാര്‌ ? ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും ഇട്ടു തട്ടിക്കളിക്കനൊരു പാവ. അത്രേയുള്ളൂ.അവനും കൊള്ളാം അവന്റെ തന്തേം കൊള്ളാം.” പ്രശാന്ത് ഒരു ആത്മഗതം പോലെയാണത് പറഞ്ഞത്. "നാല് പേരും കൂടി ഒരിടത്തിരുന്നെ. എനിക്കൊരു കാര്യം പറയാനുണ്ട്." അതീവ ഗൗരവത്തിലാണ് അംബാൻ. ചോട്ടു ഇരുന്നിരുന്ന വട്ടമേശയുടെ നാല് കസേരകളിലായി ആ സംഘം ഇരിപ്പുറപ്പിച്ചു. അംബാൻ അല്പം മുൻപോട്ടാഞ്ഞ് ഇരുന്നു. ബാക്കി മൂന്ന് പേരും അവനരികിലേക്ക് മുഖമടുപ്പിച്ചു. "നമ്മൾ , ഈ വണ്ടി പിടിച്ചിട്ട്, അത് ശരിക്കും ആ സച്ചൂന്ന് പറയുന്നവനെ ഏൽപ്പിക്കുകയാണോ ?" ചോട്ടുവിന്റെ മുഖത്ത് അതി ഗൂഢമായൊരു പുഞ്ചിരി വിടർന്നു. "ഈ ഓപ്പറേഷൻ കഴിയുമ്പോ, സച്ചൂന്ന് പറയുന്നവൻ ഈ ഭൂമുഖത്തുണ്ടാവാൻ പാടില്ല മക്കളേ!" തുടരും കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
Diya Samad
2.3K കണ്ടവര്‍
1 ദിവസം
Part 49 അപ്പോഴും അത് കഴുത്തിൽ താലി കെട്ടിയവനോടുള്ള കരുതൽ ആയിരുന്നില്ല!!!!!! അവനോട് പഴയ പോലൊരു ഭയമോ പേടിയോ ഒന്നും അവളിൽ ഇപ്പോൾ ഇല്ല അതെല്ലാം കണ്ണൻ തന്നെ മാറ്റി എന്ന് പറയുന്നതാവും ശെരി. രാവിലെ കണ്ണൻ ഇറങ്ങുമ്പോൾ വീട്ടിലേക്ക് ആവിശ്യമായ എന്തെങ്കിലും വേണമെങ്കിൽ പറയാനൊന്നും ഇപ്പൊ അവൾക്ക് അത്ര മടിയില്ല, എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവനോട് അടുപ്പം കാണിക്കാനോ ഭർത്താവായി അംഗീകരിക്കാനോ ഒന്നും അവളുടെ മനസ്സ് പാകപ്പെട്ടിട്ടില്ല. കണ്ണന് പിന്നെ പ്രേതേകിച്ച് മാറ്റം ഒന്നും സംഭവിച്ചില്ല. ആഹാരം വിളമ്പി മാറി നിൽക്കുന്നവളെ പല കാരണങ്ങളും പറഞ്ഞ് ഒപ്പം ഇരുത്തുന്നതും, സന്ധ്യക്ക് വന്ന് കഴിഞ്ഞാൾ കട്ടനുമായിട്ട് വരുന്നവളെ അടുത്ത് പിടിച്ച് ഇരുത്തി സംസാരിക്കലും ഒക്കെയാണ് അവന്റെ പ്രധാന പണി. ഗൗരിക്ക് അവനോടും സാമിഭ്യം മാറ്റുക എന്നതാണ് അതിലെ പ്രധാന ഉദ്ദേശം. അതിൽ ഏറെ കുറെ അവൻ വിജയിക്കുകയും ചെയ്തു. ഇപ്പോൾ പിടിച്ച് ഇരുത്താതെ തന്നെ ഗൗരി അവനോപ്പം ഇരുന്ന് കഴിക്കുന്നുണ്ട്. കൂടാതെ സംസാരത്തിന്റെ സമയവും ദീർകിച്ച് വരുന്നുണ്ട്. മുരളീധരൻ എന്തെങ്കിലും കുഞ്ഞ് കുഞ്ഞ് ആവിശ്യങ്ങൾക്ക് വിളിക്കുന്നതല്ലാതെ കണ്ണന് ഇതുവരെ ജോലി ശെരി ആയില്ല. എങ്കിലും ചെയ്യുന്ന കുഞ്ഞ് പണിക്ക് പോലും അദ്ദേഹം അവന് കൂലി നൽകുന്നുണ്ടായിരുന്നു. പിന്നെ അതിനെല്ലാം സാബുവിനെ ബുദ്ധിമുട്ടിക്കണ്ട എന്ന് ഓർത്ത് കണ്ണൻ ഒരു ബൈക്ക് വാടകക്ക് എടുത്തു. ഇപ്പൊ അതിലാണ് അവന്റെ പോക്കും വരവും. ഇതൊക്കെയാണ് ഈ ഒരാഴ്ച്ച കൊണ്ട് അവരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ. അങ്ങനെ ഇന്നാണ് ലെച്ചുവിനെ പെണ്ണ് കാണാനായി ശ്രീറാം വരുന്നത്. 11 മണിയോടെ അവർ എത്തും എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. അതിന്റെ ഓട്ടത്തിലാണ് സതീഷനും സരസ്വതിയും ലതയും ഒക്കെ. ലെച്ചു പിന്നെ ഒരുങ്ങാൻ എന്ന പേരിൽ രാവിലെ മുറിയിൽ കയറി കതകടച്ചതാണ്. " എല്ലാം ഒതുങ്ങീല്ലേ സരസ്വതി...? സമയം ദേ ഇങ് അടുത്തു. അവർ ഇപ്പൊ ഇങ് എത്തും. " : അടുക്കളയിലേക്ക് വന്ന ലത മകളോട് ചോദിച്ചു. " ഹാ അമ്മേ എല്ലാം എടുത്ത് വെച്ചിട്ടുണ്ട്. ജ്യൂസ്‌ ഇപ്പൊ അടിക്കാം, പിന്നെ ചായക്കുള്ള പാല് അവര് എത്തുമ്പോൾ വെക്കാം. അവർക്കൊക്കെ എന്താ ഇഷ്ടം എന്നൊന്നും നമ്മൾക്ക് അറിയില്ലല്ലോ " : മുന്നിലിരിക്കുന്ന അഞ്ചോളം പ്ലേറ്റിലെ പലഹാരങ്ങൾ നോക്കി കൊണ്ട് സരസ്വതി മറുപടി കൊടുത്തു. " ഹ്മ്മ് ഒന്നിനും ഒരു കുറവും വരാൻ പാടില്ല, ലെച്ചു പറഞ്ഞത് വെച്ച് നോക്കുമ്പോൾ നമ്മളെക്കാളും ഒക്കെ വലിയ നിലയിൽ നിൽക്കുന്നവരാ. അവരുടെ മുന്നിൽ നമ്മുടെ കൊച്ച് ഒരിക്കലും നിലകുറച്ച് നിൽക്കേണ്ടി വരരുത്. " : മുന്നിൽ ഇരിക്കുന്ന ഓരോന്നിലും കണ്ണോടിച്ച് കൊണ്ട് അവർ സരസ്വതിയോട് കാര്യമായി തന്നെ പറഞ്ഞു. " അതൊക്കെ ഞാൻ നോക്കിക്കോളാം അമ്മേ. എന്റെ മോൾ അല്ലെ അവൾ ആ അവളെ ആരുടെയെങ്കിലും മുന്നിൽ തല ചെറുതാക്കാൻ ഞാൻ സമ്മതിക്കുമോ. അതുകൊണ്ടല്ലേ രാവിലെ തന്നെ സതീഷേട്ടനെ കൊണ്ട് ഈ കണ്ട പലഹാരങ്ങൾ മുഴുവൻ ഞാൻ വേടിപ്പിച്ചേ. "  : ലത പറഞ്ഞത് ഇഷ്ടപ്പെടാത്ത പോലെ സരസ്വതി പറഞ്ഞു. " ഓഹ് എന്റെ സരസ്വതി ഞാൻ നിന്നെ കുറ്റപെടുത്തിയത് അല്ല എല്ലാം ഒന്നും കൂടി ഓർമിപ്പിച്ചതാ. " : ലത മകളുടെ മുഖഭാവം കണ്ടതും പറഞ്ഞു. ' ഓ പിന്നെ എന്റെ മോൾടെ കാര്യം എന്നെ ആരെങ്കിലും ഓർമപ്പെടുത്തിയിട്ട് വേണ്ടേ എനിക്ക് അറിയാൻ. ' : ജ്യൂസ്‌ അടിക്കാനുള്ള ഓറഞ്ച് എടുത്ത് കൊണ്ട് സരസ്വതി ലത കേൾക്കാത്ത വിധം പിറുപിറുത്തു. " അല്ല സരസ്വതി ഉച്ചക്കത്തേക്ക് നീ എന്താ വേടിപ്പിച്ചേ....? " : ലത അടുക്കള മുഴുവൻ കണ്ണോടിച്ച് കൊണ്ട് ചോദിച്ചു. " അത് ബിരിയാണിയും സദ്യയും വെടിച്ചമ്മേ  വരുന്നവരിൽ ആരെങ്കിലും ചിക്കൻ കൂട്ടിയില്ലെങ്കിലോ എന്ന് കരുതിയിട്ട. " : ഓറഞ്ചിന്റെ ഇതളുകൾ മിക്സിയിലേക്ക് ഇട്ട് കൊണ്ട് സരസ്വതി മറുപടി നൽകി. " ഹ്മ്മ് അതെന്തായാലും നന്നായി. ഒന്നിനും ഒരു കുറവും വരാൻ പാടില്ല. അല്ല ലെച്ചു എവിടെ ഒരുങ്ങി കഴിഞ്ഞില്ലേ അവൾ ഇതുവരെ, സമയം ഇങ് അടുത്തു. നീ ഒന്ന് പോയി നോക്കിയേ. എന്നിട്ട് പെട്ടന്ന് റെഡി ആയി വരാൻ പറ അവളോട് " : ലത അല്പം ആദിയോടെ പറഞ്ഞു. " ഞാൻ റെഡി ആയി അമ്മാമ്മേ " : ലത പറഞ്ഞ് നിർത്തിയതും അടുക്കള വാതിക്കൽ നിന്ന് ലെച്ചുവിന്റെ ശബ്ദം വന്നു. അത് കേട്ടതും ലതയും സരസ്വതിയും ഒരു പോലെ തിരിഞ്ഞ് നോക്കി. അടുക്കള വാതിലിനോട് ചേർന്ന് ഒരു ഹാഫ് സാരീ ഉടുത്ത് നിൽക്കുന്നവളെ കണ്ടതും പതിയെ അവരുടെ രണ്ടു കണ്ണ് വിടർന്ന് വന്നു. " അമ്മേടെ പൊന്ന്, സുന്ദരി ആയിട്ടുണ്ട് അമ്മേടെ മോളെ കാണാൻ " : സരസ്വതി ലെച്ചുവിന് അടുത്ത് വന്ന് അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. " അതെ ഇന്ന് ഞങ്ങളുടെ ലെച്ചു കുട്ടി നല്ല സുന്ദരി ആയിട്ടുണ്ട്. ഇതിൽ എന്തായാലും നിന്റെ ചെറുക്കന്റെ വീട്ടുകാർ വീഴും. ഇന്ന് തന്നെ നിന്നെ അവർക്ക് കൊണ്ട് പോണം എന്നൊന്നും പറയാതെ ഇരുന്നാൽ മതിയായിരുന്നു. " : ലതയും അവരുടെ അടുത്ത് വന്ന് ചെറു കളിയോടെ കൊച്ചുമകളോട് പറഞ്ഞു. " ഒന്ന് പോ അമ്മമ്മേ കളിയാക്കാതെ " : ഒരു നാണത്തോടെ ലെച്ചു പറഞ്ഞു. " കണ്ടോ അമ്മേ അപ്പോഴേക്കും അവൾക്ക് നാണം ഇങ് വന്ന് " : സരസ്വതിയും ലതയോടൊപ്പം ചേർന്ന് അവളെ കളിയാക്കി. " അമ്മാ.... " : ഒരു ചിണുക്കത്തോടെ ലെച്ചു വിളിച്ചു. " നിന്ന് ചിണുങ്ങാതെ പെണ്ണെ, കെട്ടികാറായി ഇപ്പോഴും പെണ്ണിന്റെ ചിണുക്കം മാറിയിട്ടില്ല. ആ ചെക്കനും അവന്റെ വീട്ടുകാരും നമ്മളെ പറയു ഇങ്ങനെ കൊഞ്ചിച്ച് വളർത്തിയതിന്. " : മകളെ ചേർത്ത് പിടിച്ച് കൊണ്ട് സരസ്വതി ലതയോട് കളിയോടെ പറഞ്ഞു. " എന്റെ ശ്രീയേട്ടൻ അങ്ങനെ ഒന്നും പറയില്ല എന്നെ ഭയങ്കര ഇഷ്ടാ ഏട്ടൻ " : ചെറു നാണത്തോടെ ലെച്ചു പറഞ്ഞു. " അല്ലെങ്കിലും അവരോടൊക്കെ പോകാൻ പറ. നീ ഞങ്ങളുടെ കുഞ്ഞല്ലേ. പിന്നെ ഞങ്ങളുടെ ലെച്ചുട്ടിക്ക് ഇന്നൊരു സമ്മാനം ഉണ്ട് " : ആദ്യം ലെച്ചുവിനെ കൊഞ്ചിച്ച് കൊണ്ടും അവസാനം ഒരു ചിരിയോടെ പറഞ്ഞു. " എന്ത് സമ്മാനമാ അമ്മാമ്മേ " : ലെച്ചു ഒരു ആകാംഷയോടെ പറഞ്ഞു. " അതൊക്കെ ഉണ്ട് കുറച്ച് നേരം കൂടി കാത്തിരിക്ക് അപ്പൊ അറിയാം. " : ലത അവളുടെ ആകാംഷ നോക്കി ഒരു ചിരിയോടെ പറഞ്ഞു. " ശോ ഒന്ന് പറ അമ്മാമ്മേ, അല്ലെങ്കിൽ അമ്മ എങ്കിലും ഒന്ന് പറ " : ലെച്ചു ചിണുക്കത്തോടെ രണ്ടു പേരോടും ചോദിച്ചു. " അയ്യടാ ഇതേ സർപ്രൈസ അതൊക്കെ സമയം ആകുമ്പോ ഞങ്ങൾ തന്നെ പൊട്ടിക്കും " : സരസ്വതി അവളെ പുചിച്ച് കൊണ്ട് പറഞ്ഞു. " മോളെ മതി ഇവിടെ നിന്നത് നീ മുറിയിൽ പോയി ഇരുന്നോ ഇനി അവർ വന്നിട്ട് ഇറങ്ങിയാൽ മതി. അല്ലെങ്കിൽ ആകെ വിയർത്ത് നാശമാകും. അവർ എത്താറായിട്ടുണ്ടാകും സമയം ആയില്ലേ. അല്ല നിന്നെ അവൻ വിളിച്ച് എവിടായി എന്നോ മറ്റോ പറഞ്ഞോ....? " : സരസ്വതി ഒരു സംശയത്തോടെ ലെച്ചുവിനോട് ചോദിച്ചു. " ഹാ അത് പറയാനാ ഞാൻ വന്നേ അമ്മ. ശ്രീയേട്ടൻ ഇപ്പൊ വിളിച്ചാർന്ന് അവർ ഇപ്പൊ ആ കവല എത്താറായി എന്ന്. വഴി ചോദിക്കാൻ വിളിച്ചതാ പിന്നെ ഇങ്ങോട്ട് കൊറേ ഊട് വഴി ഒക്കെ അല്ലെ അതോണ്ട് ഞാൻ അച്ഛനെ കവലയിലേക്ക് പറഞ്ഞ് വിട്ടിട്ടുണ്ട് " : ലെച്ചു രണ്ട് പേരെയും നോക്കി കൊണ്ട് പറഞ്ഞു. " അയ്യോ ആണോ എന്നിട്ട് ഇപ്പോഴാണോ നീ പറയുന്നേ ഞാൻ ജ്യൂസൊ ചായയോ ഒന്നും ഇട്ടില്ല. അമ്മ ആ ചായ ഒന്ന് ഇട് ഞാൻ അപ്പോഴേക്കും ജ്യൂസ്‌ അടിക്കാം. ലെച്ചു നീ പോയി മുറിയിൽ ഇരിക്ക്. ഹാ പിന്നെ നിന്റെ മുറിയിൽ വേണ്ട ഇവിടെ താഴെ അമ്മേടെ മുറിയിൽ പോയി ഇരിക്ക്. അതാകുമ്പോൾ ചായ എടുത്തോണ്ട് പോകാൻ എളുപ്പം ആണല്ലോ. അല്ല നീ അവരെ വിളിക്കാൻ അച്ഛനെ പറഞ്ഞ് വിട്ടെന്ന് പറഞ്ഞില്ലേ....? അവർക്ക് അതിന് അച്ഛനെ അറിയോ....? " : ആദ്യം ഓരോന്നു ചെയ്യുന്ന വെപ്രാളത്തിൽ പറഞ്ഞിട്ട് അവസാനം ഒരു സംശയത്തോടെ ലെച്ചുവിനെ തിരിഞ്ഞ് നോക്കി കൊണ്ട് സരസ്വതി ചോദിച്ചു. " ഇല്ല അമ്മേ അച്ഛനെ അവർക്കൊന്നും അറിയില്ല ഞാൻ പിന്നെ ശ്രീയേട്ടൻ അച്ഛന്റെ ഒരു ഫോട്ടോ അയച്ച് കൊടുത്തിട്ടുണ്ട്. അവിടെ കവലയിൽ അച്ഛൻ നിൽപ്പുണ്ടാലോ അപ്പൊ കണ്ട മനസ്സിലായിക്കോളും " : ലെച്ചു വിശദീകരിച്ചു. " ഹ്മ്മ് ചെല്ലെന്ന നീ പോയി മുറിയിലിരുന്നോ ഞാൻ വന്ന് വിളിക്കാം നിന്നെ അപ്പൊ വന്ന മതി. " : സരസ്വതി മകളെ പറഞ്ഞയച്ചു. അതിന് ഒന്ന് തലയാട്ടി കൊണ്ട് ലെച്ചു അവിടെ നിന്നും തിരിഞ്ഞ് നടന്നു. " ലെച്ചു നീ ഞാൻ പറഞ്ഞ കാര്യം അവനോട് പറഞ്ഞാരുന്നോ....? " : പാല് തിളപ്പിക്കാൻ വെച്ചതിന് ഇടയിൽ എന്തോ ഓർത്ത പോലെ ലത ലെച്ചുവിനോട് ചോദിച്ചു. അവരുടെ ചോദ്യം കേട്ട് സംശയത്തോടെ സരസ്വതി ലെച്ചുവിനെയും ലതയെയും മാറി മാറി നോക്കി. " ഹാ അമ്മമ്മേ അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. ശ്രീയേട്ടൻ അതെല്ലാം നോക്കിക്കോളാം എന്ന പറഞ്ഞെ " : ലെച്ചു " ഹ്മ്മ് എന്ന നീ മുറിയിലേക്ക് പൊക്കോ " : ലത ഒരു സമാധാനത്തോടെ അതും പറഞ്ഞ് ചായ ഇടാനായി തിരിഞ്ഞു. ലെച്ചുവും രണ്ടാളെയും നോക്കി ഒന്ന് തലയാട്ടി കൊണ്ട് ലതയുടെ മുറിയിലേക്ക് കയറി. " അമ്മേ എന്താ എന്ത് കാര്യത്തെ കുറിച്ച ഇപ്പൊ പറഞ്ഞെ....? " : ലെച്ചു പോയതും സരസ്വതി ഒരു സംശയത്തോടെ ലതയോട് ചോദിച്ചു. " അതോ അത് മറ്റൊന്നും അല്ല സതീഷന് അറിയില്ലല്ലോ, അപ്പൊ അവിടുന്ന് ആരും വന്നിട്ട് അതിനെ കുറിച്ച് സംസാരിക്കല്ലേ എന്ന് ആ പയ്യനോട് പറയാൻ ഞാൻ ലെച്ചുവിനെ ഓർമിപ്പിച്ചാർന്ന്. അത് അവൾ പറഞ്ഞോ എന്ന് ചോദിച്ചേയെ " : അതും പറഞ്ഞ് തിളച്ച് വന്ന പാലിലേക്ക് തേയില പോടീ ഇട്ടു. " അത് നന്നായി അമ്മേ ഞാൻ ആ കാര്യം വിട്ടേ പോയതാർന്നു അമ്മ എങ്കിലും ഓർത്തല്ലോ. അല്ലെങ്കിലേ ഈ ബന്ധത്തോട് സതീഷേട്ടൻ അത്ര താല്പര്യം പോരാ ഇനി പ്രേമം കൂടി ആണെന്ന് അറിഞ്ഞ തീർന്ന്. ഈ കല്യാണം എങ്ങനെ എങ്കിലും ഒന്ന് നടന്ന് കിട്ടട്ടെ എന്നിട്ട് അറിഞ്ഞാലും സാരമില്ല. അല്ലെങ്കിൽ പിന്നെ നമ്മൾ വിചാരിച്ചതൊന്നും നടക്കില്ല " : ഒരു നെടുവീർപ്പോടെ അതും പറഞ്ഞ് അവരുടെ ജോലിയിലേക്ക് തിരിഞ്ഞു. ലത അത് കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല. കുറച്ച് കഴിഞ്ഞതും പുറത്ത് വണ്ടികൾ വന്ന് നിക്കുന്ന ശബ്ദം കേട്ടതും അവർ രണ്ട് പേരും പരസ്പരം ഒന്ന് നോക്കി. " അവർ വന്നെന്ന് തോന്നുന്ന് നമ്മൾക്ക് എന്ന അങ്ങോട്ട് പോകാം ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ അവരെ ക്ഷണിച്ചിരുത്തിയിട്ട് വന്ന് ഒതുക്കാം. ലെച്ചു അവർ ഒക്കെ എത്തി എന്ന് തോന്നുന്ന് ഞങ്ങൾ അങ്ങോട്ട് പോയി അവരെ അകത്തേക്ക് ഇരുത്തട്ടെ. നിന്നെ അമ്മ വന്ന് വിളിക്കും അപ്പൊ ചായയും ആയി വന്ന മതി നീ " : ആദ്യം സരസ്വതിയോടും പിന്നെ ലെച്ചുവിനോടും പറഞ്ഞ് സരസ്വതിയെയും കൂടി അവർ ഹാളിലേക്ക് നടന്നു. തുടരും.......... #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ #പ്രണയം #viral #trending
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
2.3K കണ്ടവര്‍
1 ദിവസം
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml1BEkXp?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -54💚🌺അവസാനഭാഗം. എന്താണ് ഒരു ചിരിയൊക്കെ...... അവന്റെ ചിരികണ്ട് നന്ദൻ ചോദിച്ചു പോയി..... ഒന്നൂല്ലടാ..... ഹ്മ്മ്...... വിശ്വസിച്ചു....നന്ദൻ തലയാട്ടി ഒന്ന് ചിരിച്ചു. 🦋🦋🦋🦋🦋🦋 ഒരു മണിക്കൂറിനുള്ളിൽ എല്ലാവരും ഒരുങ്ങി ഇറങ്ങി കാറിലേക്ക് കയറി. നന്ദൻ ഭാമക്കടുത്തേക്ക് ചെന്ന് പോവുകയാണെന്ന് ഒന്നുകൂടി പറഞ്ഞതിന് ശേഷമാണ് ഇറങ്ങി വന്നത്. ഒപ്പം അവളും ഉമ്മറം വരെ വന്നു. രണ്ട് മാസം ആകുന്നേ ഉള്ളൂ ഭാമയ്ക്ക് ശർദ്ധിൽ ഒന്നും വലിയ രീതിക്കില്ലെങ്കിലും റസ്റ്റ്‌ എടുക്കാൻ പറഞ്ഞിരിക്കുകയാണ് ഡോക്ടർ. അതുകൊണ്ടാണ് ആഗ്രഹമുണ്ടായിട്ടും അവൾ വരാത്തത്. എല്ലാവരും കാറിലേക്ക് കയറുമ്പോൾ വെറുതേ എന്തെങ്കിലും സംസാരിച്ചിരിക്കുന്ന രണ്ടുപേർ അടുത്തിരുന്നിട്ടും പരസ്പരം നോക്കാതെ മൗനത്തിലാണ്...... എന്നാൽ രാവിലെ നടന്ന അവരുടെ മാത്രമായ നിമിഷങ്ങളെയോർത്ത് രണ്ട് പേർക്കും നാണത്തിൽ കുതിർന്നൊരു ചിരി വരുന്നുമുണ്ട്. അത്‌ മറ്റാരും കാണാതെ മനോഹരമായത് മറക്കുന്നുമുണ്ടവർ. 🌼 സിറ്റിയിലെ അത്യാവശ്യം വലിയൊരു ഷോപ്പിംഗ് മാളിലേക്കാണ് അവർ ചെന്നത്. അവർ ചെന്നിറങ്ങിയ സമയം തന്നെ പല്ലവിയും സഞ്ചുവും മറ്റെല്ലാവരും അവിടെ എത്തിയിരുന്നു. എല്ലാവർക്കും ഡ്രസ്സ് എടുത്ത് ഫുഡ്‌ ഒക്കെ കഴിച്ച് അത്യാവശ്യം വൈകി തന്നെയാണ് അവർ വീട്ടിലേക്കെത്തിയത്. 🌼 നന്ദൻ റൂമിലേക്ക്‌ വന്ന് ഡ്രെസ്സ് മാറ്റി ഒന്ന് കുളിച്ചിറങ്ങുമ്പോൾ ഭാമയും മുറിയിലേക്ക് വന്നിരുന്നു..... കഴിച്ചിട്ടാണോ നന്ദേട്ടാ വന്നേ...... അവൾ പിന്നിൽ നിന്ന് ചോദിച്ചു. ആഹ്ഹ് ഞാനവരുടെ കൂടെ പുറത്തു നിന്നും കഴിച്ചെടോ. ഹമ്....... അപ്പോ ഞാൻ പോയി കഴിച്ചിട്ട് വരട്ടെ...... പെട്ടന്നൊരു വാടിയ മുഖത്തോടെ അവൾ ചോദിച്ചു. കാവ്യ എല്ലാവരും പുറത്തുനിന്ന് കഴിച്ചെന്നു പറഞ്ഞപ്പോൾ ചെറിയൊരു പ്രധീക്ഷയുണ്ടായിരുന്നു നന്ദേട്ടൻ ഇവിടെ വന്ന് തനിക്കൊപ്പമേ കഴിക്കുകയുള്ളൂ എന്ന്. പക്ഷേ ഇപ്പോ കഴിച്ചിട്ട് വന്നെന്ന് കേട്ടപ്പോ എന്തോ ഒരു കുഞ്ഞ് സങ്കടം പോലെ...... എന്നാ ഞാൻ കഴിച്ചിട്ട് വരാം..... മെല്ലെ മുഖം തിരിക്കാതെ പറഞ്ഞുകൊണ്ടവൾ പുറത്തേക്കിറങ്ങാൻ വന്നതും..... ഭാമേ....... ഒന്നിങ്ങു വന്നേ....... പിന്നിൽ നിന്നും നന്ദന്റെ വിളികേട്ടവൾ തിരിഞ്ഞു ........ എന്താ നന്ദേട്ടാ...... ഇങ്ങ് വാ...... അവൻ വിളിച്ചതും അവൾ അടുത്തേക്ക് ചെന്നു. തങ്ങൾക്കു വേണ്ടി വാങ്ങിയ ഡ്രെസ്സുകളുടെ കവർ മാറ്റി വച്ചിരുന്ന കൂട്ടത്തിൽ നിന്നും അവനൊരു കുഞ്ഞ് പാഴ്‌സൽ കവർ എടുത്തു. ആ നിമിഷം തന്നെ അവിടെ മസാല ദോശയുടെയും ചട്നിയുടെയുമൊക്കെ ഒരു മണം പരന്നു..... ഇത്..... ഇതെന്താ...... തുറന്നു നോക്ക്...... ഒരു കുഞ്ഞ് പുഞ്ചിരിയോടെ അവൻ പറഞ്ഞു. കൈയിലേക്ക് ആ ഭക്ഷണത്തിന്റെ ചൂട് പറ്റിയപ്പോൾ തന്നെ അവൾക്ക് മനസ്സിലായിരുന്നു അതെന്താണെന്ന്..... അവളത് മുറിയിലെ കുഞ്ഞ് ടേബിലേക്ക് കൊണ്ട് വച്ച് തുറന്നു നോക്കിയതും അവളുടെ കണ്ണൊന്നു വിടർന്നു. മസാല ദോശയും കൂടെ ചട്നി സാമ്പാർ അത് കണ്ടതും അവളുടെ വായിൽ വെള്ളമൂറി... ആയെടുത്ത് വച്ച കവറിൽ വീണ്ടുമൊരു പൊതി കൂടി ഉണ്ടായിരുന്നു. അവൾ മറ്റെന്തോ ആണെന്ന് കരുതി അതും ഒന്ന് തുറന്നു നോക്കി..... അതിലും മസാല ദോശതന്നെ യായിരുന്നു. നന്ദൻ ഒരു ചെയർ കൂടി എടുത്തുകൊണ്ടു വന്ന് ആ ടേബിളിന്റെ അരികിൽ ഇട്ടു. എന്റെ ഭാമക്കുട്ടി ഇവിടെ കഴിക്കാതിരിക്കുമ്പോ എങ്ങനെയാ ഞാൻ കഴിക്കണേ...... അവൻ അവളേയും അടുത്തു കിടന്ന കസേരയിലേക്ക് പിടിച്ചിരുത്തി ആ താടിത്തുമ്പിലൊന്ന് പിടിച്ചുകൊണ്ട് ചോദിച്ചു. അവളവനെ നോക്കിയൊന്നു ചിരിച്ചു. ആ നിമിഷം നന്ദൻ രണ്ട് പേർക്കുമുന്നിലും ഭക്ഷണം കഴിക്കാനുള്ള രീതിയിൽ നീക്കി വച്ചു. ശേഷം അവന്റെ മുന്നിലിരുന്നതിൽ നിന്നും കുറച്ചെടുത്ത് അവൾക്ക് നേരെ നീട്ടി....... കഴിക്ക്....... നമ്മുടെ കുഞ്ഞ് വാവക്ക് കൂടി കിട്ടട്ടെ....... അവൻ പറഞ്ഞതും അവൾ മെല്ലെ വയറിലേക്ക് കൈവച്ചു...... അത് കഴിച്ചു കഴിയുന്നത് വരെ നന്ദൻ വാരി കൊടുത്തിരുന്നു. അത്രമേൽ സന്തോഷത്തോടെ അവളും 🌼🌼🌼🌼🌼🌼🌼 രണ്ട് മാസങ്ങൾ കൂടി കഴിഞ്ഞു ഇന്നാണ് സഞ്ചുവിന്റേയും പല്ലവിയുടേയും കല്യാണം....... പത്തിനും പതിനൊന്നിനുമിടയിലുള്ള നല്ല മുഹൂർത്തത്തിലാണ് താലികെട്ടൽ ചില്ലി റെഡ് കളർ സാരിയിൽ വളരെ സുന്ദരിയായി ഒരുങ്ങി നിൽക്കുകയാണ് പല്ലവി. അവൾക്കടുത്ത് തന്നെ ഒരു കസവ് മുണ്ട് തോളിലൂടെ മൂടി പോലീസിന്റെയാ തലയെടുപ്പോടെ തന്നെ എന്നാൽ ചുണ്ടിലൊരു പുഞ്ചിരിയോടെ നിൽപ്പുണ്ട് സഞ്ചു. അവനടുത്തായി തന്നെ നന്ദനും ഭാമയും കാവ്യയും പിന്നെ ഒരു സ്റ്റിക്കിൽ മുറുകെ പിടിച്ച് മഹിയും നിൽപ്പുണ്ട്. അവന്റെ വലത് കൈയിൽ നന്നായി തന്നെ കാവ്യ സപ്പോർട്ട് ചെയ്ത് പിടിച്ചിട്ടുണ്ട് ...... ഏകദേശം ഒരാഴ്ചയായിക്കാണും മഹി എഴുന്നേറ്റ് നിന്നു തുടങ്ങിയിട്ട്. നന്നായി നടക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും ഏതിലെങ്കിലും സപ്പോർട് ചെയ്ത് ഇങ്ങനെ നിൽക്കാൻ അവനെക്കൊണ്ട് കഴിയുന്നുണ്ട്. ഇപ്പോ അമ്പലത്തിൽ വന്നത് മുതൽ വീൽചെയറിൽ ഇരിക്കുകയായിരുന്നു . ഇപ്പോ താലികെട്ട് കാണാൻ വേണ്ടി കാവ്യ അവനടുത്തേക്ക് ചെന്ന് കൊണ്ട് വന്നതാണ്. ഒരേ നിറത്തിൽ വരുന്ന സാരിയും ഷർട്ടും മുണ്ടുമാണ് ഇരുവരും ധരിച്ചിരുന്നത്. അതുപോലെ തന്നെയായിരുന്നു നന്ദന്റെയും ഭമയുടേയും ഡ്രസ്സ് ഒരേ നിറം. ഭാമ അധികം വലിപ്പം വച്ച് തുടങ്ങാത്ത വയറിൽ ഇടക്കിടക്ക് കൈവയ്ക്കുന്നുണ്ട്. അതിപ്പോൾ അവൾക്കൊരു ശീലമാണ്. കുറച്ച് നേരം കഴിഞ്ഞതും താലികെട്ടാനുള്ള മുഹൂർത്തമായി.....നിറദീപങ്ങൾക്കുള്ളിൽ തിളങ്ങുന്ന ദെയ്ങ്ങളെ സാക്ഷിയാക്കി സഞ്ചു പല്ലവിയുടെ കഴുത്തിൽ താലി ചാർത്തി. എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം. ഉച്ചക്കുള്ള വിവാഹ സദ്യ കഴിക്കലും വൈകിട്ടത്തെ ഫങ്ക്ഷനും അടുക്കള കാണൽ ചടങ്ങുകളും എല്ലാം കഴിഞ്ഞ് അന്ന് ഏറെ വൈകിയാണ് എല്ലാവരും വീട്ടിലേക്ക് തിരിച്ചെത്തിയത് . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരാഴ്ച്ച കൂടി കഴിഞ്ഞപ്പോ മഹിയുടെ ട്രീറ്റ്മെന്റ് വീണ്ടും ആരംഭിച്ചു. ട്രീറ്റ്മെന്റിന്റെ അവസാന ഘട്ടമാണിത്....... കാവ്യക്കും മഹിക്കും ഇപ്പോ പൂർണമായുള്ള കോൺഫിഡൻസ് ഉണ്ട്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും താങ്ങായി നിന്ന് നേടാൻ പോകുന്ന വിജയം. അതിന്റെ സന്തോഷവുമുണ്ട് ഇരുവരിലും. 🌼🌼🌼🌼🌼 ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു. ഇന്നാണ് സഞ്ചുവിന്റേയും പല്ലവിയുടെയും ഹണിമൂൺ ട്രിപ്പ്‌ പ്ലാൻ ചെയ്തിരിക്കുന്നത്. സഞ്ചുവിന്റെ ലീവിന്റെ പ്രശ്നം കൊണ്ടാണ് അത്‌ ഒന്നര മാസം വരെ നീണ്ടു പോയത്. എന്തായാലും അത്‌ നന്നായെന്ന് വിചാരിക്കുന്ന രണ്ടു പേർ കൂടി ഉണ്ട് മഹിയും കാവ്യയും. ഒന്നര മാസം കൊണ്ട് മഹിയും തറയിൽ കാലുറപ്പിച്ചു നടന്നു തുടങ്ങി...... ഒരു മാസം കൂടി കഴിഞ്ഞാൽ ജോലിക്ക് ജോയിൻ ചെയ്യണം എന്നാണ് അവന്റെ തീരുമാനം. അതുകൊണ്ട് അതിന് മുൻപേ ഒരു യാത്രക്ക് തയ്യറെടുക്കാനിരിക്കുക യായിരുന്നു ഇരുവരും . ആ സമയമാണ് നന്ദൻ എങ്ങനെ ഒരു ഐഡിയ മുന്നോട്ട് വച്ചത്. സഞ്ചുവിനും പല്ലവിക്കും ഒപ്പം മഹിയേട്ടനും കാവ്യയും കൂടി പോട്ടെ........ ആ അഭിപ്രായത്തിൽ എല്ലാവർക്കും സമ്മതവുമായിരുന്നു. ഇന്ന് അതിന്റെ പാക്കിങ്ങിലാണ് മഹിയും കാവ്യയും. നീ റെഡിയായില്ലേ കാവ്യാ........ കഴിഞ്ഞു മഹിയേട്ടാ....... ഇനി ലഗേജ്‌ എല്ലാം എടുത്ത് വണ്ടിയിൽ വച്ചാൽ മതി..... ഹ്മ്മ്...... സഞ്ചുവും പല്ലവിയും പുറത്ത് കാറിൽ വെയ്റ്റ് ചെയ്യുന്നുണ്ട്. മഹി പറഞ്ഞുകൊണ്ട് അവരുടെ ലഗേജ്‌ എടുത്തു...... എന്തൊരു വെയ്റ്റ് ആണിതിന് പെട്ടിയുടെ വെയ്റ്റ് കണ്ട് താഴെ വച്ചുകൊണ്ടവൻ ചോദിച്ചു. അത്രക്കൊന്നും ഇല്ല. ഒന്ന് പോയേ മഹിയേട്ടാ..... എന്താ നീ ഇതിനകത്ത് നിറച്ചേക്കുന്നെ...... മഹി ചോദിച്ചുകൊണ്ട് അവളെ നോക്കി. എന്റേം മഹിയേട്ടന്റേം ഡ്രെസ്സ്,പെർഫ്യും, നമ്മുടെ നൈറ്റ്‌ ഡ്രസ്സ്‌ അതൊക്കെയേ ഉള്ളൂ....... നൈറ്റ്‌ ഡ്രെസ്സ് ഒന്നും വേണ്ടീരുന്നില്ല കാവു..... അത്‌ കേട്ടതും അവളൊന്ന് ഒറ്റപ്പുരിഗമുയർത്തി അവനെ നോക്കി...... പിന്നെ നൈറ്റ്‌ ഡ്രെസ്സ് ഇല്ലാതെ നടക്കോ നമ്മൾ. അവൾ തിരിച്ചു ചോദിച്ചു. അത്‌ കേട്ടതും അവൻ ഒന്ന് വശപ്പിശകോടെ ചിരിച്ചു. ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന നമുക്കെന്തിനാ ടാ നൈറ്റ്‌ ഡ്രെസ്സ് അവനൊരു കള്ളച്ചിരിയോടെ പറഞ്ഞു..... ദേ മഹിയേട്ടാ...... വന്നുവന്ന് ഒരു നാണവുമില്ല...... അവനൊന്നു വെളുക്കെ ചിരിച്ചു. ശേഷം വീണ്ടുമെന്തോ പറയാൻ തുടങ്ങുമ്പോഴാണ് നീട്ടിയൊരു ഹോൺ കേട്ടത് പുറത്ത് നിന്ന്....... അതോടെ പറയാൻ വന്നത് പറയാതെ ഇരുവരും പുറത്തേക്കിറങ്ങി. ഉമ്മറത്ത് തന്നെ നന്ദനും ഭാമയും അമ്മയും നിൽപ്പുണ്ട്. കുറച്ച് പുറത്തേക്കുന്തിയ വയറിൽ തൊട്ടുകൊണ്ടാണ് ഭാമയുടെ നിൽപ്പ്. അവൾക്കടുത്ത് ചിരിയോടെ നന്ദനും. കുറച്ച് നേരത്തിനൊടുവിൽ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ഹണിമൂണിനായി അവർ പ്ലാൻ ചെയ്തിരിക്കുന്ന പ്ലെയ്സ് ലക്ഷദ്വീപ് ആയിരുന്നു. അതൊക്കെ തിരഞ്ഞെടുത്തത് പല്ലവിയും കാവ്യയും ചേർന്നാണ്. വലിയ ബുദ്ധിമുട്ടില്ലാതെ ഫ്ലൈറ്റ് യാത്ര സുഖകരമായിരുന്നു. അവിടെ അത്യാവശ്യം നല്ലോരു റിസോട്ടും ബുക്ക്‌ ചെയ്തിരുന്നു. രാത്രിയാണ് മുറിയിലെത്തിയത് അത്യാവശ്യം ക്ഷീണം ഇരു കൂട്ടർക്കും ഉണ്ടായിരുന്നു. നന്നായി ഉറങ്ങി ഒന്ന് റസ്റ് എടുത്ത് പിറ്റേന്നാണ് അവർ പുറത്തേക്കിറങ്ങിയത്...... ആകാശ നീല നിറമുള്ള ആഴങ്ങൾ കുറവുള്ള വെളുത്ത മണൽ തരികൾ നിറഞ്ഞ തനിക്കുള്ളിലൊളിച്ച അത്ഭുതങ്ങളെ തുറന്ന പുസ്തകങ്ങൾ പോലെ കാട്ടിതരുന്ന നീല സാഗരങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായൊരു ദ്വീപ്. കുറെ യേറെ കാഴ്ചകൾ കണ്ട് വൈകിട്ട് വളരെ സന്തോഷത്തോടെയാണ് ഫുഡ്‌ കഴിച്ച് എല്ലാവരും തിരികെ റൂമിലേക്കെതിയത്. നിശയുടെ ഭംഗി കൂടി വന്നപ്പോൾ സഞ്ചുവും പല്ലവിയും ഇരുവരുടെയും നല്ല നിമിഷങ്ങൾ അപ്പുറത്തെ റൂമിൽ ആസ്വദിച്ചു തുടങ്ങിയിരുന്നു. എന്നാൽ തുടക്കം കുറിക്കാൻ കഴിയാതെ ഒന്ന് ഒളിച്ച് കളിക്കുകയായിരുന്നു മഹിയും കാവ്യയും. കാവ്യക്കാകെയൊരു വെപ്രാളമാണ്....... ഇന്നുവരെ കാണാത്ത മഹിയുടെ മറ്റൊരു ഭാവം അവന്റെ കണ്ണുകളിൽ കണ്ട വെപ്രാളം. കാവ്യാ....... റിസോട്ടിലെ തങ്ങളുടെ മുറിയലെ ബാൽക്കണിയിൽ കടൽക്കാറ്റേറ്റ് നിൽന്നിരുന്ന കാവ്യയുടെ പിന്നിലൂടെ പുണർന്ന് ഒരു പതിഞ്ഞ ശബ്ദത്തിൽ അവനവളെ വിളിച്ചു...... കാതിനരികിൽ മുത്തമിട്ട് കൊണ്ടുള്ള വിളിയായതിനാൽ അവളൊന്ന് കുളിർന്നു കൊണ്ട് തല വെട്ടിച്ചു......... ഇങ്ങനെ നിന്നാൽ മതിയോ...... കിടക്കണ്ടേ....... ഹ്മ്മ്...... കുറച്ച് കൂടി കഴിഞ്ഞിട്ട്....... അതെന്താ...... കുറച്ച് കൂടി കഴിയണേ...... ഉദരത്തിൽ ചുറ്റിയിരുന്ന കൈകളെ ഒന്നുകൂടി മുറുക്കിപ്പിടിച്ചുകൊണ്ടവൻ ചോദിച്ചു...... മ്ച്ചും..... ഒന്നൂല്ല......... ഒന്ന് പിടഞ്ഞുകൊണ്ടവൾ മാറാൻ തുടങ്ങിയതും അവൻ കൈകളാൽ അവളെ കോരിയെടുത്തു....... മഹ്...... മഹിയേട്ടാ..... താഴെ നിർത്തിക്കെ..... മഹിയത് കേട്ടതായി ഭാവിക്കട്ടെ അവളേയും കൊണ്ട് കട്ടിലിനരികിലേക്ക് നടന്നു...... മഹിയേട്ടാ..... താഴെ നിർത്താൻ...... നടക്കാറായെങ്കിലും കുറച്ച് നാൾ കൂടി വെയ്റ്റ് ഒന്നും എടുക്കരുത് ശ്രദ്ധിക്കണം എന്ന് ഡോക്ടർ പറഞ്ഞത് മറന്നോ........ അതിന് നിനക്ക് വെയ്റ്റ് ഉണ്ടെങ്കിലല്ലേ ഞാനത് ഓർക്കേണ്ടതുള്ളൂ...... അവനൊരു ചിരിയോടെ പറഞ്ഞുകൊണ്ട് അവളെ കട്ടിലിലേക്ക് കിടത്തി...... അവനും അവൾക്കരികിലേക്ക് കിടന്നു..... സ്നേഹിക്കാം.... കാതരമായി മെല്ലെ അവൻ അവൾക്കടുത്തേക്ക് കിടന്നു ചോദിച്ചു. അവൾക്ക് എന്ത് പറയണമെന്നറിയാത്തൊരു പരിഭ്രമം. റൂമിലെ മെയിൻ ലൈറ്റ് അണച്ച് ടേബിൾ ലൈറ്റ് ഓൺ ചെയ്തവൻ...... ആ ലൈറ്റിന്റെ സ്വർണവെളിച്ചത്തിൽ അവളുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു........ നിമിഷങ്ങൾ കഴിഞ്ഞു തുടങ്ങിയതും സമ്മതം ചോദിച്ചു വശം കെടുത്തി സമ്മതിപ്പിച്ചവൻ. അതോടെ ചുംബനങ്ങളുടെ മഞ്ഞു വീഴ്ചകൾ ആരംഭിച്ചു........ ഇന്നുവരെ കാത്തിരുന്നൊരു നിമിഷം....... ഇരുവരും പരസ്പരം കൊതിച്ചൊരു നിമിഷം..... മഹിയുടെ ചുംബനങ്ങൾ അതിരുകടന്നു....... എപ്പോഴും അവൾക്ക് നൽകുന്ന മൃതു ചുംബനങ്ങളിൽ നിന്നവ വന്യമായി..... അധരങ്ങൾ പരസ്പരം കോർത്തിണങ്ങി. നെറുകയിലൂടെ നാസികയിലൂടെ കവിളുകളിലൂടെ ഒഴുകി ഒഴുകി കഴുത്തിലൂടെ മാറിലൂടെ വയറിലൂടെ മഹിയുടെ കൈ ഒഴുകി നടന്നു....... അവന്റെ കരാലാളനകളിൽ കാവ്യ കുറുകി പിടഞ്ഞു....... എപ്പോഴോ വസ്ത്രങ്ങളകന്നു....... മൃദു ഭാവനകൾ വന്യമായി........... കിതപ്പുകളും, ശ്വാസനിശ്വാസങ്ങളും ആ മുറിക്കുള്ളിൽ മാത്രമൊതുങ്ങി....... പുറത്തേ തണുപ്പേറിയ കാറ്റ് അങ്ങകലെയുള്ള നീലക്കടലിന്റെ സമ്മാനമായിരുന്നു അവർ അത്‌ കൊണ്ട് കരയേ ഏൽപ്പിച്ചു....... അവയാ പ്രദേശമങ്ങനെ കുളിരണിയിച്ചു കൊണ്ടിരുന്നു....... എപ്പോഴോ കിതപ്പടങ്ങി ആ മാറിലേക്ക് മുഖം താഴ്ത്തിയവൻ വീഴുമ്പോൾ ഇത്രനാൾ അടക്കിപ്പിടിച്ച വികാരങ്ങളെല്ലാം കെട്ടടങ്ങിയ ആത്മ സംതൃപ്തിയിലായിരുന്നു ഇരുവരും...... എപ്പോഴോ പരസ്പരം മുഖത്തേക്ക് നോക്കിയവർ ചിരിച്ചു...... അതിൽ എല്ലാമുണ്ടായിരുന്നു എല്ലാം............. സന്തോഷം സങ്കടം പ്രണയം സ്നേഹം വാത്സല്യം അങ്ങനെയെല്ലാം....... ഈ ജന്മം മുഴുവൻ ഇവയെല്ലാം അവരിൽ നിറഞ്ഞു നിൽക്കുന്ന വികാരങ്ങളാണ്. കരണം......ആദ്യ ജീവിതത്തിലെ നഷ്ടങ്ങളിൽ നിന്ന് കരകയറി കൃത്യമായ കൈകളിലാണ് ഇരുവരും വന്ന് ചേർന്നത്. യഥാർത്ഥ ജീവിതമെന്താണെന്ന് മനസ്സിലാക്കിയതും ഇവിടെനിന്നാണ്........ 🌼🌼🌼🌼🌼🌼🌼 ഈ നിമിഷം വീട്ടിൽ നന്ദന്റെ നെഞ്ചോട് ചേർന്ന് കിടക്കുകയാണ് ഭാമ........ നാല് മാസങ്ങൾ പിന്നിട്ടതേയുള്ളൂ. കാത്തിരിപ്പാണിരുവരും കൈയിലേക്ക് കിട്ടുന്ന കുഞ്ഞതിഥിക്ക് വേണ്ടി....... ആ സന്തോഷത്തിൽ തന്നെയാണവർ ഉണരുന്നതും ഉറങ്ങുന്നതും....... ഉറങ്ങിയിട്ടില്ലെങ്കിലും കണ്ണടച്ച് കിടക്കുകയാണ്........ നന്ദൻ മെല്ലെയാ വയറിലേക്ക് തഴുകി..... ഭാമ അറിയുന്നുണ്ടായിരുന്നു ആ തലോടൽ..... അവൻ കണ്ണ് തുറക്കാതെ തന്നെ അവളുടെ നെറ്റിമേൽ ഒന്ന് ചുംബിച്ചു...... എന്നും അത്‌ പതിവാണ്........ ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങുന്നതിനു മുൻപൊരു ചുംബനം....... അതിൽ എല്ലാമുണ്ട് ...... എല്ലാം....... ഈ ജീവിതത്തിലേക്ക് വന്നതിനും ഈ ജന്മം മുഴുവൻ കൂടെ ഉണ്ടാകുന്നതിനും,ഒന്നായി നിക്കുന്നതിനും എല്ലാം. ഇതുപോലെ മുന്നോട്ട് ജീവിക്കട്ടേയല്ലേ....സമാധാനത്തോടെ സന്തോഷത്തോടെ............ തല്ക്കാലം എല്ലാവരോടും വിടപറയാം...... അവസാനിച്ചു 💚🌺 എല്ലാവർക്കും ഒത്തിരി താങ്ക്സ്.... കഴിയുമെങ്കിൽ രണ്ട് വരി കുറിക്കണേ.....🩷✨ കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
2.9K കണ്ടവര്‍
2 ദിവസം
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ma7M050?d=n&ui=v64j8rk&e1=cമന്ത്രകോടി പാർട്ട്‌ :53💚🌺 ഡോക്ടറുടെ കൺസൾട്ടിങ് റൂമിൽ നിന്നിറങ്ങുമ്പോൾ ഇന്നുവരെ അനുഭവിക്കാത്തത്ര സന്തോഷത്തിലായിരുന്നു നന്ദനും ഭാമയും. രണ്ടിടത്തും ലീവ് വിളിച്ച് പറഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുമ്പോ തങ്ങൾക്കിടയിലേക്ക് വരാൻ പോകുന്ന കുഞ്ഞതിഥിയെക്കുറിച്ചായിരുന്നു ഇരുവരുടെയും ചിന്ത. 🌼🌼🌼🌼 വീട്ടിലേക്ക് തിരിച്ചുള്ള യാത്രയിൽ ഇരുവരും അത്രയും സന്തോഷത്തിലായിരുന്നു....... നന്ദൻ വീട്ടിലെത്തുന്നതിനു മുൻപ് തന്നെ കുറച്ച് മധുരപലഹാരങ്ങൾ കൂടി വാങ്ങിയിരുന്നു...... ദേവകിയമ്മ അന്ന് വീട്ടിലുണ്ടായിരുന്നു ജോലികളൊക്കെ ഒതുക്കി ഒരു കപ്പ് കോഫിയുമായി ഡയിനിങ് ഹാളിലേക്ക് ഇരിക്കുമ്പോഴായിരുന്നു നന്ദന്റെയും ഭാമയുടേയും വരവ്....... അടുക്കളയിലെന്തോ എടുക്കാനായി വന്ന കാവ്യയും രാവിലെ ജോലിക്ക് പോയിട്ട് തിരിച്ചു വന്നു നിൽക്കുന്ന നന്ദനേയും ഭാമയേയുമൊന്ന് നോക്കി........ എന്താ ഏട്ടാ പോയില്ലേ....... എന്തുപറ്റി തിരിച്ചുവന്നത് രണ്ടുപേരും? അവൾ ചോദിച്ചു കൊണ്ട് അരികിലേക്കെത്തി..... അപ്പൊത്തന്നെ ദേവകിയമ്മയും ഹാളിലേക്ക് വന്നിരുന്നു...... പോയില്ലേ മക്കളേ...... രണ്ട് പേരേയും നോക്കി അവർ ചോദിച്ചു.... രണ്ട് പേരും എങ്ങനെ യീ സന്തോഷവാർത്ത പറയുമെന്നറിയാതെ നിൽക്കുകയാണ്. മുഖത്തോട് മുഖം നോക്കുന്നുമുണ്ട്. അത്‌..... അമ്മേ...... ഭാമ തുടക്കമിട്ടു..... മറുപടി പറയാനുള്ള അവരുടെ തപ്പിതടയൽ കണ്ടതും കാവ്യയുമമ്മയും പരസ്പരം നോക്കി...... അതമ്മേ.... അങ്ങോട്ട് പോകുന്നവഴിക്ക് ഭാമക്കൊരു തലചുറ്റൽ പോലെ...... എന്നിട്ട്..... അത് കേട്ടതും ദേവകിയമ്മയുടേയും കാവ്യയുടേയും മുഖത്തൊരാധി പ്രകടമായി..... എന്നിട്ട്...... പെട്ടന്ന് തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ ചെന്നു ഡോക്ടറേ കാണിച്ചു. അവർ ബ്ലഡ്‌ ടെസ്റ്റിനൊക്കെ എഴുതി തന്നു. ടെസ്റ്റ്‌ കഴിഞ്ഞു റിപ്പോർട് കിട്ടിയപ്പോ.... സന്തോഷിക്കാനുള്ള വകയുണ്ട്. അവൻ പറഞ്ഞു..... അത്‌ കേട്ടപ്പോ കാവ്യക്ക് പൂർണമായങ്ങോട്ട് മനസ്സിലായില്ലെങ്കിലും ദേവകിയമ്മയ്ക്ക് ഏകദേശം പിടികിട്ടി. അമ്മയൊരു മുത്തശ്ശിയാകാൻ പോകുന്നു. നന്ദൻ കൈയിലിരുന്ന സ്വീറ്റ്സിന്റെ ബോക്സ്‌ തുറന്നുകൊണ്ട് പറഞ്ഞു...... അത്‌ കേട്ടതും ഒരു കുഞ്ഞ് പുഞ്ചിരിയോടെ നിന്ന ഭാമക്കരികിലേക്ക് ദേവകിയമ്മയും കാവ്യയും വന്നു...... ഇരുവരുടേയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞു...... ചേച്ചി..... സത്യാണോ ........ ഭാമയെ കെട്ടിപിടിച്ചു കൊണ്ട് കാവ്യാ ചോദിച്ചു... ദേവാകിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. നന്ദൻ മധുരം നിറഞ്ഞ ബോക്സ് അമ്മയുടെ മുന്നിലേക്ക്‌ നീട്ടിയതും സന്തോഷം തുളുമ്പുന്ന കണ്ണുകളോടെ അവരതിൽ നിന്ന് കുറച്ചെടുത്ത് ഭാമയുടെ നേർക്ക് നീട്ടി....... മഹി രാവിലത്തെ ഫിസിയോതെറാപ്പിയൊ ക്കെ കഴിഞ്ഞ് ഒരുറക്കത്തിലായിരുന്നു. ഉണർന്നുടനെ കാവ്യയീ വാർത്തയവനെ അറിയിക്കുകയും ചെയ്തു. അവനൊന്നു പുഞ്ചിരിച്ചു....... കുറച്ച് നിമിഷം കഴിഞ്ഞതും എന്തോ ഓർത്തതുപോലെ അവന്റെ നെഞ്ചിലൊരു വേദന തങ്ങി. എപ്പോഴോ ഒരിക്കൽ ഒരച്ഛനാകാൻ തയ്യാറെടുത്തതായിരുന്നല്ലോ...... അവനൊന്നു ദീർഘ നിശ്വാസമുതിർത്തു. മഹിയുടെ മുഖം മാറിയതും അവന്റെ മനസ്സിലെന്താണെന്ന് മനസ്സിലാക്കികൊണ്ട് കാവ്യ അവനെ ചേർത്തുപിടിച്ചു...... പിന്നീടങ്ങോട്ട് ഓരോ ദിവസങ്ങളും വരാൻ പോകുന്ന കുഞ്ഞഥിതിക്ക് വേണ്ടി കൂടി ആ വീടൊരുങ്ങി....... ഓരോ ദിവസവും സന്തോഷം മാത്രം....... പുതിയ പുതിയ വിഭവങ്ങളും രുചിക്കൂട്ടുകളു മൊരുക്കി ദേവകിയമ്മയും കാവ്യയും ഭാമയുടെ ഇടവും വലവുമുണ്ടായിരുന്നു. ഇടക്ക് കാവ്യയുടെ അച്ഛനും കാണാൻ വന്നിരുന്നു...... 🌼🌼🌼 സഞ്ചുവിന്റെ വിവാഹം അടുക്കാറായിട്ടുണ്ട് അതിന്റെ കൂടി തിരക്കിലാണിപ്പോ..... വിവാഹത്തിന് ഡ്രെസ്സെടുക്കാൻ പോകാൻ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. ഭാമയും ദേവകിയമ്മയുമൊഴിച്ച് എല്ലാവരും പോകുന്നുണ്ട്. കാവ്യാ...... ഈ തണുപ്പത്ത് കുളിക്കണോ ഞാൻ...... അവളെ നോക്കി അവൻ ദയനീയമായി ചോദിച്ചു കുളിക്കണം..... ഒരു മയവുമില്ലാതവൾ പറഞ്ഞു. ശേഷം കബോഡിനടുത്തേക്ക് ചെന്ന് അവനുമവൾക്കും ഇടാനാവശ്യമുള്ള വസ്ത്രങ്ങൾ എടുത്ത് വച്ചു. രാവിലെ തുടങ്ങിയ ചോദ്യങ്ങളാണ് ഞാൻ വരണോ ഞാൻ കുളിക്കണോ എന്നൊക്കെ...... വലിയ മടി ഇല്ലെങ്കിലും ചെറിയ ചെറിയ മടി ആൾക്കുണ്ട്. അത്‌ കാവ്യക്കറിയാം. കുറച്ച് ദൂരെയുള്ള കടയിലേക്കാണ് പോകുന്നത്.... പുറത്തൊക്കെ പോവുകയും വരുകയുമൊക്കെ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് തന്നെയാണ് അവൻ വേണമെന്ന് അവൾ നിർബന്ധിക്കുന്നത്. ഞാൻ വന്നാ എന്നെയും വീലചെയറിൽ തള്ളി നീ നടക്കണം കാവ്യാ...... ടൈം എടുക്കും ഒത്തിരി...... മഹിയേട്ടനെ വീലചെയറിൽ തള്ളി നടക്കാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല ഒരു നാണക്കേടുമില്ല. പല്ലവിയും സഞ്ചുവും എടുത്ത് പറഞ്ഞതാ കുഴപ്പമില്ലെങ്കിൽ മഹിയേട്ടനേം കൊണ്ട് വരണം ന്ന് . നന്ദേട്ടനും പറഞ്ഞു. മര്യാദക്ക് കുളിക്കാനിരുന്നേ...... അവന്റെ മുടിയിലേക്ക് കുറച്ച് ഓയിലൊ യൊഴിച്ച് ഒന്ന് മസാജ് ചെയ്ത് അവൾ വീൽചെയർ ഉരുട്ടി ബാത്‌റൂമിലേക്ക് കൊണ്ടുപോയി....... ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോ അവൻ ഫ്രഷായിക്കഴിഞ്ഞു..... അവൾ അവന്റെ വീൽചെയർ ഉരുട്ടി പുറത്തേക്കിറക്കി...... ദേ.....കാവ്യാ..... എന്റെ മുടി തോർന്നിട്ടില്ല ഒന്നൂടി തുടച്ച് തന്നേ........ മുടിയിലെ കുഞ്ഞ് നനവിനെകാണിച്ചുകൊണ്ടവൻ പറഞ്ഞു ഞാൻ നന്നായി തുടച്ചതാണല്ലോ....... ഏയ്യ് വെള്ളം പോയിട്ടില്ല..... പറയുന്നതിനിടയിൽ ഒന്ന് തുമ്മുകകൂടി ചെയ്തവൻ. കാവ്യ ഉടനെ തന്നെ വിരിച്ചിട്ട ടൗവൽ എടുത്തുകൊണ്ടു വന്നു. അവടുത്തേക്ക് വന്നപ്പോൾ തന്നെ അവൻ വീൽചെയറിൽ ഇരുന്നുകൊണ്ട് അവളെ വയറിലൂടെ ചുറ്റിപ്പിടിച്ചു. അവൾ തല തോർത്തി കൊടുക്കുമ്പോൾ എപ്പോഴും അവൻ അങ്ങനെ തന്നെയാണ് ഇരിക്കുന്നത്. അവൾ ഒന്നുകൂടി തോർത്തി തുടങ്ങിയതും അവൻ അവളുടെ വയറിലേക്ക് മുഖം ചരിച്ചിരുന്നു ......... കാവ്യ അറിയതൊന്ന് പിന്നിലേക്ക് നീങ്ങാൻ ആഞ്ഞെങ്കിലും നടന്നില്ല അവൻ മുറുകി ചുറ്റി പ്പിടിച്ചിരിക്കുകയാണ്..... മഹിയേട്ടാ........ ഹ്മ്മ്മ്...... ചേർന്നിരുന്നുകൊണ്ട് തന്നെ അവൻ മൂളി.... ക്.... കഴിഞ്ഞു..... പ്ലീസ്......പ്ലീസ്......... കുറച്ച് നേരം കൂടി..... അല്ലേൽ ഞാൻ ഇനിയും തുമ്മും. ആഹാ..... അപ്പോ അടവാണല്ലേ...... അവൾ ചോദിച്ചു കഴിഞ്ഞതും നേരത്തേ നനഞ്ഞ അവളുടെ സാരിയുടെ മുൻഭാഗത്തേക്ക് വീണ്ടുമവൻ മുഖം ചേർത്തു. വെള്ളം നനഞ്ഞിരുന്നത് കൊണ്ട് തന്നെ അവളുടെ ആലില വയറിനോട് ചേർന്നൊട്ടി യാണാ സാരി കിടന്നിരുന്നത്..... അവൻ കണ്ണുതുറന്നൊന്നു നോക്കി....... ഇങ്ങനെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കാൻ ഒത്തിരി ഇഷ്ടാണ്...... ഇന്നെന്തോ ആ ആഗ്രഹം കൂടി കൂടി വരുന്നപോലെ..... അവൾ കൈയുയർത്തി തന്റെ തലതുടക്കുന്നതിനനുസരിച്ച് ആ സാരി മെല്ലെ മെല്ലെ നീങ്ങുന്നുണ്ട്..... അതവൻ കൗതുകത്തോടെ നോക്കിയിരുന്നു. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ സാരിയുടെ മറ നന്നായൊന്നു നീങ്ങിയതും ഉള്ളിലെ ആഗ്രഹത്തേ അടക്കാനാകാതെ അവനാ വയറിൽ അമർത്തി ഒന്ന് ചുംബിച്ചുപോയി. മഹിയുടെയാ പ്രവർത്തി കാവ്യയുടെ കൈകൾ നിശ്ചലമാക്കിക്കളഞ്ഞു കാൽ കുത്തിയവളൊന്ന് ഉയർന്നുപൊങ്ങി പ്പോയി..... മഹ്..... മഹിയേട്ടാ........ എന്ത് സോഫ്റ്റാണ് കാവ്യാ....... മുഖമുയർത്തി ഒരു കള്ളച്ചിരി യോടെ അവൻ ചോദിച്ചു. കാവ്യ പെട്ടന്ന് തന്നെ ആ കൈക്കുള്ളിൽ നിന്നും അടർന്നുമറി...... ഇച്ചിരി കൂടുന്നുണ്ട്....... അവൾ കൃത്രിമ ഗൗരവം കാട്ടി പറഞ്ഞതും അവനൊന്നു കണ്ണിറുക്കി ചിരിച്ചു. കൊതി കൊണ്ടാ...... വീണ്ടും അതേ ചിരി..... പറയാൻ വന്നതെന്തോ പറയാതെ കാവ്യ ടൗവലെടുത്ത് ബാത്‌റൂമിനടുത്തേക്ക് നടന്നു. അപ്പോ അവളുടെ ചുണ്ടിന്റെ കോണിലുമൊരു നാണത്തിൽ കുതിർന്ന ചിരിയുണ്ടായിരുന്നു.... മഹി മെല്ലെ മുടിയൊന്ന് കൈകൊണ്ട് പിന്നിലേക്ക് കോതി....... നേരത്തത്തെ ഓർമ്മയിൽ ഒന്ന് ചിരിച്ചു പോയി..... ആ നിമിഷം തന്നെയാണ് ഡോറിലൊരു തട്ട് കേട്ടത്..... ഏട്ടാ.... ഞാനാ..... നന്ദൻ പുറത്ത് നിന്നും വിളിച്ചു പറഞ്ഞു..... ആഹ്ഹ്ഹ്.... അകത്തേക്ക് വാടാ...... ഏഹ് നിങ്ങളിതുവരെ ഒരുങ്ങിയില്ലേ..... അകത്തേക്ക് കയറിക്കൊണ്ടവൻ ചോദിച്ചു..... ഒരുങ്ങാൻ തുടങ്ങുവാടാ..... മ്മ്മ്....... കാവ്യയെവിടെ.... അവൾ കുളിക്കാൻ കയറി...... ആഹ്ഹ് എന്നാപ്പിന്നെ ഏട്ടനെ ഒരുങ്ങാൻ ഞാൻ ഹെൽപ് ചെയ്യാം..... അവൻ നന്ദന്റ ഡ്രെസ്സ് കട്ടിലിൽ നിന്ന് എടുത്ത് അവന്റെ നേർക്ക് തിരിഞ്ഞു കൊണ്ടവൻ പറഞ്ഞു.... മ്മ്മ്..... മഹി മൂളിക്കൊണ്ട് കണ്ണാടിക്ക് നേരെ തിരിഞ്ഞിരുന്നു..... ശേഷം കൈകൊണ്ട് മുടി ഒന്നുകൂടി പിന്നിലേക്ക് കോതി...... അറിയാതൊരു പുഞ്ചിരി ചുണ്ടിൽ വന്നുപോയി...... എന്താണ് ഒരു ചിരിയൊക്കെ...... അവന്റെ ചിരികണ്ട് നന്ദൻ ചോദിച്ചു പോയി..... ഒന്നൂല്ലടാ..... ഹ്മ്മ്...... വിശ്വസിച്ചു....നന്ദൻ തലയാട്ടി ഒന്ന് ചിരിച്ചു. തുടരും 💚🌺 കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
Diya Samad
8K കണ്ടവര്‍
4 ദിവസം
Part 47 മുതലാളിക്ക് ഒരു ഉറപ്പ് ഞാൻ തരാം നല്ല ഒരു ജോലി എനിക്ക് തന്ന ഒരിക്കലും അറിഞ്ഞ് കൊണ്ട് വീണ്ടും ആ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് ഞാൻ പോകില്ല, കാരണം എനിക്കും ജീവിക്കണം. അതിനിനി എന്ത് മുതലാളി എന്ത് ജോലി ചെയ്യാൻ പറഞ്ഞാലും ഞാൻ തയ്യാറാണ്... എന്ത് ജോലിയും!!! " അത്രയും പറഞ്ഞ് നിർത്തി കണ്ണൻ മുരളീധരനെ നോക്കി അവിടെ ഇപ്പോഴും അവനെ തന്നെ ഉറ്റ് നോക്കി ഇരിക്കുവാണ്. കണ്ണന്റെ നോട്ടം കണ്ട് സാബുവും അദ്ദേഹത്തെ നോക്കി. " മുതലാളി ഒന്നും പറഞ്ഞില്ല " : നിമിഷങ്ങൾ പിന്നിട്ടട്ടും അനക്കം ഒന്നും കാണാതെ വന്നതും സാബു തിരക്കി. " ഹ്മ്മ് തന്നെ എനിക്ക് ഇഷ്ടപ്പെട്ടു, മറച്ച് വെക്കാൻ കഴിയുന്നത് ആയിട്ടും താൻ അതിന് മുതിർന്നില്ലല്ലോ. ഉള്ളതെല്ലാം അതെ പാടി തുറന്ന് പറഞ്ഞില്ലേ. " : മുരളീധരൻ ചെറുചിരിയോടെ പറഞ്ഞു. അത് കേട്ടതും സാബുവിന്റെ മുഖം തെളിഞ്ഞു, എങ്കിലും കണ്ണന്റെ മുഖം ഇപ്പോഴും ഗൗരവം തന്നെയാണ്. " പക്ഷെ ഇപ്പൊ ഇവിടെ ജോലി ഒന്നും ഒഴിവില്ല കണ്ണാ ഞാൻ തന്നെ ഒഴുവാക്കുവാണെന്ന് വിചാരിക്കരുത് ഇന്നലെ കൂടി രണ്ട് പേരെ ജോലിക്കായി എടുത്തതെ ഉള്ളൂ അതാ. താൻ വിഷമിക്കണ്ട തന്റെ നമ്പർ തന്നേക്ക് എന്തെങ്കിലും ആവിശ്യം വരുവാണെങ്കിൽ ഞാൻ തന്നെ വിളിച്ചോളാം. " : മുരളീധരൻ സമാധാനത്തിൽ പറഞ്ഞു. അത് കേട്ടതും അതുവരെ തെളിഞ്ഞ് നിന്ന സാബുവിന്റെ മുഖം ഒന്ന് മങ്ങി. കണ്ണന് പിന്നെ യാതൊരു ഭവമാറ്റവും ഇല്ല. " ഹാ നിങ്ങൾ ഇങ്ങനെ വിഷമിക്കാതെ ഞാൻ കയ്യൊഴിഞ്ഞതലല്ലോ ഇവന് ഇവിടെ ഉറപ്പായിട്ടും ഞാൻ ജോലി നൽകും, ഇപ്പോ ഇവിടെ ഒഴിവ് ഇല്ലാത്തത് കൊണ്ടല്ലേ. എന്തേ എന്നെ വിശ്വാസം ഇല്ലേ....? " : മുരളീധരൻ അല്പം ഗൗരവത്തിൽ ചോദിച്ചു. " അയ്യോ മുതലാളിയെ വിശ്വാസം ഇല്ലാഞ്ഞിട്ട് അല്ല അവന്റെ അവസ്ഥ ഒക്കെ മുതലാളിയും കേട്ടതല്ലേ അതാ... അല്ലെങ്കിൽ തന്നെ മറ്റാരേക്കാളും എനിക്ക് മുതലാളിയെ വിശ്വാസമുണ്ട്, അതുപോലെ ഒരു പ്രവർത്തി അല്ലെ മുതലാളി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ചെയ്ത് തന്നത് അല്ല ചെയ്ത് കൊണ്ട് ഇരിക്കുന്നത് " : സാബു ഒരു വല്ലയിമയോടെ പറഞ്ഞു. " ഞാൻ ചുമ്മാതെ പറഞ്ഞതാടോ. പിന്നെ കണ്ണന്റെ കാര്യം, അത് ഞാൻ ഉറപ്പ് തരുന്നു അവന് നല്ല ഒരു ജോലി തന്നെ നൽകും പോരെ. " :  ആദ്യം സാബുവിനോടും പിന്നെ കണ്ണനെ നോക്കി കൊണ്ട് ചോദിച്ചു. അതിന് ഗൗരവം മെല്ലെ മായപ്പെടുത്തിയുള്ള ഒരു തലയാട്ടൽ ആയിരുന്നു കണ്ണന്റെ പ്രതികരണം. " അതാണ്, പിന്നെ കണ്ണന്റെ നമ്പർ ദാ ഈ പേപ്പറിൽ എഴുതി തന്നേക്ക് എന്തെങ്കിലും ഒഴിവ് വരുവാണെങ്കിലോ അല്ല എന്തെങ്കിലും ജോലി വരുവാണെങ്കിലോ ഞാൻ വിളിക്കാം. " : ഒരു വെള്ള പേപ്പറും കൂടെ ഒരു പേനയും കണ്ണന് മുന്നിലേക്ക് നീട്ടി കൊണ്ട് മുരളീധരൻ പറഞ്ഞു. അതിൽ പേരും നമ്പറും എഴുതി സാബുവിനെ ഒന്ന് പോകാം എന്ന അർത്ഥത്തിൽ തലയനക്കി. " ശെരി മുതലാളി ഞങ്ങൾ എന്ന ഇറങ്ങട്ടെ " : സാബു അതും പറഞ്ഞ് കസാരയിൽ നിന്ന് എണീറ്റത് കണ്ണനും മുരളീധരൻ ഒന്ന് തലയാട്ടി കൊണ്ട് എണീറ്റു. " ഹാ കണ്ണാ ഒരു നിമിഷം " : അവർ പോകുന്നതും നോക്കി ഇരുന്നയാൾ എന്തോ ഓർത്ത പോലെ പിന്നിൽ നിന്നും വിളിച്ചു. വിളി കേട്ട് തിരിഞ്ഞ് നോക്കുന്നവരെ കണ്ടതും ഒരു നിമിഷം എന്ന് കൈ കൊണ്ട് കാണിച്ച് അയാൾ ഓഫീസ് റൂം എന്ന് ബോർഡ്‌ എഴുതി വെച്ചിരിക്കുന്ന മുറിയിലേക്ക് കയറി. അത് കണ്ടതും കണ്ണനും സാബുവും സംശയത്തോടെ മുഖത്തോട് മുഖം നോക്കി. " ഇന്നാ ഇത് നീ വെച്ചോ " : അല്പം സമയത്തിനുള്ളിൽ തിരിച്ച് വന്നയാൽ കയ്യിലുള്ള കെട്ട് നോട്ട് കണ്ണന് നൽകികൊണ്ട് പറഞ്ഞു. അത് കണ്ടതും സാബുവിന്റെ കണ്ണോന്ന് വിടർന്നെങ്കിൽ കണ്ണന്റെ കണ്ണോന്ന് ചുരുങ്ങി പോയി. " അയ്യോ ഞാൻ... എനിക്ക് അതൊന്നും വേണ്ട മൊതലാളി. എന്നെ പോലൊരു വെക്തിക്ക് ജോലി തരാൻ കാണിച്ച മനസ്സ് തന്നെ വലിയ കാര്യം അതിന്റെ കൂടെ ഇതുപോലെ ഒക്കെ " : കണ്ണന് ദയനീയത വരുത്തി കൊണ്ട് പറഞ്ഞു. " ഹ താൻ വേടിക്കടോ, ഒരു കെട്ടൊക്കെ കഴിഞ്ഞതല്ലേ ചിലവും കൂടും. ഞാൻ ജോലി തരുന്നത് വരെ ജീവിക്കണ്ടേ അതിന് ഇത് ആവിശ്യം വരും. എന്ത് ചെയ്യാൻ ഞാൻ തന്റെ അവസ്ഥ അറിഞ്ഞ് പോയില്ലേ അപ്പൊ വെറും കൈയ്യോടെ തന്നെ പറഞ്ഞയച്ചാൽ മനസ്സിനൊരു സുഖം കിട്ടില്ല അതാ. പിന്നെ ഈ പണം ഒക്കെ ആവിശ്യക്കാർക്ക് ഉപകരിച്ചില്ലെങ്കിൽ പിന്നെ എന്തിനാടോ. " : മുരളീധരൻ ഒരു തമാശ പറയുന്ന ലാഘവത്തിൽ അത്രയും പറഞ്ഞ് നിർത്തി. അത് കേട്ട് സാബുവിൽ ഒരു ചിരി വിരിഞ്ഞെങ്കിൽ കണ്ണൻ അയാളെ കണ്ണെടുക്കാതെ നോക്കി നിന്നു. " ഹാ പിന്നെ ഇനി ആ പഴയ ജീവിതം ഒന്നും വേണ്ട കേട്ടോ. ദേ ഇന്ന് മുതൽ നമ്മുക്കൊരു പുതിയ മനുഷ്യനായി തുടങ്ങാം എന്ത് പറയുന്നു. " : അയാൾ കണ്ണന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. അപ്പോഴും മറുപടി ഒന്നും നൽകാതെ അയാളെ തന്നെ കണ്ണെടുക്കാതെ നോക്കുവായിരുന്നു കണ്ണൻ. " ശെരി മുതലാളി " : കണ്ണന്റെ നോട്ടം കണ്ടതും സാബു മുരളീധരാനുള്ള മറുപടി നൽകി. " ഹ്മ്മ് പിന്നെ എന്ത് ആവിശ്യം വന്നതും യാതൊരു മടി കൂടാതെ വിളിച്ചോണം " : മുരളീധരൻ ഒരു ചിരിയോടെ പറഞ്ഞു. അതിന് രണ്ടു പേരും ഒന്ന് തലയാട്ടി ഒരിക്കൽ കൂടി യാത്ര പറഞ്ഞ് കൊണ്ട് അവിടെ നിന്നും ഇറങ്ങി. അല്പം മുന്നോട്ട് നടന്നതും കണ്ണൻ ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി. അവിടെ തങ്ങളെ തന്നെ ഉറ്റ് നോക്കി നിൽക്കുന്നയാളെ കണ്ടതും ഒരിക്കൽ കൂടി നോക്കി കൊണ്ട് പല ചിന്തകൾ കൊണ്ട് പുകയുന്ന മനസ്സോടെ അവൻ അവിടെ നിന്ന് നടന്ന് നീങ്ങി. " നീ പേടിക്കണ്ട മുതലാളി ഒരു കാര്യം ഏറ്റ ഏറ്റതാ അതിനൊരു ഉദാഹരണം ആണല്ലോ ഈ ഞാൻ " : അതും പറഞ്ഞ് സാബു ഓട്ടോയിലേക്ക് കയറി. പിന്നാലെ തന്നെ കണ്ണനും. പിന്നീട് അങ്ങോട്ട് സാബുവിന്റെ വായിൽ നിന്ന് മുരളീധരൻ മുതലാളിയെ കുറിച്ചുള്ള പുരാണം ആയിരുന്നു. കണ്ണൻ ഒന്നിനും മറുപടി നൽകുന്നില്ലെങ്കിലും നല്ലൊരു കേൾവിക്കാരനായി. ______________________________________________ ഉച്ചക്ക് ചോറും കഴിച്ച് എന്ത് ചെയ്യും എന്ന് കരുതി വെറുതെ ഇരുന്നപ്പഴാ രാവിലെ മാറ്റി വെച്ച പച്ചക്കറി വിത്തുകളെ കുറിച്ച് ഗൗരിക്ക് ഓർമ വന്നത് പിന്നെ അതും എടുത്ത് അടുക്കള പുറത്തേക്ക് ഇറങ്ങി. മണ്ണ് കിളക്കാനും മാത്രം മൂർച്ചയുള്ളത് ഒന്നും അവിടെ കാണാത്തത് കൊണ്ട് കയ്യിൽ കിട്ടിയ ഒരു വടി വെച്ചാണ് മണ്ണ് മാന്തിയതും കിളച്ചതും മറ്റും. കയ്യിലുള്ള വിത്തെല്ലാം പാകത്തിന് വിതറി. അധികം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും മുളകും, പയറും, വെണ്ടയ്ക്കയും, മത്തങ്ങായും, ബീൻസും ഒക്കെ അതിലുണ്ടായിരുന്നു. വീട്ടിൽ ഇതുപോലെ ഒരു കുഞ്ഞ് തോട്ടം അവൾ ഉണ്ടാക്കി എടുത്തിട്ടുണ്ടായിരുന്നു. അവിടെ പിന്നെ നൃത്തവും ഇതുപോലെ ഉള്ള കുഞ്ഞു കുഞ്ഞു കൃഷി ആയിരുന്നല്ലോ ആകെ ആശ്വാസം, പൈസ മുടക്കുള്ള പണി അല്ലാത്തത് കൊണ്ട് ആരും എതിര് പറയാൻ ഒന്നും വരില്ല അതെ പോലെ തന്നെ സഹായത്തിനും. ഓരോന്ന് ഓർത്ത് അവൾ ഒന്ന് നിശ്വസിച്ചു. വിത്തിടൽ പരുപാടി ഒക്കെ കഴിഞ്ഞ് അവൾ വീടും പരിസരവും ഒക്കെ ഒന്ന് ചുറ്റി കണ്ടു. വീടിന് ചുറ്റും അത്യാവിശം നല്ല സ്ഥലം ഉണ്ടായിരുന്നു. അവളുടെ വീട്ടിലെക്കാളും സ്ഥലം ഉണ്ടായിരുന്നു ഇവിടെ. പുറത്തെല്ലാം നോക്കി തിരിഞ്ഞ് സന്ധ്യ അടുകാറായപ്പോൾ ഓടി പോയി ഒന്ന് മേൽ കഴുകി ഇറങ്ങി. വീട്ടിൽ ആയിരുന്നു എങ്കിൽ ഈ സമയം വിലക്ക് വെച്ചേനെ എന്ന് അവൾ ഓർത്തു. ഇവിടെ ഇപ്പൊ അതിനുള്ള സൗകര്യങ്ങളോ സാധനങ്ങളോ ഇല്ലാതാനും. അന്ന് സാധനങ്ങൾ വേടിക്കാൻ കയറിപ്പോൾ ഒരു കുഞ്ഞ് വിളക്ക് എങ്കിലും വേടിക്കണം എന്ന് അവൾക്ക് ഉണ്ടായിരുന്നു എങ്കിലും കണ്ണനെ ഓർത്ത് അവൾ ഉള്ളിലൊതുക്കി. പിന്നെ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവൾക്ക് ആകെ മടുപ്പ് തോന്നുന്നുണ്ടായിരുന്നു. പിന്നെ മുന്നിലെ കഥകടച്ച് എന്ന് ഉറപ്പ് വരുത്തി അവൾ മുറിയിലേക്ക് പോയി അമ്മയോട് ഇന്നലെ പറയാൻ ബാക്കി വെച്ചതൊക്കെ പറഞ്ഞ് തീർക്കുന്നതിന് ഇടയിലാണ് കണ്ണൻ വന്നതറിഞ്ഞത്. കണ്ണൻ അകത്ത് കയറിയതും കയ്യിലിരുന്ന അവളെ ഒരു നോട്ടം നോക്കി കയ്യിലിരുന്ന പാൽ അവൾക്ക് നേരെ നീട്ടി. തനിക്ക് നേരെ എന്തോ നീണ്ട് വന്നതറിഞ്ഞതും തല കുനിച്ച് നിന്നവൾ സംശയത്തോടെ തല ഉയർത്തി നോക്കി. അവിടെ പാലും പിടിച്ച് നിൽക്കുന്നവനെ കണ്ടതും അവളുടെ കണ്ണോന്ന് വിടർന്ന് പോയി. താൻ പറയാതെ തന്നെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നവനെ കാണേ ഉള്ളിൽ എന്തെല്ലാമോ വികാരങ്ങൾ നിറഞ്ഞു. സന്തോഷമോ അത്ഭുതവോ മറ്റോ. തന്നെ നോക്കി കണ്ണ് വിടർത്തി നിൽക്കുന്നവളെ കണ്ടതും അവനും ഉള്ളം തുടി കൊട്ടി. തന്റെ ചെറിയ ചെറിയ പ്രവർത്തി പോലും കണ്ണും വിടർത്തി നോക്കി നിൽക്കുന്നവളെ അവനും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ആ മിഴികളിൽ തെളിയുന്ന അത്ഭുതവും അവന് പെട്ടന്ന് മനസ്സിലാക്കി കൊടുത്തു. അതിൽ നിന്ന് തന്നെ തന്റെ ഓരോ പ്രവർത്തിയും അവളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്നും മനസ്സിലാക്കി കൊടുത്തു. തുടരും...... #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ #viral #trending #പ്രണയം